ഇത്തരമൊരു രാഷ്ട്രീയ പാരമ്പര്യമുള്ള വ്യക്തിയുടെ ജന്മദിനത്തില് പാര്‍ലമെന്റ്മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് സ്വാതന്ത്ര്യസമര സേനാനികളോട് ചെയ്യുന്ന കൊടും പാതകമാണ്. ഇന്ത്യയുടെ മുഴുവന്‍ സ്ഥാപക പിതാക്കന്മാരോടും അമ്മമാരോടും ചെയ്യുന്ന നന്ദികോടാണിത്.
മുസ്ലിം എന്ന സ്വത്വബോധം ഉയര്‍ത്തിപ്പിടിച്ചുള്ള രാഷ്ട്രീയത്തിലൂടെ മാത്രമേ അവകാശങ്ങള്‍ സംരക്ഷിക്കാനും അവകാശ നിഷേധത്തിനെതിരെ ശബ്ദിക്കാനും സാധിക്കുകയുള്ളൂ എന്ന തിരിച്ചറിവാണ് മുസ്ലിംലീഗ് രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്ര ബലം.
1934ൽ പിറവിയെടുത്ത ചന്ദ്രിക മഹത്തായ 90-ാം വർഷത്തിലേക്ക് കടക്കുകയാണ്. ന്യൂനപക്ഷ, ദലിത്, പിന്നാക്കങ്ങളുടെ അവകാശസമര പോരാട്ടങ്ങളിൽ അക്ഷരസാന്നിധ്യമായ ചന്ദ്രിക എല്ലാക്കാലത്തും ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്. ചരിത്രവഴികളിലെ തിളക്കമാണ് സാര്‍ത്ഥകമായ ഒൻപത് പതിറ്റാണ്ടുകൾ. 1934 മാര്‍ച്ച് 26ന് തലശേരി...
മാധ്യമരംഗത്തെ പഠന ഗവേഷണങ്ങള്‍ക്കായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് കേരള മീഡിയ അക്കാദമി നല്കുന്ന ഈ വര്‍ഷത്തെ മാധ്യമ ഗവേഷക ഫെലോഷിപ്പ് ചന്ദ്രിക സീനിയര്‍ സബ് എഡിറ്റര്‍ ബഷീര്‍ കൊടിയത്തൂരിന്. മലയാള മാധ്യമ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് എന്ന...
കേവലം നാലു സീറ്റുനേടിയെടുക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് വിരോധം വ്രതമായെടുത്ത സി.പി.എം കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏതു ചെകുത്താനുമായും കൂട്ടുകൂടുമെന്ന പ്രഖ്യാപനവുമായി, പാര്‍ലമെന്റിന്റെ മൂലയില്‍ കഴിഞ്ഞുകൂടിയിരുന്ന ജനസംഘം നേതാക്കള്‍ക്ക് രാഷ്ട്രീയ ആയുധം കൈവെള്ളയില്‍ വെച്ചുകൊടുക്കുകയായിരുന്നു.
ക്രിമിനല്‍ കേസില്‍ പ്രതികളായ 59 പേരുടെ പട്ടിക തയ്യാറാക്കി
ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരങ്ങള്‍ക്കും എം.എല്‍.എമാരെ വിലക്കെടുത്ത് സംസ്ഥാന സര്‍ക്കാറുകളെ വീഴ്ത്താനും കോടികള്‍ ഒഴുക്കിക്കൊടുക്കുന്ന സമ്പന്ന പ്രമാണിയെ പരമാവധി ചിറകിലൊതുക്കാന്‍ മോദി ശ്രമിക്കുന്നുണ്ട്. ഇ.ഡിയെയും സി.ബി.ഐയേയും അഴിച്ചുവിട്ട് എതിരാളികളെ വേട്ടയാടാറുള്ള കേന്ദ്ര സര്‍ക്കാറിനിപ്പോള്‍ മിണ്ടാട്ടമില്ല
കാല് നൂറ്റാണ്ടുകാലം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അകത്തളങ്ങളില്‍ അലയടിച്ച ഇന്ത്യന്‍ മുസല്‍മാന്റെ ആ അഭിമാന ശബ്ദം . പൊരുതിജയിച്ചുമുന്നേറിയ പടയാളിയുടെ പോര്‍ക്കളത്തിലെ വിടവാങ്ങല്‍. സമാനതകളില്ലാത്ത ജീവിതം, കര്‍മം, അന്ത്യം.
ചരിത്രത്തിലിന്നേവരെയില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോഴാണ് കപട നാടകങ്ങളിലൂടെ സി.പി.എം നേതാക്കന്മാര് ഖജനാവ് കാലിയാക്കിക്കൊണ്ടിരിക്കുന്നത്.
തങ്ങള്‍ക്കിഷ്ടമില്ലാത്തതൊക്കെ നിരോധിക്കുകയോ വിലക്കേര്‍പ്പെടുത്തുകയോ ചെയ്യുക എന്ന ഫാസിസ്റ്റ് രീതിതന്നെയാണ് ഡോക്യുമെന്ററിയെ നേരിടാന്‍ തിരഞ്ഞെടുത്തത്. പക്ഷേ എത്ര മൂടിവെച്ചാലും സത്യം ഒരു നാള് പുറത്തുവരിക തന്നെചെയ്യുമെന്നാണ് ഈ സംഭവവും ഓര്‍മപ്പെടുത്തുന്നത്.