<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ചന്ദ്രിക വെബ് ഡെസ്‌ക്‌ &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/shafi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 13 Apr 2021 09:14:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ചന്ദ്രിക വെബ് ഡെസ്‌ക്‌ &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നേപ്പാളില്&#x200d; കുടുങ്ങിയവര്&#x200d;ക്കു അടിയന്തരമായി എന്&#x200d;.ഒ.സി ലഭ്യമാക്കണം : ഇ.ടി.മുഹമ്മദ് ബഷീര്&#x200d; എം.പി</title>
		<link>https://www.chandrikadaily.com/et-muhammed-basheer-for-pravasi.html</link>
					<comments>https://www.chandrikadaily.com/et-muhammed-basheer-for-pravasi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Apr 2021 09:14:14 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ET Muhammad Basheer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184456</guid>

					<description><![CDATA[എന്&#x200d;.ഒ.സി അനുവദിച്ച് നേപ്പാളില്&#x200d; കുടുങ്ങിക്കിടക്കുന്നവരെ സൗദിയില്&#x200d; എത്തിക്കുന്നതിന് അടിയന്തര നടപടികള്&#x200d; സ്വീകരിക്കണമെന്നും എം.പി കത്തില്&#x200d; ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ നേപ്പാളില്&#x200d; കുടുങ്ങിക്കിടക്കുന്ന മലയാളികള്&#x200d; ഉള്&#x200d;പ്പെടുന്ന ഇന്ത്യക്കാര്&#x200d;ക്കു എന്&#x200d;.ഒ.സി അനുവദിക്കുന്നതിന് അടിയന്തര നടപടികള്&#x200d; സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു മുസ്‌ലിം ലീഗ് ദേശീയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്&#x200d; എം.പി. കേന്ദ്ര വിദേശകാര്യ മന്ത്രിക്കും നേപ്പാളിലെ ഇന്ത്യന്&#x200d; എംബസിക്കും കത്തയച്ചു. കോവിഡ് മഹാമാരി മൂലം നാട്ടില്&#x200d; മാസങ്ങളോളം കഴിയേണ്ടി വന്ന് കട ബാധ്യതകള്&#x200d; വന്ന പ്രവാസികള്&#x200d; ഇന്ത്യയില്&#x200d; നിന്ന് നേരിട്ട് സൗദിയിലേക്ക് വിമാന സര്&#x200d;വ്വീസ് ഇല്ലാത്തതിനാല്&#x200d; താരതാമ്യേന കുറഞ്ഞ ചെലവുള്ള നേപ്പാള്&#x200d; വഴി യാത്ര തിരിച്ചത്. നേരത്തെ ഇന്ത്യന്&#x200d; എംബസി എന്&#x200d;.ഒ.സി ചാര്&#x200d;ജ്ജ് വര്&#x200d;ദ്ധിപ്പിച്ചപ്പോഴും എം.പി ഇടപെട്ടിരുന്നു.</p>
<p>സൗദിയിലേക്ക് പോകുന്നതിനായി എന്&#x200d;.ഒ.സി. ലഭിക്കാത്തത് കാരണം നൂറ് കണക്കിന് മലയാളികള്&#x200d; ഉള്&#x200d;പ്പെടെയുള്ള ഇന്ത്യക്കാരാണ് നേപ്പാളിലെ കാഠ്മണ്ഡുവില്&#x200d; കുടുങ്ങിയിരിക്കുന്നത്. ഇന്നും നാളെയും ആയി സൗദിയലേക്ക് പോകുന്നതിന് ടിക്കറ്റ് ബുക്ക് ചെയ്ത ആളുകളും ഇതില്&#x200d; ഉള്&#x200d;പ്പെടും. ഇത് കാരണം ഈ യാത്രക്കാര്&#x200d;ക്ക് വിമാനം നഷ്ടമാകുമെന്നുള്ള ആശങ്കയും എം.പി കത്തില്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>എന്&#x200d;.ഒ.സി ലഭിക്കാന്&#x200d; എംബസി വരുത്തിയ മാറ്റമാണ് യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുന്നത്. കടം വാങ്ങിയും മറ്റും യാത്ര ചെലവിന് പണം കണ്ടെത്തിയവരാണ് ഇവരില്&#x200d; പലരും. എന്&#x200d;.ഒ.സി അനുവദിച്ച് നേപ്പാളില്&#x200d; കുടുങ്ങിക്കിടക്കുന്നവരെ സൗദിയില്&#x200d; എത്തിക്കുന്നതിന് അടിയന്തര നടപടികള്&#x200d; സ്വീകരിക്കണമെന്നും എം.പി കത്തില്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/et-muhammed-basheer-for-pravasi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധുനിയമനം: മന്ത്രി കെ.ടി ജലീല്&#x200d; രാജിവെച്ചു</title>
		<link>https://www.chandrikadaily.com/kt-jaleel-resigned-news.html</link>
					<comments>https://www.chandrikadaily.com/kt-jaleel-resigned-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Apr 2021 07:41:42 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Dr Kt Jaleel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184449</guid>

					<description><![CDATA[യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് ആണ് കെ.ടി ജലീലിന്റെ ബന്ധുനിയമനം പുറത്തുകൊണ്ടുവന്നത്. തുടക്കത്തില്&#x200d; ജലീലിനെ സിപിഎം സംരക്ഷിച്ചെങ്കിലും ലോകായുക്ത വിധിയോടെ പാര്&#x200d;ട്ടി രാജിയാവശ്യപ്പെടുകയായിരുന്നു.
]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്&#x200d; ലോകായുക്ത വിധിയെ തുടര്&#x200d;ന്ന് മന്ത്രി കെ.ടി ജലീല്&#x200d; രാജിവെച്ചു. രാജിക്കത്ത് ഗവര്&#x200d;ണര്&#x200d;ക്ക് കൈമാറി. ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്&#x200d; മന്ത്രിസ്ഥാനത്ത് തുടരാന്&#x200d; ജലീല്&#x200d; യോഗ്യനല്ലെന്നു ലോകായുക്ത ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പിടിച്ചുനില്&#x200d;ക്കാനാവാതെ ജലീലിന് രാജിവെക്കേണ്ടി വന്നത്.</p>
<p>സംസ്ഥാന ന്യൂനപക്ഷ വികസന കോര്&#x200d;പറേഷന്&#x200d; ജനറല്&#x200d; മാനേജരായി മന്ത്രി കെ.ടി. ജലീല്&#x200d; ബന്ധു കെ.ടി. അദീബിനെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും, മന്ത്രിസ്ഥാനത്ത് തുടരാന്&#x200d; ജലീല്&#x200d; യോഗ്യനല്ലെന്നുമായിരുന്നു ലോകായുക്ത ഉത്തരവ്. അദീബിന്റെ നിയമനത്തിനായി ജനറല്&#x200d; മാനേജറുടെ വിദ്യാഭ്യാസ യോഗ്യതയില്&#x200d; മാറ്റം വരുത്തിയതായി ലോകായുക്ത നിരീക്ഷിച്ചു.</p>
<p>മന്ത്രി പദവി സ്വകാര്യ താല്&#x200d;പര്യത്തിനായി ദുരുപയോഗം ചെയ്യുകയും പക്ഷപാതപരമായി പെരുമാറുകയും ചെയ്തു. ഇതിലൂടെ മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നുമാണ് ലോകായുക്ത കണ്ടെത്തിയത്. യൂത്ത് ലീഗ് നേതാവ് വി.കെ. മുഹമ്മദ് ഷാഫിയുടെ പരാതിയിലായിരുന്നു നടപടി. സൗത്ത് ഇന്ത്യന്&#x200d; ബാങ്കിലെ മാനേജര്&#x200d; പദവിയിലിരിക്കുമ്പോഴാണ് അദീബിനെ ഡപ്യൂട്ടേഷനില്&#x200d; ന്യൂനപക്ഷ വികസന കോര്&#x200d;പറേഷനില്&#x200d; നിയമിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kt-jaleel-resigned-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മംഗലാപുരത്ത് ബോട്ടില്&#x200d; കപ്പല്&#x200d; ഇടിച്ച് മൂന്ന് മരണം;; 10 പേരെ കാണാതായി</title>
		<link>https://www.chandrikadaily.com/boat-accident-manglore.html</link>
					<comments>https://www.chandrikadaily.com/boat-accident-manglore.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Apr 2021 06:54:02 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[acccident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184446</guid>

					<description><![CDATA[തിങ്കളാഴ്ച രാത്രി ബോട്ടില്&#x200d; ചരക്ക് കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പുറത്തുവരുന്ന വിവരം. കാണാതായ തൊഴിലാളികള്&#x200d;ക്കായി തിരച്ചില്&#x200d; തുടരുകയാണ്.
]]></description>
										<content:encoded><![CDATA[<p>മംഗലാപുരം: മംഗലാപുരത്ത് പുറംകടലില്&#x200d; ബോട്ടില്&#x200d; കപ്പലിടിച്ച് മൂന്ന് പേര്&#x200d; മരിച്ചു. അപകടത്തില്&#x200d; ബോട്ടിലുണ്ടായിരുന്ന പത്ത് തൊഴിലാളികളെ കാണാതായി. രണ്ടുപേരെ രക്ഷപ്പെടുത്തി.</p>
<p>ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്&#x200d;നിന്ന് മത്സ്യബന്ധനത്തിനായി പോയ റബ്ബ എന്ന ബോട്ടാണ് മംഗലാപുരം തീരത്തുനിന്ന് 26 നോട്ടിക്കല്&#x200d; മൈല്&#x200d; അകലെ അപകടത്തില്&#x200d;പ്പെട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.</p>
<p>ബേപ്പൂര്&#x200d; സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ബോട്ടില്&#x200d; ആകെ 14 തൊഴിലാളികളാണുണ്ടായിരുന്നത്. ഇതില്&#x200d; ഏഴ് പേര്&#x200d; തമിഴ്നാട് കുളച്ചല്&#x200d; സ്വദേശികളും മറ്റുള്ളവര്&#x200d; പശ്ചിമ ബംഗാള്&#x200d; സ്വദേശികളുമാണ്. കാണാതായ തൊഴിലാളികള്&#x200d;ക്കായി കോസ്റ്റ് ഗാര്&#x200d;ഡ് ഉള്&#x200d;പ്പെടെയുള്ളവര്&#x200d; കടലില്&#x200d; തിരച്ചില്&#x200d; തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/boat-accident-manglore.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് തലയും മൂന്ന് കൈകളും; അപൂര്&#x200d;വ ഇരട്ടകള്&#x200d;ക്ക് ജന്&#x200d;മം നല്&#x200d;കി യുവതി</title>
		<link>https://www.chandrikadaily.com/odisha-woman-gives-birth-to-rare-conjoined-twins-news.html</link>
					<comments>https://www.chandrikadaily.com/odisha-woman-gives-birth-to-rare-conjoined-twins-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Apr 2021 06:48:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Baby]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184443</guid>

					<description><![CDATA[പൂര്&#x200d;ണവളര്&#x200d;ച്ചയിലെത്തിയ തലകള്&#x200d; കഴുത്തിന്റെ ഭാഗത്ത് കൂടിച്ചേര്&#x200d;ന്ന നിലയിലാണ്. വ്യത്യസ്ത വായിലൂടെയാണ് കുട്ടികള്&#x200d; ഭക്ഷണം സ്വീകരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>ഭുവനേശ്വര്&#x200d;:രണ്ട് തലയും മൂന്ന് കൈകളുമായി അപൂര്&#x200d;വ ഇരട്ടകള്&#x200d; ജനിച്ചു. ഒഡിഷയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് യുവതി അപൂര്&#x200d;വ ഇരട്ടപെണ്&#x200d;കുട്ടികള്&#x200d;ക്ക് ജന്മം നല്&#x200d;കിയത്. ഉടല്&#x200d; കൂടിച്ചേര്&#x200d;ന്ന നിലയിലുള്ള ഇരട്ടക്കുഞ്ഞുങ്ങള്&#x200d;ക്ക് രണ്ട് തലയും മൂന്ന് കൈകളും രണ്ട് കാലുകളുമാണുള്ളത്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Odisha: A woman give birth to conjoined twins &#8212; two girls &#8212; having two heads and three hands at a private hospital in Kanigaon, Kendrapara district on Sunday. The twins were later shifted to Shishu Bhawan in Cuttack as their health deteriorated. <a href="https://t.co/d07rR2x61d">pic.twitter.com/d07rR2x61d</a></p>
<p>&mdash; ANI (@ANI) <a href="https://twitter.com/ANI/status/1381697915601580032?ref_src=twsrc%5Etfw">April 12, 2021</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>പൂര്&#x200d;ണവളര്&#x200d;ച്ചയിലെത്തിയ തലകള്&#x200d; കഴുത്തിന്റെ ഭാഗത്ത് കൂടിച്ചേര്&#x200d;ന്ന നിലയിലാണ്. വ്യത്യസ്ത വായിലൂടെയാണ് കുട്ടികള്&#x200d; ഭക്ഷണം സ്വീകരിക്കുന്നത്. ശ്വസിക്കുന്നതിനും രണ്ട് മൂക്ക് ഉപയോഗിക്കുന്നതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. നെഞ്ചും ആമാശയവും ഒട്ടിച്ചേര്&#x200d;ന്ന നിലയിലാണ്.</p>
<p>രാജ് നഗറിലെ കനി ഗ്രാമത്തില്&#x200d; നിന്നുള്ള ഉമാകാന്ത് പരീദയും ഭാര്യ അംബികയുമാണ് കുട്ടികളുടെ മാതാപിതാക്കള്&#x200d;. കേന്ദ്രപരയിലെ ആശുപത്രിയില്&#x200d; ഞായറാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുട്ടികളെ വിദഗ്ധചികിത്സക്കായി സര്&#x200d;ദാര്&#x200d; വല്ലഭായ് പട്ടേല്&#x200d; പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്&#x200d;സ്റ്റിട്യൂട്ട് ഓഫ് പീഡിയാട്രിക്സിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/odisha-woman-gives-birth-to-rare-conjoined-twins-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോവിഡ് ബാധിതനായ സ്പീക്കര്&#x200d;ക്ക് ന്യൂമോണിയ; ഐസിയുവിലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/sreeramakrishnan-neaumonia.html</link>
					<comments>https://www.chandrikadaily.com/sreeramakrishnan-neaumonia.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Apr 2021 06:01:40 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[p sreeramakrishnan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184440</guid>

					<description><![CDATA[ചികിത്സക്കായി വിദഗ്ധ ഡോക്ടര്&#x200d;മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കോവിഡ് ബാധിതനായി ചികിത്സയില്&#x200d; കഴിയുന്ന സ്പീക്കര്&#x200d; പി.ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതിനെ തുടര്&#x200d;ന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജ് ആശുപത്രി ഐസിയുവിലേക്ക് മാറ്റി. ചികിത്സക്കായി വിദഗ്ധ ഡോക്ടര്&#x200d;മാരുടെ പ്രത്യേക സംഘത്തെ നിയോഗിച്ചു. ശനിയാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sreeramakrishnan-neaumonia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്&#x200d;ണവില പവന് 120 രൂപ കുറഞ്ഞു</title>
		<link>https://www.chandrikadaily.com/gold-price-news-13.html</link>
					<comments>https://www.chandrikadaily.com/gold-price-news-13.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Apr 2021 05:25:22 +0000</pubDate>
				<category><![CDATA[business]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gold price]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184438</guid>

					<description><![CDATA[കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം 24 കാരറ്റ് ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില 46,464 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് സ്വര്&#x200d;ണവിലയില്&#x200d; ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില. 34,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.</p>
<p>ആഗോള വിപണിയിലും സ്വര്&#x200d;ണവിലയില്&#x200d; കുറവുണ്ടായി. സ്പോട് ഗോള്&#x200d;ഡ് വില ഔണ്&#x200d;സിന് 1,728.15 ഡോളര്&#x200d; നിലവാരത്തിലാണ്.</p>
<p>യുഎസ് ട്രഷറി ആദായത്തില്&#x200d; വീണ്ടും വര്&#x200d;ധനവുണ്ടായതും ഡോളര്&#x200d; കരുത്താര്&#x200d;ജിച്ചതുമാണ് സ്വര്&#x200d;ണത്തെ ബാധിച്ചത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gold-price-news-13.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വണ്ടിയില്&#x200d; നിന്ന് ഗ്യാസ് സിലിണ്ടര്&#x200d; തെറിച്ചുവീണു; അഞ്ചുവയസുകാരന്റെ കാലൊടിഞ്ഞു</title>
		<link>https://www.chandrikadaily.com/lpg-cilinder-fall-down-from-the-vehicle.html</link>
					<comments>https://www.chandrikadaily.com/lpg-cilinder-fall-down-from-the-vehicle.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Apr 2021 05:14:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[LPG GAS]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184435</guid>

					<description><![CDATA[റോഡിലൂടെപോയ ഐ.ഒ.സി. ഗ്യാസ് ഏജന്&#x200d;സിയുടെ വാഹനത്തില്&#x200d;നിന്നാണ് കാലിയായ സിലിണ്ടര്&#x200d; തെറിച്ചുവീണത്. പുറകിലത്തെ ഡോര്&#x200d;തുറന്ന് മൂന്ന് സിലിന്&#x200d;ഡറുകള്&#x200d; റോഡില്&#x200d;വീണു. അതിലൊരണ്ണമാണ് തെറിച്ച് രോഹിത്തിന്റെ കാലില്&#x200d; പതിച്ചത്.]]></description>
										<content:encoded><![CDATA[<p>കോന്നി: ഗ്യാസ് ഏജന്&#x200d;സിയുടെ വാഹനത്തില്&#x200d;നിന്ന് പാചകവാതക സിലിണ്ടര്&#x200d; തെറിച്ചുവീണ് വീടിന്റെ സിറ്റൗട്ടിലിരുന്ന് പഠിക്കുകയായിരുന്ന അഞ്ചുവയസ്സുകാരന്റെ കാലൊടിഞ്ഞു. കോന്നി മരങ്ങാട് സോപാനത്തില്&#x200d; ബിജുകുമാറിന്റെ മകന്&#x200d; രോഹിത്തിനാണ് പരിക്കേറ്റത്.</p>
<p>തിങ്കളാഴ്ച 12.30-നാണ് സംഭവം. റോഡിന്റെ വശത്തെ താഴ്ന്ന ഭാഗത്താണ് രോഹിത്തിന്റെ വീട്. റോഡിലൂടെപോയ ഐ.ഒ.സി. ഗ്യാസ് ഏജന്&#x200d;സിയുടെ വാഹനത്തില്&#x200d;നിന്നാണ് കാലിയായ സിലിണ്ടര്&#x200d; തെറിച്ചുവീണത്. പുറകിലത്തെ ഡോര്&#x200d;തുറന്ന് മൂന്ന് സിലിന്&#x200d;ഡറുകള്&#x200d; റോഡില്&#x200d;വീണു. അതിലൊരണ്ണമാണ് തെറിച്ച് രോഹിത്തിന്റെ കാലില്&#x200d; പതിച്ചത്.</p>
<p>സിലിണ്ടര്&#x200d; പതിച്ച് സിറ്റൗട്ടില്&#x200d;കിടന്ന മേശയും മറിഞ്ഞുവീണു. വാഹനം അമിത വേഗത്തിലായിരുന്നെന്ന് നാട്ടുകാര്&#x200d; പറഞ്ഞു. രോഹിത്തിനെ കോന്നി താലൂക്കാശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. കോന്നി പോലീസ് കേസെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lpg-cilinder-fall-down-from-the-vehicle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മന്&#x200d;സൂറിനെ വധിക്കാന്&#x200d; പ്രതികള്&#x200d; ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/mansoor-murder-cctv-visual.html</link>
					<comments>https://www.chandrikadaily.com/mansoor-murder-cctv-visual.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Apr 2021 04:39:43 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[mansoor murder]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184432</guid>

					<description><![CDATA[പ്രതികള്&#x200d; തമ്മില്&#x200d; സംസാരിച്ചതിന്റെ ഫോണ്&#x200d; രേഖകളും പുറത്തുവന്നു. ഒന്നാം പ്രതി ഷിനോസിന്റെ ഫോണില്&#x200d; നിന്നുള്ളതാണ് രേഖകള്&#x200d;.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: യൂത്ത് ലീഗ് പ്രവര്&#x200d;ത്തകനായിരുന്ന മന്&#x200d;സൂറിനെ വധിക്കാന്&#x200d; പ്രതികള്&#x200d; ഒത്തുചേരുന്ന സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്ത്. കൊലപാതകത്തിന് തൊട്ടുമുമ്പാണ് ഈ കൂടിച്ചേരല്&#x200d;. അവസാനവട്ട തയാറെടുപ്പു നടത്തിയത് ഇവിടെയെന്നാണു വിലയിരുത്തല്&#x200d;.</p>
<p>സിപിഎം പ്രാദേശിക നേതാവ് സന്ദീപും ദൃശ്യത്തില്&#x200d; ഉണ്ട്. മന്&#x200d;സൂറിന്റെ വീട്ടിലേക്ക് പോവുന്ന ഇടവഴിയുടെ അടുത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതികള്&#x200d; തമ്മില്&#x200d; സംസാരിച്ചതിന്റെ ഫോണ്&#x200d; രേഖകളും പുറത്തുവന്നു. ഒന്നാം പ്രതി ഷിനോസിന്റെ ഫോണില്&#x200d; നിന്നുള്ളതാണ് രേഖകള്&#x200d;.</p>
<p>അതേസമയം കൃത്യമായ തെളിവുകള്&#x200d; പുറത്തുവന്നിട്ടും ദൃശ്യത്തിലുള്ള ആളുകളെ ചോദ്യം ചെയ്യാനോ പ്രതിചേര്&#x200d;ക്കാനോ പൊലീസ് തയ്യാറായിട്ടില്ല. ദൃശ്യങ്ങളിലുള്ളവരെ ചോദ്യം ചെയ്താല്&#x200d; കൊലപാതകത്തിന്റെ ഉന്നത ബന്ധങ്ങള്&#x200d; സംബന്ധിച്ച വിവരങ്ങള്&#x200d; പുറത്തുവരും. ഇത് തടയാന്&#x200d; പൊലീസ് സിപിഎം നേതൃത്വവുമായി ഒത്തുകളിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mansoor-murder-cctv-visual.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടില്&#x200d; നിന്ന് വിജിലന്&#x200d;സ് കൈശപ്പെടുത്തിയ പണം തിരിച്ചുതരേണ്ടിവരും: കെ.എം ഷാജി</title>
		<link>https://www.chandrikadaily.com/km-shaji-against-vigilance.html</link>
					<comments>https://www.chandrikadaily.com/km-shaji-against-vigilance.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 12 Apr 2021 23:08:41 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[km shaji mla]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184429</guid>

					<description><![CDATA[ഇപ്പോള്&#x200d; പിണറായി വിജയന്റെ വിജിലന്&#x200d;സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്&#x200d; മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വിജിലന്&#x200d;സിനെ ഉപയോഗിച്ചും റെയ്ഡ് നടത്തിയും പിണറായി വിജയന്&#x200d; പകപോക്കുകയാണെന്നും വീട്ടില്&#x200d; നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും കെ.എം ഷാജി എം.എല്&#x200d;.എ. മൂന്നു ദിവസം അവധിയായതിനാല്&#x200d; പണം ബാങ്കില്&#x200d; അടക്കാനായില്ല. സ്ഥാനാര്&#x200d;ത്ഥിയായതിനാല്&#x200d; പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്&#x200d;സുകാര്&#x200d; പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.</p>
<p>എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്&#x200d;തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്&#x200d; സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്&#x200d;സിക്ക് മുമ്പിലും ഹാജരാക്കാന്&#x200d; ഒരുക്കമാണ്.</p>
<p>അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ല. വിജിലന്&#x200d;സ് തന്നെ പിന്തുടരുന്നതിന് പിന്നില്&#x200d; മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്&#x200d; സംബന്ധിച്ച് കൃത്യമായ വിവരങ്ങള്&#x200d; കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്&#x200d; തയ്യാറാണ്. എന്നാല്&#x200d;, ഇപ്പോള്&#x200d; പിണറായി വിജയന്റെ വിജിലന്&#x200d;സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ല. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്&#x200d; മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-shaji-against-vigilance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാസപ്പിറവി കണ്ടു; റമസാന്&#x200d; വ്രതാരംഭം നാളെ</title>
		<link>https://www.chandrikadaily.com/ramasan-news.html</link>
					<comments>https://www.chandrikadaily.com/ramasan-news.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 12 Apr 2021 13:48:12 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[Ramazan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=184423</guid>

					<description><![CDATA[കോഴിക്കോട് കാപ്പാട് ആണ് റമസാന്&#x200d; മാസപ്പിറവി ദൃശ്യമായത്.
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്&#x200d; നാളെ (ചൊവ്വ) റമദാന്&#x200d; ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d;, സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്&#x200d;, സമസ്ത ജനറല്&#x200d; സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്&#x200d;, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്&#x200d; ജമലുല്ലൈലി, സയ്യിദ് നാസര്&#x200d;ഹയ്യ് ശിഹാബ് തങ്ങള്&#x200d; പാണക്കാട് എന്നിവര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ramasan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
