india

കൊഴിഞ്ഞുതീര്‍ന്ന ആണ്ട്; പ്രതീക്ഷയുടെയും പരിദേവനങ്ങളുടെയും 2022

By Chandrika Web

December 31, 2022

ജാസിം ചുള്ളിമാനുര്‍

2022 കൊഴിഞ്ഞുതീരുമ്പോള്‍ കേരളീയര്‍ വായിച്ചുതീര്‍ത്തത് പ്രതീക്ഷയുടെയും നിരാശയുടെയും പരാതികളുടെയും പരിഭവങ്ങളുടെയും പരിദേവനങ്ങളുടെയും വാര്‍ത്തകളുടെ എണ്ണമറ്റ തലക്കെട്ടുകള്‍. അറിവും ഉന്മേഷവും ഞെട്ടലും പ്രതിഷേധവുമായി കണ്ണുടക്കി വായിച്ചുമറന്ന ഇന്നലെകളിലേക്ക് ഒരിക്കല്‍കൂടി കണ്ണോടിക്കുകയാണ്. ദേശവും ദേശാന്തരവുംകടന്ന് ആഗോളംചുറ്റിയ വാര്‍ത്താ വിവരങ്ങളിലൂടെയുള്ള യാത്രയ്ക്ക് ആരംഭം കുറിക്കുകയാണ്.

ആഘോഷങ്ങളുടെയും സന്താപങ്ങളുടെയും നീണ്ടനിരയായിരുന്നു 2022. ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 അര്‍ധരാത്രിവരെയും മനുഷ്യര്‍ സന്തോഷങ്ങള്‍ക്ക് അവസരം കണ്ടെത്തുകയായിരുന്നു. ഖത്തര്‍ ലോകകപ്പായിരുന്നു അതിനേറ്റവും വലിയ നിറച്ചാര്‍ത്തേകിയത്. ബ്രസീലിന്റെയും പോര്‍ച്ചുഗലിന്റെയും തോല്‍വി ആരാധകരെ സങ്കടപ്പെടുത്തിയത് പോലെ ചില വാര്‍ത്തകള്‍ കേരളത്തെയും നൊമ്പരപ്പെടുത്തി. ചിലത് രാജ്യത്തെയും മറ്റുചിലത് ലോകത്തെയും നടുക്കി. നടുക്കിയതില്‍ ഏറ്റവും ഒടുവിലത്തേത് പെലെയുടെ വിയോഗമായിരുന്നു. ഒരു കൊല്ലത്തെ വാര്‍ത്തകള്‍ കളം ഒഴിയുമ്പോള്‍ നാളെ മുതല്‍ പുതിയ വര്‍ത്തമാനങ്ങള്‍ ഇവിടെ കളം നിറയ്ക്കും. നല്ല നാളെകള്‍ പുലരട്ടെ… കൂടുതല്‍ ഓര്‍മ്മപ്പെടുത്തലുകള്‍ കഴിഞ്ഞ മാസങ്ങള്‍ തന്നെ പറയട്ടെ…

 

ജനുവരി

 

 

 

ഫെബ്രുവരി

 

മാര്‍ച്ച്

 

 

ഏപ്രില്‍

 

മെയ്

ജൂണ്‍

ജൂലൈ

 

ഓഗസ്റ്റ്

 

 

സെപ്റ്റംബര്‍

 

ഒക്ടോബര്‍

 

നവംബര്‍

 

നവംബര്‍ 20- 2022 ഫിഫ ലോകകപ്പിന് ഖത്തറില്‍ തുടക്കമായി.

 

 

ഡിസംബര്‍