<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>2018 football worldcup &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/2018-football-worldcup/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 17 Jul 2018 18:28:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>2018 football worldcup &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വംശീയതയെ ആട്ടിയോടിച്ച  കാല്&#x200d;പന്തുല്&#x200d;സവം</title>
		<link>https://www.chandrikadaily.com/article-on-footbal-against-racism.html</link>
					<comments>https://www.chandrikadaily.com/article-on-footbal-against-racism.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 17 Jul 2018 18:28:34 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[Fifa football]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95001</guid>

					<description><![CDATA[കെ.പി ജലീല്&#x200d; ആഭ്യന്തരയുദ്ധം ചെളിച്ചാലിലേക്ക് വലിച്ചെറിഞ്ഞിട്ട അഭയാര്&#x200d;ഥിയായി ചെറ്റക്കുടിലിലില്&#x200d; നിന്ന് കാല്&#x200d;പന്തിന്റെ ലോകമഹാമേളക്ക് എത്തിയ ക്രൊയേഷ്യയില്&#x200d;നിന്നുള്ള ലൂക്കമോദ്രിച്ച്. പിന്നെ ഫ്രാന്&#x200d;സില്&#x200d;നിന്നുള്ള എംബാപെ, പോഗ്ബ, ഉംറ്റിറ്റി തുടങ്ങി കാരിരുമ്പിന്റെ കരുത്തും നിറവുമുള്ള നിരവധി ചുണക്കുട്ടന്മാര്&#x200d;. റഷ്യന്&#x200d; തലസ്ഥാനമായ മോസ്‌കോ മഹാനഗരത്തിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്&#x200d; പിറന്നത് ഫ്രാന്&#x200d;സിന്റെ ലോകകിരീടമായിരുന്നെങ്കില്&#x200d; അതോടൊപ്പം കേട്ടത് റണ്ണറപ്പായ ക്രൊയേഷ്യയുടെ റയല്&#x200d; മാഡ്രിഡ്താരം അഞ്ചടി എട്ടിഞ്ചുള്ള മുപ്പത്തിമൂന്നുകാരന്റെ കദനകഥകൂടിയാണ്. കാലുകളില്&#x200d;നിന്ന് കാലുകളിലേക്ക് കാല്&#x200d;പന്ത് പറക്കുമ്പോള്&#x200d; പലരും ലൂക്കായുടെ ദു:ഖഭാരം തളംകെട്ടിനില്&#x200d;ക്കുന്ന മുഖത്തേക്ക് ഇടക്കെപ്പോഴെങ്കിലും നോക്കിക്കാണണം. ലുക്കയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>ആഭ്യന്തരയുദ്ധം ചെളിച്ചാലിലേക്ക് വലിച്ചെറിഞ്ഞിട്ട അഭയാര്&#x200d;ഥിയായി ചെറ്റക്കുടിലിലില്&#x200d; നിന്ന് കാല്&#x200d;പന്തിന്റെ ലോകമഹാമേളക്ക് എത്തിയ ക്രൊയേഷ്യയില്&#x200d;നിന്നുള്ള ലൂക്കമോദ്രിച്ച്. പിന്നെ ഫ്രാന്&#x200d;സില്&#x200d;നിന്നുള്ള എംബാപെ, പോഗ്ബ, ഉംറ്റിറ്റി തുടങ്ങി കാരിരുമ്പിന്റെ കരുത്തും നിറവുമുള്ള നിരവധി ചുണക്കുട്ടന്മാര്&#x200d;. റഷ്യന്&#x200d; തലസ്ഥാനമായ മോസ്‌കോ മഹാനഗരത്തിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്&#x200d; പിറന്നത് ഫ്രാന്&#x200d;സിന്റെ ലോകകിരീടമായിരുന്നെങ്കില്&#x200d; അതോടൊപ്പം കേട്ടത് റണ്ണറപ്പായ ക്രൊയേഷ്യയുടെ റയല്&#x200d; മാഡ്രിഡ്താരം അഞ്ചടി എട്ടിഞ്ചുള്ള മുപ്പത്തിമൂന്നുകാരന്റെ കദനകഥകൂടിയാണ്. കാലുകളില്&#x200d;നിന്ന് കാലുകളിലേക്ക് കാല്&#x200d;പന്ത് പറക്കുമ്പോള്&#x200d; പലരും ലൂക്കായുടെ ദു:ഖഭാരം തളംകെട്ടിനില്&#x200d;ക്കുന്ന മുഖത്തേക്ക് ഇടക്കെപ്പോഴെങ്കിലും നോക്കിക്കാണണം. ലുക്കയുടെ ദുരിതജീവിതംപോലെ കരള്&#x200d; നോവുന്ന നിരവധി കദനകഥകള്&#x200d; കൂടിയാണ്, നാലായിരംകോടി രൂപയോളം ചെലവിട്ടപ്പോഴും ഈ പരിവട്ടക്കാരുടെ കൂടിയായ റഷ്യന്&#x200d; ലോകകപ്പ് മേളക്ക് എടുത്തുപറയാനുള്ളത്. പ്രശ്‌നകലുഷിതമായ ഇന്നിന്റെ ഭൂലോകത്ത് മാനുഷിക മാഹാത്മ്യത്വത്തിന്റെ പുത്തന്&#x200d; വാതായനങ്ങള്&#x200d;കൂടി തുറന്നിടുകയായിരുന്നു മോസ്‌കോ ലോക കാല്&#x200d;പന്ത് മേള. ഭൂമിയിലെ പകുതിയോളം ജനത കണ്ട ലോക കേളി എന്ന ഖ്യാതിക്കുപുറമെ റഷ്യന്&#x200d; കാല്&#x200d;പന്ത ്മാമാങ്കത്തെ വേറിട്ടുനിര്&#x200d;ത്തിയത് കുടിയേറ്റ വിരുദ്ധതക്കും വംശവെറിക്കുമെതിരെ മാനവ സാഹോദര്യത്തെ വിളംബരം ചെയ്യുന്നതായിരുന്നു അതെന്നതാണ്. പ്രതീക്ഷിച്ചതുപോലെ ഫൈനലിലെ അത്യന്തം ഉദ്വേഗം മുറ്റിനിന്ന മല്&#x200d;സരത്തില്&#x200d; യൂറോപ്പിലെ പ്രബല ശക്തിയായ ഫ്രാന്&#x200d;സിനെതിരെ നിര്&#x200d;ഭാഗ്യം കൊണ്ട് പരാജയപ്പെടേണ്ടിവന്ന ടീമാണ് മലപ്പുറത്തിന്റെയത്രമാത്രം ജനസംഖ്യയുള്ള ലൂക്കായുടെ ക്രൊയേഷ്യ. ഇതുതന്നെയാണ് ഫുട്‌ബോള്&#x200d; കളിയെ മാനുഷിക വ്യവഹാരങ്ങളുടെ കൂടി വേദിയാക്കുന്നത്. നാല്&#x200d;പത്തൊന്നു ലക്ഷം മാത്രം ജനസംഖ്യയുള്ള രാഷ്ട്രം ഫൈനലില്&#x200d; പരാജയപ്പെടുമ്പോഴും ചാമ്പ്യന്മാരായ ഫ്രഞ്ചുകാരില്&#x200d; മാത്രം ലോകശ്രദ്ധ ഒതുങ്ങാതിരിക്കുന്നതും അതുകൊണ്ടാണ്. രണ്ടു പതിറ്റാണ്ടിനുശേഷം ലോക കിരീടം ചൂടുന്ന ഫ്രാന്&#x200d;സിന്റെ എട്ടു പേരും കരീബിയന്&#x200d; കുടിയേറ്റ പരമ്പരയുടെ സന്തതികളാണെന്നതും അത്ര ലളിതമായി കാണേണ്ട ഒന്നല്ല. ഫ്രഞ്ച് മുന്&#x200d; പ്രസിഡന്റ് നിക്കോളാസ് സര്&#x200d;ക്കോസിയുടെ കറുത്തവര്&#x200d;ക്കെതിരായ പരാമര്&#x200d;ശത്തിന് ചുട്ടമറുപടികൂടിയാണ് ഈ താരങ്ങള്&#x200d; ലോകത്തിന് മുമ്പാകെ മുന്നോട്ടുവെച്ചത്.<br />
ജൂണ്&#x200d; പതിനാലിനാരംഭിച്ച് ജൂലൈ 15ന് സമാപിച്ച ലോകമേളയില്&#x200d; 32 ടീമുകളാണ് കാല്&#x200d;പന്തിലെ മാന്ത്രികമികവ് മാറ്റുരച്ചത്. കളിക്കാര്&#x200d;, പരിശീലകര്&#x200d;, ശുശ്രൂഷകര്&#x200d;, വകുപ്പുമേധാവികള്&#x200d;, ഭരണാധികാരികള്&#x200d;, അതിലുമപ്പുറം ജനതയൊന്നാകെയാണ് ഓരോ രാജ്യത്തുനിന്നും നേരിട്ടും അല്ലാതെയും ഈ നാലാണ്ടു മേളയില്&#x200d; മനംനിറഞ്ഞ് പങ്കുകൊണ്ടത്. ലോകത്തെ പല പ്രശ്‌നങ്ങളും ഇത്തിരി കാലത്തേക്കെങ്കിലും മറക്കാനും പൊറുക്കാനും അവര്&#x200d;ക്കായി. വിസ്തൃതിയില്&#x200d; ഏറ്റവുംവലിയ രാജ്യമായ റഷ്യയുടെ ആതിഥ്യവും മേളയുടെ സംഘാടനവും ഇത്തവണത്തെ ലോകകപ്പിന് വിശിഷ്ട ചാരുത പകര്&#x200d;ന്നുവെന്ന് ഏവരും സമ്മതിക്കും. കാര്യമായ പരാതികള്&#x200d;ക്കും പരിഭവങ്ങള്&#x200d;ക്കുമൊന്നും ഇടം കൊടുക്കാതെയായിരുന്നു വ്‌ളാഡിമിര്&#x200d; പുട്ടിന്റെ രാജ്യം മോസ്‌കോലോകകപ്പിനെ വിരുന്നൂട്ടിയത്. രാഷ്ട്രീയമായും അന്താരാഷ്ട്രപരമായും പുട്ടിന് ഇതില്&#x200d; അഭിമാനിക്കാം. 81000 കാണികളെ ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിവുള്ള ലുസ്‌നിക്കി ഉള്&#x200d;പ്പെടെയുള്ള ഡസനോളം മഹാസ്റ്റേഡിയങ്ങളിലേക്കാണ് പുട്ടിന്&#x200d; കായിക പ്രേമികളെ വരവേറ്റത്. റഷ്യക്കാരില്&#x200d; പൊതുവെയും ആ ആതിഥ്യമര്യാദ കാണാനായി. കളിക്കുന്ന ടീമുകളുടെ രാജ്യങ്ങളില്&#x200d;നിന്നു മാത്രമല്ല, വിവിധ രാജ്യങ്ങളിലെ പതിനായിരങ്ങളാണ് മോസ്‌കോയെ ലക്ഷ്യമാക്കി കഴിഞ്ഞ ഒരുമാസം പല മാര്&#x200d;ഗേണ കരകാണാക്കടലുകള്&#x200d; താണ്ടിയെത്തിയത്. എല്ലാവരുടെയും ഉള്ളില്&#x200d; മറ്റെല്ലാം മറക്കുന്ന കളിയാവേശവും പിന്നെ സാര്&#x200d;വലൗകികമായ സാഹോദര്യവുമായിരുന്നു. ചാമ്പ്യന്മാരുടെ ട്രോഫികള്&#x200d; സമ്മാനിക്കുന്ന സമാപനചടങ്ങില്&#x200d;പോലും ആ മാനവികത വിളങ്ങിനിന്നു. കനത്ത മഴയെ തൃണവല്&#x200d;ഗണിച്ചുകൊണ്ടാണ് പുട്ടിനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്&#x200d; മാക്രോണും ക്രൊയേഷ്യന്&#x200d;പ്രസിഡന്&#x200d;് ഗ്രാബര്&#x200d; കെട്ടറോവിച്ചും തുറന്ന ആകാശത്ത് ഈറനണിഞ്ഞുകൊണ്ട് കളിക്കാരെ അധികാരപരിധികള്&#x200d; സ്വയംമറന്നും വാരിപ്പുണരാന്&#x200d; സമയംകണ്ടെത്തിയത്. എതിര്&#x200d;ടീമിലെ അംഗങ്ങളെപോലും ക്രൊയേഷ്യന്&#x200d; ഭരണാധികാരിയായ വനിത ആശ്ലേഷിക്കുന്നത് കണ്ടവരുടെ കണ്ണുകളെയും ഈറനണിയിച്ചിരിക്കണം. ഇതുപോലെതന്നെ മനുഷ്യത്വപരമായി, തായ്‌ലാന്&#x200d;ഡിലെ ഗുഹക്കുള്ളിലകപ്പെട്ട ഫുട്‌ബോളിന്റെ ഭാവിമുത്തുകളെ ലോകകപ്പ് ഫൈനലിലേക്ക് ക്ഷണിച്ച &#8216;ഫിഫ&#8217; അധികൃതരുടെ വിശാലമനസ്സ്. ടൂര്&#x200d;ണമെന്റ് കാലത്ത് സാമൂഹിക മാധ്യമങ്ങളുടെ ചുവരുകളില്&#x200d; വംശപരവും വര്&#x200d;ഗീയവുമായ നെറികെട്ട പതിവുതികട്ടലുകള്&#x200d; അത്രയധികമുണ്ടായില്ല എന്നതും നമ്മെ പലതും ഉണര്&#x200d;ത്തുന്നു. മലപ്പുറത്തെ ഒരു കുടുംബനാഥന്&#x200d; കളിപ്രേമികള്&#x200d; സ്ഥാപിച്ച് ഒഴിവാക്കുന്ന #ക്‌സ് ബോര്&#x200d;ഡ് തന്റെ പുരയ്ക്ക് ചോര്&#x200d;ച്ചയടക്കാന്&#x200d; തരുമോ എന്ന് ചോദിച്ചെത്തിയത് തെളിയിക്കുന്നത് മുന്&#x200d;ഗണനകള്&#x200d; നാം മറക്കുന്നുവോ എന്ന ചോദ്യം കൂടിയാണ്. ഇവിടെയാണ് കളിയുടെ പേരിലുള്ള അനാവശ്യ കാട്ടിക്കൂട്ടലുകളും ധൂര്&#x200d;ത്തും നമ്മെയെല്ലാവരെയും അലോസരപ്പെടുത്തേണ്ടത്.<br />
സമ്പന്നതയുടെയും ഒരു കാലത്തെ സാമ്രാജ്യത്വവാദികളുടെയും യൂറോപ്പ് തന്നെയാണ് ലോകത്തെ കാല്&#x200d;പന്തുകളിയുടെ കളിത്തൊട്ടിലെന്ന് ഒരു തവണകൂടി അരക്കിട്ടുറപ്പിക്കുന്നതായി ഈ ലോകകപ്പ് മേളയും. ക്വാര്&#x200d;ട്ടര്&#x200d; കടന്നെത്തിയവയെല്ലാം യൂറോപ്യന്&#x200d; ടീമുകളായിരുന്നു. കാലിന്റെയും മനസ്സിന്റെയും സമാസമമായ ചേരുവയാണ് കാല്&#x200d;പന്ത് കളിയെന്ന സാധാരണക്കാരന്റെ ഗെയിമിനെ സാര്&#x200d;വലൗകികമാക്കുന്നത്. കണ്&#x200d;ഫ്യൂഷനാണ് അതിന്റെ മുഖമുദ്രതന്നെ. ഏതുസമയവും മുന്&#x200d;വിധികള്&#x200d; കൂച്ചുവിലങ്ങണിയാം. ലാറ്റിനമേരിക്കയാണ് യൂറോപ്പ് കഴിഞ്ഞാലുള്ള ഫുട്‌ബോളിന്റെ കരുത്തും ചാരുതയും. ഡീഗോ മറഡോണയുടെ അര്&#x200d;ജന്റീനയെയും എഡ്‌സണ്&#x200d; അരാന്റസ് എന്ന പെലെയുടെ ബ്രിസീലിനെയും പോലുള്ള രാജ്യങ്ങളുടെ ജീവരക്തം തന്നെയാണ് ഫുട്‌ബോള്&#x200d;. കരീബിയന്&#x200d; രാജ്യങ്ങളിലെ പലരും ഫുട്‌ബോള്&#x200d; കളിക്കാനായി മാത്രം ജനിക്കുകയും ജീവിക്കുന്നവരുമാണെന്ന് മൈതാനത്തെ പ്രകടനം കണ്ടാല്&#x200d; തോന്നിപ്പോകും. അറബികളുടെ കൂറയായ പാദപ്പന്തിന് അവിടെ ചെലവിടുന്നത് ലക്ഷങ്ങളാണ്. ഇവിടെയാണ് ഇന്ത്യയെപോലെ 132 കോടി ജനത അധിവസിക്കുന്ന രാജ്യത്തിന്റെ ലജ്ജാകരമായ ദുരവസ്ഥ. എങ്കിലും സ്വന്തമായി ലോകകപ്പ് ടീം പോലുമില്ലാത്ത നമ്മുടെ രാജ്യത്തിന്റെ മുക്കിലുംമൂലയിലുംവരെ റഷ്യന്&#x200d; മേളയുടെ കളിയാരവം നിറഞ്ഞു. ചെളിനിറഞ്ഞപാടത്ത് ആരോ സ്‌പോണ്&#x200d;സര്&#x200d; ചെയ്തതും തുന്നിക്കൂട്ടിയതുമായ പന്തിനു പിന്നാലെ പായുന്ന മലയാളി ബാലന്മാര്&#x200d; മുതല്&#x200d; സുഡാനി സെവന്&#x200d;സ് താരങ്ങളും ആഫ്രിക്കയുടെയും തെക്കേ അമേരിക്കയുടെയും വരണ്ടമണ്ണില്&#x200d;നിന്ന് വാനോളം ഉയര്&#x200d;ന്ന കളിക്കാരും വരെ പടര്&#x200d;ത്തുന്നത് ആ ഉന്മാദമാണ്. ജീവിതത്തിന്റെ താളമായ വിനോദവും ആഹ്ലാദവും ആവേശവും വേണം, അതിരുകടക്കരുത് എന്ന് ഓര്&#x200d;മിപ്പിക്കുന്നതായിരുന്നു കൊച്ചു കേരളത്തില്&#x200d; അര്&#x200d;ജന്റീന താരം ലയണല്&#x200d;മെസ്സിയുടെ മോശം പ്രകടനംകണ്ട് നിരാശനായ ആരാധകന്&#x200d; കോട്ടയത്തെ ദിനുഅലക്‌സിന്റെ മീനച്ചിലാറ്റിലെ സ്വയംഹത്യ.<br />
കൊലകൊമ്പന്&#x200d; ടീമുകളുടെ പതനം തന്നെയാണ് ഈ ലോകകപ്പിനെയും ഒരുപരിധിവരെ വേര്&#x200d;തിരിച്ചുനിര്&#x200d;ത്തുന്നത്. ഫ്രാന്&#x200d;സ് മാത്രമാണ് അതില്&#x200d; അപവാദം. യൂറോപ്പും ആഫ്രിക്കയും ലാറ്റിനമേരിക്കയുമൊക്കെ കാല്&#x200d;പന്തുകളിയില്&#x200d; ഇന്ദ്രജാലം തീര്&#x200d;ക്കുമ്പോള്&#x200d; തന്നെയാണ് ഏഷ്യാവന്&#x200d;കരയില്&#x200d; നിന്ന് ഒരു രാജ്യവും ഫൈനലില്&#x200d;പോലും എത്തുന്നില്ല എന്ന ദു:ഖകരമായ വസ്തുത. ഒളിമ്പിക്‌സില്&#x200d; വന്&#x200d; നേട്ടങ്ങള്&#x200d; കൈവരിക്കാനായിട്ടും ചൈനക്ക് പോലും പാവങ്ങളുടെ ഈ കളിയില്&#x200d; അടുത്തെങ്ങുമെത്താനാകുന്നില്ല. ജപ്പാനും ഇറാനും സഊദി അറേബ്യയും ദക്ഷിണാഫ്രിക്കയും മാത്രമാണ് ഏഷ്യയില്&#x200d; അല്&#x200d;പം പ്രതീക്ഷ ബാക്കിവെച്ചത്. പകുതിയോളം ദരിദ്രരുള്ള ഇന്ത്യക്കും ഭാവിയില്&#x200d; വലിയ സംഭാവനകള്&#x200d; അര്&#x200d;പ്പിക്കാന്&#x200d; കഴിയണം. 1951, 62 ഏഷ്യന്&#x200d; ഗെയിംസുകളില്&#x200d; ഫുട്‌ബോളില്&#x200d; സ്വര്&#x200d;ണം നേടിയവരാണ് നാമെന്ന വസ്തുത തിരിച്ചുപിടിക്കണം. മെയ്ക്കരുത്തും സാമര്&#x200d;ത്ഥ്യവും മാത്രമല്ല ഏകാഗ്രതയും ഭാഗ്യവും കളിയുടെ ഗതി നിര്&#x200d;ണയിക്കുമെന്ന ്തെളിയിക്കുന്നതാണ് ഫുട്‌ബോള്&#x200d;. ഫൈനലില്&#x200d; പോലും ഇത് നിരവധി ആവര്&#x200d;ത്തി തെളിയിക്കപ്പെട്ടു. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യ ഫുട്‌ബോളിലും ഫലപ്രദമായി പ്രയോഗവല്&#x200d;കരിക്കപ്പെട്ടു എന്നതും മറ്റൊരു റഷ്യന്&#x200d; റെക്കോര്&#x200d;ഡാണ്. ഫൈനലില്&#x200d; സ്വന്തം കളിക്കാരന്റെ കൈ അറിഞ്ഞോ അറിയാതെയോ പന്തില്&#x200d; തട്ടിയതുമൂലം ക്രൊയേഷ്യക്ക് പെനാള്&#x200d;ട്ടി വഴങ്ങേണ്ടിവന്നത് വീഡിയോ അസിസ്റ്റഡ് റഫറി (വി.എ.ആര്&#x200d;) എന്ന ആധുനിക സാങ്കേതികവിദ്യവഴി കണ്ടുപിടിച്ച പിഴവ് മൂലമായിരുന്നു. മൈതാനത്ത് വീഴുന്ന സഹകളിക്കാരനെ കൈപിടിച്ച് ഉയര്&#x200d;ത്തുന്നവനും കളിക്കുശേഷം കെട്ടിപ്പിടിച്ച് വികാരം കൈമാറുന്നവനും വെളിപ്പെടുത്തുന്നതും സഹജീവനത്തിന്റെയും സാഹോദര്യത്തിന്റെയും ഉദ്‌ഘോഷമാണ്. അതുതന്നെയാണ് കാല്&#x200d;പന്തിന്റെ കാവ്യഭംഗിയും. ടീമുകളുടെ എണ്ണം വര്&#x200d;ധിപ്പപ്പിക്കുന്ന 2022ലെ ഖത്തര്&#x200d; ലോക മേളയിലും ഇതിലുമപ്പുറമുള്ള വിശ്വമാനവികത കളിയാടട്ടെ എന്ന് പ്രാര്&#x200d;ത്ഥിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-on-footbal-against-racism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്&#x200d;</title>
		<link>https://www.chandrikadaily.com/news-england-sweden-world-cup-quarter-final.html</link>
					<comments>https://www.chandrikadaily.com/news-england-sweden-world-cup-quarter-final.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 07 Jul 2018 14:53:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93539</guid>

					<description><![CDATA[കമാല്&#x200d; വരദൂര്&#x200d; മോസ്‌കോ: മുന്&#x200d; ലോക ചാമ്പ്യന്&#x200d;മാരായ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകള്&#x200d;ക്ക് സ്വീഡനെ തോല്&#x200d;പിച്ച് ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്&#x200d; പ്രവേശിച്ചു. 1990ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്&#x200d; എത്തുന്നത്. ഇരു പകുതികളിലായാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്&#x200d; പിറന്നത്. ആദ്യ പകുതിയുടെ 30-ാം മിനിറ്റില്&#x200d; ഹാരി മഗ്യൂറാണ് ആദ്യ ഗോള്&#x200d; നേടിയത്. ആഷ്‌ലി യങ് എടുത്ത കോര്&#x200d;ണര്&#x200d; കിക്ക് ഹെഡ് ചെയ്ത് സ്വീഡിഷ് വലയിലേക്ക് മഗ്യൂര്&#x200d; കുത്തിയിടുകയായിരുന്നു. 51-ാം മിനിറ്റില്&#x200d; ഡെലെ അല്ലിയാണ് രണ്ടാം ഗോള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കമാല്&#x200d; വരദൂര്&#x200d;</strong><br />
മോസ്‌കോ: മുന്&#x200d; ലോക ചാമ്പ്യന്&#x200d;മാരായ ഇംഗ്ലണ്ട് എതിരില്ലാത്ത രണ്ട് ഗോളുകള്&#x200d;ക്ക് സ്വീഡനെ തോല്&#x200d;പിച്ച് ലോകകപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്&#x200d; പ്രവേശിച്ചു. 1990ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്&#x200d; എത്തുന്നത്. ഇരു പകുതികളിലായാണ് ഇംഗ്ലണ്ടിന്റെ ഗോളുകള്&#x200d; പിറന്നത്. ആദ്യ പകുതിയുടെ 30-ാം മിനിറ്റില്&#x200d; ഹാരി മഗ്യൂറാണ് ആദ്യ ഗോള്&#x200d; നേടിയത്. ആഷ്‌ലി യങ് എടുത്ത കോര്&#x200d;ണര്&#x200d; കിക്ക് ഹെഡ് ചെയ്ത് സ്വീഡിഷ് വലയിലേക്ക് മഗ്യൂര്&#x200d; കുത്തിയിടുകയായിരുന്നു.<br />
51-ാം മിനിറ്റില്&#x200d; ഡെലെ അല്ലിയാണ് രണ്ടാം ഗോള്&#x200d; നേടിയത്. ബോക്‌സിന് പുറത്ത് വെച്ച് ലിങ്ഗാര്&#x200d;ഡ് നല്&#x200d;കിയ ക്രോസ് അല്ലി ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി ലോകകപ്പില്&#x200d; ഗോള്&#x200d; സ്‌കോര്&#x200d; ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് 22 കാരനായ അല്ലി.<br />
1998ല്&#x200d; റൊമാനിയക്കെതിരെ 18-ാം വയസില്&#x200d; ഗോള്&#x200d; നേടിയ മൈക്കല്&#x200d; ഓവന്റെ പേരിലാണ് ഈ റെക്കോഡ്. രണ്ട് ഗോള്&#x200d; വഴങ്ങിയതോടെയാണ് സ്വീഡന്&#x200d; അല്&#x200d;പമൊന്ന് ഉണര്&#x200d;ന്നത്. 62-ാം മിനിറ്റില്&#x200d; വിക്ടര്&#x200d; ക്ലാസന്&#x200d; തൊടുത്ത ബുള്ളറ്റ് ഷോട്ട് ഏറെ പണിപെട്ടാണ് ഇംഗ്ലീഷ് ഗോള്&#x200d; കീപ്പര്&#x200d; പിക്ക് ഫോണ്ട് കുത്തിയകറ്റിയത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en"><a href="https://twitter.com/hashtag/ENG?src=hash&amp;ref_src=twsrc%5Etfw">#ENG</a> GOAL! <a href="https://twitter.com/HarryMaguire93?ref_src=twsrc%5Etfw">@HarryMaguire93</a> with the header to give <a href="https://twitter.com/England?ref_src=twsrc%5Etfw">@England</a> the lead! <a href="https://twitter.com/hashtag/SWEENG?src=hash&amp;ref_src=twsrc%5Etfw">#SWEENG</a> 0-1 <a href="https://t.co/h9nbh1Dgb5">pic.twitter.com/h9nbh1Dgb5</a></p>
<p>— FIFA World Cup <img src="https://s.w.org/images/core/emoji/13.1.0/72x72/1f3c6.png" alt="🏆" class="wp-smiley" style="height: 1em; max-height: 1em;" /> (@FIFAWorldCup) <a href="https://twitter.com/FIFAWorldCup/status/1015604037297803264?ref_src=twsrc%5Etfw">July 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">We think he enjoyed it, too! <img src="https://s.w.org/images/core/emoji/13.1.0/72x72/1f603.png" alt="😃" class="wp-smiley" style="height: 1em; max-height: 1em;" /><a href="https://twitter.com/hashtag/SWEENG?src=hash&amp;ref_src=twsrc%5Etfw">#SWEENG</a> 0-1 <a href="https://t.co/YaGjwE9HLT">pic.twitter.com/YaGjwE9HLT</a></p>
<p>— FIFA World Cup <img src="https://s.w.org/images/core/emoji/13.1.0/72x72/1f3c6.png" alt="🏆" class="wp-smiley" style="height: 1em; max-height: 1em;" /> (@FIFAWorldCup) <a href="https://twitter.com/FIFAWorldCup/status/1015605873039826944?ref_src=twsrc%5Etfw">July 7, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-england-sweden-world-cup-quarter-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പില്&#x200d; ബ്രസീലിന് മാത്രം അവകാശപ്പെട്ട അഞ്ച് റെക്കോര്&#x200d;ഡുകള്&#x200d;</title>
		<link>https://www.chandrikadaily.com/fifa-world-cup-2018-5-fifa-world-cup-records-held-by-brazil.html</link>
					<comments>https://www.chandrikadaily.com/fifa-world-cup-2018-5-fifa-world-cup-records-held-by-brazil.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 05 Jul 2018 06:30:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[brazil]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93180</guid>

					<description><![CDATA[മോസ്‌കോ: ഫുട്‌ബോളില്&#x200d; പകരം വെക്കാനില്ലാത്ത രാജാക്കന്&#x200d;മാരാണ് ബ്രസീല്&#x200d;. മറ്റു ടീമുകളുടെ ആരാധകര്&#x200d; പലപ്പോഴും ബ്രസീല്&#x200d; ആരാധകരെ പലതും പറഞ്ഞ് കളിയാക്കാറുണ്ടെങ്കിലും ലോകകപ്പ് ഫുട്‌ബോള്&#x200d; ചരിത്രം പരിശോധിക്കുമ്പോള്&#x200d; കണക്കുകള്&#x200d; പറയുന്നത് മറ്റുള്ളവരെല്ലാം ബ്രസീലിനെക്കാള്&#x200d; ബഹുദൂരം പിന്നിലാണെന്നാണ്. ലോകകപ്പില്&#x200d; അഞ്ച് റെക്കോര്&#x200d;ഡുകള്&#x200d; ബ്രസീലുകാര്&#x200d;ക്ക് മാത്രം അവകാശപ്പെട്ടതാണ്. റഷ്യയില്&#x200d; നടക്കുന്നത് 21-ാം ലോകകപ്പ് ആണ്. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും പന്ത് തട്ടിയ ഒരേയൊരു ടീം മാത്രമേയുള്ളൂ അത് ബ്രസീലാണ്. മുന്&#x200d; ലോക ചാമ്പ്യന്&#x200d;മാരായ ജര്&#x200d;മനിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 2002-ല്&#x200d; ലോക [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: ഫുട്‌ബോളില്&#x200d; പകരം വെക്കാനില്ലാത്ത രാജാക്കന്&#x200d;മാരാണ് ബ്രസീല്&#x200d;. മറ്റു ടീമുകളുടെ ആരാധകര്&#x200d; പലപ്പോഴും ബ്രസീല്&#x200d; ആരാധകരെ പലതും പറഞ്ഞ് കളിയാക്കാറുണ്ടെങ്കിലും ലോകകപ്പ് ഫുട്‌ബോള്&#x200d; ചരിത്രം പരിശോധിക്കുമ്പോള്&#x200d; കണക്കുകള്&#x200d; പറയുന്നത് മറ്റുള്ളവരെല്ലാം ബ്രസീലിനെക്കാള്&#x200d; ബഹുദൂരം പിന്നിലാണെന്നാണ്.</p>
<p>ലോകകപ്പില്&#x200d; അഞ്ച് റെക്കോര്&#x200d;ഡുകള്&#x200d; ബ്രസീലുകാര്&#x200d;ക്ക് മാത്രം അവകാശപ്പെട്ടതാണ്. റഷ്യയില്&#x200d; നടക്കുന്നത് 21-ാം ലോകകപ്പ് ആണ്. ഇതുവരെ നടന്ന എല്ലാ ലോകകപ്പിലും പന്ത് തട്ടിയ ഒരേയൊരു ടീം മാത്രമേയുള്ളൂ അത് ബ്രസീലാണ്. മുന്&#x200d; ലോക ചാമ്പ്യന്&#x200d;മാരായ ജര്&#x200d;മനിയാണ് രണ്ടാം സ്ഥാനത്തുള്ളത്.</p>
<p>2002-ല്&#x200d; ലോക കിരീടം ചൂടിയ ബ്രസീല്&#x200d; ടീം ഫുട്‌ബോള്&#x200d; ചരിത്രത്തിലെ തന്നെ ഒരു സ്വപ്‌ന സംഘമായിരുന്നു. റൊണാള്&#x200d;ഡോ, റിവാള്&#x200d;ഡോ, റൊണാള്&#x200d;ഡീഞ്ഞ്യോ, റോബര്&#x200d;ട്ടോ കാര്&#x200d;ലോസ്, കഫു തുടങ്ങിയ ലോക ഫുട്‌ബോളിലെ അതികായകന്&#x200d;മാര്&#x200d; ഒരുമിച്ച പന്ത് തട്ടിയ ആ ടൂര്&#x200d;ണമെന്റില്&#x200d; തുടര്&#x200d;ച്ചയായി ഏഴ് മത്സരങ്ങള്&#x200d; ജയിച്ചാണ് ബ്രസീല്&#x200d; കിരീടം ചൂടിയത്. ഒരു ടൂര്&#x200d;ണമെന്റിലെ ഏറ്റവും വലിയ വിജയ പരമ്പരയാണിത്. 2006 ലോകകപ്പില്&#x200d; ആദ്യ നാല് മത്സരങ്ങള്&#x200d; കൂടി ജയിച്ച ബ്രസീല്&#x200d; ലോകകപ്പില്&#x200d; 11 തുടര്&#x200d; വിജയങ്ങള്&#x200d; സ്വന്തമാക്കുന്ന ഒരേയൊരു ടീമുമായി.</p>
<p>ലോകകപ്പില്&#x200d; ഏറ്റവും കൂടുതല്&#x200d; ഗോളടിച്ച ടീമും ബ്രസീലാണ്. 228 ഗോളുകളാണ് ബ്രസീല്&#x200d; നേടിയത്. 226 ഗോളുകള്&#x200d; നേടിയ ജര്&#x200d;മനിയാണ് തൊട്ടുപിന്നിലുള്ളത്.</p>
<p>ഗോളുകള്&#x200d; മാത്രമല്ല ലോകകപ്പില്&#x200d; ഏറ്റവുമധികം വിജയങ്ങളും ബ്രസീലിന്റെ പേരിലാണ്. 73 വിജയങ്ങള്&#x200d;. രണ്ടാം സ്ഥാനത്തുള്ള ജര്&#x200d;മനിയേക്കാള്&#x200d; ആറെണ്ണം കൂടുതല്&#x200d;. ലോകകപ്പില്&#x200d; ഇതുവരെ 73 വിജയങ്ങളും 18 സമനിലകളും 17 തോല്&#x200d;വികളുമാണ് ബ്രസീലിന്റെ പേരിലുള്ളത്.</p>
<p>എല്ലാത്തിനുമപ്പുറം ലോകകപ്പില്&#x200d; ഏറ്റവുമധികം തവണ കപ്പുയര്&#x200d;ത്തിയ ടീമെന്ന റെക്കോര്&#x200d;ഡും ബ്രസീലിന്റെ പേരില്&#x200d; തന്നെ. അഞ്ചു തവണയാണ് ലോകകപ്പില്&#x200d; ബ്രസീല്&#x200d; മുത്തമിട്ടത്. 1958, 1962, 1970, 1994, 2002 വര്&#x200d;ഷങ്ങളിലായിരുന്നു ബ്രസീലിന്റെ ലോകകപ്പ് വിജയങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifa-world-cup-2018-5-fifa-world-cup-records-held-by-brazil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷൂട്ടൗട്ടില്&#x200d; കൊളംബിയയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്&#x200d;ട്ടറില്&#x200d;</title>
		<link>https://www.chandrikadaily.com/defeat-colambia-england-enter-to-world-cup-quarter.html</link>
					<comments>https://www.chandrikadaily.com/defeat-colambia-england-enter-to-world-cup-quarter.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 04 Jul 2018 05:15:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93032</guid>

					<description><![CDATA[മോസ്‌കോ: ലാറ്റിനമേരിക്കന്&#x200d; ശക്തികളായ കൊളംബിയയെ പെനാല്&#x200d;റ്റി ഷൂട്ടൗട്ടില്&#x200d; വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്&#x200d;ട്ടറില്&#x200d; പ്രവേശിച്ചു. ഷൂട്ടൗട്ടില്&#x200d; മൂന്നിനെതിരെ നാല് ഗോളുകള്&#x200d;ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്&#x200d; വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കൊളംബിയക്ക് വേണ്ടി ഫാല്&#x200d;ക്കാവോ, ക്വാഡ്രാഡോ, മുറിയാല്&#x200d; എന്നിവര്&#x200d; ലക്ഷ്യം കണ്ടപ്പോള്&#x200d; ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങി. കാര്&#x200d;ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോര്&#x200d;ദാന്&#x200d; പിക്ക്‌ഫോര്&#x200d;ഡ് [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: ലാറ്റിനമേരിക്കന്&#x200d; ശക്തികളായ കൊളംബിയയെ പെനാല്&#x200d;റ്റി ഷൂട്ടൗട്ടില്&#x200d; വീഴ്ത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്&#x200d;ട്ടറില്&#x200d; പ്രവേശിച്ചു. ഷൂട്ടൗട്ടില്&#x200d; മൂന്നിനെതിരെ നാല് ഗോളുകള്&#x200d;ക്കായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്&#x200d; വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.</p>
<p>കൊളംബിയക്ക് വേണ്ടി ഫാല്&#x200d;ക്കാവോ, ക്വാഡ്രാഡോ, മുറിയാല്&#x200d; എന്നിവര്&#x200d; ലക്ഷ്യം കണ്ടപ്പോള്&#x200d; ഉറിബേയുടെ ഷോട്ട് ക്രോസ് ബാറിനിടിച്ച് മടങ്ങി. കാര്&#x200d;ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോളി ജോര്&#x200d;ദാന്&#x200d; പിക്ക്‌ഫോര്&#x200d;ഡ് തടയുകയും ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ഹാരി കെയ്ന്&#x200d;, റാഷ്‌ഫോര്&#x200d;ഡ്, ട്രിപ്പിയര്&#x200d;, ഡീര്&#x200d; എന്നിവര്&#x200d; ലക്ഷ്യം കണ്ടപ്പോള്&#x200d; ഹെന്&#x200d;ഡേഴ്‌സന്റെ കിക്ക് കൊളംബിയന്&#x200d; ഗോളി ഓസ്പിന തടഞ്ഞിട്ടു.</p>
<p>57-ാം മിനിറ്റില്&#x200d; പെനാല്&#x200d;റ്റിയിലൂടെ ക്യാപ്റ്റന്&#x200d; ഹാരി കെയ്ന്&#x200d; ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. കെയ്‌നിനെ ബോക്‌സില്&#x200d; വെച്ച് കാര്&#x200d;ലോസ് സാഞ്ചസ് വീഴ്ത്തിയതിനാണ് റഫറി പെനാല്&#x200d;റ്റി വിധിച്ചത്. ഇഞ്ചുറി ടൈമില്&#x200d; യെറി മിനയിലൂടെ കൊളംബിയ ഗോള്&#x200d; മടക്കി. 93-ാം മിനിറ്റില്&#x200d; കോര്&#x200d;ണര്&#x200d; കിക്കില്&#x200d; നിന്ന് വന്ന പന്ത് ബാഴ്‌സലോണ ഡിഫന്&#x200d;ഡര്&#x200d; പോസ്റ്റിലേക്ക് ഉയര്&#x200d;ന്നു ചാടി കുത്തിയിടുകയായിരുന്നു.</p>
<p>ക്വാര്&#x200d;ട്ടറില്&#x200d; സ്വീഡനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്&#x200d;. സ്വിറ്റ്‌സര്&#x200d;ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്&#x200d;പിച്ചാണ് സ്വീഡന്&#x200d; ക്വാര്&#x200d;ട്ടറില്&#x200d; പ്രവേശിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/defeat-colambia-england-enter-to-world-cup-quarter.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വിസ്സുകാർ തുലച്ചു കളഞ്ഞ വലിയ അവസരം</title>
		<link>https://www.chandrikadaily.com/match-review-on-switzerland-vs-sweden-pre-quarter-match.html</link>
					<comments>https://www.chandrikadaily.com/match-review-on-switzerland-vs-sweden-pre-quarter-match.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 03 Jul 2018 17:23:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93004</guid>

					<description><![CDATA[സ്വീഡന്&#x200d; 1 &#8211; സ്വിറ്റ്‌സര്&#x200d;ലാന്റ് 0 #SWESUI #WCReviewShafi &#8216;ഇതിനെപ്പറ്റിയൊക്കെ എന്തുപറയാന്&#x200d;?&#8217; എന്നു തോന്നിക്കുന്ന മത്സരങ്ങള്&#x200d; അധികമുണ്ടായിട്ടില്ല എന്നതാണ് റഷ്യ 2018 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എനിക്കു തോന്നിയിട്ടുള്ളത്. ഫുട്‌ബോള്&#x200d; എന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിച്ച ബെല്&#x200d;ജിയം &#8211; ജപ്പാന്&#x200d; മത്സരത്തിനു പിന്നാലെ അത്തരമൊരു വിരസ മത്സരം കാണേണ്ടി വന്നു എന്നത് കഷ്ടമാണ്. താരപ്പൊലിമയുടെ ഭാരമില്ലാത്ത രണ്ട് യൂറോപ്യന്&#x200d; ടീമുകള്&#x200d; തമ്മില്&#x200d; ഏറ്റുമുട്ടുമ്പോള്&#x200d; കളി ആകര്&#x200d;ഷകമാവില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഷഖീരിയുടെയും ഗ്രാനിത് ഷാക്കയുടെയുമൊക്കെ സ്വിറ്റ്‌സര്&#x200d;ലാന്റ് ജയിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<div class="p_vuyb1c2zt j_vuyb161cy clearfix">
<div class="clearfix q_vuyb1c3zw">
<div class="clearfix _42ef">
<div class="c_vuyb1c3zr">
<div>
<div class="_6a _5u5j">
<div class="_6a _5u5j _6b">
<div id="feed_subtitle_1122501385;10212197384106122;;9" class="_5pcp _5lel _2jyu _232_"><strong>സ്വീഡന്&#x200d; 1 &#8211; സ്വിറ്റ്‌സര്&#x200d;ലാന്റ് 0</strong></div>
</div>
</div>
</div>
</div>
</div>
</div>
</div>
<div class="_5pbx userContent _3576" data-ft="{&quot;tn&quot;:&quot;K&quot;}">
<p><a class="_58cn" href="https://www.facebook.com/hashtag/swesui?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">SWESUI</span></span></a></p>
<p><a class="_58cn" href="https://www.facebook.com/hashtag/wcreviewshafi?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">WCReviewShafi</span></span></a></p>
<p>&#8216;ഇതിനെപ്പറ്റിയൊക്കെ എന്തുപറയാന്&#x200d;?&#8217; എന്നു തോന്നിക്കുന്ന മത്സരങ്ങള്&#x200d; അധികമുണ്ടായിട്ടില്ല എന്നതാണ് റഷ്യ 2018 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളിലൊന്നായി എനിക്കു തോന്നിയിട്ടുള്ളത്. ഫുട്‌ബോള്&#x200d; എന്ന വികാരത്തെ അതിന്റെ പരകോടിയിലെത്തിച്ച ബെല്&#x200d;ജിയം &#8211; ജപ്പാന്&#x200d; മത്സരത്തിനു പിന്നാലെ അത്തരമൊരു വിരസ മത്സരം കാണേണ്ടി വന്നു എന്നത് കഷ്ടമാണ്. താരപ്പൊലിമയുടെ ഭാരമില്ലാത്ത രണ്ട് യൂറോപ്യന്&#x200d; ടീമുകള്&#x200d; തമ്മില്&#x200d; ഏറ്റുമുട്ടുമ്പോള്&#x200d; കളി ആകര്&#x200d;ഷകമാവില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ഷഖീരിയുടെയും ഗ്രാനിത് ഷാക്കയുടെയുമൊക്കെ സ്വിറ്റ്‌സര്&#x200d;ലാന്റ് ജയിച്ചു കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനവര്&#x200d;ക്ക് അര്&#x200d;ഹതയുമുണ്ടായിരുന്നു. പക്ഷേ, എങ്ങനെയോ അടിച്ച ഒരു ഗോളില്&#x200d; ജയിച്ച് സ്വീഡന്&#x200d; അവസാന എട്ടിലേക്ക് ടിക്കറ്റ് നേടി. സമീപകാലത്തെ ഏറ്റവും മികച്ച ടീമുമായി വന്നിട്ടും ക്വാര്&#x200d;ട്ടറില്&#x200d; കയറാതെ സ്വിസ്സുകാര്&#x200d; മടങ്ങുകയും ചെയ്തു.</p>
<p>മൈതാനമധ്യത്തില്&#x200d; കളി മെനയ്തും ആസൂത്രിത നീക്കങ്ങളിലൂടെ ബോക്‌സില്&#x200d; കയറിയും കുറ്റമറ്റ രീതിയില്&#x200d; ഫിനിഷ് ചെയ്തും കൊണ്ടുള്ള പന്തുകളിക്ക് ഉന്നത ശേഷിയുള്ള കളിക്കാരും അതിനനുസരിച്ചുള്ള കേളീശൈലിയും വേണം. ഇന്നത്തെ കളിയില്&#x200d; ഇരുടീമുകള്&#x200d;ക്കും അസാധാരണ മികവുള്ള താരങ്ങളോ ശൈലീകാരന്മാരായ കോച്ചുമാരോ ഇല്ലായിരുന്നു. കളിക്കു മുമ്പ് വ്യക്തമായ മുന്&#x200d;തൂക്കമുണ്ടായിരുന്നെങ്കിലും കിട്ടിയ അവസരങ്ങള്&#x200d; തുലച്ചു കളഞ്ഞ് സ്വിറ്റ്‌സര്&#x200d;ലാന്റ് സ്വന്തം ശവക്കുഴി തോണ്ടി. ഉയരക്കാരായ മുന്നേറ്റക്കാര്&#x200d;ക്ക് വായുവിലൂടെ പന്തെത്തിച്ചു നല്&#x200d;കിയ സ്വീഡനാകട്ടെ, നിരന്തരമായ ശ്രമങ്ങള്&#x200d;ക്കൊടുവില്&#x200d; പന്ത് വലയിലാക്കി, ആ ലീഡ് സംരക്ഷിക്കാന്&#x200d; ആവശ്യമായതെല്ലാം ചെയ്യുകയും ചെയ്തു.</p>
<p>ഗൂഢതന്ത്രങ്ങളൊന്നുമില്ലാതെയുള്ള ഓപണ്&#x200d; ഗെയിമുകളില്&#x200d;, മത്സരത്തിന്റെ വിധി നിര്&#x200d;ണയിക്കപ്പെടാന്&#x200d; ഒരൊറ്റ ഗോള്&#x200d; ധാരാളമാണ്. തമ്മില്&#x200d; ഭേദപ്പെട്ട ടീമുകള്&#x200d;ക്ക് തുടക്കം മുതലേ മത്സരം കൈവശപ്പെടുത്തിയില്ലെങ്കില്&#x200d; എങ്ങനെയെങ്കിലും ഒരു ഗോളടിച്ച് എതിരാളി ഭാഗ്യം തങ്ങളുടേതാക്കും. കട്ടപ്പാടങ്ങളിലെ സെവന്&#x200d;സ് മുതല്&#x200d; ലോകകപ്പ് വേദി വരെ അതില്&#x200d; കാര്യമായ മാറ്റമില്ല. ഗോളടിക്കുകയും അത് സംരക്ഷിക്കാന്&#x200d; പിന്നില്&#x200d; കോട്ടകെട്ടുകയും ചെയ്യുന്ന ശൈലിയും ഫുട്‌ബോളിന്റെ ഭാഗമാകയാല്&#x200d; അതിനെ കുറ്റംപറയാനുമില്ല. നിരന്തരമായ ആക്രമണങ്ങളിലൂടെ ആ കോട്ട ഭേദിച്ച് സമനില കണ്ടെത്തുകയും മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയുമാണ് പിന്നെ എതിര്&#x200d;ടീമിന് ചെയ്യാനുണ്ടായിരുന്നത്. ഷര്&#x200d;ദാന്&#x200d; ഷഖീരി ഡീപ്പില്&#x200d; നിന്നും റോഡ്രിഗസ് ഇടതുഭാഗത്തു നിന്നുമൊക്കെ തൊടുക്കുന്ന ക്രോസുകള്&#x200d; ബോക്‌സില്&#x200d; അപകടകരമായ രീതിയില്&#x200d; താണിറങ്ങിയെങ്കിലും അവയില്&#x200d; തലവെക്കാന്&#x200d; പാകത്തിലുള്ള ക്വാളിറ്റി സ്‌ട്രൈക്കര്&#x200d;മാര്&#x200d; ഇല്ലാതിരുന്നതാണ് സ്വിറ്റ്‌സര്&#x200d;ലാന്റിന് തിരിച്ചടിയായത്. അര്&#x200d;ധാവസരങ്ങളില്&#x200d; അവര്&#x200d; ഷോട്ടുതിര്&#x200d;ക്കാന്&#x200d; മുതിര്&#x200d;ന്നപ്പോഴൊക്കെ ശരീരം കൊണ്ട് നിരപ്പലകയിട്ട് സ്വീഡന്&#x200d;കാര്&#x200d; അത് വിഫലമാക്കുകയും ചെയ്തു.</p>
<p>സ്വിറ്റ്‌സര്&#x200d;ലാന്റിന് അനായാസം തോല്&#x200d;പ്പിക്കാമായിരുന്ന ടീമായിരുന്നു സ്വീഡന്&#x200d;. ഗോളൊഴികെ എല്ലാ മേഖലയിലും അവര്&#x200d; മുന്&#x200d;തൂക്കം പുലര്&#x200d;ത്തുകയും ചെയ്തു. 1954-നു ശേഷം ആദ്യമായി ക്വാര്&#x200d;ട്ടറിലെത്താനുള്ള സുവര്&#x200d;ണാവസരം പാഴാക്കിയെന്ന കുറ്റബോധത്തില്&#x200d; അവര്&#x200d;ക്ക് റഷ്യയില്&#x200d; നിന്നു മടങ്ങാം. അതേസമയം, 1958-നു ശേഷം ഇതാദ്യമായി തുടര്&#x200d;ച്ചയായി രണ്ട് ലോകകപ്പ് മത്സരങ്ങള്&#x200d; ജയിക്കാന്&#x200d; കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തില്&#x200d; സ്വീഡന് ക്വാര്&#x200d;ട്ടര്&#x200d; ഫൈനലിനൊരുങ്ങാം. അവിടെ എതിരാളികള്&#x200d; ഇംഗ്ലണ്ടോ കൊളംബിയയോ, ആരായിരുന്നാലും മുന്നോട്ടുള്ള ഗമിക്കണമെങ്കില്&#x200d; ഇന്നത്തെ കളി കളിച്ചാല്&#x200d; മതിയാവില്ല. വേറൊരു രീതിയില്&#x200d;, പ്രീക്വാര്&#x200d;ട്ടര്&#x200d; ജയിച്ചാല്&#x200d; സെമിബെര്&#x200d;ത്ത് എന്ന സാധ്യതയിലേക്കാണ് ഇംഗ്ലണ്ടും കൊളംബിയയും ബൂട്ടുകെട്ടുന്നത് എന്നും പറയാം.</p>
</div>
<div class="_3x-2" data-ft="{&quot;tn&quot;:&quot;H&quot;}">
<div data-ft="{&quot;tn&quot;:&quot;H&quot;}">
<div class="mtm">
<div>
<div class="_5cq3 _1ktf" data-ft="{&quot;tn&quot;:&quot;E&quot;}"></div>
</div>
</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/match-review-on-switzerland-vs-sweden-pre-quarter-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്&#x200d;ലണ്ടിനെ തോല്&#x200d;പിച്ച് സ്വീഡന്&#x200d; ക്വാര്&#x200d;ട്ടറില്&#x200d;</title>
		<link>https://www.chandrikadaily.com/sweden-enter-to-world-cup-quarter-final.html</link>
					<comments>https://www.chandrikadaily.com/sweden-enter-to-world-cup-quarter-final.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 03 Jul 2018 16:00:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=93000</guid>

					<description><![CDATA[സെയ്ന്റ്പീറ്റേഴ്‌സ്ബര്&#x200d;ഗ്: എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്&#x200d;ലണ്ടിനെ തോല്&#x200d;പ്പിച്ച് സ്വീഡന്&#x200d; ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; പ്രവേശിച്ചു. 66-ാം മിനിറ്റില്&#x200d; ഫോഴ്‌സ്ബര്&#x200d;ഗാണ് സ്വീഡനായി ഗോള്&#x200d; നേടിയത്. ബോക്‌സിന് പുറത്ത് നിന്ന് ഫോഴ്‌സ്ബര്&#x200d;ഗ് തൊടുത്ത ഷോട്ട് സ്വിസ് താരം മാനുവല്&#x200d; അകാന്&#x200d;ജിയുടെ കാലില്&#x200d; തട്ടി ഡിഫ്‌ളക്ട് ചെയ്ത് വലയില്&#x200d; കയറുകയായിരുന്നു. പൊസിഷനില്&#x200d; നിന്നിരുന്ന ഗോളി യാന്&#x200d; സൊമറിനെ ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു അകാന്&#x200d;ജിയുടെ ഇടപെടല്&#x200d;. ഇതോടെ പന്ത് ഗോളിയുടെ തലക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു. 24 വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് സ്വീഡന്&#x200d; ലോകകപ്പ് ക്വാര്&#x200d;ട്ടറില്&#x200d; പ്രവേശിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>സെയ്ന്റ്പീറ്റേഴ്‌സ്ബര്&#x200d;ഗ്: എതിരില്ലാത്ത ഒരു ഗോളിന് സ്വിറ്റ്‌സര്&#x200d;ലണ്ടിനെ തോല്&#x200d;പ്പിച്ച് സ്വീഡന്&#x200d; ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; പ്രവേശിച്ചു. 66-ാം മിനിറ്റില്&#x200d; ഫോഴ്‌സ്ബര്&#x200d;ഗാണ് സ്വീഡനായി ഗോള്&#x200d; നേടിയത്.</p>
<p>ബോക്‌സിന് പുറത്ത് നിന്ന് ഫോഴ്‌സ്ബര്&#x200d;ഗ് തൊടുത്ത ഷോട്ട് സ്വിസ് താരം മാനുവല്&#x200d; അകാന്&#x200d;ജിയുടെ കാലില്&#x200d; തട്ടി ഡിഫ്‌ളക്ട് ചെയ്ത് വലയില്&#x200d; കയറുകയായിരുന്നു. പൊസിഷനില്&#x200d; നിന്നിരുന്ന ഗോളി യാന്&#x200d; സൊമറിനെ ആശയക്കുഴപ്പത്തിലാക്കുന്നതായിരുന്നു അകാന്&#x200d;ജിയുടെ ഇടപെടല്&#x200d;. ഇതോടെ പന്ത് ഗോളിയുടെ തലക്ക് മുകളിലൂടെ വലയിലെത്തുകയായിരുന്നു. 24 വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷമാണ് സ്വീഡന്&#x200d; ലോകകപ്പ് ക്വാര്&#x200d;ട്ടറില്&#x200d; പ്രവേശിക്കുന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Of course the first score in this <a href="https://twitter.com/hashtag/SWESUI?src=hash&amp;ref_src=twsrc%5Etfw">#SWESUI</a> borefest is an own goal. At least Forsberg made something happen for <a href="https://twitter.com/hashtag/SWE?src=hash&amp;ref_src=twsrc%5Etfw">#SWE</a>. The most interesting thing about this <a href="https://twitter.com/hashtag/WorldCup?src=hash&amp;ref_src=twsrc%5Etfw">#WorldCup</a> match so far is the <a href="https://twitter.com/hashtag/McDelivery?src=hash&amp;ref_src=twsrc%5Etfw">#McDelivery</a> banner. What if you just want a McFlurry? <a href="https://t.co/aHVRNToG6p">pic.twitter.com/aHVRNToG6p</a></p>
<p>— Jagdip Dhillon (@JagdipDhillonRE) <a href="https://twitter.com/JagdipDhillonRE/status/1014169568653144064?ref_src=twsrc%5Etfw">July 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sweden-enter-to-world-cup-quarter-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോകകപ്പ് പ്രീ ക്വാര്&#x200d;ട്ടര്&#x200d;: മെസ്സിയെ കുറിച്ച് ഫ്രഞ്ച് താരം പോഗ്‌ബെയുടെ വെളിപ്പെടുത്തല്&#x200d;</title>
		<link>https://www.chandrikadaily.com/paul-pogbas-words-of-praisal-for-messi.html</link>
					<comments>https://www.chandrikadaily.com/paul-pogbas-words-of-praisal-for-messi.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 03 Jul 2018 14:23:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92996</guid>

					<description><![CDATA[മോസ്‌കോ: അര്&#x200d;ജന്റീന സൂപ്പര്&#x200d; താരം ലയണല്&#x200d; മെസ്സിയെ കുറിച്ച് ഫ്രഞ്ച് താരം പോള്&#x200d; പോഗ്‌ബെയുടെ വെളിപ്പെടുത്തല്&#x200d; ചര്&#x200d;ച്ചയാകുന്നു. പ്രീ ക്വാര്&#x200d;ട്ടര്&#x200d; മത്സരത്തിന് ശേഷം ഫ്രാന്&#x200d;സിനോട് തോറ്റ് നിരാശനായി മടങ്ങുന്ന മെസ്സിയെ പോഗ്‌ബെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്&#x200d; ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടിവൈസ് സ്‌പോര്&#x200d;ട്‌സിന് നല്&#x200d;കിയ അഭിമുഖത്തിലാണ് പോഗ്‌ബെ മെസ്സിയെ കുറിച്ച് പറയുന്നത്. &#8216;കഴിഞ്ഞ് 10 വര്&#x200d;ഷത്തെ ലോകത്തെ മികച്ച ഫുട്‌ബോളര്&#x200d;മാരിലൊരാളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്&#x200d; ഞാന്&#x200d; അദ്ദേഹത്തെ പഠിക്കുകയും കൂടുതല്&#x200d; കളി കാണുകയും ചെയ്തു. ഫുട്‌ബോളിനെ പ്രണയിക്കാന്&#x200d; അദ്ദേഹമെന്നെ പഠിപ്പിച്ചു. എപ്പോഴും [&#8230;]]]></description>
										<content:encoded><![CDATA[<p>മോസ്‌കോ: അര്&#x200d;ജന്റീന സൂപ്പര്&#x200d; താരം ലയണല്&#x200d; മെസ്സിയെ കുറിച്ച് ഫ്രഞ്ച് താരം പോള്&#x200d; പോഗ്‌ബെയുടെ വെളിപ്പെടുത്തല്&#x200d; ചര്&#x200d;ച്ചയാകുന്നു. പ്രീ ക്വാര്&#x200d;ട്ടര്&#x200d; മത്സരത്തിന് ശേഷം ഫ്രാന്&#x200d;സിനോട് തോറ്റ് നിരാശനായി മടങ്ങുന്ന മെസ്സിയെ പോഗ്‌ബെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങള്&#x200d; ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.</p>
<p>ടിവൈസ് സ്‌പോര്&#x200d;ട്‌സിന് നല്&#x200d;കിയ അഭിമുഖത്തിലാണ് പോഗ്‌ബെ മെസ്സിയെ കുറിച്ച് പറയുന്നത്. &#8216;കഴിഞ്ഞ് 10 വര്&#x200d;ഷത്തെ ലോകത്തെ മികച്ച ഫുട്‌ബോളര്&#x200d;മാരിലൊരാളുമായി ഏറ്റുമുട്ടേണ്ടി വരുമ്പോള്&#x200d; ഞാന്&#x200d; അദ്ദേഹത്തെ പഠിക്കുകയും കൂടുതല്&#x200d; കളി കാണുകയും ചെയ്തു. ഫുട്‌ബോളിനെ പ്രണയിക്കാന്&#x200d; അദ്ദേഹമെന്നെ പഠിപ്പിച്ചു. എപ്പോഴും അദ്ദേഹം എന്റെ മാതൃകയായിരിക്കും. കളിച്ചതും ജയിച്ചതും ലോകത്തിലെ ഏറ്റവും മികച്ചയാള്&#x200d;ക്കെതിരെയാണ്. എന്നും ഞാന്&#x200d; അദ്ദേഹത്തിനൊപ്പമുണ്ടാകും&#8217;-പോഗ്‌ബെ പറഞ്ഞു.</p>
<p>ലോകകപ്പ് പ്രീ ക്വാര്&#x200d;ട്ടറില്&#x200d; ഫ്രാന്&#x200d;സിനോട് മൂന്നിനെതിരെ നാല് ഗോളുകള്&#x200d;ക്ക് പരാജയപ്പെട്ടാണ് അര്&#x200d;ജന്റീന പുറത്തായത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Paul Pogba has never played or lived in Spain. He is fluent in French, Italian and English. When asked about <a href="https://twitter.com/hashtag/PER?src=hash&amp;ref_src=twsrc%5Etfw">#PER</a>, he replies in Spanish. Almost as if his choice of hairstyle has zero impact on football ability, intelligence or linguistic capability.. <a href="https://t.co/XfJvFuMvJR">pic.twitter.com/XfJvFuMvJR</a></p>
<p>— Colin Millar (@Millar_Colin) <a href="https://twitter.com/Millar_Colin/status/1011864488490995712?ref_src=twsrc%5Etfw">June 27, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Paul Pogba&#8217;s Spanish ability appreciated in South America &#8211; here he is the first <a href="https://twitter.com/hashtag/FRA?src=hash&amp;ref_src=twsrc%5Etfw">#FRA</a> star to speak to <a href="https://twitter.com/hashtag/ARG?src=hash&amp;ref_src=twsrc%5Etfw">#ARG</a> outlet TyC Sports after today&#8217;s match. <a href="https://t.co/f1xl4dKlLx">pic.twitter.com/f1xl4dKlLx</a></p>
<p>— Colin Millar (@Millar_Colin) <a href="https://twitter.com/Millar_Colin/status/1013136174062370816?ref_src=twsrc%5Etfw">June 30, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/paul-pogbas-words-of-praisal-for-messi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെറും ജയമല്ല; ബ്രസീലിന്റേത് കപ്പിന്മേലുള്ള അവകാശവാദം</title>
		<link>https://www.chandrikadaily.com/match-review-on-brazil-mexico-match.html</link>
					<comments>https://www.chandrikadaily.com/match-review-on-brazil-mexico-match.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 02 Jul 2018 18:31:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92854</guid>

					<description><![CDATA[മുഹമ്മദ് ഷാഫി ബ്രസീല്&#x200d; 2 &#8211; മെക്‌സിക്കോ 0 #BRAMEX കളിയിലായാലും ജീവിതത്തിലായാലും അധികഗുണങ്ങള്&#x200d; ഉള്ളവര്&#x200d; സാധാരണക്കാരെ അതിജയിക്കും. മെക്‌സിക്കോ ഒരു സാധാരണ ഫുട്‌ബോള്&#x200d; ടീമാണ്; ബ്രസീലാകട്ടെ അധികഗുണ സമ്പന്നവും. എന്നാല്&#x200d;, ലോകകപ്പ് പ്രീക്വാര്&#x200d;ട്ടറിലെ ബ്രസീലിന്റെ വിജയത്തില്&#x200d; ഈ ആനുകൂല്യം മാത്രമല്ല പ്രവര്&#x200d;ത്തിച്ചത്; യാഥാര്&#x200d;ത്ഥ്യബോധത്തോടെയുള്ള ചിന്തയും പ്രവൃത്തിയും കൂടിയാണ്. മികച്ച കളിക്കാരുള്ള ജര്&#x200d;മനിയും സ്‌പെയിനുമെല്ലാം മുടന്തിവീണ ടൂര്&#x200d;ണമെന്റില്&#x200d; ഓരോ മത്സരത്തിലും ബ്രസീല്&#x200d; എങ്ങനെ കളിക്കുന്നു എന്നത് ഫുട്‌ബോള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള പാഠപുസ്തകമാണ്. സത്യത്തില്&#x200d; ഇന്നത്തെ കളി പൊതുവില്&#x200d; &#8211; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>മുഹമ്മദ് ഷാഫി</strong></p>
<p>ബ്രസീല്&#x200d; 2 &#8211; മെക്‌സിക്കോ 0</p>
<p><a class="_58cn" href="https://www.facebook.com/hashtag/bramex?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">BRAMEX</span></span></a></p>
<p>കളിയിലായാലും ജീവിതത്തിലായാലും അധികഗുണങ്ങള്&#x200d; ഉള്ളവര്&#x200d; സാധാരണക്കാരെ അതിജയിക്കും. മെക്‌സിക്കോ ഒരു സാധാരണ ഫുട്‌ബോള്&#x200d; ടീമാണ്; ബ്രസീലാകട്ടെ അധികഗുണ സമ്പന്നവും. എന്നാല്&#x200d;, ലോകകപ്പ് പ്രീക്വാര്&#x200d;ട്ടറിലെ ബ്രസീലിന്റെ വിജയത്തില്&#x200d; ഈ ആനുകൂല്യം മാത്രമല്ല പ്രവര്&#x200d;ത്തിച്ചത്; യാഥാര്&#x200d;ത്ഥ്യബോധത്തോടെയുള്ള ചിന്തയും പ്രവൃത്തിയും കൂടിയാണ്. മികച്ച കളിക്കാരുള്ള ജര്&#x200d;മനിയും സ്‌പെയിനുമെല്ലാം മുടന്തിവീണ ടൂര്&#x200d;ണമെന്റില്&#x200d; ഓരോ മത്സരത്തിലും ബ്രസീല്&#x200d; എങ്ങനെ കളിക്കുന്നു എന്നത് ഫുട്‌ബോള്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കുള്ള പാഠപുസ്തകമാണ്. സത്യത്തില്&#x200d; ഇന്നത്തെ കളി പൊതുവില്&#x200d; &#8211; അധികവും രണ്ടാം പകുതിയില്&#x200d; &#8211; വരണ്ടതായാണ് എനിക്കനുഭവപ്പെട്ടത്. പക്ഷേ, കളി കാണുന്നവരില്&#x200d; മതിപ്പുണ്ടാക്കുന്ന വിധമുള്ള സമഗ്രത ബ്രസീല്&#x200d; പുലര്&#x200d;ത്തുകയും അര്&#x200d;ഹിച്ച വിജയം സ്വന്തമാക്കുകയും ചെയ്തു.</p>
<p>സെര്&#x200d;ബിയക്കെതിരെ കളിച്ച ടീമിലും ഫോര്&#x200d;മേഷനിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ലെങ്കിലും ബ്രസീല്&#x200d; കോച്ച് ടിറ്റേ, എതിരാളികളുടെ ശക്തിദൗര്&#x200d;ബല്യങ്ങള്&#x200d; വിലയിരുത്തി തന്റെ ടീമിന്റെ കേളീശൈലിയുടെ അലകും പിടിയുമെല്ലാം ഒന്നഴിച്ചു പണിഞ്ഞതായി തോന്നി. ടൂര്&#x200d;ണമെന്റിലാദ്യമായി മെക്‌സിക്കോ കോച്ച് ഒസോറിയോ 4-3-3 ഫോര്&#x200d;മേഷന്&#x200d; പ്രഖ്യാപിച്ചപ്പോള്&#x200d; മെക്‌സിക്കോ മുച്ചൂടും ആക്രമിക്കുന്ന ഒരു മത്സരമാണ് ഞാന്&#x200d; സ്വപ്‌നം കണ്ടത്.. 39 വയസ്സുള്ള റാഫേല്&#x200d; മാര്&#x200d;ക്വേസ് &#8211; അതും മിഡ്ഫീല്&#x200d;ഡറായി &#8211; കളി തുടങ്ങിയതായിരുന്നു മെക്‌സിക്കന്&#x200d; കേളീതന്ത്രത്തിലെ കൗതുകകരമായ കാര്യം. എന്നാല്&#x200d;, ഏതാണ്ട് കളിയൊന്ന് സെറ്റായപ്പോള്&#x200d; തന്നെ ഒരുകാര്യം വ്യക്തമായി: സ്വന്തം ടീമിന്റെയല്ല, ബ്രസീലിന്റെ കരുത്ത് ഗണിച്ചാണ് ഒസോറിയോ ഇന്ന് കളിയൊരുക്കിയിരിക്കുന്നത്. ബ്രസീലിന്റെ പിഴവുകളിലേക്കാണ് അവരുടെ നോട്ടം. മെക്‌സിക്കോയുടെ ഇതുവരെയുള്ള മത്സരങ്ങള്&#x200d; മുഴുവന്&#x200d; കുത്തിയിരുന്ന് കണ്ടിട്ടുണ്ടെന്ന പോലെയായിരുന്നു ടിറ്റേ അതിനു കരുതിയിരുന്ന മറുമരുന്ന്. അതു വിജയിക്കാതിരിക്കാന്&#x200d; തരമില്ലായിരുന്നു.</p>
<p>ഏതു നിമിഷവും അപകടം സൃഷ്ടിച്ചേക്കാവുന്ന നെയ്മറിനെ തളക്കുക എന്നതായിരുന്നു മാര്&#x200d;ക്വേസില്&#x200d; ഏല്&#x200d;പ്പിക്കപ്പെട്ട ദൗത്യം. ആദ്യപകുതിയില്&#x200d; അതദ്ദേഹം ഏറെക്കുറെ ഭംഗിയായി നിറവേറ്റി. നെയ്മര്&#x200d; സ്വതന്ത്രനല്ലെന്നു വന്നതോടെ നേരെ എതിര്&#x200d;ദിശയില്&#x200d; വില്ല്യനില്&#x200d; ബ്രസീലിന്റെ നീക്കങ്ങള്&#x200d; കേന്ദ്രീകരിച്ചു. എതിരാളികളെ കരുത്തുകൊണ്ടും വേഗത കൊണ്ടും പിന്നിലാക്കാന്&#x200d; കഴിവുള്ള വില്ല്യന്&#x200d; കുറ്റമറ്റ രീതിയിലാണ് കളിച്ചത്. പന്തുമായി മുന്നോട്ടു കയറാന്&#x200d; മാത്രമല്ല, പിന്നിലേക്കിറങ്ങി റിക്കവര്&#x200d; ചെയ്യാനും അയാള്&#x200d; സമര്&#x200d;ത്ഥനായിരുന്നു. പൗളിഞ്ഞോ വില്ല്യനുമായി നന്നായി കണക്ട് ചെയ്തു.</p>
<p>മുന്നില്&#x200d; ഒറ്റക്കു നില്&#x200d;ക്കുന്ന ഗബ്രിയേല്&#x200d; ജീസസിനെ മെക്‌സിക്കന്&#x200d; ഡിഫന്&#x200d;സ് തടവിലാക്കിയിരുന്നതിനാല്&#x200d; ആദ്യപകുതിയില്&#x200d; തുറന്ന ഗോളവസരങ്ങളൊന്നും വന്നില്ല. ആദ്യഘട്ടങ്ങളില്&#x200d; ബോക്‌സിലെ മതില്&#x200d;ക്കെട്ടിനകത്തേക്ക് നുഴഞ്ഞു കയറുന്നതിനു പകരം പുറത്തുനിന്ന് ഭാഗ്യം പരീക്ഷിക്കാനാണ് ബ്രസീല്&#x200d; കളിക്കാര്&#x200d;ക്ക് നിര്&#x200d;ദേശം ലഭിച്ചിരുന്നതെന്ന് തോന്നി. അരമണിക്കൂറിനോടടുക്കവെ നെയ്മര്&#x200d; പൊസിഷന്&#x200d; മാറി മധ്യത്തിലേക്കു കയറുകയും ബ്രസീല്&#x200d; സമ്മര്&#x200d;ദം ശക്തമാക്കുകയും ചെയ്തപ്പോള്&#x200d; മെക്‌സിക്കന്&#x200d; ബോക്‌സില്&#x200d; ഭീതിയുടെ നിമിഷങ്ങള്&#x200d; പിറന്നു. പക്ഷേ, ആവശ്യത്തിലധികമാളും കൂടെ ഒച്ചോവയുടെ കൈസഹായവുമുണ്ടായതോടെ പ്രതിസന്ധി മെക്‌സിക്കോ അതിജീവിച്ചു. വില്ല്യനു പുറമെ, മുമ്പത്തെ കളികളിലെയത്ര &#8216;ടച്ച്&#8217; കിട്ടാത്ത കുട്ടിന്യോയും ചില ലോങ് റേഞ്ച് ശ്രമങ്ങള്&#x200d; നടത്തി.</p>
<p>ആദ്യപകുതിയില്&#x200d; ആരും ഗോളടിക്കേണ്ടതില്ലെന്നായിരുന്നു മെക്‌സിക്കോയുടെ തീരുമാനമെന്ന് തോന്നി. എങ്കിലും, സ്വന്തം ബോക്‌സ് മാത്രം പ്രതിരോധിച്ചു കൊണ്ടുള്ള പൂര്&#x200d;ണമായ ബാക്ക്ഫുട്ട് ഡിഫന്&#x200d;സിന് അവര്&#x200d; മുതിര്&#x200d;ന്നില്ല. മിഡ്ഫീല്&#x200d;ഡര്&#x200d;മാര്&#x200d; കയറിക്കളിച്ചപ്പോള്&#x200d; കളി സ്വന്തം ഹാഫിലാണെങ്കിലും കളിയുടെ നിയന്ത്രണം 50:50 ആക്കാന്&#x200d; അവര്&#x200d;ക്കായി. റിക്കവര്&#x200d; ചെയ്യുന്ന പന്തുകളില്&#x200d; വേഗത്തില്&#x200d; ആക്രമിക്കുക എന്നതായിരുന്നു അവരുടെ ഗെയിംപ്ലാന്&#x200d;. എന്നാല്&#x200d; വലതുഭാഗത്ത് കളിച്ച കാര്&#x200d;ലോസ് വേല അതിനു ചേര്&#x200d;ന്ന കളിക്കാരനായിരുന്നില്ല. ബ്രസീല്&#x200d; ഡിഫന്&#x200d;സുകളില്&#x200d; പഴുതുകള്&#x200d; കാണപ്പെട്ട അപൂര്&#x200d;വമായ കൗണ്ടര്&#x200d; അറ്റാക്ക് നിമിഷങ്ങളില്&#x200d; അയാളുടെ സെക്കന്റ് ടച്ചുകള്&#x200d; ഡിഫന്റര്&#x200d;മാര്&#x200d;ക്ക് റീപൊസിഷന്&#x200d; ചെയ്യാനുള്ള അവസരം നല്&#x200d;കി. സെന്&#x200d;ട്രല്&#x200d; സ്‌ട്രൈക്കറായ ഹെര്&#x200d;ണാണ്ടസിനെ കാസമിറോയും പൗളിഞ്ഞോയും ചേര്&#x200d;ന്ന് പൂട്ടിയിരുന്നതിനാല്&#x200d; ലൊസാനോ ബോക്‌സിലേക്കു തൊടുത്ത ക്രോസുകളിലൊന്നും കാല്&#x200d;വെക്കാന്&#x200d; ആളുമുണ്ടായിരുന്നില്ല. ഗോളടിച്ചേ തീരൂ എന്ന വാശി ബ്രസീലും പുലര്&#x200d;ത്താത്തതിനാല്&#x200d; ആദ്യപകുതിയുടെ അവസാന നിമിഷങ്ങള്&#x200d; മന്ദഗതിയിലായി. അപകടകരമാം വിധം അഡ്വാന്&#x200d;സ് ചെയ്യാതെയും പൊസിഷന്&#x200d; കൃത്യമായി പാലിച്ചും ബ്രസീല്&#x200d; ഡിഫന്&#x200d;സ് ഉറച്ചു നിന്നതോടെ കളിച്ചേ ഗോളടിക്കാനാവൂ എന്ന സ്ഥിതി വന്നു. ഫാഗ്നര്&#x200d; ചെറിയ വീഴ്ചകള്&#x200d; വരുത്തിയെങ്കിലും മിറാന്&#x200d;ഡ, സില്&#x200d;വ, ഫിലിപ് ലൂയിസ് എന്നിവര്&#x200d;ക്ക് നല്ലൊരു മത്സരമായിരുന്നു ഇത്.</p>
<p>പ്രതീക്ഷിച്ചതു പോലെ, ഇടവേള കഴിഞ്ഞെത്തിയതോടെ പന്തിന്റെ നിയന്ത്രണം ബ്രസീല്&#x200d; സ്വന്തമാക്കി. എങ്ങനെയും ഗോളടിക്കണമെന്ന വാശി അവരുടെ നീക്കങ്ങളില്&#x200d; തെളിഞ്ഞുനിന്നു. അഞ്ചുമിനുട്ടിനുള്ളില്&#x200d; ഗോള്&#x200d;വരികയും ചെയ്തു. നെയ്മറും വില്ല്യനും ചേര്&#x200d;ന്ന് സൃഷ്ടിച്ച മനോഹരമായൊരു കളിയായിരുന്നു അത്. പന്തുമായി ഡി സര്&#x200d;ക്കിളിലേക്കു കയറുകയും വലതുവശത്തേക്ക് നീങ്ങുകയും ചെയ്ത നെയ്മര്&#x200d; സ്വാഭാവികമായും മൂന്ന് ഡിഫന്റര്&#x200d;മാരെ തന്റെ കൂടെ കൂട്ടി. നെയ്മറിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയ വില്ല്യന്&#x200d; നേരെ ബോക്‌സിന്റെ എതിര്&#x200d;വശത്തേക്കു ക്ഷണത്തില്&#x200d; നീങ്ങി ബാക്ക്ഹീല്&#x200d; പാസ് പിടിച്ചെടുത്തു. പന്ത് കാലില്&#x200d; കിട്ടുമ്പോള്&#x200d; വില്ല്യനു മുന്നില്&#x200d; ബോക്‌സ് മിക്കവാറും തുറന്നുകിടക്കുകയായിരുന്നു. ശേഷിച്ച ഡിഫന്റര്&#x200d;ക്കു പിടികനല്&#x200d;കാതെ അയാള്&#x200d; സമര്&#x200d;ത്ഥമായി പന്ത് മുന്നിലേക്കു തട്ടി മിന്നല്&#x200d;വേഗത്തില്&#x200d; അതിലൊരു ക്രോസ് തൊടുത്തു. അവസാനത്തെ ഡിഫന്റര്&#x200d;ക്കും ഒച്ചോവക്കുമിടയിലെ ഇടനാഴിയിലൂടെ ശരംപോലെ പോയ പന്ത് ജീസസിനു തൊടാനായില്ലെങ്കിലും നെയ്മറിന് പിഴച്ചില്ല. ഹീല്&#x200d;പാസ് നല്&#x200d;കിയ നെയ്മറിനെ പിന്നീട് വെറുതെ വിട്ടതിന് മെക്‌സിക്കന്&#x200d; ഡിഫന്&#x200d;സ് നല്&#x200d;കേണ്ടിവന്ന വലിയ വില. പെന്&#x200d;സിലും സ്‌കെയിലുമുപയോഗിച്ച് വരച്ചതു പോലുള്ള ഇത്തരം ഗോളുകള്&#x200d; കളിക്കാരുടെ കാലുകളില്&#x200d; മാത്രമല്ല മികച്ച കോച്ചുമാരുടെ തലയില്&#x200d; കൂടിയാണ് പിറക്കുന്നത്. നെയ്മറും പന്ത് മിസ്സാക്കിയിരുന്നെങ്കില്&#x200d; തൊട്ടപ്പുറത്ത് പൗളിഞ്ഞോ ഉണ്ടായിരുന്നു എന്നതില്&#x200d; നിന്നു മനസ്സിലാക്കാം ബ്രസീല്&#x200d; ടീം എത്രമാത്രം അച്ചടക്കത്തോടെയാണ് കളിക്കുന്നതെന്ന്.</p>
<p>ആ ഗോളില്&#x200d; നിന്ന് കരകയറാന്&#x200d; മെക്‌സിക്കോയ്ക്ക കഴിയില്ലെന്ന്, അവരുടെ ഒന്നാം പകുതിയിലെ പ്രകടനം വിലയിരുത്തുന്ന ആര്&#x200d;ക്കും മനസ്സിലാക്കാമായിരുന്നു. ഒന്നില്&#x200d; നിര്&#x200d;ത്താന്&#x200d; മനസ്സില്ലെന്നു വെളിപ്പെടുത്തി ബ്രസീല്&#x200d; തുടര്&#x200d;ന്നും ആക്രമിച്ചതോടെ മെക്‌സിക്കോ വശംകെട്ടു. ലീഡ് സംരക്ഷിക്കുന്നതിനു പകരം ഇനിയും ഗോളടിക്കാനുള്ള വാശിയാണ് ബ്രസീലിന് രക്ഷയായതെന്നു പറയാം. ഒറ്റ ഗോളില്&#x200d; മത്സരം കൊന്നുകളയാന്&#x200d; അവര്&#x200d; തീരുമാനിച്ചിരുന്നെങ്കില്&#x200d; എതിര്&#x200d;ടീമിന് അത് അവസരം തുറക്കുമായിരുന്നു, പ്രത്യേകിച്ചും മെക്‌സിക്കന്&#x200d; മുന്&#x200d;നിര പ്രത്യാക്രമണത്തില്&#x200d; വിദഗ്ധരാണെന്നതിനാല്&#x200d;. ഒപ്പം നെയ്മറിന്റെ അഭിനയ പാടവം കൂടി രക്ഷക്കെത്തിയതോടെ സമയം ഉന്തിത്തള്ളി നീക്കാനും മെക്‌സിക്കന്&#x200d; കളിക്കാരിലെ തീ കെടുത്താനും അവര്&#x200d;ക്കായി. അവസാന മിനുട്ടുകളില്&#x200d; എല്ലാം മറന്ന് ആക്രമിക്കുകയല്ലാതെ രക്ഷയില്ലെന്ന് മെക്‌സിക്കോ തിരിച്ചറിഞ്ഞെങ്കിലും ചെറിയ പിഴവിനു വരെ വലിയ വിലനല്&#x200d;കേണ്ടി വരുമെന്നുറപ്പായിരുന്നു. അത് സംഭവിക്കുകയും ചെയ്തു. ഡിഫന്ററുമായുള്ള വണ്&#x200d; വണ്&#x200d; സിറ്റ്വേഷന്&#x200d; മുതലെടുക്കുന്നതില്&#x200d; നെയ്മര്&#x200d; വിദഗ്ധനാണ്. ഒച്ചോവ പരമാവധി ജാഗ്രത പാലിച്ചെങ്കിലും പന്ത് വലയിലാക്കാന്&#x200d; ഫിര്&#x200d;മിനോ കൃത്യമായി എത്തിച്ചേരുകയും ചെയ്തു.</p>
<p>കളിച്ച രീതി ഇഷ്ടപ്പെട്ടെങ്കിലും സമയം കൊല്ലാന്&#x200d; ബ്രസീല്&#x200d; പുറത്തെടുത്ത അനാവശ്യ അടവുകള്&#x200d; എനിക്ക് ഇറിറ്റേറ്റിങ് ആയിരുന്നു. പ്രായോഗിക ഫുട്‌ബോളില്&#x200d; അതിന് വലിയ പ്രാധാന്യമുണ്ടായിരിക്കാം. പക്ഷേ, ഇത്രയധികം വിഭവങ്ങളും അനുകൂല സാഹചര്യങ്ങളുമുള്ളൊരു ടീം ഇത്തരം തറവേലകള്&#x200d; കാണിക്കുന്നത് ബോറാണ്. 50:50 ബോഡിചലഞ്ചുകളില്&#x200d; പോലും ഉരുണ്ടുവീണ് നിലവിളിക്കുന്ന നെയ്മറിനെ കാണുന്നത് എന്റെ കൂടെ കളികണ്ട ബ്രസീല്&#x200d; ആരാധകനു പോലും അരോചകമായിരുന്നു. മിക്കപ്പോഴും അയാള്&#x200d; എതിരാളിയുടെ ഫുട്ട് മൂവ്‌മെന്റില്&#x200d; കുടുങ്ങുന്നതിനായി അഡ്വാന്&#x200d;സ് ചെയ്യുന്നതായി പോലും തോന്നി. ത്രോലൈനിനു പുറത്ത് മൂന്നു മിനുട്ടോളം കളഞ്ഞ ആ സംഭവം ഉദാഹരണം. പന്തെടുക്കാന്&#x200d; വന്ന പ്ലെയറുടെ കോണ്&#x200d;ടാക്ട് മനഃപൂര്&#x200d;വമാണെന്നു സമ്മതിച്ചാല്&#x200d; തന്നെയും നെയ്മറിന്റേത് നാടകമായിരുന്നുവെന്ന് പറയാന്&#x200d; വയ്യ. കാസമിറോയും ഈ അടവെടുക്കുന്നതില്&#x200d; സമര്&#x200d;ത്ഥനാണ്; അതിന്റെ ആവശ്യമെന്താണെന്നാണ് മനസ്സിലാകാത്തത്.</p>
<p>മുമ്പ് പറഞ്ഞത് ഒരിക്കല്&#x200d;ക്കൂടി പറയട്ടെ; ഈ ടൂര്&#x200d;ണമെന്റില്&#x200d; ഏറ്റവും ആത്മവിശ്വാസത്തോടെ ഫുട്‌ബോള്&#x200d; കളിക്കുന്ന ടീം ബ്രസീലാണ്. തുടര്&#x200d;ച്ചയായ രണ്ട് മത്സരങ്ങളിലെ രണ്ടുഗോള്&#x200d; വിജയത്തോടെ ഇപ്പോള്&#x200d; തന്നെ അവര്&#x200d; കപ്പില്&#x200d; അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. എതിര്&#x200d; ടീമിന്റെ ശക്തിദൗര്&#x200d;ബല്യങ്ങളെ ശരിയായി വിലയിരുത്തുന്ന ടിറ്റേക്ക് തന്റെ പ്ലാനുകള്&#x200d; നടപ്പാക്കാന്&#x200d; കഴിവുള്ള കളിക്കാരും അവരുടെ സന്നദ്ധതയുമുണ്ട്. കൃത്യമായ പ്ലാനിങ്ങോടെയും ഉള്&#x200d;ക്കരുത്തോടെയുമേ ബ്രസീലിനെ തോല്&#x200d;പ്പിക്കാന്&#x200d; കഴിയൂ. വിവിധ ഡിപ്പാര്&#x200d;ട്ട്‌മെന്റുകള്&#x200d; തമ്മിലുള്ള അവരുടെ കമ്മ്യൂണിക്കേഷന്&#x200d; ഭേദിച്ചുകളയാതെ അത് സാധ്യമല്ല. ഒരേ രീതിയില്&#x200d; കളിക്കാത്ത ബ്രസീലാകട്ടെ അങ്ങനെയൊരു സാധ്യത നല്&#x200d;കുന്നുമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/match-review-on-brazil-mexico-match.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യ ചതിച്ചതല്ല; സ്‌പെയിന്&#x200d; തോറ്റുകൊടുത്തതാണ്‌</title>
		<link>https://www.chandrikadaily.com/spain-1-1-russia-3-4-pens-mo-shafi-review.html</link>
					<comments>https://www.chandrikadaily.com/spain-1-1-russia-3-4-pens-mo-shafi-review.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Jul 2018 19:06:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[Match review]]></category>
		<category><![CDATA[Muhammed Shafi]]></category>
		<category><![CDATA[russia]]></category>
		<category><![CDATA[spain]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92716</guid>

					<description><![CDATA[SHAFIസ്‌പെയിന്&#x200d; 1 (2) &#8211; റഷ്യ 1 (4) #ESPRUS &#8216;പെനാല്&#x200d;ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത&#8217; എന്നത് അത്യന്തം കാല്&#x200d;പ്പനികവല്&#x200d;ക്കരിക്കപ്പെട്ട സങ്കല്&#x200d;പമാണെന്ന് പന്തുകളിക്കുന്ന ആര്&#x200d;ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത് വരൂ. മിക്കവാറും കളിക്കാരന്റെ മുഖവും കാലനക്കവും ഗണിച്ച് ഗോള്&#x200d;കീപ്പര്&#x200d; ഡൈവ് ചെയ്യുന്നതിനായി ഒരു ദിശ തെരഞ്ഞെടുക്കുന്നു; കിക്കെടുക്കുന്ന കളിക്കാരന്&#x200d; ആ ദിശയിലേക്ക് പന്തടിക്കുക എന്നത് ഗോളിയുടെ ഭാഗ്യം കൂടിയാണ്. പെനാല്&#x200d;ട്ടി തടുക്കാത്തതിന്റെ പേരില്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; ക്രൂശിക്കപ്പെടാറില്ല; എന്നാല്&#x200d;, നഷ്ടപ്പെടുത്തിയ കളിക്കാരന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>SHAFIസ്‌പെയിന്&#x200d; 1 (2) &#8211; റഷ്യ 1 (4)</p>
<p><a class="_58cn" href="https://www.facebook.com/hashtag/esprus?source=feed_text" data-ft="{&quot;tn&quot;:&quot;*N&quot;,&quot;type&quot;:104}"><span class="_5afx"><span class="_58cl _5afz" aria-label="hashtag">#</span><span class="_58cm">ESPRUS</span></span></a></p>
<p>&#8216;പെനാല്&#x200d;ട്ടി കിക്ക് തടുക്കുന്ന ഗോളിയുടെ ഏകാന്തത&#8217; എന്നത് അത്യന്തം കാല്&#x200d;പ്പനികവല്&#x200d;ക്കരിക്കപ്പെട്ട സങ്കല്&#x200d;പമാണെന്ന് പന്തുകളിക്കുന്ന ആര്&#x200d;ക്കും അറിയാം. കിക്കെടുക്കുന്ന കളിക്കാരന്റെ ഏകാന്തതയുടെയും വേപഥുവിന്റെയും പകുതിയോളമേ ഗോളിയുടേത് വരൂ. മിക്കവാറും കളിക്കാരന്റെ മുഖവും കാലനക്കവും ഗണിച്ച് ഗോള്&#x200d;കീപ്പര്&#x200d; ഡൈവ് ചെയ്യുന്നതിനായി ഒരു ദിശ തെരഞ്ഞെടുക്കുന്നു; കിക്കെടുക്കുന്ന കളിക്കാരന്&#x200d; ആ ദിശയിലേക്ക് പന്തടിക്കുക എന്നത് ഗോളിയുടെ ഭാഗ്യം കൂടിയാണ്. പെനാല്&#x200d;ട്ടി തടുക്കാത്തതിന്റെ പേരില്&#x200d; ഗോള്&#x200d;കീപ്പര്&#x200d;മാര്&#x200d; ക്രൂശിക്കപ്പെടാറില്ല; എന്നാല്&#x200d;, നഷ്ടപ്പെടുത്തിയ കളിക്കാരന്&#x200d; കാലാകാലവും ആ ശാപം പേറേണ്ടിവരും.</p>
<p>ഗോള്&#x200d;കീപ്പറുടെ ഭാവവും അനക്കവും നിരീക്ഷിക്കാന്&#x200d; നിന്നാല്&#x200d; മനശ്ചാഞ്ചല്യമുണ്ടാകുമെന്ന് ഭയപ്പെടുന്ന കളിക്കാരന്&#x200d; കിക്കെടുക്കുമ്പോള്&#x200d; ശ്രദ്ധിക്കേണ്ട കാര്യം ഒന്നേയുള്ളൂ. നേരത്തെ തന്നെ ഒരു ദിശ മനസ്സിലുറപ്പിക്കുക. ഇന്നര്&#x200d; ഫുട്ടില്&#x200d; പരമാവധി ശക്തി ആവാഹിച്ച് പന്തിനെ അങ്ങോട്ടടിക്കുക. ഇന്ന് റഷ്യക്കെതിരായ ഷൂട്ടൗട്ടില്&#x200d; സ്‌പെയിനിന്റെ മൂന്നാം കിക്ക് പാഴാക്കിയ കോകെയ്ക്ക് പിഴച്ചത് അവിടെയാണ്. മനസ്സ് പതറാതിരിക്കാന്&#x200d; അയാള്&#x200d; താഴേക്കു നോക്കിയാണ് പന്തടിക്കാന്&#x200d; വന്നത്. അകിന്&#x200d;ഫീവ് അതേദിശയിലേക്ക് ഡൈവ് ചെയ്തു എന്നത് ശരിയാണ്; പക്ഷേ, ആ കിക്കില്&#x200d; ഗോള്&#x200d;വല കുലുക്കാനുള്ള പവറുണ്ടായിരുന്നില്ല. റഷ്യയുടെ ഫ്യൊദോര്&#x200d; സ്‌മോളോവിന്റെ കിക്ക് ഡിഹയയുടെ കൈയില്&#x200d; തട്ടിയാണ് വലയില്&#x200d; കയറിയതെന്ന് ഓര്&#x200d;ത്താല്&#x200d; മതി ഈ പാഠം മനസ്സിലാക്കാന്&#x200d;.</p>
<p>പക്ഷേ, മുക്കാല്&#x200d; ലക്ഷത്തോളം കാണികള്&#x200d; ഇരമ്പിയാര്&#x200d;ത്ത ലുഷ്‌നിക്കി സ്റ്റേഡിയത്തില്&#x200d; വെച്ച് വിഖ്യാതരായ സ്പാനിഷ് അര്&#x200d;മാഡ പെനാല്&#x200d;ട്ടി ഷൂട്ടൗട്ടിനു മുമ്പേ തോറ്റുകഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്&#x200d; ഗോള്&#x200d; നേടിയ പന്ത്രണ്ടാം മിനുട്ടിനും വഴങ്ങിയ നാല്&#x200d;പ്പത്തിയൊന്നാം മിനുട്ടിനുമിടയിലുള്ള സമയത്ത്. അധികം വിയര്&#x200d;ക്കേണ്ടി വരാതെ മത്സരത്തിന്റെ തുടക്കത്തില്&#x200d; തന്നെ ലീഡ് ലഭിച്ചിട്ടും അതെങ്ങനെ മുതലെടുക്കണമെന്നു തിട്ടമില്ലാതെ, കുറുക്കന്&#x200d; ആമയെ എന്നപോലെ പന്ത് തട്ടിക്കളിച്ച സ്‌പെയിന്&#x200d; സ്വന്തം കുഴി തോണ്ടുകയായിരുന്നു. സ്‌പെയിനിന്റെ ജയം കാണുന്നതിനു വേണ്ടിയാണ് ഞാന്&#x200d; താല്&#x200d;പര്യപൂര്&#x200d;വം കളികാണാനിരുന്നത്. പക്ഷേ, നിശ്ചിത സമയത്തെ അവസാനത്തെ ചില മിനുട്ടുകളിലൊഴിച്ചാല്&#x200d; അവര്&#x200d; വെറുപ്പിച്ചു കളഞ്ഞു. കളി എക്‌സ്ട്രാ ടൈമിലേക്കു നീണ്ടപ്പോള്&#x200d; റിസള്&#x200d;ട്ട് എന്തായാലും പിന്തുണ റഷ്യക്കെന്ന് ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു.</p>
<p>ഏറ്റവും നന്നായി പന്തുകളിക്കാന്&#x200d; കഴിയുന്ന സംഘമാണ് സ്‌പെയിനെന്ന ഖ്യാതിക്ക് ഒന്നാം റൗണ്ടിലെ അത്ര മികച്ചതല്ലാത്ത അവരുടെ പ്രകടനം കോട്ടം തട്ടിക്കില്ലെന്നും ജീവന്മരണ പോരാട്ടമായതിനാല്&#x200d; പ്രീക്വാര്&#x200d;ട്ടറില്&#x200d; അവര്&#x200d; മനസ്സറിഞ്ഞു കളിക്കുമെന്നും ഞാന്&#x200d; കണക്കുകൂട്ടി. 4-2-3-1 ശൈലിയില്&#x200d; കളിച്ച സ്പാനിഷ് സംഘത്തില്&#x200d; ഇനിയസ്റ്റക്കു പകരം അസന്&#x200d;സിയോ ഇറങ്ങിയതായിരുന്നു കാര്യമായ മാറ്റം. എന്നാല്&#x200d; തുടക്കം മുതല്&#x200d;ക്കുള്ള അവരുടെ നീക്കങ്ങളില്&#x200d; ഒരു പന്തികേട് മണത്തിരുന്നു. മൈതാനമധ്യത്തില്&#x200d; ആധിപത്യം പുലര്&#x200d;ത്തി പെനിട്രേറ്റ് ചെയ്യുന്നതിനു പകരം അന്തരീക്ഷത്തിലൂടെയുള്ള കളിക്കാണ് ഫെര്&#x200d;ണാണ്ടോ ഹിയറോ തന്ത്രങ്ങള്&#x200d; മെനഞ്ഞതെന്നു തോന്നുന്നു. വലതുമൂലയില്&#x200d; അസന്&#x200d;സിയോയിലേക്കും അവിടെ നിന്ന് ഡീഗോ സില്&#x200d;വയിലേക്കും പന്തെത്തിക്കുകയായിരുന്നു ലക്ഷ്യം പക്ഷേ, കരുതിയതു പോലെ തന്നെ ഡിഫന്&#x200d;സില്&#x200d; കൃത്യമായ പൊസിഷന്&#x200d; പാലിച്ചും അതിവേഗത്തില്&#x200d; പ്രത്യാക്രമണം നടത്തിയും റഷ്യയും തങ്ങളുടെ ഗെയിം പ്ലാന്&#x200d; നടപ്പിലാക്കി.</p>
<p>സെര്&#x200d;ജി ഇഗ്നാഷെവിച്ചിന്റെ 38 വര്&#x200d;ഷത്തെ ജീവിതപരിചയം പാഴായിപ്പോകുന്നതാണ് റഷ്യ ഓണ്&#x200d;ഗോള്&#x200d; വഴങ്ങുന്നതില്&#x200d; കണ്ടത്. ഫ്രികിക്കില്&#x200d; നിന്നുള്ള പന്ത് ഗോള്&#x200d;മുഖത്തേക്ക് അപകടകരമായി താഴ്ന്നിറങ്ങുമ്പോള്&#x200d;, പന്തിന്റെ ഗതിയെപ്പറ്റി ഒരു ബേജാറുമില്ലാതെ റാമോസിനെ തള്ളിനീക്കുന്ന തിരക്കിലായിരുന്നു അയാള്&#x200d;. റാമോസാകട്ടെ, നിലത്തുവീഴുന്നതിനു തൊട്ടുമുന്നത്തെ നിമിഷം പോലും പന്തിന്റെ ഗതി മനസ്സിലാക്കി സമ്മര്&#x200d;ദം ചെലുത്തി. അത് ഫലം കാണുകയും ചെയ്തു. സ്‌പെയിന്&#x200d; ഈ മത്സരം ഒരു 4-1 നെങ്കിലും ജയിക്കുമല്ലോ എന്ന സന്തോഷമാണ് ആദ്യഗോള്&#x200d; കണ്ടപ്പോഴുണ്ടായത്.</p>
<p>പിന്നീടുള്ള മിനുട്ടുകളില്&#x200d; സ്‌പെയിന്&#x200d; കളിച്ച കളി എന്തുദ്ദേശിച്ചാണെന്ന് എനിക്കിപ്പോഴും മനസ്സിലാകുന്നില്ല. സ്‌പെയിന്&#x200d; പന്ത് കൈവശം വെക്കുന്നതിനാല്&#x200d; പൂര്&#x200d;ണമായും ബാക്ക്ഫുട്ടിലായിരുന്നു റഷ്യ. ബോക്‌സിനു പുറത്ത് ഡേവിഡ് സില്&#x200d;വയും അകത്ത് ഡീഗോ കോസ്റ്റയും കാത്തുനില്&#x200d;പ്പുമുണ്ടായിരുന്നു. പക്ഷേ, റഷ്യ പാര്&#x200d;ക്ക് ചെയ്ത ബസ്സിലേക്ക് ഏതെങ്കിലും വഴിക്ക് ഇടിച്ചുകയറുന്നതിനു പകരം ആ പരിസരത്തേക്ക് പോകാതെ മൈതാനത്തിന്റെ ഇരുവശങ്ങളിലുമായി മഴവില്ലാകൃതിയില്&#x200d; അവര്&#x200d; പന്ത് തട്ടിക്കളിച്ചു. വശങ്ങളിലൂടെ മാത്രമേ ആക്രമണം നടത്തുകയുള്ളൂ എന്ന് കളിക്കുമുമ്പേ എഴുതി ഒപ്പിട്ടു കൊടുത്തതുപോലെ. ആക്രമണം എന്ന് അതിനെ വിശേഷിപ്പിക്കാന്&#x200d; പറ്റില്ല. പന്ത് നഷ്ടപ്പെടാതിരിക്കുന്നതില്&#x200d; അതീവ ജാഗ്രത പാലിച്ച്, ഒരു വണ്&#x200d;-ടു-വണ്ണോ ബോക്‌സിനു പുറത്തെ വിശാലമായ സ്ഥലത്തേക്കു കയറി ഒരു ലോങ് റേഞ്ചറോ എന്തിന് കോസ്റ്റയുടെ തലപ്പാകത്തില്&#x200d; ക്രോസുകളോ കളിക്കാതെ കാണുന്നവനെ ഉറക്കിക്കളയുന്ന സമീപനം. വെറുതെയല്ല, ഏറ്റവുമധികം പാസ് ചെയ്ത സ്പാനിഷ് കളിക്കാരന്&#x200d; സെന്&#x200d;ട്രല്&#x200d; ഡിഫന്ററായ റാമോസ് ആയത്.</p>
<p>വല്ലപ്പോഴുമാണെങ്കിലും പന്ത് കിട്ടുമ്പോള്&#x200d; എന്തുചെയ്യണമെന്ന കാര്യത്തില്&#x200d; റഷ്യക്ക് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല. എതിര്&#x200d;ഹാഫില്&#x200d; ഒറ്റക്കു നില്&#x200d;ക്കുന്ന കളിക്കാരനെ -മിക്കപ്പോഴും ഉയരക്കാരനായ സ്യൂബയെ- ലക്ഷ്യം വെച്ച് അവര്&#x200d; പന്ത് ഉയര്&#x200d;ത്തിയടിച്ചു. പിന്നെ, അധികം അലങ്കാരത്തിനൊന്നും നില്&#x200d;ക്കാതെ ബോക്‌സ് ലക്ഷ്യമാക്കി അതിവേഗ വണ്&#x200d; ടുവണ്&#x200d; നീക്കങ്ങള്&#x200d;. അവയില്&#x200d; ചിലതെങ്കിലും സ്പാനിഷ് ഗോള്&#x200d;മുഖത്ത് ആശങ്കയുടെ നിമിഷങ്ങള്&#x200d; സൃഷ്ടിച്ചു. ഒടുവില്&#x200d; ആ നിമിഷം വന്നു. പിക്വെയുടെ ജാഗ്രതക്കുറവില്&#x200d; ഒരു പെനാല്&#x200d;ട്ടി. സ്യൂബ അത് പിഴവില്ലാതെ ഗോളാക്കി. വെറുതെ വാദിച്ച് മഞ്ഞക്കാര്&#x200d;ഡ് വാങ്ങിയെന്നു മാത്രമല്ല, ഇടവേള കഴിഞ്ഞിറങ്ങുമ്പോഴും പിക്വെ അക്കാര്യത്തില്&#x200d; റഫറിയെ വെറുതെ ചൊറിയുന്നുമുണ്ടായിരുന്നു. ഗോളിനുനേരെ പോകുന്ന പന്ത്, ശരീരത്തില്&#x200d; നിന്നു വേറിട്ടുനില്&#x200d;ക്കുന്ന കൈയില്&#x200d; തട്ടിയാല്&#x200d; പെനാല്&#x200d;ട്ടിയല്ലാതെ മറ്റെന്താണ്?</p>
<p>ഗോള്&#x200d; വഴങ്ങിയ സ്ഥിതിക്ക് രണ്ടാം പകുതിയില്&#x200d; സ്‌പെയിനിന്റെ സമീപനത്തില്&#x200d; മാറ്റമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇറങ്ങിയ ഉടനെ അവരുടെ നീക്കങ്ങളില്&#x200d; ചടുലത കണ്ടു. പിക്വെയും റാമോസും ബുസ്‌ക്വെറ്റ്‌സും മധ്യത്തില്&#x200d; നിന്നുകൊണ്ടുള്ള പന്തിന്റെ മൈതാനപ്രദക്ഷിണം. ഡ്രിബ്ള്&#x200d; ചെയ്യാനും അതിവേഗ വണ്&#x200d;ടച്ചുകള്&#x200d; കളിച്ച് പെനിട്രേറ്റ് ചെയ്യാനും ഗോള്&#x200d;ഏരിയയില്&#x200d; എതിരാളികളെ അമ്പരപ്പിക്കാനും കഴിവില്ലാത്തവരല്ല സ്‌പെയിന്&#x200d; കളിക്കാരില്&#x200d; ആരും. പക്ഷേ, ആ കഴിവുകളെല്ലാം പുറത്തെടുക്കപ്പെട്ടത് റഷ്യക്കാര്&#x200d; വാതില്&#x200d; കൊട്ടിയടച്ച കോട്ടയ്ക്കു പുറത്തുമാത്രം. പന്തുവിട്ടു കൊടുക്കാതെ റഷ്യയെ ബോറടിപ്പിച്ചു കൊല്ലുക എന്ന യുദ്ധതന്ത്രം. ആ കാത്തിരിപ്പുകളി ഒരു കലയാണെങ്കില്&#x200d; ഇസ്‌കോയാണ് അതിലെ പിക്കാസോ.</p>
<p>സ്‌പെയിനിന്റെ നീക്കങ്ങള്&#x200d;ക്ക് ലക്ഷ്യബോധം വരാന്&#x200d; ഇനിയസ്റ്റയും കാര്&#x200d;വഹാളും വരേണ്ടി വന്നു. പക്ഷേ, ഇനിയസ്റ്റക്കായി ഒഴിഞ്ഞു കൊടുക്കേണ്ടി വന്നത് പരിചയസമ്പന്നനും പോരാളിയുമായ ഡേവിഡ് സില്&#x200d;വയാണ്. ശരിയാണ്, സില്&#x200d;വക്ക് ഇന്നൊരു നല്ല ദിവസമായിരുന്നില്ല. പക്ഷേ, റഷ്യക്കാര്&#x200d; തടവിലാക്കിയ സില്&#x200d;വക്ക് പന്തുകൊണ്ടൊരു ജാമ്യഹര്&#x200d;ജി പോലും നല്&#x200d;കാതെയാണ് ഹിയറോ കളത്തില്&#x200d; നിന്നു പിന്&#x200d;വലിച്ചത്. ഇനിയസ്റ്റ വന്നത് ഇസ്‌കോയ്ക്കു പകരമായിരുന്നെങ്കില്&#x200d; ഇനിയസ്റ്റ സില്&#x200d;വ സഖ്യം അപകടകരമായി മാറുമായിരുന്നു എന്നാണെന്റെ തോന്നല്&#x200d;.</p>
<p>അവസാന പത്തുമിനുട്ടില്&#x200d; കോസ്റ്റക്കു പകരം അസ്പാസ് കൂടി വന്നതോടെയാണ് സ്‌പെയിന്&#x200d; യഥാര്&#x200d;ത്ഥ സ്‌പെയിനായത്. പക്ഷേ, മുറിപ്പെടുത്താമെങ്കില്&#x200d; കൊല്ലാനുമാകുമെന്ന നായാട്ടുതന്ത്രം റഷ്യക്കാര്&#x200d; അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. പൊസിഷന്&#x200d; വിട്ടുമാറാതെ, സ്‌പെയിന്&#x200d;കാരെ കൃത്യമായി മാര്&#x200d;ക്ക് ചെയ്ത് അവര്&#x200d; ഡിഫന്&#x200d;സ് ഒന്നുകൂടി ശക്തമാക്കി. അവസാന പത്തുമിനുട്ടില്&#x200d; കാണിച്ച ഉണര്&#x200d;വും വേഗവും ഒരു പത്തുമിനുട്ടുകൂടി നേരത്തെ ആയിരുന്നെങ്കില്&#x200d; സ്‌പെയിനിന് മത്സരം സീല്&#x200d; ചെയ്യാന്&#x200d; കഴിയുമായിരുന്നു എന്നു ഞാന്&#x200d; കരുതുന്നു.</p>
<p>സ്യുബക്കു പകരം സ്‌മൊളോവിനെ ഇറക്കിയപ്പോള്&#x200d; തന്നെ, കളി ഷൂട്ടൗട്ടിലേക്കു നീട്ടുകയയെന്നതില്&#x200d;പ്പരം ലക്ഷ്യമില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. ഗോളടിക്കുകയും എതിര്&#x200d;ഹാഫില്&#x200d; വെച്ച് തരക്കേടില്ലാത്ത വിധത്തില്&#x200d; പന്ത് കളക്ട് ചെയ്യുകയും ചെയ്തുകൊണ്ടിരുന്ന സ്യുബ ആ നീക്കത്തില്&#x200d; അതൃപ്തനായിരുന്നു എന്നതു വ്യക്തം. പക്ഷേ, സ്‌മൊളോവ് പിന്നീടുള്ള കളിയില്&#x200d; തന്റെ റോള്&#x200d; ഭംഗിയായി നിറവേറ്റി. ഷൂട്ടൗട്ടിലെ നിര്&#x200d;ണായക കിക്ക് വലയിലാക്കുകയും ചെയ്തു. ഷിര്&#x200d;ക്കോവിനു പകരം അയാളേക്കാള്&#x200d; പ്രായവും ഉയരവും ശരീരഭാരവുമുള്ള ഗ്രനാത്തിനെയും ക്ഷീണം ബാധിച്ച സമദോവിനു പകരം ചെറിഷേവിനെയും റഷ്യ ഇറക്കിയതും നിര്&#x200d;ണായകമായി.</p>
<p>ഓണ്&#x200d;ഗോളടിച്ചെങ്കിലും ഇഗ്നാഷെവിച്ച് തന്റെ ഡിഫന്&#x200d;സ് ഡ്യൂട്ടി ഏറെക്കുറെ പൂര്&#x200d;ണമായ രീതിയില്&#x200d; നിര്&#x200d;വഹിച്ചു. മാത്രമല്ല, പെനാല്&#x200d;ട്ടി കിക്ക് ലക്ഷ്യത്തിലെത്തിക്കുകയും ചെയ്തു. ഇന്ന് മിഡ്ഫീല്&#x200d;ഡിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച മരിയോ ഫെര്&#x200d;ണാണ്ടസും നന്നായി കളിച്ചു. പ്രതിരോധിക്കുന്നതിനൊപ്പം സ്പാനിഷ് ബോക്‌സിനെ ആശങ്കപ്പെടുത്തിയ വലതുവിങിലെ ചില നീക്കങ്ങളില്&#x200d; ഫെര്&#x200d;ണാണ്ടസ് നിര്&#x200d;ണായക സാന്നിധ്യമായി.</p>
<p>ഏതായാലും ചോദിച്ചുവാങ്ങിയ തോല്&#x200d;വിയുമായി സ്‌പെയിന്&#x200d; കൂടി മടങ്ങിയതോടെ ലോകകപ്പിലെ താരപ്പൊലിമ മങ്ങുകയാണ്. എന്നാല്&#x200d;, അതൊന്നും കളിയുടെ ആവേശം കെടുത്തിക്കളയുന്നില്ലെന്നതാണ് ആശ്വാസവും ആനന്ദവും. പാരമ്പര്യത്തിന്റെ തഴമ്പല്ല, പ്രായോഗികമായ കളിയാണ് മുന്നോട്ടുള്ള വഴിയൊരുക്കുക എന്ന് മറ്റു പ്രമുഖരെങ്കിലും തിരിച്ചറിയാന്&#x200d; സ്‌പെയിനിന്റെ തോല്&#x200d;വി കാരണമാകട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/spain-1-1-russia-3-4-pens-mo-shafi-review.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എംബാപ്പെ വരുന്നു; സാംപോളിയാണ് വില്ലന്&#x200d;</title>
		<link>https://www.chandrikadaily.com/lionel-messis-defining-argentina-moments.html</link>
					<comments>https://www.chandrikadaily.com/lionel-messis-defining-argentina-moments.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 01 Jul 2018 18:28:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[2018 football worldcup]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[cr7]]></category>
		<category><![CDATA[Mbappe]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[Russia 2018]]></category>
		<category><![CDATA[Sampoli]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=92705</guid>

					<description><![CDATA[മോസ്‌കോ ലൈറ്റ്‌സ് (16) കമാലു അര്&#x200d;ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്&#x200d; എല്ലാവരും ഒരേ സ്വരത്തില്&#x200d; പറയുന്ന പേര് ഹെഡ് കോച്ച് ജോര്&#x200d;ജ്് സാംപോളി. നാല് മല്&#x200d;സരങ്ങള്&#x200d; മെസിയും സംഘവും ലോകകപ്പില്&#x200d; കളിച്ചു. നാലിലും കോച്ചിന്റെ മണ്ടത്തരങ്ങളാണ് പകല്&#x200d; പോലെ മുഴച്ചുനിന്നത്. ടീമിന് വേണ്ടി ആദ്യ ഇലവനെ തീരുമാനിക്കുന്നതിന് പകരം അര്&#x200d;ജന്റീനിയന്&#x200d; ഫുട്‌ബോല്&#x200d; ഫെഡറേഷന് വേണ്ട ടീമിനെ തിരുമാനിക്കുന്ന കോച്ചിനെ താരങ്ങള്&#x200d;ക്കു വേണ്ട-ഫെഡറേഷന് മാത്രം മതി. മെസിയാണ് ടീമിന്റെ നായകന്&#x200d;-പക്ഷേ അദ്ദേഹം സ്വതവേ അന്തര്&#x200d;മുഖനായത് കൊണ്ട് നായകന്റെ [&#8230;]]]></description>
										<content:encoded><![CDATA[<h5>മോസ്‌കോ ലൈറ്റ്‌സ് (16)<strong><br />
കമാലു</strong></h5>
<h5><img loading="lazy" class="alignleft wp-image-73878 size-thumbnail" src="https://www.chandrikadaily.com/wp-content/uploads/2018/03/kamal-varadoor-copy-1-e1530471434278-150x150.png" alt="" width="150" height="150" /></h5>
<p>അര്&#x200d;ജന്റീന പുറത്തായിരിക്കുന്നു, വില്ലനെ തേടിയുളള അന്വേഷണത്തില്&#x200d; എല്ലാവരും ഒരേ സ്വരത്തില്&#x200d; പറയുന്ന പേര് ഹെഡ് കോച്ച് ജോര്&#x200d;ജ്് സാംപോളി. നാല് മല്&#x200d;സരങ്ങള്&#x200d; മെസിയും സംഘവും ലോകകപ്പില്&#x200d; കളിച്ചു. നാലിലും കോച്ചിന്റെ മണ്ടത്തരങ്ങളാണ് പകല്&#x200d; പോലെ മുഴച്ചുനിന്നത്.<br />
ടീമിന് വേണ്ടി ആദ്യ ഇലവനെ തീരുമാനിക്കുന്നതിന് പകരം അര്&#x200d;ജന്റീനിയന്&#x200d; ഫുട്‌ബോല്&#x200d; ഫെഡറേഷന് വേണ്ട ടീമിനെ തിരുമാനിക്കുന്ന കോച്ചിനെ താരങ്ങള്&#x200d;ക്കു വേണ്ട-ഫെഡറേഷന് മാത്രം മതി. മെസിയാണ് ടീമിന്റെ നായകന്&#x200d;-പക്ഷേ അദ്ദേഹം സ്വതവേ അന്തര്&#x200d;മുഖനായത് കൊണ്ട് നായകന്റെ റോളും, സാംപോളി തന്നെ ഏറ്റെടുത്തു. ആദ്യ ഇലവനെ നിശ്ചയിക്കുന്ന കാര്യത്തില്&#x200d; പോലും മെസിക്ക് റോളില്ലാതെയായി. തനിക്ക് വേണ്ട താരങ്ങളെക്കുറിച്ച് ശക്തമായി വാദിക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടു.<br />
ഫലമോ-നാണക്കേടുമായി ടീം മടങ്ങി. ഫ്രാന്&#x200d;സിനെതിരായ തോല്&#x200d;വി മാത്രമായിരുന്നില്ല ടീമിന്റെ പ്രശ്‌നം. നൈജീരിയക്കെതിരായി ജയിച്ച ഏക മല്&#x200d;സരത്തിലും പ്രശ്‌നങ്ങള്&#x200d; ധാരാളമായിരുന്നു. പക്ഷേ അന്ന് ജയിച്ചുവെന്ന് മാത്രം. ഗോള്&#x200d;കീപ്പറും പ്രതിരോധവുമായിരുന്നു ടീമിന്റെ ദുര്&#x200d;ബല കണ്ണി. റാമിറെ എന്ന ഫസ്റ്റ് ചോയിസ് ഗോള്&#x200d;ക്കീപ്പര്&#x200d; ടീമിന് പുറത്തായതിന് കാരണം കോച്ചായിരുന്നു. പരുക്ക് കാരണം ലോകകപ്പ് ക്യാമ്പിലെത്താന്&#x200d; അഞ്ച് ദിവസത്തെ അവധി ചോദിച്ചപ്പോള്&#x200d; അദ്ദേഹം നല്&#x200d;കിയില്ല.<br />
ഫലമോ ലോകത്തിലെ മികച്ച ഗോള്&#x200d;കീപ്പര്&#x200d;മാരില്&#x200d; ഒരാള്&#x200d; പുറത്ത്. പകരമെടുത്തവരാവട്ടെ ശരാശരിക്കാര്&#x200d;. പിന്&#x200d;നിരയില്&#x200d; എല്ലാവരും വെറ്ററന്മാരാണ്. അവരില്&#x200d; പ്രധാനി മഷരാനോയായിരുന്നു. പക്ഷേ സെന്&#x200d;ട്രല്&#x200d; ഡിഫന്&#x200d;ഡറുടെ റോള്&#x200d; കോച്ച്് മഷരാനേക്ക് നല്&#x200d;കിയില്ല. പകരം ഓട്ടോമെന്&#x200d;ഡിയെ രംഗത്തിറക്കി. മധ്യനിരയില്&#x200d; എവര്&#x200d; ബനേഗയും എയ്ഞ്ചലോ ഡി മരിയയും കോച്ചിന്റെ ആദ്യ സൂത്രവാക്യത്തിലുണ്ടായിരുന്നില്ല. പക്ഷേ രണ്ടാം കളിയില്&#x200d; ക്രൊയേഷ്യയോട് തോറ്റതോടെ ഇവരെ അദ്ദേഹം രംഗത്തിറക്കാന്&#x200d; നിര്&#x200d;ബന്ധിതനായി. മധ്യനിരയില്&#x200d; കോച്ച് സ്ഥിരമായി കളിപ്പിച്ചത് എന്&#x200d;സോ പെരസിനെയായിരുന്നു. ഈ പെരസ് ആദ്യം ടീമിലുണ്ടായിരുന്നില്ല. ലാന്&#x200d;സിനി എന്ന വിശ്വസത്‌നായ മധ്യനിരക്കാരന്&#x200d; പരുക്കുമായി അവസാന നിമിഷം ടീമില്&#x200d; നിന്ന് പുറത്തായപ്പോഴാണ് പെരസിനെ വിളിക്കുന്നത്. പെരസിന് എല്ലാ അവസരവും നല്&#x200d;കിയപ്പോള്&#x200d; പൗളോ ഡിബാലെയിലെ മുന്&#x200d;നിരക്കാരന് അവസരം നല്&#x200d;കിയില്ല. മെസിയോളം പ്രതിഭയുണ്ട് ഡിബാലെക്ക്, പക്ഷേ ബെഞ്ചിലെ കാഴ്ച്ചക്കാരന്&#x200d;. ഫ്രാന്&#x200d;സിനെതിരെ അര്&#x200d;ജന്റീന എങ്ങനെ മൂന്ന് ഗോള്&#x200d; നേടി-അതാണ് അല്&#x200d;ഭുതം. പക്ഷേ എല്ലാവരും കലവറയില്ലാതെ സമ്മതിക്കുന്ന ഒരു സത്യമുണ്ട്-ഈ അര്&#x200d;ജന്റീന ക്വാര്&#x200d;ട്ടര്&#x200d; പോയിട്ട്് പ്രി ക്വാര്&#x200d;ട്ടര്&#x200d; പോലും അര്&#x200d;ഹിച്ചിരുന്നില്ല.</p>
<h4><strong><img loading="lazy" class="size-full wp-image-90969 aligncenter" src="https://www.chandrikadaily.com/wp-content/uploads/2018/06/mbappegoal_pix.jpg" alt="" width="600" height="400" srcset="https://www.chandrikadaily.com/wp-content/uploads/2018/06/mbappegoal_pix.jpg 600w, https://www.chandrikadaily.com/wp-content/uploads/2018/06/mbappegoal_pix-300x200.jpg 300w" sizes="(max-width: 600px) 100vw, 600px" />എംബാപ്പെ വരുന്നു</strong></h4>
<p>അര്&#x200d;ജന്റീനക്കെതിരെ രണ്ട് ഗോളുകള്&#x200d;. രണ്ടും സുന്ദരം. വേഗതയും കൗശലവും ഒത്തിണങ്ങിയ മാജിക്. സിദാന്&#x200d; പറഞ്ഞതാണ് സത്യം-എംബാപ്പെ കേമനാണ്. അവനെ സൂക്ഷിക്കണം. ഫ്രഞ്ച് കോച്ച് ദീദിയര്&#x200d; ദെഷാംപ്‌സ് തന്റെ വജ്രായുധമായി പ്രഖ്യാപിച്ചത് എംബാപ്പെയെയായിരുന്നു-ലോകകപ്പിന് മുമ്പ് തന്നെ. മൊണോക്കോയില്&#x200d; നിന്നും ഒരു വര്&#x200d;ഷ ലോണിന് പി.എസ്.ജി റാഞ്ചിയ താരമാണ് എംബാപ്പെ. ഈ താരത്തെ റയല്&#x200d; മാഡ്രിഡ് പോലെ ഒരു ക്ലബ് നോട്ടമിട്ടത് വെറുതെയല്ലല്ലോ&#8230; അത്തരത്തില്&#x200d; ഒരാളെ മാര്&#x200d;ക്ക് ചെയ്യുന്നതില്&#x200d; അര്&#x200d;ജന്റീനക്കാര്&#x200d; ദുരന്തമായി മാറി. പത്താം നമ്പറുകാരന്റെ കടന്നു കയറ്റത്തില്&#x200d; ഓട്ടോമന്&#x200d;ഡിയും സംഘവും കിളവന്മാരായി പോയി. സൂക്ഷിക്കണം ഈ താരത്തെയെന്ന് ഇപ്പോള്&#x200d; പറയുന്നത് ഉറുഗ്വേയാണ്. കാരണം അവരാണ് ഇനി ഫ്രാന്&#x200d;സിന് മുന്നില്&#x200d;.</p>
<h4><strong><img loading="lazy" class="alignleft size-full wp-image-92707" src="https://www.chandrikadaily.com/wp-content/uploads/2018/07/russia-soccer-wcup-messi-ronaldo_a276aaa4-7cd6-11e8-8d5f-3f0c905295d2.jpg" alt="" width="960" height="540" srcset="https://www.chandrikadaily.com/wp-content/uploads/2018/07/russia-soccer-wcup-messi-ronaldo_a276aaa4-7cd6-11e8-8d5f-3f0c905295d2.jpg 960w, https://www.chandrikadaily.com/wp-content/uploads/2018/07/russia-soccer-wcup-messi-ronaldo_a276aaa4-7cd6-11e8-8d5f-3f0c905295d2-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/07/russia-soccer-wcup-messi-ronaldo_a276aaa4-7cd6-11e8-8d5f-3f0c905295d2-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/07/russia-soccer-wcup-messi-ronaldo_a276aaa4-7cd6-11e8-8d5f-3f0c905295d2-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/07/russia-soccer-wcup-messi-ronaldo_a276aaa4-7cd6-11e8-8d5f-3f0c905295d2-747x420.jpg 747w" sizes="(max-width: 960px) 100vw, 960px" />നോ മെസി നോ ക്രിസ്റ്റ്യാനോ</strong></h4>
<p>ലോകകപ്പ് പോലെ വലിയ ചാമ്പ്യന്&#x200d;ഷിപ്പിന്റെ ഗ്ലാമര്&#x200d; എന്ന് പറഞ്ഞാല്&#x200d; അത് സൂപ്പര്&#x200d; താരങ്ങള്&#x200d; തന്നെ. പക്ഷേ ഈ ലോകകപ്പിലെ രണ്ട് മെഗാ താരങ്ങള്&#x200d; മണിക്കൂറുകളുടെ വിത്യാസത്തി ല്&#x200d; ലോകകപ്പില്&#x200d; നിന്നും പുറത്തായിരിക്കുന്നു. ഫ്രാന്&#x200d;സിനോട് 4-3ന് തകര്&#x200d;ന്ന് അര്&#x200d;ജന്റീന മടങ്ങുമ്പോള്&#x200d; മെസിയെയും ഉറുഗ്വേയോട് 2-1ന് പരാജയപ്പെട്ട് പോര്&#x200d;ച്ചുഗല്&#x200d; മടങ്ങുമ്പോള്&#x200d; ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോയെയുമാണ് നഷ്ടമായിരിക്കുന്നത്.ഗ്ലാമര്&#x200d; ഒറ്റയടിക്ക്് കുറഞ്ഞിരിക്കുന്നു ലോകകപ്പിന്. ഇനി നെയ്മര്&#x200d;, കിലിയന്&#x200d; എംബാപ്പെ, എഡ്ഗാര്&#x200d; കവാനി, റുമേലു ലുക്കാക്കു, ഏദന്&#x200d; ഹസാഡ്, ഹാരി കെയിന്&#x200d; തുടങ്ങിയവരിലാണ് ആരാധക പ്രതീക്ഷകള്&#x200d;. മെസിയായിരുന്നു ലോകകപ്പിലെ ജനപ്രിയന്&#x200d;. എവിടെയും മെസിയും മെസിക്കാരും. പക്ഷേ ഒരു ചലനമുണ്ടാക്കാന്&#x200d; നാലാം ലോകകപ്പ് കളിച്ച താരത്തിനായില്ല. നൈജീരിയക്കെതിരെ നേടിയ ആ ഗോള്&#x200d; മാത്രമുണ്ട് ഓര്&#x200d;മകളില്&#x200d;. പിന്നെ ഒരു കാര്&#x200d;ഡും നഷ്ടമാക്കിയ പെനാല്&#x200d;ട്ടിയും. ക്രിസ്റ്റ്യാനോ പക്ഷേ ചലനമുണ്ടാക്കി. ആദ്യ മല്&#x200d;സരത്തില്&#x200d; തന്നെ ഹാട്രിക്ക്. രണ്ടാം മല്&#x200d;സരത്തിലും ഗോള്&#x200d;, പെനാല്&#x200d;ട്ടിയും പാഴാക്കി. മൂന്നാം മല്&#x200d;സരത്തില്&#x200d; മഞ്ഞക്കാര്&#x200d;ഡ്. നാലാം മല്&#x200d;സരത്തില്&#x200d; കടുത്ത മാര്&#x200d;ക്കിങില്&#x200d; ഉഴറുകയും ചെയ്തു. കേവലം സൂപ്പര്&#x200d; താരങ്ങളല്ല മെസിയും സി.ആര്&#x200d; സെവനും-രണ്ട് പ്രസ്ഥാനങ്ങളാണ്. കളിയുടെ സമവാക്യങ്ങളെ സമ്മോഹനമായി മൈതാനത്ത് ആലേഖനം ചെയ്യുന്നവര്&#x200d;. അവരുടെ കാലുകളില്&#x200d; പന്ത് ലഭിക്കുമ്പോള്&#x200d; അറിയാതെ ഗ്യാലറി ഉണരും. ആ ഉണര്&#x200d;ച്ചയിലാണ് കാല്&#x200d;പ്പന്തിലെ വായു ഹൃദയത്തിലേക്ക് പ്രവേശിക്കുക. പക്ഷേ എല്ലായ്‌പ്പോഴും ഒരാള്&#x200d; തന്നെ ജയിക്കില്ലല്ലോ&#8230; ഇത്തവണ ബാലന്&#x200d;ഡിയോര്&#x200d; ആര്&#x200d;ക്കാണ്&#8230;? രണ്ട് പേര്&#x200d;ക്കും ലോകകപ്പ് വിലാസം എന്തായാലും ഇല്ല.</p>
<h4><strong><img loading="lazy" class="alignleft size-full wp-image-92713" src="https://www.chandrikadaily.com/wp-content/uploads/2018/07/e2d5fb055b329f9a5caaa34a226a0032.png" alt="" width="808" height="455" srcset="https://www.chandrikadaily.com/wp-content/uploads/2018/07/e2d5fb055b329f9a5caaa34a226a0032.png 808w, https://www.chandrikadaily.com/wp-content/uploads/2018/07/e2d5fb055b329f9a5caaa34a226a0032-300x169.png 300w, https://www.chandrikadaily.com/wp-content/uploads/2018/07/e2d5fb055b329f9a5caaa34a226a0032-768x432.png 768w, https://www.chandrikadaily.com/wp-content/uploads/2018/07/e2d5fb055b329f9a5caaa34a226a0032-696x392.png 696w, https://www.chandrikadaily.com/wp-content/uploads/2018/07/e2d5fb055b329f9a5caaa34a226a0032-746x420.png 746w" sizes="(max-width: 808px) 100vw, 808px" />വയസനല്ല തബരസ്</strong></h4>
<p>വടിയും കുത്തിപ്പിടിച്ച് ഒരു കോച്ച്. ഓസ്‌ക്കാര്&#x200d; തബരസ്&#8230; എത്ര കാലമായി ഇദ്ദേഹത്തെ കാണുന്നു. പ്രായത്തിന്റെ ശാന്തത പോലെ സമീപനത്തിലും ശാന്തന്&#x200d;. ഇന്നലെ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുമ്പോഴും തബരസ് സദാശാന്തന്&#x200d;. എന്ത് കൊണ്ട് ഈ വയസ്സനെ ഉറുഗ്വേ പൊക്കിപിടിക്കുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ സത്യം പറയാം-എഡ്ഗാര്&#x200d; കവാനിയും, ലൂയിസ് സുവാരസുമെല്ലാം ഉള്&#x200d;പ്പെടുന്ന ഉറുഗ്വേ നിര കോച്ചിന് നല്&#x200d;കുന്ന ബഹുമാനം ചെറുതല്ല. അദ്ദേഹമാണ് ടീമിന്റെ അവസാന വാക്ക്.<br />
ഉറുഗ്വേയും പോര്&#x200d;ച്ചുഗലും ഏറ്റുമുട്ടിയപ്പോള്&#x200d; തബരസും അദ്ദേഹത്തെ പോലെ സീനിയറായ സാന്&#x200d;ന്റോസും തമ്മിലുളള അങ്കവുമായിരുന്നു അത്. മല്&#x200d;സരശേഷം പതിവ് പോലെ പരിശീലകര്&#x200d; ആലിംഗനം ചെയ്തപ്പോള്&#x200d; അവിടയെുമുണ്ടായിരുന്നു ബഹുമാനം. ഉറുഗ്വേ താരങ്ങളെല്ലാം ആദ്യം വന്ദിച്ചത് മറ്റാരെയുമായിരുന്നില്ല. അടിക്കുമോ ഈ പ്രായത്തിലും തബരസ് കപ്പ്&#8230; ചോദ്യങ്ങള്&#x200d; ഉയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lionel-messis-defining-argentina-moments.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
