തിങ്കളാഴ്ച ലഖ്നൗവിലെ ചരിത്രപ്രസിദ്ധമായ ഹുസൈനാബാദ് ക്ലോക്ക് ടവറിനു സമീപത്തായിരുന്നു പരിപാടി
ഇന്‍ഷൂറന്‍സിന് വേണ്ടിയാണ് ഹിമാന്‍ഷു മാതാവിനെ കൊലപ്പെടുത്തിയതെന്ന് ഫത്തേപൂര്‍ പൊലീസ് അറിയിച്ചു.
കേസിന്റെ ആദ്യ ദിവസം ഷിഹാബുദ്ദീനെ തേടി പൊലീസ് എത്തിയപ്പോൾ ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല
ഇന്ന് കൊയിലാണ്ടി ഏരിയയില്‍ സി.പി.എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്
ഭാരതപ്പുഴയില്‍ ഷൊര്‍ണൂര്‍ റെയില്‍വേ പാലത്തിന് താഴെ പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
പ്രതിയെ പറ്റി വ്യക്തമായ വിവരമുണ്ടായിട്ടും പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ഡോക്ടർ പറഞ്ഞു
സംഭവത്തിൽ ഊർ ക്കടവ് സ്വദേശി വി.സിദ്ദീഖ് അലി(43)യെ പോക്സോ നിയമ പ്രകാരം വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു
കാടുകയറിയ പ്രദേശത്തെ ഓടയില്‍ എങ്ങനെ കുഞ്ഞ് എത്തി എന്നതില്‍ വ്യക്തത വരുത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല
പരീശീലനത്തിനെത്തിയതിന് പിന്നാലെ പെണ്‍കുട്ടിയെ അധ്യാപകന് നിരന്തരമായി പീഡിപ്പിച്ചെന്നാണ് പരാതി
പ്രതികളുടെ സുഹൃത്തിൻ്റെ മൊബൈൽ ഫോൺ റാം ശങ്കർ മോഷ്ടിച്ചിരുന്നു. ഇതേതുടർന്ന് ഞായറാഴ്ച രാത്രി ഇവർ തമ്മിലു ണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്