<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>2011 actoress attack &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/2011-actoress-attack/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 08 Nov 2017 06:28:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>2011 actoress attack &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ട്രെയിനില്‍ യു പി ഫുട്‌ബോള്‍ ടീമിനു നേരെ ആക്രമണം ; രണ്ടു കളിക്കാര്‍ ഗുരുതരാവസ്ഥയില്‍ ഏഴു പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/up-football-team-attacked-in-train-two-player-condition-very-bad-new.html</link>
					<comments>https://www.chandrikadaily.com/up-football-team-attacked-in-train-two-player-condition-very-bad-new.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 08 Nov 2017 06:05:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2011 actoress attack]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[train]]></category>
		<category><![CDATA[up]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52661</guid>

					<description><![CDATA[ലക്‌നൗ : ട്രെയിന്‍ യാത്രക്കിടെ യു.പി ഫുട്‌ബോള്‍ ടീമിനു നേരെ ആക്രമണം. രണ്ടു കളിക്കാര്‍ ഗുരുതരാവസ്ഥയില്‍ ഏഴു പേര്‍ക്ക് പരിക്ക്. ചൊവാഴ്ച ഉത്തര്‍ പ്രദേശിലെ ഡിയോറിയ ജില്ലയില്‍ വെച്ച് ഒരുസംഘം ട്രെയിന്‍ കയറി യാത്ര ചെയ്തുകൊണ്ടിരുന്ന ഫുട്‌ബോള്‍ താരങ്ങളും പരിശീലകരും അടങ്ങുന്ന ടീമിനു നേരെ ആക്രമണം അഴിച്ചുവിട്ടത്. ബിഹാറിലെ സമസ്തിപൂറിലെ ടൂര്‍ണ്ണമെന്റ് കഴിഞ്ഞ് ഗോളിയോര്‍-ബറോണി എക്‌സ്പ്രസ്സില്‍ മടങ്ങവെയാണ് ഫുട്‌ബോള്‍ സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ട്രെയിന്‍ ഡിയോറിയ ജില്ലയിലെത്തിയപ്പോള്‍ ചെറുപ്പാക്കാരുടെ ഒരു സംഘം ഫുട്‌ബോള്‍ ടീം സഞ്ചരിച്ച റിസര്‍വേഷന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ : ട്രെയിന്&#x200d; യാത്രക്കിടെ യു.പി ഫുട്‌ബോള്&#x200d; ടീമിനു നേരെ ആക്രമണം. രണ്ടു കളിക്കാര്&#x200d; ഗുരുതരാവസ്ഥയില്&#x200d; ഏഴു പേര്&#x200d;ക്ക് പരിക്ക്. ചൊവാഴ്ച ഉത്തര്&#x200d; പ്രദേശിലെ ഡിയോറിയ ജില്ലയില്&#x200d; വെച്ച് ഒരുസംഘം ട്രെയിന്&#x200d; കയറി യാത്ര ചെയ്തുകൊണ്ടിരുന്ന ഫുട്‌ബോള്&#x200d; താരങ്ങളും പരിശീലകരും അടങ്ങുന്ന ടീമിനു നേരെ ആക്രമണം അഴിച്ചുവിട്ടത്.</p>
<p>ബിഹാറിലെ സമസ്തിപൂറിലെ ടൂര്&#x200d;ണ്ണമെന്റ് കഴിഞ്ഞ് ഗോളിയോര്&#x200d;-ബറോണി എക്‌സ്പ്രസ്സില്&#x200d; മടങ്ങവെയാണ് ഫുട്‌ബോള്&#x200d; സംഘത്തിനു നേരെ ആക്രമണമുണ്ടായത്. ട്രെയിന്&#x200d; ഡിയോറിയ ജില്ലയിലെത്തിയപ്പോള്&#x200d; ചെറുപ്പാക്കാരുടെ ഒരു സംഘം ഫുട്‌ബോള്&#x200d; ടീം സഞ്ചരിച്ച റിസര്&#x200d;വേഷന്&#x200d; കംപാര്&#x200d;ട്ട്‌മെന്റില്&#x200d; കയറി വടിയും ഹോക്കി സ്റ്റിക്കുപയോഗിച്ച് മര്&#x200d;ദ്ദിക്കുകയായിരുന്നു. അക്രമച്ചതിനു ശേഷം ചെയിന്&#x200d; വലിച്ചു വണ്ടി നിര്&#x200d;ത്തി അക്രമികള്&#x200d; ഓടി രക്ഷപ്പെട്ടു. മര്&#x200d;ദ്ദനമേറ്റ ഏഴു കളിക്കാരില്&#x200d; ശ്രീവത്സവ, അന്&#x200d;ഷുമാന്&#x200d; സോണി എന്നിവര്&#x200d; ഗുരുതരാവസ്ഥയിലാണ്. അക്രമ കാരണം വ്യക്തമല്ല. സംഭവത്തില്&#x200d; റെയില്&#x200d;വേ പൊലീസ് കേസെടുത്തു. അക്രമികളെ ഇതുവരെ തിരിച്ചറിയാന്&#x200d; സാധിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/up-football-team-attacked-in-train-two-player-condition-very-bad-new.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിര്‍മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ കേസ്; പള്‍സര്‍ സുനിയെ റിമാന്‍ഡ് ചെയ്തു</title>
		<link>https://www.chandrikadaily.com/pilsur-suni-rimand-actrs-attack.html</link>
					<comments>https://www.chandrikadaily.com/pilsur-suni-rimand-actrs-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jul 2017 14:49:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2011 actoress attack]]></category>
		<category><![CDATA[cosyady]]></category>
		<category><![CDATA[dileep]]></category>
		<category><![CDATA[pulsar suni]]></category>
		<category><![CDATA[rimand]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37044</guid>

					<description><![CDATA[കൊച്ചി: നിര്‍മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ കേസില്‍ പള്‍സര്‍ സുനിയെ റിമാന്‍ഡ് ചെയ്തു. അടുത്ത മാസം രണ്ട് വരെയാണ് റിമാന്‍ഡ് കാലാവധി. കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പള്‍സര്‍ സുനിയെ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയത്. കേസിലെ കൂട്ടുപ്രതികളായ അഷ്‌റഫ്, എബിന്‍ കുര്യാക്കോസ്, ബിബിന്‍ വി പോള്‍, ഇ കെ സുനീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച്ച അവസാനിച്ചിരുന്നു. പ്രതികള്‍ യുവ നടിയെ തട്ടിക്കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അത് നടക്കാതെ പോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് യുവനടിയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: നിര്&#x200d;മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ കേസില്&#x200d; പള്&#x200d;സര്&#x200d; സുനിയെ റിമാന്&#x200d;ഡ് ചെയ്തു. അടുത്ത മാസം രണ്ട് വരെയാണ് റിമാന്&#x200d;ഡ് കാലാവധി. കേസിലെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പള്&#x200d;സര്&#x200d; സുനിയെ എറണാകുളം എസിജെഎം കോടതിയില്&#x200d; ഹാജരാക്കിയത്.</p>
<p>കേസിലെ കൂട്ടുപ്രതികളായ അഷ്‌റഫ്, എബിന്&#x200d; കുര്യാക്കോസ്, ബിബിന്&#x200d; വി പോള്&#x200d;, ഇ കെ സുനീഷ് എന്നിവരുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച്ച അവസാനിച്ചിരുന്നു. പ്രതികള്&#x200d; യുവ നടിയെ തട്ടിക്കൊണ്ടുപോകാനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും അത് നടക്കാതെ പോവുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കേസുമായി ബന്ധപ്പെട്ട് യുവനടിയില്&#x200d; നിന്നും പോലീസ് വരും ദിവസങ്ങളില്&#x200d; മൊഴിയെടുത്തേക്കും</p>
<p>കൊച്ചിയില്&#x200d; 2011ല്&#x200d; നിര്&#x200d;മ്മാതാവിന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രാരംഭ ഘട്ട അന്വേഷണങ്ങളെല്ലാം പോലീസ് പൂര്&#x200d;ത്തിയാക്കി. അന്വേഷണത്തിന്റെ ഭാഗമായി കോടതി പള്&#x200d;സര്&#x200d; സുനിയെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടിരുന്നു. കസ്റ്റഡി കാലാവധി പൂര്&#x200d;ത്തിയായതോടെ റിമാന്&#x200d;ഡ് നീട്ടാന്&#x200d; കോടതി ഉത്തരവിടുകയായിരുന്നു. കേസിലെ തെളിവെടുപ്പ് പൊലീസ് പൂര്&#x200d;ത്തിയാക്കിയിരുന്നു. ഈ കേസില്&#x200d; പള്&#x200d;സര്&#x200d; സുനി സമര്&#x200d;പ്പിച്ച ജാമ്യാപേക്ഷ എറണാകുളം അഡീഷണല്&#x200d; സിജെഎം കോടതി മറ്റന്നാള്&#x200d; പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pilsur-suni-rimand-actrs-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/2011-actoress-attack-pulsur-suni-abin-arrested-poliec.html</link>
					<comments>https://www.chandrikadaily.com/2011-actoress-attack-pulsur-suni-abin-arrested-poliec.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 18 Jul 2017 05:02:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2011 actoress attack]]></category>
		<category><![CDATA[abin]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[POLIEC]]></category>
		<category><![CDATA[PULSUR SUNI]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36128</guid>

					<description><![CDATA[കൊച്ചി: 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസില്‍ കോതമംഗലം സ്വദേശി എബിന്‍ എന്നയാളെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. നടിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിന്‍. നിര്‍മാതാവ് ജോണി സാഗരികയുടെ പരാതിയെത്തുടര്‍ന്ന് ഇന്നലെ പോലീസ് ഈ സംഭവത്തില്‍ കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി യുവനടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനി തന്നെയാണ്. ജോണി സാഗരിക നിര്‍മിച്ച &#8216;ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്&#8217; എന്ന സിനിമയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: 2011ല്&#x200d; മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാന്&#x200d; ശ്രമിച്ച കേസില്&#x200d; കോതമംഗലം സ്വദേശി എബിന്&#x200d; എന്നയാളെ എറണാകുളം സെന്&#x200d;ട്രല്&#x200d; പോലീസ് അറസ്റ്റ് ചെയ്തു. നടിയെ തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ടെമ്പോ ട്രാവലറിന്റെ ക്ലീനറായിരുന്നു എബിന്&#x200d;.</p>
<p>നിര്&#x200d;മാതാവ് ജോണി സാഗരികയുടെ പരാതിയെത്തുടര്&#x200d;ന്ന് ഇന്നലെ പോലീസ് ഈ സംഭവത്തില്&#x200d; കേസെടുത്തിരുന്നു. ഈ കേസിലെ മുഖ്യപ്രതി യുവനടിയെ ആക്രമിച്ച കേസില്&#x200d; റിമാന്&#x200d;ഡില്&#x200d; കഴിയുന്ന ഒന്നാം പ്രതി പള്&#x200d;സര്&#x200d; സുനി തന്നെയാണ്.</p>
<p>ജോണി സാഗരിക നിര്&#x200d;മിച്ച &#8216;ഓര്&#x200d;ക്കൂട്ട് ഒരു ഓര്&#x200d;മക്കൂട്ട്&#8217; എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോ ട്രാവലറില്&#x200d; തട്ടിക്കൊണ്ടുപോകുകയായിരുന്നു. എറണാകുളം റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നിന്ന് യുവനടിയെ തട്ടിക്കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്&#x200d;, ആളുമാറി മറ്റൊരു നടിയെയാണ് തട്ടിക്കൊണ്ടുപോയത്. വാഹനം റൂട്ട് മാറി സഞ്ചരിച്ചതോടെ നിര്&#x200d;മാതാവിനെയും ഭര്&#x200d;ത്താവിനെയും നടി ഫോണില്&#x200d; വിളിച്ച് വിവരമറിയിച്ചു. ഇതോടെ കുമ്പളത്തെ സ്വകാര്യ റിസോര്&#x200d;ട്ടിനുമുന്നില്&#x200d; നടിയെ ഇറക്കി സുനി രക്ഷപ്പെടുകയായിരുന്നു.</p>
<p>ജോണി സാഗരികയുടെതന്നെ പരാതിയിലാണ് കേസെടുത്തത്. സംഭവസമയത്ത് ജോണി സാഗരികയുടെ െ്രെഡവറായിരുന്നു സുനി. സംഭവസമയത്ത് രേഖാമൂലം പരാതികള്&#x200d; ലഭിച്ചിരുന്നില്ല. അതിനാലാണ് കേസെടുക്കാതിരുന്നതെന്ന് സെന്&#x200d;ട്രല്&#x200d; സ്‌റ്റേഷന്&#x200d; എസ്.ഐ. വി. വിമല്&#x200d; പറഞ്ഞു.</p>
<p>തട്ടിക്കൊണ്ടുപോകല്&#x200d;, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ജോണി സാഗരികയുടെ മൊഴി രേഖപ്പെടുത്തി. സുനിയെ കസ്റ്റഡിയില്&#x200d; വാങ്ങി മൊഴിയെടുക്കാനുള്ള നടപടികള്&#x200d; സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2011-actoress-attack-pulsur-suni-abin-arrested-poliec.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
