700 കോടിയിലധികം രൂപയാണ് സപ്ലൈകോ വ്യാപാരികൾക്ക് നൽകാനുള്ളത്.
ലൈസന്‍സിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കാന്‍ നടപടി സ്വീകരിച്ചു.
എറണാകുളത്തെ സപ്ലൈകോ ഔട്ട്ലെറ്റുകളില് സബ്സിഡി സാധനങ്ങള്‍ കിട്ടാനില്ല.
ഉള്ളിവില വര്‍ധനവില്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ വൈകാതെ 100 കടക്കുമെന്നതാണ് സ്ഥിതി.
ഭക്ഷ്യവസ്തുക്കളുടെ വിലയായ 700 കോടി നൽകാത്ത സപ്ലൈകോയ്ക്ക് സാധനങ്ങൾ ഇനി കൊടുക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് തമിഴ്നാട്, കർണ്ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ വിതരണക്കാർ.
തേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ബേക്കറി ഉടമ സണ്ണി ജോസഫും ചികിത്സയിലാണ്.