<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Spirituality &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/category/more/spirituality/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 16 Jan 2023 06:04:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Spirituality &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കഴിഞ്ഞവർഷം ഹജ്ജ് ചെയ്തവർക്ക് സ്ത്രീകൾക്കൊപ്പം മഹ്‌റമായി അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/hajj-new.html</link>
					<comments>https://www.chandrikadaily.com/hajj-new.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 16 Jan 2023 06:04:45 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Spirituality]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[new rule]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232938</guid>

					<description><![CDATA[പതിനെട്ട് ലക്ഷം തീർത്ഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ ഇക്കൊല്ലം ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വേങ്ങാട്ട്</strong></p>
<p>റിയാദ് : കഴിഞ്ഞ വർഷം ഹജ്ജ് കർമ്മം നിർവഹിച്ച പുരുഷന്മാർക്ക് മഹ്‌റമായി സ്ത്രീകളോടൊപ്പം ഹജ്ജ് കർമ്മത്തിത്തിന് അപേക്ഷിക്കാൻ അവസരം നൽകുമെന്ന് ഹജ്ജ് മന്ത്രാലയം . പിതാവ്, സഹോദരൻ, ഭർത്താവ് , മകൻ തുടങ്ങിയവർക്കാണ് ഹജ്ജിനെത്തുന്ന സ്ത്രീകളെ അനുഗമിക്കുന്നതിന്ന് അനുമതി നൽകുക. അതേസമയം സ്‌ത്രീകൾക്ക് മഹ്‌റം ആനുകൂല്യം ഉണ്ടാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.</p>
<p>സഊദിയിൽ താമസിക്കുന്ന ജിസിസി രാജ്യങ്ങളിലുള്ളവർ ഹജ്ജ് കർമത്തിനുള്ള അപേക്ഷ നൽകേണ്ടത് അതാത് രാജ്യങ്ങളിലെ ഹജ്ജ് ഏജൻസികൾ വഴിയാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു. ഏത് രാജ്യത്താണോ തിരിച്ചറിയൽ കാർഡുള്ളത് അവിടെ നിന്നുള്ള ഹജ്ജ് ക്വാട്ട വഴി മാത്രമാണ് അവസരമുണ്ടാവുക.<br />
സഊദിയിലുള്ള ഹജ്ജ് കമ്പനികൾ വഴി ഇവർക്ക് രജിസ്റ്റർ ചെയ്യാൻ സാധിക്കില്ല. സഊദിയിൽ ഇഖാമയോ ബത്താക്കയോ കൈവശമുള്ളവർക്ക് മാത്രമേ സഊദിയിലുള്ള കമ്പനികളിൽ ഹജ്ജിന് അപേക്ഷിക്കാൻ അവസരം ലഭിക്കുകയുള്ളൂ. ഇക്കൊല്ലം ഇരുപത് ലക്ഷത്തിലേറെ പേർക്കാണ് ഹജ്ജിനുള്ള അനുമതി നൽകുന്നത്. പതിനെട്ട് ലക്ഷം തീർത്ഥാടകരും വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇന്ത്യയിൽ ഇക്കൊല്ലം ഒന്നേമുക്കാൽ ലക്ഷം പേർക്കാണ് അനുമതി നൽകിയിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാഷ്ട്രയില്&#x200d; ഷിര്&#x200d;ദി ഭക്തരുടെ ബസ് ട്രക്കുമായി കൂട്ടിയിടിച്ചു; പത്തു മരണം</title>
		<link>https://www.chandrikadaily.com/accident-death-maharashtra.html</link>
					<comments>https://www.chandrikadaily.com/accident-death-maharashtra.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 13 Jan 2023 05:34:27 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Spirituality]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[maharashtara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232376</guid>

					<description><![CDATA[ഷിര്&#x200d;ദി സായിബാബ ഭക്തര്&#x200d; സഞ്ചരിച്ച ആഢംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയില്&#x200d; ബസപകടത്തില്&#x200d; പത്ത് മരണം. ഷിര്&#x200d;ദി സായിബാബ ഭക്തര്&#x200d; സഞ്ചരിച്ച ആഢംബര ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്&#x200d; അഞ്ച് പേര്&#x200d;ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്&#x200d; ചിലരുടെ നില ഗുരുതരമാണ്. രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. താനെയിലെ അംബെര്&#x200d;നാഥില്&#x200d; നിന്ന് ഷിര്&#x200d;ദിയിലേക്ക് പോകുകയായിരുന്നു ബസ്.</p>
<p><img loading="lazy" class="alignnone size-full wp-image-232379" src="https://www.chandrikadaily.com/wp-content/uploads/2023/01/hghgfh.jpg" alt="" width="490" height="275" srcset="https://www.chandrikadaily.com/wp-content/uploads/2023/01/hghgfh.jpg 490w, https://www.chandrikadaily.com/wp-content/uploads/2023/01/hghgfh-300x168.jpg 300w" sizes="(max-width: 490px) 100vw, 490px" /></p>
<p>അപകടത്തില്&#x200d; മരിച്ചവരില്&#x200d; ഏഴുപേരും സ്ത്രികളാണെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്&#x200d; മുഖ്യമന്ത്രി ഏകനാഥ് ഷിന്&#x200d;ഡെ നടുക്കം പ്രകടിപ്പിച്ചു. മരിച്ചവരുടെ കുടുംബങ്ങള്&#x200d;ക്ക് 5 ലക്ഷം രൂപ വീതം അടിയന്തിര സഹായം നല്&#x200d;കുമെന്ന് അദ്ദേഹം അറിയിച്ചു. പരിക്കേറ്റവര്&#x200d;ക്ക് സൗജന്യ ചികിത്സ നല്&#x200d;കും. അപകടകാരണം വ്യക്തമായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accident-death-maharashtra.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബനഡിക്ട് പതിനാറാമന്&#x200d; മാര്&#x200d;പാ്പ്പ അന്തരിച്ചു</title>
		<link>https://www.chandrikadaily.com/death-benedict-16.html</link>
					<comments>https://www.chandrikadaily.com/death-benedict-16.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 31 Dec 2022 10:19:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Spirituality]]></category>
		<category><![CDATA[world]]></category>
		<category><![CDATA[benedict 16]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Emirates]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229939</guid>

					<description><![CDATA[എമിരിറ്റസ് ബനഡിക്ട് പതിനാറാമന്&#x200d; (95) അന്തരിച്ചു]]></description>
										<content:encoded><![CDATA[<p>എമിരിറ്റസ് ബനഡിക്ട് പതിനാറാമന്&#x200d; (95) അന്തരിച്ചു. ആഗോള കത്തോലിക്കാ സഭയെ നയിച്ചിരുന്നത് അദ്ദേഹമാണ്. പദവിയിലിരിക്കെ സ്ഥാനത്യാഗം നടത്തിയ ആദ്യ മാര്&#x200d;പാപ്പയാണ് ഇദ്ദേഹം. 8 വര്&#x200d;ഷത്തോളം കത്തോലിക്ക സഭയെ അദ്ദേഹം നയിച്ചു. പ്രായവും ആരോഗ്യപ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി 2013 ഫെബ്രൂവരി 28 ന് സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. 2005 മുതല്&#x200d; 2013 വരെ 265-ാംമത്തെ മാര്&#x200d;പ്പാപ്പയെന്ന നിലയില്&#x200d; ആഗോള കത്തോലിക്ക സഭയെ നയിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനമൊഴിയല്&#x200d; സംഭവിച്ചത്. തുടര്&#x200d;ന്ന് വത്തിക്കാനിലെ ആശ്രമത്തില്&#x200d; ഏകാന്തവാസത്തിലായിരുന്നു അദ്ദേഹം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/death-benedict-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതപരിവര്&#x200d;ത്തനം ആരോപിച്ച് മൈസൂരില്&#x200d; ക്രിസ്ത്യന്&#x200d;പള്ളി നശിപ്പിച്ചു</title>
		<link>https://www.chandrikadaily.com/karnataka-christian-church-attack.html</link>
					<comments>https://www.chandrikadaily.com/karnataka-christian-church-attack.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 28 Dec 2022 09:45:58 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Spirituality]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[christian mosque]]></category>
		<category><![CDATA[Karnataka]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=229323</guid>

					<description><![CDATA[കര്&#x200d;ണാടകയിലെ മൈസൂരില്&#x200d; ക്രിസ്ത്യന്&#x200d;പള്ളി ചൊവ്വാഴ്ച അജ്ഞാതരാല്&#x200d; നശിപ്പിക്കപ്പെട്ടു]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ മൈസൂരില്&#x200d; ക്രിസ്ത്യന്&#x200d;പള്ളി ചൊവ്വാഴ്ച അജ്ഞാതരാല്&#x200d; നശിപ്പിക്കപ്പെട്ടു. പള്ളിയിലെ കുഞ്ഞ്‌യേശുവിന്റെ പ്രതിമയും ഇവര്&#x200d; തകര്&#x200d;ത്തു. ക്രിസ്മസ് കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം മൈസൂരു പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിയിലാണ് അനിഷ്ട സംഭവം നടന്നത്. ഒളിവില്&#x200d; കഴിയുന്ന പ്രതികളെ കണ്ടെത്താന്&#x200d; നിരവധി പൊലീസ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പള്ളിയുടെ പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്&#x200d; പതിഞ്ഞ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.</p>
<p>ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെ പള്ളിയിലെ ജീവനക്കാരന്&#x200d; കേടുപാടുകള്&#x200d; കാണുകയും ഉടന്&#x200d; തന്നെ പാസ്റ്ററെ വിളിക്കുകയായിരുന്നു. പള്ളിയുടെ പിന്&#x200d;വാതില്&#x200d; തകര്&#x200d;ത്താണ് അക്രമികള്&#x200d; അകത്തുകടന്നെതെന്നാണ് പൊലീസിന്റെ നിഗമനം. സമീപത്തെ ക്യാമറകളില്&#x200d; പതിഞ്ഞ സിസിടിവി ദൃശ്യങ്ങളില്&#x200d; നിന്നുള്ള സൂചനകള്&#x200d;ക്കായി പൊലീസ് അന്വേഷിക്കുകയാണ്. പണവും പള്ളിക്ക് പുറത്ത് വച്ചിരുന്ന ഒരു കളക്ഷന്&#x200d; ബോക്‌സും മോഷണം പോയതായി മൈസൂര്&#x200d; പൊലീസ് സൂപ്രഡ് സീമ ലത്കര്&#x200d; പറഞ്ഞു.</p>
<p>നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനം ആരോപിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി പള്ളികളും ക്രിസ്ത്യന്&#x200d; മിഷനറിമാരും ചില മത രാഷ്ട്രീയ സംഘടനകളുടെ രോഷം നേരിട്ടിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്&#x200d; നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനം നടക്കുന്നുന്നാരോപിച്ച് ക്രിസ്മസ് പരിപാടിക്കിടെ വടികളുമായി ഒരു സംഘം ആളുകള്&#x200d; ആക്രമണം നടത്തിയിരുന്നു. ഉത്തര്&#x200d;പ്രദേശില്&#x200d; ക്രിസ്ത്യന്&#x200d; മതത്തിലേക്ക് ആളുകളെ മതപരിവര്&#x200d;ത്തനം നടത്തിയതിന് രണ്ടുപേരെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തെറ്റിദ്ധരിപ്പിക്കല്&#x200d;, അനാവശ്യ സ്വാധീനം, ബലപ്രയോഗം, വഞ്ചന, വഞ്ചനാപരമായ മാര്&#x200d;ഗങ്ങള്&#x200d; എന്നിവയിലൂടെയോ വിവാഹ വാഗ്ദാനത്തിലൂടെയോ ഒരു മതത്തില്&#x200d; നിന്ന് മറ്റൊരു മതത്തിലേക്ക് മതപരിവര്&#x200d;ത്തനം നടത്തുന്നത് തടയുന്ന മതപരിവര്&#x200d;ത്തന വിരുദ്ധ ബില്&#x200d; ഈ വര്&#x200d;ഷം ആദ്യം കര്&#x200d;ണാടക പാസാക്കിയിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-christian-church-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്മാര്&#x200d;ട് ഫോണ്&#x200d; വില്&#x200d;പനയില്&#x200d; ആപ്പിളിനെ മറികടന്ന് ഷഓമി രണ്ടാമത്</title>
		<link>https://www.chandrikadaily.com/xiaomi-sale-news.html</link>
					<comments>https://www.chandrikadaily.com/xiaomi-sale-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 17 Jul 2021 10:22:52 +0000</pubDate>
				<category><![CDATA[Spirituality]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=193221</guid>

					<description><![CDATA[മൊത്തം വിപണി വിഹിതത്തില്&#x200d; 19 ശതമാനം സ്മാര്&#x200d;ട് ഫോണുകള്&#x200d; വില്&#x200d;പന നടത്തിയ സാംസങ് ആണ് മുന്നില്&#x200d;]]></description>
										<content:encoded><![CDATA[<p>രാജ്യാന്തര സ്മാര്&#x200d;ട് ഫോണ്&#x200d; വിപണിയിലെ ഏറ്റവും പുതിയ കണക്കുകള്&#x200d; പ്രകാരം സ്മാര്&#x200d;ട് ഫോണ്&#x200d; വില്&#x200d;പനയില്&#x200d; ചൈനീസ് കമ്പനിയായ ഷഓമി ആപ്പിളിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. നടപ്പ് സാമ്പത്തിക വര്&#x200d;ഷത്തിലെ രണ്ടാം പാദത്തിലെ കണക്കുകള്&#x200d; പ്രകാരമാണ് ഫോണ്&#x200d; വില്&#x200d;പനയില്&#x200d; ഷഓമി രണ്ടാം സ്ഥാനത്തെത്തിയത്. ഒന്നാം സ്ഥാനത്ത് സാംസങ് ആണ്.</p>
<p>മൊത്തം വിപണി വിഹിതത്തില്&#x200d; 19 ശതമാനം സ്മാര്&#x200d;ട് ഫോണുകള്&#x200d; വില്&#x200d;പന നടത്തിയ സാംസങ് ആണ് മുന്നില്&#x200d;. വില്&#x200d;പനയില്&#x200d; 17 ശതമാനം വിഹിതവുമായി ഷഓമി ആദ്യമായി രണ്ടാം സ്ഥാനത്തെത്തിയതായും മാര്&#x200d;ക്കറ്റ് റിസര്&#x200d;ച്ച് സ്ഥാപനമായ കനാലിസ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. 14 ശതമാനം വിപണി വിഹിതവുമായി ആപ്പിള്&#x200d; മൂന്നാമതാണ്. വിവോയും ഒപ്പോയും വില്&#x200d;പനയുടെ കാര്യത്തില്&#x200d; മികച്ച അഞ്ച് സ്മാട് ഫോണ്&#x200d; കമ്പനികളുടെ പട്ടികയില്&#x200d; ഇടംപിടിച്ചു.</p>
<p>ഷഓമിയുടെ ഫോണ്&#x200d; വില്&#x200d;പന ലാറ്റിനമേരിക്കയില്&#x200d; 300 ശതമാനവും ആഫ്രിക്കയില്&#x200d; 150 ശതമാനവും പടിഞ്ഞാറന്&#x200d; യൂറോപ്പില്&#x200d; 50 ശതമാനവും വര്&#x200d;ധിച്ചുവെന്നാണ് കനാലിസ് റിസര്&#x200d;ച്ച് മാനേജര്&#x200d; ബെന്&#x200d; സ്റ്റാന്റണ്&#x200d; പറഞ്ഞത്. കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളുള്ള പ്രീമിയം ഹാന്&#x200d;ഡ്‌സെറ്റുകള്&#x200d; വിപണിയിലെത്തിച്ചാണ് ഷഓമി മുന്നേറ്റം നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/xiaomi-sale-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയോധ്യയിലെ പള്ളിനിർമ്മാണം റിപബ്ലിക് ദിനത്തിൽ തുടങ്ങും</title>
		<link>https://www.chandrikadaily.com/construction-of-a-mosque-in-ayodhya-will-begin-on-republic-day.html</link>
					<comments>https://www.chandrikadaily.com/construction-of-a-mosque-in-ayodhya-will-begin-on-republic-day.html#respond</comments>
		
		<dc:creator><![CDATA[adil]]></dc:creator>
		<pubDate>Tue, 19 Jan 2021 06:41:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[Spirituality]]></category>
		<category><![CDATA[ayodhya case]]></category>
		<category><![CDATA[BABARI MASJID case]]></category>
		<category><![CDATA[Republic Day]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=177086</guid>

					<description><![CDATA[രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ച് ഏക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ലഖ്‌നോ: ബാബരി മസ്ജിദ് ത കർത്തത്തിന് ബദലായി അധ്യയിൽ സുപ്രീംകോടതി അനു വദിച്ച സ്ഥലത്ത് മസ്ജിദ് നിർമ്മാണം റിപ്പബ്ലിക്ക് ദിനത്തിൽ ആരംഭിക്കും. അയോധ്യയിലെ ധന്നിപ്പുർ ഗ്രാമത്തിലാണ് മസ്ജിദ് നിർമിക്കുന്നത്. ഇതിന്റെ ഭാഗമാായി വൃക്ഷത്തൈ വിതരണവും ദേശീയ പതാക ഉയർത്തലും നടക്കും.</p>
<p>രാമക്ഷേത്രം നിർമ്മിക്കുന്നതിന് ഇരുപ്പത്തിയഞ്ച് കിലോമീറ്റർ അകലെ അഞ്ച് ഏക്കർ സ്ഥലത്താണ് മസ്ജിദ് നിർമ്മിക്കുന്നത്. ഇന്തോ ഇസ്്‌ലാമിക് കൾചറൽ ഫൌണ്ട ഷൻ ട്രസ്റ്റിന് കീഴിലാണ് മസ്ജിദ് നിർമാണം, ഉത്തർ പ്രദേശ് സർക്കാരും സംസ്ഥാന സുന്നി സെൻട്രൽ വഖഫ് ബോർഡും ചേർന്ന് നിർമ്മിച്ച ട്രസ്റ്റാണ് ഐ ഐ.സി.എഫ്. ട്രസ്റ്റിലെ ഒമ്പത് അംഗങ്ങളും ഞായറാഴ്ച യോഗം ചേർന്ന് തയ്യാറെടുപ്പുകൾ വിലയിരുത്തി.</p>
<p>മസ്ജിദ് നിർമ്മിക്കുന്ന സ്ഥലത്തെ ജനങ്ങളെ സഹായിക്കാനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം സ്ൃഷ്ടിക്കാനുമാണ് വൃക്ഷത്തൈ വിതരണമെന്ന് ഐ ഐ.സി.എഫ് വാർത്താകുറിപ്പിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ലോകത്തിലെ പലയിടത്തിൽ നിന്നുമുള്ള വൃക്ഷത്തൈകൾക്കായി ഒരു ഗ്രീൻ ഏരിയയും വിഭാവന ചെയ്യുന്നുണ്്. ആമസോൺ മഴക്കാടുകൾ മുതൽ കാട്ടു തീപടർന്ന ആസ്‌ട്രേലിയയിൽ നിന്നുമുള്ള വൃക്ഷങ്ങളും ഇന്ത്യയുെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മരങ്ങളും ഗ്രീൻ ഏരിയയിൽ ഉണ്ടാവും.</p>
<p>മസ്ജിദിന്റെയും അനുബന്ധമായി നിർമ്മിക്കുന്ന ആശുപത്രിയുയും സമൂഹ അടക്കുളയേയും ആധനിക വായനശാലയുടെയും രൂപരേഖ കഴിഞ്ഞ മാസം പുറത്തുവിട്ടിരുന്നു. പദ്ധതിയുടെ ഭാഗമായി ട്രസ്റ്റ് ഓഫീസ് നിർമ്മിക്കും. ഇതോടൊപ്പം ഇന്തോ ഇസ്ാമിക സാംസ്‌കാരിക പഠനത്തിൽ കേന്ദ്രീകരിക്കുന്നതും ഗവേഷണപരവുമായ പഠനങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതുമായ പ്രസിദ്ധീകരണാലവയും നിർമ്മിക്കും.</p>
<p>രണ്ട് നിലയിൽ നിർമ്മിക്കുന്ന പള്ളിക്ക് മിനാരങ്ങളുണ്ടാകില്ല. സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുന്ന പള്ളിയിൽ രണ്ടായിരത്തോളം പേർക്ക് ഒരേ സമയം നിസ്‌കരിക്കാൻ കഴിയും. 2019 നവംബർ 29ലെ സുപ്രധാന വിധിയിൽ അയോധ്യയിൽ ബാബരിമസ്ജദ് നിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം നിർമ്മിക്കുന്നതിന് സർക്കാർ നിയന്ത്രിത ട്രസ്റ്റിന് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാബരി മസ്ജിദ് തകർത്തക് നിയമ വിരുദ്ധമാണെന്ന് വിധിച്ച കോടതി, മസ്ജിദ് നിർമ്മിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്താൻ ഉത്തരവിട്ടത് അമ്പരപ്പുളവാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/construction-of-a-mosque-in-ayodhya-will-begin-on-republic-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
