പൈതൃകങ്ങളെ ഊർജ്ജമാക്കി പുതിയ കാലത്തെ മാറ്റങ്ങളെ ഉൾക്കൊണ്ട് കൊണ്ട് മുസ്ലിം ലീഗ് പ്രവർത്തനരംഗത്ത് സജീവമാകും
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ നല്കിയ അടിയന്തര പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടി.
മുന്നോക്ക സംവരണ വിഷയത്തില്‍ സുപ്രീം കോടതി വിധി ആശങ്ക ഉളവാക്കുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
കേരളത്തിലെ സര്‍വകലാശാലകളില്‍ ഉള്‍പ്പെടെ നടക്കുന്നത് ഇതാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യൂണിവേഴ്സിറ്റി ഭരണവുമായി ബന്ധപ്പെട്ട ഇടതുസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകളോട് അങ്ങേയറ്റം വിയോജിപ്പുണ്ട്, അതിനെതിരെ ജനാധിപത്യ രീതിയിലുള്ള പോരാട്ടം തുടരും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സെപ്റ്റംബര്‍ 25ന് രാത്രി എട്ടുമണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എത്തുന്നുണ്ട്.
പ്ലസ് വണ്‍ സംവരണ അട്ടിമറിക്കെതിരെ എംഎസ്എഫും സമര രംഗത്ത് സജീവമാണ്.