മാനഹാനി ഭയന്നാണ് കൊലപാതകമെന്നും പ്രതി മൊഴി നൽകി
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന
തന്നെ ഒതുക്കിയതും പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള കാരണവും സത്യനാഥനാണെന്ന് പ്രതി അഭിലാഷ് വിശ്വസിച്ചിരുന്നു.
ഇന്ന് കൊയിലാണ്ടി ഏരിയയില്‍ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്
പ്രതികളുടെ സുഹൃത്തിൻ്റെ മൊബൈൽ ഫോൺ റാം ശങ്കർ മോഷ്ടിച്ചിരുന്നു. ഇതേതുടർന്ന് ഞായറാഴ്ച രാത്രി ഇവർ തമ്മിലു ണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്
തെളിവുകളുടെ അഭാവത്തിലാണ് നടപടി
വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ജില്ല സെഷൻസ് കോടതിയില്‍ നിന്ന് മാറ്റിയതെന്നാണ് വിവരം
ഗോവയിലെ ഒരു സർവീസ് അപ്പാർട്ട്മെന്റിൽ വച്ച് നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ ശേഷം യുവതി മൃതദേഹം ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു
ഹർജിയിൽ കക്ഷി ചേരാൻ പ്രതി സന്ദീപിന് കോടതി അനുമതി നൽകിയിട്ടുണ്ട്
ഇന്ന് രാവിലെ കാട്ടാക്കട കൊണ്ണിയൂര്‍ സൈമണ്‍ റോഡിലാണ് സംഭവം നടന്നത്