ആർജെഡിയും ജെഡിയുവും സർക്കാർ ഉത്തരവിനെ സ്വാഗതം ചെയ്തു.
കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്
പീഡനത്തിനിരയായ കുട്ടി കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് വിദ്വേഷം വളർത്തിയതിന് തമിഴ്നാട് പോലീസ് സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈയ്ക്കെതിരെ കേസെടുത്തിരുന്നു.
അതേസമയം ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മോഷണം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്
പോസ്റ്റ് മോര്‍ട്ടത്തിലാണ് കഴുത്തിലെ പാടും ചോദ്യം ചെയ്യലില്‍ കൊലപാതകവും തെളിഞ്ഞത്.
ചോരയില്‍ കുളിച്ചു കിടക്കുന്ന കൃഷ്ണനെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.
അപകടസമയത്ത് ബോട്ടില്‍ 15 യാത്രക്കാരുണ്ടായിരുന്നെന്നും ഇതില്‍ 7 പേരെ കാണാതായിട്ടുണ്ടെന്നുമാണ് വിവരം
ടിബറ്റന്‍ ആത്മീയാചാര്യന് ദലൈ ലാമയുടെ നീക്കങ്ങള്‍ നിരീക്ഷിക്കനെത്തിയതാണ് എന്നാണ് സംശയം
ബിഹാറിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് പരാജയപ്പെടുത്തി