<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Literature &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/more/literature/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 14 Apr 2025 05:00:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Literature &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലാറ്റിനമേരിക്കന്‍ സാഹിത്യത്തകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/latin-american-writer-mario-vargas-yossa-has-passed-away.html</link>
					<comments>https://www.chandrikadaily.com/latin-american-writer-mario-vargas-yossa-has-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 14 Apr 2025 05:00:12 +0000</pubDate>
				<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[mario vargas liosa]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337962</guid>

					<description><![CDATA[ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു.]]></description>
										<content:encoded><![CDATA[<p>ലാറ്റിനമേരിക്കന്&#x200d; സാഹിത്യത്തില്&#x200d; ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്&#x200d;ണായക വ്യക്തികളില്&#x200d; ഒരാളായ പെറുവിയന്&#x200d; നോവലിസ്റ്റ് മരിയോ വര്&#x200d;ഗാസ് ലോസ (89) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ അല്&#x200d;വാരോ, ഗോണ്&#x200d;സാലോ, മോര്&#x200d;ഗന വര്&#x200d;ഗാസ് ലോസ എന്നിവരുടെ പ്രസ്താവനയിലാണ് ഞായറാഴ്ച അദ്ദേഹത്തിന്റെ മരണം അറിയിച്ചത്.</p>
<p>50 വര്&#x200d;ഷത്തിലേറെ നീണ്ട ഒരു കരിയറില്&#x200d;, ദ ടൈം ഓഫ് ദി ഹീറോ, കത്തീഡ്രലില്&#x200d; സംഭാഷണം, ആടിന്റെ വിരുന്ന് എന്നിവയുള്&#x200d;പ്പെടെ നിരവധി നോവലുകളില്&#x200d; വര്&#x200d;ഗാസ് ലോസ അധികാരവും അഴിമതിയും രേഖപ്പെടുത്തി. തന്റെ ഫിക്ഷന്&#x200d; പോലെ വര്&#x200d;ണ്ണാഭമായ ഒരു ജീവിതം നയിച്ചുകൊണ്ട്, വര്&#x200d;ഗാസ് ലോസ പെറുവിയന്&#x200d; പ്രസിഡന്റ് സ്ഥാനത്തേക്ക് പരാജയപ്പെട്ട ഒരു ശ്രമവും ആരംഭിച്ചു, ഗബ്രിയേല്&#x200d; ഗാര്&#x200d;സിയ മാര്&#x200d;ക്വേസുമായുള്ള ദീര്&#x200d;ഘകാല വൈരാഗ്യം പരിഹരിച്ച് 2010-ല്&#x200d; നോബല്&#x200d; സമ്മാന ജേതാവായി വിജയിച്ചു.</p>
<p>1936-ല്&#x200d; അരെക്വിപയില്&#x200d; ജനിച്ച വര്&#x200d;ഗാസ് 15 വയസ്സുള്ളപ്പോള്&#x200d; ഒരു ക്രൈം റിപ്പോര്&#x200d;ട്ടറായി ജോലി ചെയ്യാന്&#x200d; തുടങ്ങി. 1958-ല്&#x200d; പാരീസിലേക്കുള്ള ഒരു യാത്ര, മാഡ്രിഡ്, ബാഴ്സലോണ, ലണ്ടന്&#x200d; എന്നിവിടങ്ങളിലും ഫ്രഞ്ച് തലസ്ഥാനത്തും താമസിക്കുന്ന വിദേശ 16 വര്&#x200d;ഷത്തെ തുടക്കമായിരുന്നു. എന്നാല്&#x200d; പത്രപ്രവര്&#x200d;ത്തകനായും പ്രക്ഷേപകനായും അദ്ധ്യാപകനായും ജോലി ചെയ്യുമ്പോള്&#x200d;, വര്&#x200d;ഗാസ് ലോസ തന്റെ ജന്മനാട്ടിലേക്ക് ഫിക്ഷനായി മടങ്ങാന്&#x200d; തുടങ്ങി.</p>
<p>1963-ല്&#x200d; അദ്ദേഹത്തിന്റെ ആദ്യ നോവല്&#x200d; ദി ടൈം ഓഫ് ദി ഹീറോ സ്‌പെയിനില്&#x200d; പ്രസിദ്ധീകരിച്ചു.</p>
<p>ജൂലിയോ കോര്&#x200d;ട്ടസാര്&#x200d;, കാര്&#x200d;ലോസ് ഫ്യൂന്റസ്, മാര്&#x200d;ക്വേസ് തുടങ്ങിയ എഴുത്തുകാര്&#x200d;ക്കൊപ്പം ലാറ്റിനമേരിക്കന്&#x200d; സാഹിത്യത്തിലെ കുതിച്ചുചാട്ടത്തിന്റെ കേന്ദ്രബിന്ദുവായി വര്&#x200d;ഗാസ് ലോസ സ്വയം കണ്ടെത്തി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/latin-american-writer-mario-vargas-yossa-has-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നു, ഓര്&#x200d;മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്&#x200d; എഴുതും: കെ സച്ചിദാനന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/ending-public-life-due-to-amnesia-i-will-write-as-long-as-i-have-memory-reading-and-imagination-k-satchidanandan.html</link>
					<comments>https://www.chandrikadaily.com/ending-public-life-due-to-amnesia-i-will-write-as-long-as-i-have-memory-reading-and-imagination-k-satchidanandan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 07 Nov 2024 01:06:15 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[K SACHIDHANANTHAN]]></category>
		<category><![CDATA[POET]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316529</guid>

					<description><![CDATA[കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്&#x200d; മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്&#x200d;ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു.]]></description>
										<content:encoded><![CDATA[<p>മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്&#x200d;. ഓര്&#x200d;മ്മക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാല്&#x200d; പൊതുയോഗങ്ങളും പ്രസംഗങ്ങളും അവസാനിപ്പിക്കുകയാണെന്നും ക സച്ചിദാനന്ദന്&#x200d; ഫേസ്ബുക്ക് പോസ്റ്റില്&#x200d; കുറിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തോളമായി ആശുപത്രിയിലാണെന്നും കഴിഞ്ഞ മാസം ഒരുപാട് പരിപാടികളില്&#x200d; പങ്കെടുത്തതിനാല്&#x200d; സ്‌ട്രെസ് കൂടിയെന്നും അദ്ദേഹം പറയുന്നു.</p>
<p>കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്&#x200d; മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്&#x200d;ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു. ഓര്&#x200d;മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്&#x200d; എഴുതുമെന്നും അദ്ദേഹം പറയുന്നു.</p>
<p>&nbsp;</p>
<p><strong>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</strong></p>
<p>സുഹൃത്തുക്കളെ, ഞാന്&#x200d; ഏഴ് വര്&#x200d;ഷം മുന്&#x200d;പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്&#x200d; മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്&#x200d; നവംബര്&#x200d; 1ന് പുതിയ രീതിയില്&#x200d; അത് തിരിച്ചുവന്നു. കാല്&#x200d;മരവിപ്പ്, കൈ വിറയല്&#x200d;, സംസാരിക്കാന്&#x200d; പറ്റായ്ക, ഓര്&#x200d;മ്മക്കുറവ്- ഇങ്ങിനെ അല്&#x200d;പനേരം മാത്രം നില്&#x200d;ക്കുന്ന കാര്യങ്ങള്&#x200d;. അഞ്ച് ദിവസമായി ആശുപത്രിയില്&#x200d;. ഒക്ടോബര്&#x200d; മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്&#x200d;മാര്&#x200d;. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.</p>
<p>ക്രിസ്തുവും ബുദ്ധനും മുതല്&#x200d; ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്&#x200d;ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്&#x200d; നിലനിര്&#x200d;ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്&#x200d; മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്&#x200d;ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്&#x200d; ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്&#x200d;മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്&#x200d; എഴുതും. എപ്പോള്&#x200d; വേണമെങ്കിലും അവ ഇല്ലാതാകാം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ending-public-life-due-to-amnesia-i-will-write-as-long-as-i-have-memory-reading-and-imagination-k-satchidanandan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാന്&#x200d; കാങിന് സാഹിത്യ നൊബേല്&#x200d;</title>
		<link>https://www.chandrikadaily.com/nobel-prize-in-literature-for-han-kang.html</link>
					<comments>https://www.chandrikadaily.com/nobel-prize-in-literature-for-han-kang.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 10 Oct 2024 16:56:20 +0000</pubDate>
				<category><![CDATA[Literature]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[han kang]]></category>
		<category><![CDATA[nobel literature]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=312944</guid>

					<description><![CDATA[മനുഷ്യജീവിതത്തിന്റെ ദുര്&#x200d;ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്&#x200d; കാങിന്റേതെന്ന് നോര്&#x200d;വീജിയന്&#x200d; അക്കാദമി വിലയിരുത്തി.]]></description>
										<content:encoded><![CDATA[<p>ഈ വര്&#x200d;ഷത്തെ സാഹിത്യത്തിനുള്ള നൊബേല്&#x200d; ദക്ഷിണ കൊറിയന്&#x200d; എഴുത്തുകാരി ഹാന്&#x200d; കാങിന്. 53 വയസ്സായിരുന്നു ഹാന്&#x200d; കാങിന്. മനുഷ്യജീവിതത്തിന്റെ ദുര്&#x200d;ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്&#x200d; കാങിന്റേതെന്ന് നോര്&#x200d;വീജിയന്&#x200d; അക്കാദമി വിലയിരുത്തി. ഹാന്&#x200d; കാങിന്റെ പ്രധാന നോവല്&#x200d; ദി വെജിറ്റേറിയനാണ്. 2016-ല്&#x200d; ദി വെജിറ്റേറിയന് ബുക്കര്&#x200d; പ്രൈസ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇരുപതോളം കൃതികള്&#x200d; രചിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള നോബല്&#x200d; നേടുന്ന ആദ്യ ഏഷ്യന്&#x200d; വനിതയും രണ്ടാമത്തെ കൊറിയന്&#x200d; നൊബേല്&#x200d; സമ്മാന ജേതാവുമാണ് ഹാന്&#x200d; കാങ്.</p>
<p>1970 നവംബര്&#x200d; 27-ന് ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിലാണ് ജനനം. ദക്ഷിണ കൊറിയന്&#x200d; നോവലിായ് ഹാന്&#x200d; സെങ് വോണാണ് ഇവരുടെ പിതാവ്. യോന്&#x200d;സി സര്&#x200d;വകലാശാലയില്&#x200d; നിന്ന് കൊറിയന്&#x200d; സാഹിത്യം പഠിച്ചു. 1993 മുതലാണ് ഹാന്&#x200d; എഴുത്ത് ആരംഭിച്ചത്. ലിറ്ററേച്ചര്&#x200d; ആന്&#x200d;ഡ് സൊസൈറ്റി മാസികയില്&#x200d; കവിതകള്&#x200d; എഴുതിയായിരുന്നു ഹാന്&#x200d; കാങിന്റെ തുടക്കം.</p>
<p>1995-ല്&#x200d; ലവ് ഓഫ് യെയോസു എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ഹാന്&#x200d; കാങ് ഗദ്യത്തിലേക്ക് തുടക്കമിട്ടത്. ടുഡേയ്‌സ് യങ് ആര്&#x200d;ട്ടിസ്റ്റ് അവാര്&#x200d;ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്&#x200d;ട്ടിസ്റ്റ് അവാര്&#x200d;ഡ്, കൊറിയന്&#x200d; ലിറ്ററേച്ചര്&#x200d; നോവല്&#x200d; അവാര്&#x200d;ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്&#x200d; ഹാങ് നേടിയിട്ടുണ്ട്. സാള്&#x200d; ഇന്&#x200d;സ്റ്റിറ്റ്യൂട്ട് ഓഫ് ആര്&#x200d;സില്&#x200d; ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്&#x200d; കാങ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nobel-prize-in-literature-for-han-kang.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക പ്രശസ്ത എഴുത്തുകാരന്&#x200d; മിലന്&#x200d; കുന്ദേര അന്തരിച്ചു</title>
		<link>https://www.chandrikadaily.com/world-famous-writer-milan-kundera-passed-away.html</link>
					<comments>https://www.chandrikadaily.com/world-famous-writer-milan-kundera-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 12 Jul 2023 10:24:33 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[famous]]></category>
		<category><![CDATA[milan kundera]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264297</guid>

					<description><![CDATA['ദി അണ്&#x200d;ബെയറബിള്&#x200d; ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്', 'ദി ബുക്ക് ഓഫ് ലാഫ്റ്റര്&#x200d; ആന്&#x200d;ഡ് ഫൊര്&#x200d;ഗെറ്റിങ്', 'ദി ജോക്ക്' തുടങ്ങിയവയാണ് പ്രശസ്ത കൃതികള്&#x200d;.]]></description>
										<content:encoded><![CDATA[<p>ലോകപ്രശസ്ത എഴുത്തുകാരന്&#x200d; മിലന്&#x200d; കുന്ദേര (94) അന്തരിച്ചു. ചെക്ക് ടെലിവിഷനാണ് വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്. ചെക്ക് ഭാഷയിലും ഫ്രഞ്ച് ഭാഷയിലും കൃതികള്&#x200d; രചിച്ചിട്ടുണ്ട്. &#8216;ദി അണ്&#x200d;ബെയറബിള്&#x200d; ലൈറ്റ്‌നെസ്സ് ഓഫ് ബീയിങ്&#8217;, &#8216;ദി ബുക്ക് ഓഫ് ലാഫ്റ്റര്&#x200d; ആന്&#x200d;ഡ് ഫൊര്&#x200d;ഗെറ്റിങ്&#8217;, &#8216;ദി ജോക്ക്&#8217; തുടങ്ങിയവയാണ് പ്രശസ്ത കൃതികള്&#x200d;.</p>
<p>ചെക്കോസ്ലോവാക്യയിലെ സര്&#x200d;ക്കാര്&#x200d; ഇദ്ദേഹത്തിന്റെ രചനകള്&#x200d; നിരോധിക്കുകയും 1979ല്&#x200d; പൗരത്വം റദ്ദാക്കുകയും ചെയ്തിരുന്നു. 1975 മുതല്&#x200d; ഫ്രാന്&#x200d;സിലായിരുന്ന മിലന്&#x200d; കുന്ദേരയ്ക്ക് 1981ല്&#x200d; ഫ്രഞ്ച് സര്&#x200d;ക്കാര്&#x200d; പൗരത്വം നല്&#x200d;കി. 2019 ല്&#x200d; ചെക്ക് സര്&#x200d;ക്കാര്&#x200d; അദ്ദേഹത്തിന്റെ പൗരത്വം തിരിച്ചു നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/world-famous-writer-milan-kundera-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം.മുകുന്ദനും വി.ജെ ജെയിംസിനും പത്മരാജൻ സാഹിത്യ പുരസ്‌കാരം; ചലച്ചിത്ര പുരസ്‌കാരം  ലിജോ ജോസ് പെല്ലിശ്ശേരിക്കും ശ്രുതി ശരണ്യത്തിനും</title>
		<link>https://www.chandrikadaily.com/ppathmarajanaward2023.html</link>
					<comments>https://www.chandrikadaily.com/ppathmarajanaward2023.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Mon, 22 May 2023 05:20:13 +0000</pubDate>
				<category><![CDATA[award]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[patmarajanaward]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255115</guid>

					<description><![CDATA[സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്&#x200d;, പ്രദീപ് പനങ്ങാട് എന്നിവര്&#x200d; അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്&#x200d; തെരഞ്ഞെടുത്തത്. ശ്രീകുമാരന്&#x200d; തമ്പിയുടെ അധ്യക്ഷത്തില്&#x200d; വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്&#x200d; നിര്&#x200d;ണയിച്ചത്.]]></description>
										<content:encoded><![CDATA[<p>2022 ലെ മികച്ച നോവല്&#x200d;, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള പി.പത്മരാജൻ പുരസ്‌കാരങ്ങള്&#x200d; പ്രഖ്യാപിച്ചു. നിങ്ങള്&#x200d; എന്ന നോവല്&#x200d; രചിച്ച എം. മുകുന്ദനാണ് മികച്ച നോവലിസ്റ്റിനുള്ള പുരസ്‌കാരം.വെള്ളിക്കാശ് എന്ന ചെറുകഥയുടെ കര്&#x200d;ത്താവായ വി. ജെ. ജെയിംസ് മികച്ച കഥാകൃത്തായി തിരഞ്ഞെടുക്കപ്പെട്ടു. ഇവര്&#x200d;ക്ക് യഥാക്രമം 20000 രൂപയും, 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.</p>
<p>ചലച്ചിത്ര പുരസ്‌ക്കാരങ്ങളില്&#x200d;, നന്&#x200d;പകല്&#x200d; നേരത്തു മയക്കം എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്കാണ് മികച്ച സംവിധായകനുള്ള അവാര്&#x200d;ഡ്. ബി 32 മുതല്&#x200d; 44 വരെ എന്ന ചിത്രത്തിന്റെ രചയിതാവ് ശ്രുതി ശരണ്യമാണ് മികച്ച തിരക്കഥാകൃത്ത്. ലിജോയ്ക്ക് 25000 രൂപയും, ശ്രുതിക്ക് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും ലഭിക്കും.</p>
<p>സാറാ ജോസഫ് അധ്യക്ഷയും മനോജ് കുറൂര്&#x200d;, പ്രദീപ് പനങ്ങാട് എന്നിവര്&#x200d; അംഗങ്ങളുമായുള്ള ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങള്&#x200d; തെരഞ്ഞെടുത്തത്. ശ്രീകുമാരന്&#x200d; തമ്പിയുടെ അധ്യക്ഷത്തില്&#x200d; വിജയകൃഷ്ണനും ദീപിക സുശീലനുമടങ്ങുന്ന സമിതിയാണ് ചലച്ചിത്രപുരസ്‌കാരങ്ങള്&#x200d; നിര്&#x200d;ണയിച്ചത്.<br />
പുരസ്‌കാരങ്ങള്&#x200d; ഓഗസ്റ്റില്&#x200d; വിതരണം ചെയ്യുമെന്ന് പത്മരാജൻ ട്രസ്റ്റ് ചെയര്&#x200d;മാന്&#x200d; വിജയകൃഷ്ണന്&#x200d;, ജനറല്&#x200d; സെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ.ചന്ദ്രശേഖര്&#x200d; എന്നിവർ അറിയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ppathmarajanaward2023.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒ വി വിജയന്&#x200d; സ്മൃതിദിന പരിപാടികള്&#x200d; മാര്&#x200d;ച്ച് 30 ന് തസ്രാക്കില്&#x200d; നടക്കും</title>
		<link>https://www.chandrikadaily.com/ovvijayandeathanniversary2023.html</link>
					<comments>https://www.chandrikadaily.com/ovvijayandeathanniversary2023.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 28 Mar 2023 08:19:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ovvijayan]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[thasrak]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244903</guid>

					<description><![CDATA[എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും]]></description>
										<content:encoded><![CDATA[<p>സാഹിത്യകാരൻ ഒ ,വി,വിജയൻറെ സ്മൃതിദിന പരിപാടികള്&#x200d; മാര്&#x200d;ച്ച് 30 ന് പാലക്കാട്ടെ തസ്രാക്ക് ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കും. &#8216;ചിതലിയിലെ ആകാശം&#8217; എന്ന പേരിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. എഴുത്തുകാരിയും കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡണ്ടുമായ ഖദീജ മുംതാസ് ഉത്ഘാടനം ചെയ്യും.വിവിധ സെഷനുകളില്&#x200d; അശോകന്&#x200d; ചരുവില്&#x200d;, കെ എം അനില്&#x200d;, എം എം നാരായണന്&#x200d;, സുജ സൂസന്&#x200d; ജോര്&#x200d;ജ്, സി അശോകന്&#x200d;, സി പി ചിത്രഭാനു, കെ ഇ എന്&#x200d; തുടങ്ങിയവർ സംസാരിക്കും. ഭാരതത്തിന്&#x200d;റെ സാംസ്കാരിക വര്&#x200d;ത്തമാനം എന്ന സംവാദമുണ്ടാകും.</p>
<p>ഖസാക്കിന്&#x200d;റെ തമിഴ് വിവര്&#x200d;ത്തനം നടത്തിയ യുമ വാസുകി പങ്കെടുക്കും. ഖസാക്കിന്&#x200d;റെ ഇതിഹാസം &#8211; നൂറ് കവര്&#x200d;ചിത്രങ്ങളുടെ പ്രദര്&#x200d;ശനവും, ഹ്രസ്വനാടകങ്ങളും ഉണ്ടാകും. പാലക്കാടന്&#x200d; പുതുതലമുറയിലെ കലാ, സാഹിത്യപ്രതിഭകളെ അനുമോദിക്കുന്ന സദസ്സും സംഘടിപ്പിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ovvijayandeathanniversary2023.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഘ്പരിവാർ പാനലിന് പരാജയം: കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്&#x200d;റായി മാധവ് കൗശികിനെ തിരഞ്ഞെടുത്തു</title>
		<link>https://www.chandrikadaily.com/kendrasahithyaacademyelection.html</link>
					<comments>https://www.chandrikadaily.com/kendrasahithyaacademyelection.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 12 Mar 2023 04:44:25 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[india]]></category>
		<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[kendrasahithyaacadamy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242323</guid>

					<description><![CDATA[ഔദ്യോഗിക പാനലില്&#x200d; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മലയാളി സാഹിത്യകാരന്&#x200d; സി രാധാകൃഷ്ണൻ പരാജയപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>കേന്ദ്ര സാഹിത്യ അക്കാദമിയുടെ 24 അംഗ നിര്&#x200d;വാഹക സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ<br />
അക്കാദമി പ്രസിഡന്&#x200d;റായി മാധവ് കൗശികിനെ തിരഞ്ഞെടുത്തു. കെ.പി രാമനുണ്ണിയാണ് മലയാളത്തിന്&#x200d;റെ കണ്&#x200d;വീനര്&#x200d;.</p>
<p>അതേ സമയം ഔദ്യോഗിക പാനലില്&#x200d; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ച മലയാളി സാഹിത്യകാരന്&#x200d; സി രാധാകൃഷ്ണൻ പരാജയപ്പെട്ടു.ഡല്&#x200d;ഹി സര്&#x200d;വകലാശാല അധ്യാപികയായ കുമുദ് ശര്&#x200d;മയാണ് അദ്ദേഹത്തെ ഒരു വോട്ടിനു പരാജയപ്പെടുത്തിയത്.<br />
കടുത്ത മത്സരമാണ്‌ ശനിയാഴ്ച അക്കാദമി തിരഞ്ഞെടുപ്പിൽ നടന്നത്‌. മാധവ്‌ കൗശികിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക പാനലും പ്രൊഫ. മല്ലേപുരം ജി. വെങ്കിടേഷ്‌ നയിച്ച സംഘ്പരിവാർ അനുകൂല പാനലും തമ്മിലായിരുന്നു മത്സരം.</p>
<p>വിജയലക്ഷ്മി, മഹാദേവന്&#x200d; തമ്പി എന്നിവരാണ്‌ കേരളത്തില്&#x200d;നിന്ന്‌ ജനറല്&#x200d; കൗൺസിലിലുള്ള മറ്റുള്ളവര്&#x200d;. അഞ്ചുവര്&#x200d;ഷമാണ്‌ കൗണ്&#x200d;സിലിന്റെ കാലാവധി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kendrasahithyaacademyelection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാകവി കനയ്യലാല്&#x200d; സേത്തിയ കവിതാ പുരസ്‌കാരം സച്ചിദാനന്ദന്</title>
		<link>https://www.chandrikadaily.com/award-malayalam-writer-k-sachidanandan.html</link>
					<comments>https://www.chandrikadaily.com/award-malayalam-writer-k-sachidanandan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 13 Jan 2023 10:46:33 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[Literature]]></category>
		<category><![CDATA[More]]></category>
		<category><![CDATA[award]]></category>
		<category><![CDATA[k sachidanandan]]></category>
		<category><![CDATA[writer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232439</guid>

					<description><![CDATA[ഈ വര്&#x200d;ഷത്തെ മഹാകവി കനയ്യലാല്&#x200d; സേത്തിയ കവിതാ പുരസ്‌കാരം കെ.സച്ചിദാന്ദന്]]></description>
										<content:encoded><![CDATA[<p>ഈ വര്&#x200d;ഷത്തെ മഹാകവി കനയ്യലാല്&#x200d; സേത്തിയ കവിതാ പുരസ്‌കാരം കെ.സച്ചിദാന്ദന്. ജയ്പൂര്&#x200d; ലിറ്ററേച്ചര്&#x200d; ഫെസ്റ്റിവലില്&#x200d; വച്ച് അവാര്&#x200d;ഡ് സമ്മാനിക്കുമെന്ന് സംഘാടകര്&#x200d; അറിയിച്ചു. മലയാളത്തിലും ഇംഗ്ലീഷിലുമായി അദ്ദേഹം ഒരുപാട് കൃതികള്&#x200d; രചിച്ചിട്ടുള്ള അദ്ദേഹം നിലിവിലിപ്പോള്&#x200d; കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആണ്. ഇതിന് മുന്&#x200d;പ് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡുകള്&#x200d; അദ്ദേഹം നേടിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/award-malayalam-writer-k-sachidanandan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രശസ്ത കന്നഡ സാഹിത്യകാരി സാറാ അബൂബക്കര്&#x200d; അന്തരിച്ചു</title>
		<link>https://www.chandrikadaily.com/renowned-kannada-writer-sara-abubakar-passed-away.html</link>
					<comments>https://www.chandrikadaily.com/renowned-kannada-writer-sara-abubakar-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Jan 2023 12:26:42 +0000</pubDate>
				<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[passed away]]></category>
		<category><![CDATA[Renowned]]></category>
		<category><![CDATA[Sara Abubakar]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231970</guid>

					<description><![CDATA[കന്നഡയില്&#x200d; ഏറെ പ്രശസ്തയായ എഴുത്തുകാരിയാണ്]]></description>
										<content:encoded><![CDATA[<p>മംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും നോവലിസ്റ്റും കാസര്&#x200d;കോട് സ്വദേശിനിയുമായ സാറാ അബൂബക്കര്&#x200d; (86) അന്തരിച്ചു. മംഗളൂരുവിലായിരുന്നു താമസം. നിരവധി നോവലുകളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കന്നഡയില്&#x200d; ഏറെ പ്രശസ്തയായ എഴുത്തുകാരിയാണ്. നിരവധി പുരസ്‌കാരങ്ങള്&#x200d; നേടിയിട്ടുണ്ട്. ഒരു കാലത്ത് ആനുകാലിക പ്രസിദ്ധീകരണങ്ങളില്&#x200d; നോവലുകള്&#x200d; എഴുതിയിരുന്നു. കന്നഡയിലെ പ്രമുഖ സാംസ്‌കാരിക പ്രവര്&#x200d;ത്തകയും പ്രഭാഷകയുമാണ്. കര്&#x200d;ണാടക ഹൗസിംഗ് ബോര്&#x200d;ഡില്&#x200d; എക്‌സിക്യൂട്ടീവ് എഞ്ചിനിയറായിരുന്ന പരേതനായ അബൂബക്കറിന്റെ ഭാര്യയാണ്.</p>
<p>പ്രമുഖ അഭിഭാഷകനായിരുന്ന കാസര്&#x200d;കോട് ഫോര്&#x200d;ട്ട് റോഡിലെ അഡ്വ. അഹമ്മദിന്റെ മകളാണ്. മക്കള്&#x200d;: അബ്ദുല്ല (അമേരിക്ക), നാസര്&#x200d; (ഫിഷറീസ് കോളേജ് മുന്&#x200d; പ്രൊഫസര്&#x200d;), റഹീം (ബിസിനസ് മംഗളൂരു), ഷംസുദ്ദീന്&#x200d; (റിട്ട. എഞ്ചിനീയര്&#x200d;). മരുമക്കള്&#x200d;: സബിയ, സക്കീന, സെയ്ദ, സബീന. സഹോദരങ്ങള്&#x200d;: 1965ലെ ഇന്ത്യാപാക്കിസ്താന്&#x200d; യുദ്ധത്തില്&#x200d; വീരമൃത്യുവരിച്ച ലെഫ്. കേണല്&#x200d; മുഹമ്മദ് ഹാഷിം, പരേതനായ പി. അബ്ദുല്ല, പി. മുഹമ്മദ് ഹബീബ്, ഡോ. പി. ഷംസുദ്ദീന്&#x200d;, അഡ്വ. പി. അബ്ദുല്&#x200d; ഹമീദ് (കാസര്&#x200d;കോട് നഗരസഭയുടെ ആദ്യകൗണ്&#x200d;സിലിലെ സ്ഥിരം സമിതി അധ്യക്ഷന്&#x200d;).</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/renowned-kannada-writer-sara-abubakar-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന സ്‌കൂള്&#x200d; കലോത്സവം: കലാപരിപാടികളില്&#x200d; കൃത്യസമയം പാലിക്കാന്&#x200d; നടപടിയുണ്ടാകും</title>
		<link>https://www.chandrikadaily.com/state-school-arts-festival-punctuality-measures-will-be-taken-in-art-programs.html</link>
					<comments>https://www.chandrikadaily.com/state-school-arts-festival-punctuality-measures-will-be-taken-in-art-programs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Jan 2023 15:44:48 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[Literature]]></category>
		<category><![CDATA[News]]></category>
		<category><![CDATA[school kalolsavam]]></category>
		<category><![CDATA[shivankutty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230672</guid>

					<description><![CDATA[വൈകി എത്തുന്ന മത്സരാര്&#x200d;ഥികള്&#x200d;ക്ക് മത്സരിക്കാനുള്ള അര്&#x200d;ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കാതെ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവന്&#x200d;കുട്ടി അഭ്യര്&#x200d;ത്ഥിച്ചു.]]></description>
										<content:encoded><![CDATA[<p>സംസ്ഥാന സ്‌കൂള്&#x200d; കലോത്സവവുമായി ബന്ധപ്പെട്ട് പരിപാടികള്&#x200d; കൃത്യസമയത്ത് ആരംഭിച്ച് കൃത്യസമയത്ത് അവസാനിപ്പിക്കാന്&#x200d; നടപടി ഉണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയുമായ വി ശിവന്&#x200d;കുട്ടി അറിയിച്ചു. കലോത്സവത്തിന്റെ ആദ്യ ദിനം മൊത്തം 60 ഇനങ്ങളില്&#x200d; 41 എണ്ണം കൃത്യസമയത്ത് പൂര്&#x200d;ത്തീകരിക്കാനായി എന്നും മന്ത്രി അറിയിച്ചു.</p>
<p>ആദ്യ ക്ലസ്റ്ററില്&#x200d; മത്സരിക്കാന്&#x200d; കാണിക്കുന്ന വിമുഖതയാണ് പലയിടത്തും മത്സരങ്ങള്&#x200d; തുടങ്ങാനും വൈകി പൂര്&#x200d;ത്തിയാകാനും കാരണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്&#x200d; മത്സരാര്&#x200d;ത്ഥികളും രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും ഉണര്&#x200d;ത്തി. വൈകി എത്തുന്ന മത്സരിക്കാനുള്ള അര്&#x200d;ഹത നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കാതെ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വി ശിവന്&#x200d;കുട്ടി അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/state-school-arts-festival-punctuality-measures-will-be-taken-in-art-programs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
