<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>hospital &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/hospital/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 30 May 2025 07:26:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>hospital &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വൈദ്യുതിയില്ല; കൊല്ലം താലൂക്ക് ആശുപത്രിയില്‍ പ്രസവം ഉള്‍പ്പെടെ മുടങ്ങി</title>
		<link>https://www.chandrikadaily.com/1hospital-incident.html</link>
					<comments>https://www.chandrikadaily.com/1hospital-incident.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 30 May 2025 07:23:56 +0000</pubDate>
				<category><![CDATA[hospital]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hospital case]]></category>
		<category><![CDATA[hospital incident]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343011</guid>

					<description><![CDATA[വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം]]></description>
										<content:encoded><![CDATA[<p>വൈദ്യുതി ഇല്ലാത്തതിനെ തുടര്&#x200d;ന്ന് കൊല്ലം കുണ്ടറ താലൂക്ക് ആശുപത്രിയുടെ പ്രവര്&#x200d;ത്തനം മുടങ്ങി. ഗര്&#x200d;ഭിണികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വൈദ്യുതിയില്ലന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബാബുലാല്&#x200d; പറഞ്ഞു. ജനറേറ്റര്&#x200d; കേടാണെന്നും ഡീസലുമില്ലെന്നും ബാബുലാല്&#x200d; വ്യക്തമാക്കി. വൈദ്യുതി എപ്പോള്&#x200d; വരുമെന്ന് അറിയില്ല അതുകൊണ്ട് മുന്&#x200d;കരുതല്&#x200d; എന്ന നിലയ്ക്ക് രണ്ടു ഗര്&#x200d;ഭിണികളെയാണ് ജില്ല ആശുപത്രിയിലേക്ക് മാറ്റിയത് എന്ന് അദ്ദേഹം വ്യക്തമാക്കി. </p>
<p>ഇന്നലെ തൊട്ട് കറണ്ട് ഇല്ലെന്ന് അവിടെയുണ്ടായിരുന്നവര്&#x200d; പറയുന്നു. നാല് മണിക്കും ആറുമണിക്കും വേദന വരാനുള്ള മരുന്ന് കൊടുത്തിരുന്നു. വൈദ്യുതി പ്രശ്‌നം ഉണ്ടായിരുന്നെങ്കില്&#x200d; ഈ മരുന്ന് കൊടുക്കണമായിരുന്നോ എന്നാണ് കൂട്ടിരിപ്പുക്കാരുടെ ചോദ്യം.<br />
ഡീസലില്ല, വാങ്ങാന്&#x200d; ബ്ലോക്കില്&#x200d; നിന്ന് ഫണ്ട് അനുവദിച്ചു തന്നിട്ടില്ലെന്നാണ് സൂപ്രണ്ടിനോട് ചോദിച്ചപ്പോള്&#x200d; കിട്ടിയ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1hospital-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി; നവാജാത ശിശുവിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായി</title>
		<link>https://www.chandrikadaily.com/another-complaint-against-alappuzha-hospital-the-newborn-lost-the-mobility-of-his-right-arm.html</link>
					<comments>https://www.chandrikadaily.com/another-complaint-against-alappuzha-hospital-the-newborn-lost-the-mobility-of-his-right-arm.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 09 Dec 2024 16:29:32 +0000</pubDate>
				<category><![CDATA[hospital]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[complaint]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321146</guid>

					<description><![CDATA[കഴിഞ്ഞ ഒക്ടോബര്&#x200d; രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്&#x200d;ജിന് മാതാവ് പരാതി നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>ഗുരുതര വൈകല്യങ്ങളോടെ നവജാത ശിശു ജനിച്ച സംഭവത്തില്&#x200d; ആരോപണം നേരിട്ട ആലപ്പുഴയിലെ ആശുപത്രിക്കെതിരെ വീണ്ടും പരാതി. കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയാണ് വീണ്ടും പരാതി ഉയര്&#x200d;ന്നിരിക്കുന്നത്.</p>
<p>ഇതേ ആശുപത്രിയില്&#x200d; ജനിച്ച ആലപ്പുഴ തെക്കനാര്യാട് അവലുകൂന്ന് പുത്തന്&#x200d;പുരയ്ക്കല്&#x200d; ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടുമാസം പ്രായമായ പെണ്&#x200d;കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്നാണ് പരാതി.</p>
<p>കഴിഞ്ഞ ഒക്ടോബര്&#x200d; രണ്ടിന് ജനിച്ച കുഞ്ഞിന്റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോര്&#x200d;ജിന് മാതാവ് പരാതി നല്&#x200d;കി. നിലവില്&#x200d; ആരോപണം നേരിടുന്ന വനിത ഡോക്ടറാണ് അന്ന് ചികിത്സ നടത്തിയതെന്നും പരാതിയില്&#x200d; പറയുന്നു.</p>
<p>പ്രസവത്തിനായി സെപ്റ്റംബര്&#x200d; 29നാണ് ആശുപത്രിയില്&#x200d; അഡ്മിറ്റായത്. കുഞ്ഞിനെ വാക്വം ഉപയോഗിച്ച് പുറത്തെടുത്തതിലുണ്ടായ പിഴവാണ് വൈകല്യത്തിനു കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം</p>
<p>രണ്ടുമാസം കഴിഞ്ഞ് ഫിസിയോതെറപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. സംഭവത്തില്&#x200d; ജില്ല പൊലീസ് മേധാവിക്കും പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-complaint-against-alappuzha-hospital-the-newborn-lost-the-mobility-of-his-right-arm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഞ്ചേരിയില്&#x200d; എംപോക്‌സ് രോഗലക്ഷണമുള്ളയാള്&#x200d; ചികിത്സയില്&#x200d;</title>
		<link>https://www.chandrikadaily.com/a-man-with-symptoms-of-pox-is-under-treatment-in-manjeri.html</link>
					<comments>https://www.chandrikadaily.com/a-man-with-symptoms-of-pox-is-under-treatment-in-manjeri.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 17 Sep 2024 05:01:09 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[MONKEY POX]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309618</guid>

					<description><![CDATA[വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്.]]></description>
										<content:encoded><![CDATA[<p>മഞ്ചേരിയിൽ മങ്കി പോക്‌സ്‌ രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാമ്പിള്&#x200d;<br />
കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു.</p>
<p>വിദേശത്തുനിന്ന് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. പനിയും തൊലിപ്പുറത്തു ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു.</p>
<p>റിസൾട്ട് ഉച്ചയോടെ പ്രതീക്ഷിക്കുന്നു. സ്ഥിരീകരിച്ചിട്ടില്ല</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-man-with-symptoms-of-pox-is-under-treatment-in-manjeri.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബലാത്സംഗം ചെയ്യാന്&#x200d; ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്</title>
		<link>https://www.chandrikadaily.com/the-nurse-cut-the-genitals-of-the-doctor-who-tried-to-rape-him.html</link>
					<comments>https://www.chandrikadaily.com/the-nurse-cut-the-genitals-of-the-doctor-who-tried-to-rape-him.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 13 Sep 2024 11:10:12 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[Case against doctor]]></category>
		<category><![CDATA[Nurse]]></category>
		<category><![CDATA[raping]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309305</guid>

					<description><![CDATA[ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ബലാത്സംഗം ചെയ്യാന്&#x200d; ശ്രമിച്ച ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ച് നഴ്‌സ്. ബിഹാറിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഡോക്ടര്&#x200d; സഞ്ജയ് കുമാറിനെയും സഹായികളായ സുനില്&#x200d; ഗുപ്ത, ആവദേഷ് കുമാര്&#x200d; എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ഡോക്ടറും സഹായികളും മദ്യലഹരിയില്&#x200d; നഴ്‌സിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ബലാത്സംഗം ചെയ്യാന്&#x200d; ശ്രമിച്ചതോടെ സര്&#x200d;ജിക്കല്&#x200d; ബ്ലെയ്ഡ്‌കൊണ്ട് ഡോക്ടറുടെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ശേഷം യുവതി സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു.</p>
<p>ഇതിനിടെ പൊലീസിന്റെ എമര്&#x200d;ജന്&#x200d;സി നമ്പറിലേക്കും യുവതി വിളിച്ച് വിവരമറിയിച്ചിരുന്നു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ പിടികൂടി. കേസില്&#x200d; അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-nurse-cut-the-genitals-of-the-doctor-who-tried-to-rape-him.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് നല്&#x200d;കാനാകില്ല; യുവാവിനെ തിരിച്ചയച്ച് മധ്യപ്രദേശ് സര്&#x200d;ക്കാര്&#x200d; ആശുപത്രി അധികൃതര്&#x200d;</title>
		<link>https://www.chandrikadaily.com/1the-blood-of-a-muslim-cannot-be-given-to-a-hindu-madhya-pradesh-government-hospital-authorities-sent-the-young-man-back.html</link>
					<comments>https://www.chandrikadaily.com/1the-blood-of-a-muslim-cannot-be-given-to-a-hindu-madhya-pradesh-government-hospital-authorities-sent-the-young-man-back.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Sep 2024 05:58:28 +0000</pubDate>
				<category><![CDATA[hospital]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[India]]></category>
		<category><![CDATA[madhyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=308958</guid>

					<description><![CDATA[മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>ഗുരുതരാവസ്ഥയിലുള്ള ഹിന്ദു വയോധികയ്ക്കുവേണ്ടി രക്തം ദാനം ചെയ്യാനെത്തിയ മുസ്‌ലിം യുവാവിനെ തിരിച്ചയച്ച് സര്&#x200d;ക്കാര്&#x200d; ആശുപത്രി. മാതാവിന്റെ ചികിത്സാ ആവശ്യത്തിനുവേണ്ടി ആശുപത്രിയിലെത്തിയ യുവാവിനോടാണ് അധികൃതര്&#x200d; നിലപാട് വ്യക്തമാക്കിയത്. മധ്യപ്രദേശിലെ പന്ന ജില്ലയിലാണ് സംഭവം.<br />
പ്രാദേശിക മാധ്യമം &#8216;സത്യഹിന്ദി&#8217; ആശുപത്രി ജീവനക്കാരനും രോഗിയുടെ ബന്ധുവും തമ്മില്&#x200d; നടന്ന സംഭാഷണം പുറത്തുവിട്ടിട്ടുണ്ട്. അജയ്ഗഢ് സ്വദേശിയായ പവന്&#x200d; സോങ്കറാണ് അസുഖബാധിതയായ അമ്മയുമായി പന്ന ജില്ലാ ആശുപത്രിയിലെത്തിയത്.</p>
<p>ചികിത്സക്ക് രക്തം ആവശ്യമുണ്ടെന്ന് ഡോക്ടര്&#x200d;മാര്&#x200d; നിര്&#x200d;ദേശിച്ചതനുസരിച്ച് പവന്&#x200d; സുഹൃത്തിനെ ബന്ധപ്പെടുകയായിരുന്നു. രക്തം നല്&#x200d;കാനെത്തിയത് മുസ്‌ലിമാണെന്ന് വ്യക്തമായതോടെ ആശുപത്രി അധികൃതര്&#x200d; നിരസിച്ചു. മുസ്‌ലിമിന്റെ രക്തം ഹിന്ദുവിന് നല്&#x200d;കാനാകില്ലെന്ന് അധികൃതര്&#x200d; പറഞ്ഞു. രോഗിയുടെ കുടുംബം ഇത് ചോദ്യം ചെയ്തപ്പോള്&#x200d; നിലപാടില്&#x200d; ഉറച്ചുനില്&#x200d;ക്കുകയായിരുന്നു അധികൃതര്&#x200d;. രക്തം സ്വീകരിച്ചാല്&#x200d; പ്രശ്‌നമാകുമെന്നും വ്യക്തമാക്കി.</p>
<p>സംഭാഷണത്തിന്റെ വീഡിയോ പുറത്തെത്തിയതോടെ വലിയ വിമര്&#x200d;ശനമാണ് ഉയരുന്നത്. മധ്യപ്രദേശ് മുന്&#x200d; മുഖ്യമന്ത്രിയും മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതികരിച്ചു. ആശുപത്രി സൂപ്രണ്ട് അലോക് ഗുപ്ത പ്രതികരിക്കാന്&#x200d; തയ്യാറായിട്ടില്ല. ജൂലൈയില്&#x200d; നടന്ന സംഭവത്തില്&#x200d; പവന്&#x200d; പരാതി നല്&#x200d;കിയിരുന്നെങ്കിലും ഇതുവരെ പോലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1the-blood-of-a-muslim-cannot-be-given-to-a-hindu-madhya-pradesh-government-hospital-authorities-sent-the-young-man-back.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുത്തിവെപ്പിനെ തുടര്&#x200d;ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു, ചികിത്സ പിഴവെന്ന് ബന്ധുക്കള്&#x200d;</title>
		<link>https://www.chandrikadaily.com/the-woman-died-unconscious-after-the-injection-the-relatives-said-that-the-treatment-was-wrong.html</link>
					<comments>https://www.chandrikadaily.com/the-woman-died-unconscious-after-the-injection-the-relatives-said-that-the-treatment-was-wrong.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jul 2024 04:41:22 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[died]]></category>
		<category><![CDATA[thiruvananthapuram]]></category>
		<category><![CDATA[unconscious]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303289</guid>

					<description><![CDATA[കഴിഞ്ഞ വെള്ളിയാഴ്ചയാണ് വയറുവേദനയെ തുടർന്ന് കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കിഡ്‌നി സ്‌റ്റോണിന് കുത്തിവയ്‌പ്പെടുത്ത് ബോധം നഷ്ടപ്പെട്ടതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവതി മരിച്ചു. മലയൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആറ് ദിവസമായി ചികിത്സയിലായിരുന്നു കൃഷ്ണ.</p>
<p>കഴിഞ്ഞ വെള്ളിയാഴ്ചയാണ് വയറുവേദനയെ തുടർന്ന് കൃഷ്ണയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ആദ്യം തൈക്കാട് ആശുപത്രിയിലും പിന്നീട് മലയൻകീഴിലും കൊണ്ടുപോയെങ്കിലും കിഡ്‌നിസ്‌റ്റോൺ ആണെന്ന് കാട്ടി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരം കഴിഞ്ഞ തിങ്കളാഴ്ച യുവതിയും ഭർത്താവും നെയ്യാറ്റിൻകരയിലെത്തി.</p>
<p>കൃഷ്ണയുടെ രക്തം പരിശോധിച്ചതിന്റെ റിസൾട്ട് വാങ്ങാൻ ഭർത്താവ് ശരത് ലാബിലേക്ക് പോയ സമയം ആശുപത്രി അധികൃതർ യുവതിക്ക് ഇൻജക്ഷൻ നൽകിയതായാണ് ബന്ധുക്കൾ പറയുന്നത്. ഇതിന് പിന്നാലെ വലിയ രീതിയിലുള്ള ശാരീരിക അസ്വസ്ഥതകൾ യുവതിക്ക് ഉണ്ടായി. മുഖത്തടക്കം കറുത്ത വലിയ പാടുകൾ ഉണ്ടാവുകയും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്തതോടെ യുവതിയെ മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പിന്നാലെ ഇന്ന് പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.</p>
<p>കൃഷ്ണയ്ക്ക് അലർജി ഉണ്ടായിരുന്നതായാണ് വിവരം. ഇതോടൊപ്പമാണ് കിഡ്‌നിക്ക് അസുഖവുമുണ്ടായത്. യുവതിയുടെ രോഗവിവരങ്ങൾ ഒന്നും തന്നെ തിരക്കാതെയാണ് ആശുപത്രി അധികൃതർ ഇൻജക്ഷൻ നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-woman-died-unconscious-after-the-injection-the-relatives-said-that-the-treatment-was-wrong.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നഴ്‌സുമാരെ നിയമിക്കുന്നില്ല ; മെഡിക്കല്&#x200d; കോളജിന്&#x200d;റെ പ്രവര്&#x200d;ത്തനം താളം തെറ്റുന്നു</title>
		<link>https://www.chandrikadaily.com/nurses-are-not-employed-the-functioning-of-the-medical-college-is-going-out-of-order.html</link>
					<comments>https://www.chandrikadaily.com/nurses-are-not-employed-the-functioning-of-the-medical-college-is-going-out-of-order.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 30 Jun 2024 04:48:44 +0000</pubDate>
				<category><![CDATA[hospital]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[medical college]]></category>
		<category><![CDATA[nurses]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301394</guid>

					<description><![CDATA[കോഴിക്കോട് :സര്&#x200d;ക്കാര്&#x200d; ആശുപത്രികളില്&#x200d; രോഗികള്&#x200d;ക്ക് ആനുപാതികമായി സ്റ്റാഫ് നഴ്‌സുമാരുടേയോ അനുബന്ധ ജീവനക്കാരുടെയോ നിയമനമെന്നാവശ്യത്തോട് മുഖം തിരിച്ച്‌ ആരോഗ്യവകുപ്പ്.കഴിഞ്ഞ ഏതാനും വര്&#x200d;ഷങ്ങളായി ജീവനക്കാരുടെ കുറവ് കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ഉള്&#x200d;പ്പെടെയുള്ള ആശുപത്രികളുടെ പ്രവര്&#x200d;ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടും ഒഴിവ് വന്ന തസ്തികകളില്&#x200d; പോലും ആരോഗ്യവകുപ്പ് നിയമനങ്ങള്&#x200d; നടത്തിയിട്ടില്ല. മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലെ സര്&#x200d;ജിക്കല്&#x200d; സൂപ്പര്&#x200d; സ്പെഷാലിറ്റി കോംപ്ലക്സ് (പിഎംഎസ്‌എസ് വൈ ബ്ലോക്ക്) പ്രവര്&#x200d;ത്തനം തുടങ്ങിയപ്പോള്&#x200d; പോലും പുതിയ നിയമനം നടത്താതെ നിലവിലെ ജീവനക്കാര്&#x200d;ക്ക് മേല്&#x200d; അമിത ജോലിഭാരം നല്&#x200d;കുന്ന സമീപനമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് :സര്&#x200d;ക്കാര്&#x200d; ആശുപത്രികളില്&#x200d; രോഗികള്&#x200d;ക്ക് ആനുപാതികമായി സ്റ്റാഫ് നഴ്‌സുമാരുടേയോ അനുബന്ധ ജീവനക്കാരുടെയോ നിയമനമെന്നാവശ്യത്തോട് മുഖം തിരിച്ച്‌ ആരോഗ്യവകുപ്പ്.കഴിഞ്ഞ ഏതാനും വര്&#x200d;ഷങ്ങളായി ജീവനക്കാരുടെ കുറവ് കോഴിക്കോട് മെഡിക്കല്&#x200d; കോളജ് ഉള്&#x200d;പ്പെടെയുള്ള ആശുപത്രികളുടെ പ്രവര്&#x200d;ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടും ഒഴിവ് വന്ന തസ്തികകളില്&#x200d; പോലും ആരോഗ്യവകുപ്പ് നിയമനങ്ങള്&#x200d; നടത്തിയിട്ടില്ല.</p>
<p>മെഡിക്കല്&#x200d; കോളജ് ആശുപത്രിയിലെ സര്&#x200d;ജിക്കല്&#x200d; സൂപ്പര്&#x200d; സ്പെഷാലിറ്റി കോംപ്ലക്സ് (പിഎംഎസ്‌എസ് വൈ ബ്ലോക്ക്) പ്രവര്&#x200d;ത്തനം തുടങ്ങിയപ്പോള്&#x200d; പോലും പുതിയ നിയമനം നടത്താതെ നിലവിലെ ജീവനക്കാര്&#x200d;ക്ക് മേല്&#x200d; അമിത ജോലിഭാരം നല്&#x200d;കുന്ന സമീപനമാണ് ആരോഗ്യവകുപ്പിന്&#x200d;റെ ഭാഗത്ത് നിന്നുമുണ്ടായത്. നഴ്‌സുമാരാണ് ഇതില്&#x200d; ഏറെ വെല്ലുവിളി നേരിട്ടു വരുന്നത്. ഇന്ത്യന്&#x200d; നഴ്‌സിംഗ് കൗണ്&#x200d;സിലിന്&#x200d;റെ ചട്ടങ്ങള്&#x200d; പ്രകാരം നഴ്സ്-രോഗി അനുപാതം 1:4 ആണെങ്കിലും മെഡിക്കല്&#x200d; കോളജ് ആശുപത്രിയില്&#x200d; ഇത് 1:40 ആണ്.നാല് രോഗിക്ക് ഒരു നഴ്‌സ് വേണ്ട സ്ഥാനത്ത് 100 രോഗിക്ക് ഒരു നഴ്‌സ് എന്ന രീതിയിലാണ് മെഡിക്കല്&#x200d; കോളജില്&#x200d; മുന്നോട്ട് നീങ്ങുന്നത്. ഇത് 1:10 എങ്കിലുമാക്കി പുനഃക്രമീകരിക്കുകയാണെങ്കില്&#x200d; മാത്രമേ രോഗികള്&#x200d;ക്ക് ആവശ്യമായ പരിചരണം ലഭ്യമാകുവെന്ന് കേരള ഗവ.നഴ്‌സസ് യൂണിയന്&#x200d; പറയുന്നു.</p>
<p>ഇന്ത്യന്&#x200d; നഴ്‌സിംഗ് കൗണ്&#x200d;സിലിന്&#x200d;റെ ചട്ടങ്ങളിലെ നിര്&#x200d;ദേശപ്രകാരം മെഡിക്കല്&#x200d; കോളജില്&#x200d; 1,004 ഹെഡ് നഴ്സുമാര്&#x200d;, 4,008 നഴ്‌സിംഗ് ഓഫിസര്&#x200d;മാര്&#x200d;, 937 നഴ്‌സിംഗ് അസിസ്റ്റന്&#x200d;റുമാര്&#x200d;, 1669 ഹോസ്പിറ്റല്&#x200d; അസിസ്റ്റന്&#x200d;റുമാര്&#x200d; (അറ്റന്&#x200d;ഡര്&#x200d;മാര്&#x200d;) എന്നിങ്ങനെ തസ്തിക വേണമെന്നാണ് കണ്ടെത്തിയത്. എന്നാല്&#x200d; നഴ്സുമാരും ഹെഡ് നഴ്സുമാരും കൂടി ആകെ 500 പേരാണ് മെഡിക്കല്&#x200d; കോളജിലുള്ളത്.</p>
<p>200 നഴ്‌സിംഗ് അസിസ്റ്റന്&#x200d;റ്, ദിവസ വേതനത്തില്&#x200d; നിയമിക്കപ്പെടുന്ന 220 പേര്&#x200d; എന്നിവരും ചേരുന്നതാണ് അംഗസഖ്യ. മെഡിക്കല്&#x200d; കോളജിലെ എട്ട് ചികിത്സാ കേന്ദ്രങ്ങളിലേക്കാണ് ഈ നഴ്‌സുമാരെ വെച്ച്‌ മുന്നോട്ട് നീക്കുന്നത്. സൂപ്പര്&#x200d; സ്പെഷാലിറ്റി ബ്ലോക്കില്&#x200d; 2016ല്&#x200d; 250 തസ്തിക അനുവദിച്ചതിന് ശേഷം കാര്യമായ നിയമനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nurses-are-not-employed-the-functioning-of-the-medical-college-is-going-out-of-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹൃദയാഘാതം മൂലം കണ്ണൂര്&#x200d; സ്വദേശി ദുബൈയില്&#x200d; നിര്യാതനായി</title>
		<link>https://www.chandrikadaily.com/1a-native-of-kannur-passed-away-in-dubai-due-to-heart-attack298485.html</link>
					<comments>https://www.chandrikadaily.com/1a-native-of-kannur-passed-away-in-dubai-due-to-heart-attack298485.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 23 May 2024 09:37:43 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[dubai]]></category>
		<category><![CDATA[heartattack]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298485</guid>

					<description><![CDATA[സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d; സ്വദേശി ദുബൈയില്&#x200d; നിര്യാതനായി. തായത്തെരു അമീര്&#x200d; ഹംസാസിലെ തന്&#x200d;വീര്&#x200d; അമീര്&#x200d; ഹംസ(51)ആണ് മരിച്ചത്. സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.</p>
<p>15 വര്&#x200d;ഷത്തോളമായി ഗള്&#x200d;ഫില്&#x200d; തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതന്&#x200d; അമീര്&#x200d; ഹംസയുടെ മകനാണ് തന്&#x200d;വീര്&#x200d;. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ: റഫീന കോയ്യോട്. മക്കള്&#x200d;: ആയിശ, ആലിയ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1a-native-of-kannur-passed-away-in-dubai-due-to-heart-attack298485.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം</title>
		<link>https://www.chandrikadaily.com/another-death-due-to-yellow-fever-in-malappuram.html</link>
					<comments>https://www.chandrikadaily.com/another-death-due-to-yellow-fever-in-malappuram.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 May 2024 06:07:33 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[jaundice]]></category>
		<category><![CDATA[malappuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298330</guid>

					<description><![CDATA[ഈ മാസം മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് മരിക്കുന്ന അഞ്ചാമത്തെ ആളാണ് തജ്‌ലിസാന്&#x200d;.]]></description>
										<content:encoded><![CDATA[<p>മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്‌ലിസാന്&#x200d; ആണ് മരിച്ചത്. 22 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്. ആരോഗ്യ സ്ഥിതി മോശമായതോടെ ഈ കഴിഞ്ഞ 18നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്.</p>
<p>ശരീരിക അസ്വസ്ഥതകള്&#x200d; കൂടിയതിനെ തുടര്&#x200d;ന്നാണ് പെരിന്തല്&#x200d;മണ്ണയിലെ സ്വകാര്യ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ മാസം മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് മരിക്കുന്ന അഞ്ചാമത്തെ ആളാണ് തജ്‌ലിസാന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-death-due-to-yellow-fever-in-malappuram.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്&#x200d;ധിക്കുന്നു; രണ്ടാഴ്ചക്കിടെ മരിച്ചത് 31പേര്&#x200d;</title>
		<link>https://www.chandrikadaily.com/the-number-of-flu-patients-is-increasing-in-the-state-31-people-died-in-two-weeks298029.html</link>
					<comments>https://www.chandrikadaily.com/the-number-of-flu-patients-is-increasing-in-the-state-31-people-died-in-two-weeks298029.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 May 2024 11:07:35 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fever]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298029</guid>

					<description><![CDATA[രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്&#x200d;ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്&#x200d;ധിക്കുന്നു. രണ്ടാഴ്ചക്കിടെ 31 പേരാണ് പനി ബാധിച്ച് മരിച്ചത്. ദിവസവും 50ലേറെ പേര്&#x200d;ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിക്കുന്നത്. മഴ തുടങ്ങിയതോടെ മഴക്കാല രോഗങ്ങളിലും വന്&#x200d; വര്&#x200d;ധനവാണ് ഉണ്ടായിരിക്കുന്നത്.</p>
<p>ദിവസവും 50ലേറെ പേര്&#x200d;ക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. രണ്ടാഴ്ചിക്കിടെ 380 പേര്&#x200d;ക്ക് രോഗം സ്ഥിരീകിച്ചു. നിലവില്&#x200d; 1321 പേര്&#x200d; രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്&#x200d; ചികിത്സയിലാണ്. ആറുമാസത്തിനിടെ 47പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. 14 ദിവസത്തിനിടെ 77പേര്&#x200d;ക്ക് എലിപ്പനി ബാധിച്ചു. 7മരണം സ്ഥിരീകരിച്ചു.</p>
<p>മഞ്ഞപ്പിത്തവും സംസ്ഥാനത്ത് പടര്&#x200d;ന്നുപിടിക്കുകയാണ്. രണ്ടാഴ്ചക്കിടെ 320 പേര്&#x200d;ക്ക് രോഗം കണ്ടെത്തിയപ്പോള്&#x200d; 705 പേര്&#x200d; രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്. 6 പേര്&#x200d; മരിച്ചു. മഴക്കാല പൂര്&#x200d;വ ശുചീകരണമടക്കം പാളിയതാണ് ഡെങ്കിപ്പനി പടരാന്&#x200d; പ്രധാന കാരണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-number-of-flu-patients-is-increasing-in-the-state-31-people-died-in-two-weeks298029.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
