ബംഗളൂരു സദാശിവ നഗർ പൊലീസ് സ്റ്റേഷനിലാണ് 17കാരിയുടെ മാതാവ് ലൈംഗികാതിക്രമം സംബന്ധിച്ച് പരാതി നൽകിയത്.
നിലവിൽ സിഡബ്ല്യുസിയിയുടെ സംരക്ഷണയിലാണ് രണ്ടു വയസുകാരിയും സഹോദരങ്ങളും കഴിയുന്നത്.
രേഖ ചിത്രങ്ങള്‍ പുറത്തുവിട്ടതിലൂടെ അന്വേഷണത്തിന് സഹായകരമാകുന്ന വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നാണ് സൂചന.
തുണിയില്‍ പൊതിഞ്ഞ് മുഖം കാണാവുന്ന രീതിയില്‍ ഒരു ബിഗ് ഷോപ്പറിന് അകത്തായിരുന്നു മൃതദേഹം.
അതിനിടെ ആറന്മുള കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
തുരുമ്പെടുത്ത ഇരുമ്പറ മധ്യഭാഗം തകര്‍ന്ന് കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു
50 അടിയോളം കുഴിയെടുത്താണ് രക്ഷാസംഘം കുഴല്‍ക്കിണറിനുള്ളില്‍ എത്തിയത്
ഉച്ചയ്ക്ക് വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു
കുട്ടിയെ ചികില്‍സിച്ച ലണ്ടനിലെ ആശുപത്രി അധികൃതര്‍ മറ്റുജോലികള്‍ നിര്‍ത്തിവെച്ചാണ് പരിചരിച്ചത്. ലാബ് ജീവനക്കാരുള്‍പ്പെടെ നന്നായി സഹകരിച്ചതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനായതെന്ന് അവര്‍ പറഞ്ഞു.
രാവിലെ 9 മണിയോടെയായിരുന്നു സംഭവം