ബലാത്സംഗ-കൊലപാതക കേസുകളിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്.
ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ കൊടുംക്രൂരത അരങ്ങേറിയത്
പത്ത് ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
2018 മാര്‍ച്ച് മുതല്‍ 2019 സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്
കേസില്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് തന്നെ പ്രതി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയും പരാതിക്കാരിയെ അധിക്ഷേപിക്കുകയും ചെയ്തെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി
മറ്റൊരു കേസ് അന്വേഷിക്കാനുള്ള യാത്രയിലായിരുന്ന സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. ബിന്‍സ്രാജിനോടാണ് ജോമോന് ലിഫ്റ്റ് ചോദിച്ചത്.
ഷാക്കിര്‍ സുബ്ഹാന് വിദേശത്ത് തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി
കത്തികള്‍ അടക്കം മൂര്‍ച്ചയേറിയ ആയുധങ്ങളുമായാണ് സംഘം എത്തിയത്
അഭിമുഖത്തിനെന്നു പറഞ്ഞാണ് വ്ളോഗര്‍ യുവതിയെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയത്
പെരിയാര്‍ ബാര്‍ ഹോട്ടലില്‍ നിന്നാണ് പ്രതി പിടിയിലായത്