മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി.
ഈ മാസം അഞ്ചിനായിരുന്നു ഇയാള്‍ അക്രമണം നടത്തിയത്
വീട്ടിലേക്ക് ഇരച്ചുകയറിയ മാസ്ക് ധാരിയായ അക്രമി ഹസീനയുമായി വാക്ക്തർക്കത്തിന് പിന്നാലെ വെട്ടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
. 26 കാരിയായ വിനോദിനി 23 കാരനായ കാമുകൻ ഭാരതി എന്നിവരും ഇവരെ സഹായിച്ച മൂന്നുപേരുമാണ് പിടിയിലായത്
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്
പ്രതിക്ക് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്, കുടുംബസ്ഥിതി മോശമാണ് എന്നിവ പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്
ബഹളമുണ്ടാക്കിയാല്‍ തന്റെ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും കുടുംബത്ത ഇല്ലാതാക്കാമെന്നും പ്രതിഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു
ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്നതാണ് റോഡ്
ഒഡിഷയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്
പാര്‍ട്ടിയും മലപ്പുറം ജില്ലക്കമ്മിറ്റി അംഗം വേലായുധന് വള്ളിക്കുന്നിനെ സംരക്ഷിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.