<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>webdesk12 &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/author/webdesk12/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 21 Feb 2023 11:01:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>webdesk12 &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിദ്യാര്&#x200d;ഥിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം; ഗൗരവമേറിയതെന്ന് മനുഷ്യാവകാശ കമ്മീഷന്&#x200d;</title>
		<link>https://www.chandrikadaily.com/student-drugs-case.html</link>
					<comments>https://www.chandrikadaily.com/student-drugs-case.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 11:01:16 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Drugs]]></category>
		<category><![CDATA[STUDENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239197</guid>

					<description><![CDATA[കേസില്&#x200d; പൊലീസ് പരാതി പോലും എഴുതി വാങ്ങിയില്ലെന്ന് പെണ്&#x200d;കുട്ടിയുടെ അമ്മ മാധ്യമങ്ങളിൽ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>വിദ്യാര്&#x200d;ഥിയെ ലഹരിമരുന്ന് കാരിയറാക്കിയ സംഭവം ഗൗരവമേറിയതെന്ന് മനുഷ്യാവകാശ കമ്മീഷന്&#x200d;. ലഹരിക്കടത്തില്&#x200d; കൂടുതല്&#x200d; കുട്ടികള്&#x200d; ഉള്&#x200d;പ്പെടുന്നത് വലിയ വിപത്താണെന്നും പൊലീസ് , എക്സൈസ് എന്നിവരുമായി ചേര്&#x200d;ന്ന് ബോധവല്&#x200d;ക്കരണം അടക്കം നടപടി ശക്തമാക്കുമെന്നും പറഞ്ഞ മനുഷ്യാവകാശ കമ്മീഷന്&#x200d; വീട്ടുകാരാണ് കൂടുതല്&#x200d; കാര്യങ്ങള്&#x200d; ചെയ്യേണ്ടതെന്നും പുറത്ത് ഉള്ളവര്&#x200d;ക്ക് ചെയ്യാന്&#x200d; പരിധിയുണ്ടെന്നും പറഞ്ഞു.സംഭവത്തില്&#x200d; മനുഷ്യാവകാശ കമ്മീഷന്&#x200d;റെ അന്വേഷണ വിഭാഗം കേസ് അന്വേഷിക്കും. നിലവിലെ അന്വേഷണം ത്യപ്തികരമല്ലെന്ന കുടുംബത്തിന്&#x200d;റെ ആരോപണത്തിലാണ് നടപടി. പ്രത്യക അന്വേഷണ സംഘം കേസ് അന്വേഷിക്കമമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു.</p>
<p>കേസില്&#x200d; പൊലീസ് പരാതി പോലും എഴുതി വാങ്ങിയില്ലെന്ന് പെണ്&#x200d;കുട്ടിയുടെ അമ്മ മാധ്യമങ്ങളിൽ പറഞ്ഞു. രണ്ട് തവണ പൊലീസ് സ്റ്റേഷനില്&#x200d; പോയെങ്കിലും നടപടി ഉണ്ടായില്ല . കാരിയറായി പ്രവര്&#x200d;ത്തിച്ച 15 പേരുടെ പേരുകള്&#x200d; പൊലീസിന് എഴുതി നല്&#x200d;കിയിരുന്നു. മയക്കുമരുന്ന് ആദ്യം ലഭിച്ചത് സ്കൂളില്&#x200d; നിന്നാണെന്നും പെണ്&#x200d;കുട്ടിയുടെ അമ്മ മാധ്യമങ്ങളോട്കേസില്&#x200d; പെണ്&#x200d;കുട്ടിയുടെ അയല്&#x200d;വാസി പൊലീസ് പിടിയിലായിട്ടുണ്ട് . ലഹരി വില്&#x200d;പ്പനയ്ക്ക് ഇയാള്&#x200d;ക്കെതിരെ നേരത്തെ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. രണ്ടാം പ്രതിക്കായി പൊലീസ് അന്വേഷണം ഊര്&#x200d;ജിതമാക്കി.</p>
<p>സംഭവത്തില്&#x200d; കഴിഞ്ഞ ദിവസം പത്ത് പേര്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. പെണ്&#x200d;കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പ്രദേശവാസിയും ഇതര സംസ്ഥാന തൊഴിലാളിയുമടക്കമുള്ള പത്ത് പേര്&#x200d;ക്കെതിരെയാണ് കേസെടുത്തത്. ഇന്&#x200d;സ്റ്റഗ്രാം ഗ്രൂപ്പ് വഴി പരിചയപ്പെട്ട ആളുകള്&#x200d; ലഹരിക്കടത്തിന് തന്നെ ഉപയോഗിച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാര്&#x200d;ത്ഥി വെളിപ്പെടുത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/student-drugs-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിശ്വനാഥനെ ആള്&#x200d;ക്കൂട്ടം വിചാരണ ചെയ്തു&#8217;: സ്ഥിരീകരിച്ച്‌ പൊലീസ്</title>
		<link>https://www.chandrikadaily.com/news-kerala-tribe-man-death-2.html</link>
					<comments>https://www.chandrikadaily.com/news-kerala-tribe-man-death-2.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 10:20:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[tribe man death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239194</guid>

					<description><![CDATA[വിശ്വനാഥനെ ആള്&#x200d;ക്കൂട്ടം വിചാരണ ചെയ്തെന്നാണ് ഒടുവില്&#x200d; പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; സ്ഥിരീകരിച്ചത്.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥനെ ആള്&#x200d;ക്കൂട്ടം വിചാരണ ചെയ്തെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്.ആദിവാസി ആണെന്നറിഞ്ഞ് ബോധപൂര്&#x200d;വം ചോദ്യംചെയ്തു. ജനമധ്യത്തില്&#x200d; അപമാനിതനായ മനോവിഷമത്തിലാണ് വിശ്വനാഥന്&#x200d; ജീവനൊടുക്കിയതെന്ന് പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>വിശ്വനാഥനെ കോഴിക്കോട് മെഡിക്കല്&#x200d; കോളജ് പരിസരത്താണ് മരിച്ചനിലയില്&#x200d; കണ്ടത്. അന്വേഷണം ശരിയായ ദിശയില്&#x200d; അല്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ആദിവാസി യുവാവ് കൊല്ലപ്പെട്ടിട്ടും ബന്ധപ്പെട്ട വകുപ്പുകള്&#x200d; ചുമത്തിയില്ലെന്ന് കുടുംബം പറഞ്ഞു. എസ്.സി, എസ്.ടി പീഡന നിരോധന വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് പട്ടികജാതി പട്ടികവര്&#x200d;ഗ കമ്മീഷന്&#x200d; പൊലീസിന് നിര്&#x200d;ദേശം നല്&#x200d;കി. പിന്നാലെയാണ് പട്ടികജാതി &#8211; പട്ടികവര്&#x200d;ഗ പീഡന നിരോധന വകുപ്പ് കൂടെ ചുമത്തി എഫ്.ഐ.ആറില്&#x200d; മാറ്റംവരുത്തിയത്. പ്രത്യേക സംഘമാണ് ഇപ്പോള്&#x200d; കേസ് അന്വേഷിക്കുന്നത്.മെഡിക്കല്&#x200d; കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ സിസിടിവി ദൃശ്യങ്ങളില്&#x200d; നിന്ന് കൂടുതല്&#x200d; വിവരങ്ങള്&#x200d; നേരത്തെ തന്നെ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാണാതായ രാത്രിയില്&#x200d; വിശ്വനാഥന്&#x200d;റെ ചുറ്റും ആളുകള്&#x200d; കൂടിനില്&#x200d;ക്കുന്നതും ചിലര്&#x200d; ചോദ്യംചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വിശ്വനാഥനെ ആള്&#x200d;ക്കൂട്ടം വിചാരണ ചെയ്തെന്നാണ് ഒടുവില്&#x200d; പൊലീസ് മനുഷ്യാവകാശ കമ്മീഷന് സമര്&#x200d;പ്പിച്ച റിപ്പോര്&#x200d;ട്ടില്&#x200d; സ്ഥിരീകരിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-tribe-man-death-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പശുക്കടത്ത് ആരോപിച്ച്‌ രണ്ട് മുസ്&#x200d;ലിം യുവാക്കളെ കൊന്ന് കത്തിച്ച സംഭവം: പ്രതികളില്&#x200d; മൂന്നുപേര്&#x200d; പൊലീസിന് വിവരം നല്&#x200d;കുന്നവര്&#x200d;</title>
		<link>https://www.chandrikadaily.com/news-cow-death-muslim-mens-death-case-updates.html</link>
					<comments>https://www.chandrikadaily.com/news-cow-death-muslim-mens-death-case-updates.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 10:03:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cow kidnap case]]></category>
		<category><![CDATA[Delhi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239185</guid>

					<description><![CDATA[കാലിക്കടത്ത് ആരോപിച്ച്‌ ഗോരക്ഷാ ഗുണ്ടകള്&#x200d; ഇവരെ മര്&#x200d;ദിക്കുകയും മര്&#x200d;ദനത്തില്&#x200d; മരിച്ചതോടെ കാറിലിട്ട് കത്തിക്കുകയുമായിരുന്നു.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കാലിക്കടത്ത് ആരോപിച്ച്‌ ഹരിയാനയിലെ മുസ്&#x200d;ലിം യുവാക്കളെ കൊന്ന അഞ്ച് ഗോരക്ഷാ ഗുണ്ടകളില്&#x200d; മൂന്നുപേര്&#x200d; പൊലീസിന് വിവരം നല്&#x200d;കുന്നവരാണെന്ന് റിപ്പോര്&#x200d;ട്ട്.കാലിക്കടത്ത് സംബന്ധിച്ച്‌ പൊലീസിന് വിവരം നല്&#x200d;കുന്നവരാണ് മൂവരുമെന്നാണ് മുന്&#x200d; കേസുകളിലുള്ള എഫ്.ഐ.ആര്&#x200d; വ്യക്തമാക്കുന്നത്.</p>
<p>അനില്&#x200d;, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിങ്കള, മോഹിത് യാദവ് എന്ന മോനു മനേസര്&#x200d; എന്നിവരാണ് കേസില്&#x200d; പ്രതികള്&#x200d;. ഇതില്&#x200d; റിങ്കു സൈനി, ലോഷേക് സിങ്കള, ശ്രീകാന്ത് എന്നിവര്&#x200d; കാലിക്കടത്ത് പിടിക്കാന്&#x200d; ഹരിയാന പൊലീസിനൊപ്പം പോകാറുണ്ടെന്ന് എഫ്.ഐ.ആറില്&#x200d; പറയുന്നു. ഹരിയാനയിലെ ഭിവാനിയിലാണ് നസിര്&#x200d;, ജുനൈദ് എന്ന രണ്ടുപേരെ മഹിന്ദ്ര ബെലേറൊ എസ്.യു.വിയില്&#x200d; കത്തിക്കരിഞ്ഞ നിലയില്&#x200d; കണ്ടെത്തിയത്. കാലിക്കടത്ത് ആരോപിച്ച്‌ ഗോരക്ഷാ ഗുണ്ടകള്&#x200d; ഇവരെ മര്&#x200d;ദിക്കുകയും മര്&#x200d;ദനത്തില്&#x200d; മരിച്ചതോടെ കാറിലിട്ട് കത്തിക്കുകയുമായിരുന്നു.</p>
<p>അതേസമയം, ജുനൈദിനെതിരെ കാലിക്കടത്തുമായി ബന്ധപ്പെട്ട് അഞ്ചുകേസുകളുണ്ടെന്ന് പൊലീസ് ആരോപിച്ചു. നസിറിനെതിരെ കേസുകളൊന്നുമില്ലെന്നും പെലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-cow-death-muslim-mens-death-case-updates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വർണ്ണ കടത്ത് സംഘത്തിന്റെ വാഹനത്തിൽ കേന്ദ്ര മന്ത്രി</title>
		<link>https://www.chandrikadaily.com/news-kerala-thiruvananthapuram-gold-central-minister.html</link>
					<comments>https://www.chandrikadaily.com/news-kerala-thiruvananthapuram-gold-central-minister.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 09:21:17 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[central minister]]></category>
		<category><![CDATA[gold case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239179</guid>

					<description><![CDATA[സംസ്ഥാനത്ത് സ്വര്&#x200d;ണക്കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ദൃഢബന്ധമെന്ന ഇന്റലിജന്&#x200d;സ് ബ്യൂറോ റിപ്പോര്&#x200d;ട്ട് പുറത്തുവന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം : സ്വര്&#x200d;ണ്ണക്കടത്ത് സംഘത്തിന്റെ കാറില്&#x200d; അവര്&#x200d;ക്കൊപ്പം സഞ്ചരിച്ച് കേന്ദ്രമന്ത്രി ഹര്&#x200d;ദീപ് സിംഗ് പുരി. കരിപ്പൂര്&#x200d; അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിന്നും കടവ് റിസോര്&#x200d;ട്ടിലേക്ക് ആയിരുന്നു സ്വര്&#x200d;ണ്ണക്കടത്ത് സംഘത്തിന്റെ കാറില്&#x200d; കേന്ദ്രമന്ത്രിയുടെ യാത്ര. രണ്ടര വര്&#x200d;ഷം മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്&#x200d; പുറത്തുവന്നത്. സ്വര്&#x200d;ണ്ണക്കടത്ത് കേസ് പ്രതി എ വി സുലൈമാനാണ് കാറോടിച്ചത്. ഇയാള്&#x200d; തന്നെയാണ് ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയതും പുറത്തുവിട്ടതും. 2020 ഓഗസ്റ്റ് എട്ടിന് കരിപൂര്&#x200d; വിമാന ദുരന്തം നടന്ന സ്ഥലം സന്ദര്&#x200d;ശിക്കാന്&#x200d; കേന്ദ്രമന്ത്രി എത്തിയപ്പോഴാണ് സംഭവം. വ്യോമയാന മന്ത്രി ആയിരിക്കെയാണ് പുരി ഇത്തരത്തില്&#x200d; സ്വര്&#x200d;ണക്കടത്ത് സംഘത്തിന്റെ കാറില്&#x200d; യാത്ര ചെയ്തത്. കേന്ദ്രമന്ത്രി തന്റെ വാഹനത്തില്&#x200d; കയറി, തനിക്കൊപ്പം സഞ്ചരിക്കുന്നുവെന്ന് പൊതുജനത്തേയും സൗഹൃദ വലയത്തേയും ബോധ്യപ്പെടുത്താനാണ് സുലൈമാന്&#x200d; ഇത്തരത്തില്&#x200d; സെല്&#x200d;ഫി ദൃശ്യങ്ങള്&#x200d; പകര്&#x200d;ത്തിയതെന്നാണ് വിവരം. സംസ്ഥാനത്ത് സ്വര്&#x200d;ണക്കടത്ത് സംഘങ്ങളും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ദൃഢബന്ധമെന്ന ഇന്റലിജന്&#x200d;സ് ബ്യൂറോ റിപ്പോര്&#x200d;ട്ട് പുറത്തുവന്നിരുന്നു.</p>
<p>എന്നാല്&#x200d; കേന്ദ്രമന്ത്രിയുമായി തന്നെ സംഘത്തിന് ബന്ധമുണ്ടെന്ന് വ്യക്താക്കുന്നതാണ് പുറത്തു വന്നിരിക്കുന്ന ദൃശ്യങ്ങള്&#x200d;. വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിശ്ചയിക്കുന്നതിലും സ്വര്&#x200d;ണക്കടത്ത് സംഘം ഇടപെടുന്നതായുള്ള റിപ്പോര്&#x200d;ട്ടാണ് ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്. കസ്റ്റംസ് ഉദ്യോഗസ്ഥര്&#x200d;ക്ക് റിസോര്&#x200d;ട്ടുകളില്&#x200d; സ്വര്&#x200d;ണക്കടത്ത് സംഘം പാര്&#x200d;ട്ടി നടത്തിയതിന്റെ തെളിവുകളും ഐബിക്ക് ലഭിച്ചതായാണ് സൂചന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-thiruvananthapuram-gold-central-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശിലെ ആശുപത്രിയില്&#x200d; പ്രസവ വാര്&#x200d;ഡില്&#x200d; തീപിടിത്തം</title>
		<link>https://www.chandrikadaily.com/news-hospital-fire-accident.html</link>
					<comments>https://www.chandrikadaily.com/news-hospital-fire-accident.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 08:59:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[FIRE ACCIDEENT]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239176</guid>

					<description><![CDATA[ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം]]></description>
										<content:encoded><![CDATA[<p>ഭോപ്പാല്&#x200d;: മധ്യപ്രദേശിലെ കട്‌നി ജില്ലാ ആശുപത്രിയിലെ പ്രസവ വാര്&#x200d;ഡില്&#x200d; തീപിടിത്തം. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് തീപിടുത്തമുണ്ടായത്.സംഭവത്തില്&#x200d; ആര്&#x200d;ക്കും പരിക്കില്ലെന്ന് ഉദ്യോഗസ്ഥന്&#x200d; അറിയിച്ചു. തീപിടുത്തമുണ്ടായ ഉടന്&#x200d; തന്നെ അണക്കാനുള്ള ശ്രമങ്ങള്&#x200d; ആരംഭിച്ചിരുന്നതായി കട്‌നി ജില്ലാ കലക്ടര്&#x200d; അവി പ്രസാദ് പറഞ്ഞു.</p>
<p>ഷോര്&#x200d;ട്ട് സര്&#x200d;ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാധമിക നിഗമനം. തീപിടിത്തമുണ്ടായ ഉടന്&#x200d; തന്നെ വാര്&#x200d;ഡിലുണ്ടായിരുന്ന എല്ലാ സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും സംഭവത്തില്&#x200d; ആര്&#x200d;ക്കും പരിക്കില്ലെന്നും പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-hospital-fire-accident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആർ.എസ്. എസ് ചർച്ച കുത്തിപ്പൊക്കുന്നത്  സർക്കാർ വീഴ്ച മറയ്ക്കാൻ: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/news-kerala-cpm-rss-pk-kunjalikutty.html</link>
					<comments>https://www.chandrikadaily.com/news-kerala-cpm-rss-pk-kunjalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 08:05:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pk kunhalikkutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239173</guid>

					<description><![CDATA[മുസ് ലിം ലീഗ് സംസ്ഥാ' ന കൗൺസിൽ നാളെ ചേരും]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയും സി.പി.എമ്മും ജമാഅത്തെ ഇസ് ലാമിയും ആർ. എസ്.എസും തമ്മിലുള്ള ചർച്ചയെക്കുറിച്ച് വിമർശിക്കുന്നത് സർക്കാരിൻ്റെ നികുതിക്കൊള്ളയെയും മറ്റും മറച്ചു പിടിക്കാനാണെന്ന് മുസ് ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്തയുമായി മുസ് ലിം ലീഗിന് യാതൊരു പ്രശ്നവുമില്ല. സി.ഐ.സി യുമായി വേദി പങ്കിട്ടത് യാദൃശ്ചികം മാത്രമാണ്. സമസ്ത തീരുമാനത്തെ ലീഗോ പാണക്കാട് തങ്ങന്മാരോ ഒരു കാലത്തും തള്ളിപ്പറഞ്ഞ ചരിത്രമില്ല. അതുണ്ടാവുകയുമില്ല. എത്രയോ കാലമായി സി.പി.എം ജമാഅത്തിൻ്റെ കൂടെ ആയിരുന്നില്ലേ എന്ന് അദ്ദേഹം പരിഹസിച്ചു.</p>
<p>വ്യവസായ വകുപ്പ് പുതിയ സംരംഭങ്ങളെക്കുറിച്ച് റിപ്പോർട്ട് ഇറക്കിയതിൽ തട്ടുകടകൾ പോലുമുണ്ടെന്നും ഇതല്ല യഥാർത്ഥ വ്യവസായ പുരോഗതിയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മുസ് ലിം ലീഗ് സംസ്ഥാ&#8217; ന കൗൺസിൽ നാളെ ചേരും. ഐകകണ്ഠേനയാകും തീരുമാനങ്ങൾ .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-cpm-rss-pk-kunjalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എം-ആര്&#x200d;.എസ്.എസ് ചര്&#x200d;ച്ചക്ക് ശേഷം സി.പി.എം കൂടുതല്&#x200d; കോണ്&#x200d;ഗ്രസുകാരെ കൊന്നു -വി.ഡി സതീശന്&#x200d;</title>
		<link>https://www.chandrikadaily.com/news-kerala-cpm-rss-bond-vd-satheeshan.html</link>
					<comments>https://www.chandrikadaily.com/news-kerala-cpm-rss-bond-vd-satheeshan.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 08:01:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[news]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[vd satheeshan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239171</guid>

					<description><![CDATA[ജമാഅത്തെ ഇസ്&#x200d;ലാമിയുടെ ആസ്ഥാനത്ത് ചെന്ന് മാറി മാറി വന്ന അമീറുമാരെ പിണറായി വിജയന്&#x200d; എത്രയോ തവണ സന്ദര്&#x200d;ശിച്ചിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>സി .പി.എം-ആര്&#x200d;.എസ്.എസ് ചര്&#x200d;ച്ചക്ക് ശേഷം സി.പി.എമ്മുകാര്&#x200d; കേരളത്തില്&#x200d; കൂടുതല്&#x200d; കോണ്&#x200d;ഗ്രസ് യുവാക്കളെ കൊലപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്&#x200d;.യു.ഡി.എഫിനെ വലിച്ചിഴച്ച്‌ മുഖ്യമന്ത്രി സ്വയം പരിഹാസ്യനാവുകയാണ്. ഡല്&#x200d;ഹിയിലുള്ള സംഘടനകള്&#x200d; ചര്&#x200d;ച്ച നടത്തിയതിന് കേരളത്തിലുള്ള യു.ഡി.എഫ് മറുപടി പറയണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെടുന്നത്. 42 വര്&#x200d;ഷം ജമാഅത്തെ ഇസ്&#x200d;ലാമിയുമായി ചങ്ങാത്തം സ്ഥാപിച്ചവരാണ് സി.പി.എം എന്നും അന്നവര്&#x200d;ക്ക് ജമാഅത്തെ ഇസ്&#x200d;ലാമി വര്&#x200d;ഗീയ കക്ഷിയായിരുന്നില്ലെന്നും സതീശന്&#x200d; പറഞ്ഞു.</p>
<p>&#8221;ജമാഅത്തെ ഇസ്&#x200d;ലാമി രാഷ്ട്രീയത്തില്&#x200d; ഇടപെടാന്&#x200d; തുടങ്ങിയത് മുതല്&#x200d; 2019 വരെ 42 വര്&#x200d;ഷക്കാലം സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു. അന്നൊന്നും സി.പി.എമ്മിന് അവര്&#x200d; വര്&#x200d;ഗീയ കക്ഷിയായിരുന്നില്ല. 2019 പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ക്കെതിരായ നിലപാടുകളുടെ ഭാഗമായി അവര്&#x200d; കോണ്&#x200d;ഗ്രസിനെ പിന്തുണക്കാന്&#x200d; തീരുമാനിച്ചതോടെയാണ് സി.പി.എമ്മിന് അവര്&#x200d; വര്&#x200d;ഗീയ കക്ഷിയായത്. ജമാഅത്തെ ഇസ്&#x200d;ലാമിയുടെ ആസ്ഥാനത്ത് ചെന്ന് മാറി മാറി വന്ന അമീറുമാരെ പിണറായി വിജയന്&#x200d; എത്രയോ തവണ സന്ദര്&#x200d;ശിച്ചിട്ടുണ്ട്. ഇപ്പോള്&#x200d; ഒരു സുപ്രഭാതത്തില്&#x200d; അവരെ തള്ളിക്കളയുകയാണ്&#8221;- വി.ഡി സതീശന്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-cpm-rss-bond-vd-satheeshan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നാലു വയസ്സുകാരനെ തെരുവുനായ്ക്കള്&#x200d; കടിച്ചുകീറി കൊന്നു</title>
		<link>https://www.chandrikadaily.com/news-hyderabad-dog-attack.html</link>
					<comments>https://www.chandrikadaily.com/news-hyderabad-dog-attack.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 07:52:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dog attack]]></category>
		<category><![CDATA[hyderabad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239166</guid>

					<description><![CDATA[കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്&#x200d; കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്&#x200d; കാണാം]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: നാലു വയസ്സുകാരനെ തെരുവുനായ്ക്കള്&#x200d; കടിച്ചുകീറി കൊലപ്പെടുത്തി.  ഹൈദരാബാദില്&#x200d; നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിസിടി ദൃശ്യങ്ങള്&#x200d; സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. വാച്ച്‌മാന്&#x200d; ആയി ജോലി ചെയ്യുന്നയാളുടെ മകനാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നായ്ക്കള്&#x200d; കടിച്ചുകീറിയ കുട്ടിയെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.</p>
<p>കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്&#x200d; കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്&#x200d; കാണാം. ചുറ്റും ആരും ഉള്ളതായി ദൃശ്യങ്ങളില്&#x200d; ഇല്ല. മറ്റു വിവരങ്ങള്&#x200d; വെളിവായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-hyderabad-dog-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബന്ധുക്കള്&#x200d; തമ്മില്&#x200d; തര്&#x200d;ക്കം; മാതാവിന് വെട്ടേറ്റു, മകനെ കാറിടിച്ച് കൊല്ലാന്&#x200d; ശ്രമം</title>
		<link>https://www.chandrikadaily.com/news-kerala-fight-between-releatives.html</link>
					<comments>https://www.chandrikadaily.com/news-kerala-fight-between-releatives.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 07:33:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fight]]></category>
		<category><![CDATA[police case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239157</guid>

					<description><![CDATA[പ്രതി ആശുപത്രിയിലാണെങ്കിലും പൊലീസ് കസ്റ്റഡിയിലാണ്.]]></description>
										<content:encoded><![CDATA[<p>കടയെചൊല്ലിയുണ്ടായ തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് മാതാവിനും മകനും നേരെ ആക്രമണം. മാതാവിന്റെ കൈക്ക് വെട്ടേറ്റു; മകനെ വണ്ടിയിടിച്ചു കൊലപ്പെടുത്താന്&#x200d; ശ്രമം.പ്രതി ഉള്&#x200d;പ്പെടെ മൂന്നു പേരും ഗുരുതരാവസ്ഥയില്&#x200d; ആശുപത്രിയില്&#x200d;. പ്രതി ആശുപത്രിയിലാണെങ്കിലും പൊലീസ് കസ്റ്റഡിയിലാണ്.</p>
<p>തിങ്കളാഴ്ച സന്ധ്യക്ക് ആറോടെ വര്&#x200d;ക്കലക്ക് സമീപം താഴെവെട്ടൂര്&#x200d; ചുമടുതാങ്ങി ജങ്ഷനിലാണ് ആക്രമണം നടന്നത്. വെട്ടൂര്&#x200d; സ്വദേശികളായ റംസീന ബീവി, ഇളയമകന്&#x200d; ബേബി എന്ന് വിളിക്കുന്ന ഷംനാദ്, ആക്രമണം നടത്തിയ ശിഹാബുദ്ദീന്&#x200d; എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. ആക്രമണത്തിനിരയായവരും ആക്രമിച്ചയാളും ബന്ധുക്കളാണ്.ചുമടുതാങ്ങി ജങ്ഷനില്&#x200d; റംസീന ബീവിക്കും ശിഹാബുദ്ദീന്റെ സഹോദരിക്കും മൂന്ന് സെന്റ് വീതം വസ്തുവുണ്ട്. ഇതില്&#x200d; റംസീന ബീവിയുടെ വസ്തുവിലുള്ള ഷെഡില്&#x200d; പ്രവര്&#x200d;ത്തിച്ചിരുന്ന പച്ചക്കറിക്കടയുടെ മുന്&#x200d;ഭാഗം റോഡിലേക്ക് തള്ളി നില്&#x200d;ക്കുന്നു എന്നാരോപിച്ച് തൊട്ടടുത്ത കടയുടമ നഗരസഭയില്&#x200d; പരാതി നല്&#x200d;കിയിരുന്നു.</p>
<p>നഗരസഭയുടെ നോട്ടീസ് ലഭിച്ചതിനെ തുടര്&#x200d;ന്ന് കട അടക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ടോടെ ഈ കട മറ്റൊരാള്&#x200d;ക്ക് വാടകക്ക് കൊടുക്കുന്നത് സംബന്ധിച്ചുള്ള ചര്&#x200d;ച്ചക്കിടെ മദ്യപിച്ചെത്തിയ ശിഹാബുദ്ദീന്&#x200d; റംസീന ബീവിയുമായി വക്കേറ്റവും തര്&#x200d;ക്കവും ഉണ്ടായി. തുടര്&#x200d;ന്ന് റംസീന ബീവിയുടെ മൂത്ത മകന്&#x200d; ഉല്ലാസും ശിഹാബുദ്ദീനും വാക്കേറ്റമുണ്ടാക്കി. ശിഹാബുദ്ദീന് വാക്കേറ്റത്തിനിടയില്&#x200d; അടിയേറ്റു. ഇതിനെ തുടര്&#x200d;ന്ന് ശിഹാബുദ്ദീന്&#x200d; ഒരു സുഹൃത്തിനെയും കൂട്ടി റംസീനബീവിയുടെ വീടിന് മുന്നില്&#x200d; ഒമ്‌നി വാനിലെത്തി. ഇവിടെയും ശിഹാബുദ്ദീനും ഉല്ലാസുമായി വക്കേറ്റവും കൈയേറ്റവുമുണ്ടായി.</p>
<p>ഈ സമയം വാനില്&#x200d; കരുതിയിരുന്ന വാള് കൊണ്ട് ശിഹാബുദ്ദീന്&#x200d; ഉല്ലാസിനെ വെട്ടിയത് റംസീനബീവി തടയുമ്‌ബോഴാണ് റംസീനബീവിയുടെ കൈക്ക് വെട്ടേറ്റത്. മാതാവിനെ ശിഹാബുദ്ദീന്&#x200d; വെട്ടിയതറിഞ്ഞ് ഇളയ മകന്&#x200d; ഷംനാദ് സംഭവ സ്ഥലത്തെത്തി. ഈ സമയം ശിഹാബുദ്ദീനും കൂടെയുണ്ടായിരുന്നസുഹൃത്തും കൂടി ഒമ്‌നി വാനില്&#x200d; കയറി രക്ഷപ്പെടാന്&#x200d; ശ്രമിച്ചു. ഇവരെ ബൈക്കില്&#x200d; പിന്തുടര്&#x200d;ന്ന ഷംനാദിനെ ശിഹാബുദ്ദീന്&#x200d; ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. ഷംനാദിനെ ഇടിച്ചശേഷം വാന്&#x200d; സമീപത്തെ മതിലില്&#x200d; ഇടിച്ചാണ് നിന്നതെന്നാണ് ദൃക്സാക്ഷികള്&#x200d; പറഞ്ഞത്.തലക്ക് ഗുരുതര പരിക്കേറ്റ ഷംനാദ് അതി ഗുരുതരാവസ്ഥയിലാണ്. റംസീനയുടെ കൈയില്&#x200d; വെട്ടേറ്റുണ്ടായ മുറിവ് ആഴത്തിലുള്ളതാണെന്നാണ് ലഭിക്കുന്ന വിവരം. ഇവര്&#x200d; പാരിപ്പള്ളി മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ചികിത്സയിലാണ്. വാന്&#x200d; മതിലിലിടിച്ചതിന്റെ ആഘാതത്തിലാകാം ശിഹാബുദ്ദീന്റെ കൈക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടത്തിയ ഇയാള്&#x200d; ആശുപത്രിയിലും പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവ സ്ഥലത്ത് പൊലീസ് പിക്കറ്റിങ് ഏര്&#x200d;പ്പെടുത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-fight-between-releatives.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൈദരാബാദില്&#x200d; നാലു വയസ്സുകാരനെ തെരുവുനായ്ക്കള്&#x200d; കടിച്ചുകീറി കൊന്നു</title>
		<link>https://www.chandrikadaily.com/news-hyderabad-dog-attack-chlild-death.html</link>
					<comments>https://www.chandrikadaily.com/news-hyderabad-dog-attack-chlild-death.html#respond</comments>
		
		<dc:creator><![CDATA[webdesk12]]></dc:creator>
		<pubDate>Tue, 21 Feb 2023 06:31:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[child death]]></category>
		<category><![CDATA[dig attack]]></category>
		<category><![CDATA[hyderabad]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=239147</guid>

					<description><![CDATA[കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്&#x200d; കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്&#x200d; കാണാം.]]></description>
										<content:encoded><![CDATA[<p>ഹൈദരാബാദ്: നാലു വയസ്സുകാരനെ തെരുവുനായ്ക്കള്&#x200d; കടിച്ചുകീറി കൊലപ്പെടുത്തി. ഹൈദരാബാദില്&#x200d; നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിസിടി ദൃശ്യങ്ങള്&#x200d; സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.വാച്ച്മാന്&#x200d; ആയി ജോലി ചെയ്യുന്നയാളുടെ മകനാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നായ്ക്കള്&#x200d; കടിച്ചുകീറിയ കുട്ടിയെ ആശുപത്രിയില്&#x200d; എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്&#x200d; കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്&#x200d; കാണാം. ചുറ്റും ആരും ഉള്ളതായി ദൃശ്യങ്ങളില്&#x200d; ഇല്ല. മറ്റു വിവരങ്ങള്&#x200d; വെളിവായിട്ടില്ല.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-hyderabad-dog-attack-chlild-death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
