ഹജ്ജിന് ശേഷം വീണ്ടും വിശുദ്ധ ഉംറക്കുള്ള അനുമതി നല്കി തുടങ്ങി.
അടുത്ത ഹിജ്റ വര്‍ഷം ഉംറകര്‍മ്മം നിര്‍വഹിക്കാന്‍ വിദേശങ്ങളില്‍ നിന്ന് ഒരു കോടിയിലധികം തീര്‍ത്ഥാടകര്‍ എത്തുമെന്ന് ദേശീയ ഹജ്ജ് ഉംറ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഹാനി അല്‍ ഉമൈരി അറിയിച്ചു.
മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി റിയാദ് കെഎംസിസി വെൽഫെയർ വിഭാഗം അറിയിച്ചു.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഹാജിമാരുടെ മടക്കയാത്രയില്‍ വിമാന കമ്പനിയുടെ അനാസ്ഥ മൂലം ഹാജിമാര്‍ വലയുന്നു.
വിശുദ്ധ കര്‍മ്മം നിര്‍വഹിച്ച വിദേശ ഹാജിമാര്‍ പുണ്യാനഗരമായ മക്കയോട് വിടയോതി പ്രവാചക നഗരിയായ മദീനയിലേക്ക് യാത്ര തുടങ്ങി.
കരളുരുകിയുള്ള തേട്ടങ്ങളുടെ ഏഴ് നാളുകള്‍ക്ക് വിട. നവജാത ശിശുവിന്റെ നൈര്‍മല്യവുമായി അവസാനത്തെ ഹാജിയും മിന താഴ്വരയോട് വിട പറഞ്ഞു.
ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തിപ്പിടിച്ച് സന്നദ്ധ സേവനം നടത്തുന്ന പ്രവര്‍ത്തകര്‍ രാജ്യത്തിന് തന്നെ അഭിമാനകരമാണ്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
165 രാഷ്ട്രങ്ങളില്‍ നിന്നായെത്തിയ 10 ലക്ഷം ഹാജിമാര്‍ ഒത്തുചേര്‍ന്ന ഹജ്ജിന്റെ കര്‍മ ഭൂമിയില്‍ സഊദി കെ.എം.സി.സി ഹജ്ജ് സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന സേവന പ്രവര്‍ത്തനങ്ങള്‍ ഹാജിമാരുടെ മനം കവര്‍ന്നു.
വിശുദ്ധ ഹജ്ജ് കര്‍മ്മം സുഖകരമായി നിര്‍വഹിച്ച് ഹാജിമാര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.
ഇക്കൊല്ലത്തെ ഹജ്ജിന്നെത്തിയവരുടെ കൃത്യമായ എണ്ണം ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ടു.