<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>3 killed &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/3-killed/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 04 May 2018 08:41:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>3 killed &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കോഴിക്കോട് മണ്ണിടിച്ചില്&#x200d; നടുക്കം വിട്ട് മാറാതെ മുഹമ്മദ് സഹീര്&#x200d;</title>
		<link>https://www.chandrikadaily.com/two-migrant-laborers-were-killed-when-landed-in-the-building-in-kozhikode.html</link>
					<comments>https://www.chandrikadaily.com/two-migrant-laborers-were-killed-when-landed-in-the-building-in-kozhikode.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 May 2018 08:17:46 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[3 killed]]></category>
		<category><![CDATA[kozhikode]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83207</guid>

					<description><![CDATA[കോഴിക്കോട്: ഇന്നലെ വൈകുന്നേരം ചിന്താ വളപ്പിന് സമീപം പൂന്താനം ജംഗ്ഷനിലുണ്ടായ മണ്ണിടിച്ചിലില്&#x200d; രക്ഷപ്പെട്ട ബീഹാര്&#x200d; സ്വദേശി മുഹമ്മദ് സഹീറി(26) ന് ദുരന്തത്തിന്റെ നടുക്കം വിട്ട് മാറുന്നില്ല. മെഡിക്കല്&#x200d; കോളജ് ആസ്പത്രിഅത്യാഹിത വിഭാഗത്തില്&#x200d; ചികിത്സ തേടവെ സംഭവം മനസ്സില്&#x200d; തെളിഞ്ഞ് നില്&#x200d;ക്കുകയാണ്.കൂടെ രക്ഷപ്പെട്ട മുഹമ്മദ് റഫീഖ്(30), മുഹമ്മദ് ഇഖ്ബാല്&#x200d; (25), എന്നിവരും ആസ്പത്രിയില്&#x200d; ചികിത്സ തേടുന്നുണ്ട്. ഡി ആന്റ് ഡി കണ്&#x200d;സ്ട്രക്ഷന്&#x200d; കമ്പനിയില്&#x200d; രണ്ട് മാസമായി ജോലിക്കെത്തിയതായി മുഹമ്മദ് സഹീര്&#x200d; പറയുന്നു. അഞ്ച് പേര്&#x200d; വീതം രണ്ട് ഭാഗത്തായി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇന്നലെ വൈകുന്നേരം ചിന്താ വളപ്പിന് സമീപം പൂന്താനം ജംഗ്ഷനിലുണ്ടായ മണ്ണിടിച്ചിലില്&#x200d; രക്ഷപ്പെട്ട ബീഹാര്&#x200d; സ്വദേശി മുഹമ്മദ് സഹീറി(26) ന് ദുരന്തത്തിന്റെ നടുക്കം വിട്ട് മാറുന്നില്ല. മെഡിക്കല്&#x200d; കോളജ് ആസ്പത്രിഅത്യാഹിത വിഭാഗത്തില്&#x200d; ചികിത്സ തേടവെ സംഭവം മനസ്സില്&#x200d; തെളിഞ്ഞ് നില്&#x200d;ക്കുകയാണ്.കൂടെ രക്ഷപ്പെട്ട മുഹമ്മദ് റഫീഖ്(30), മുഹമ്മദ് ഇഖ്ബാല്&#x200d; (25), എന്നിവരും ആസ്പത്രിയില്&#x200d; ചികിത്സ തേടുന്നുണ്ട്. ഡി ആന്റ് ഡി കണ്&#x200d;സ്ട്രക്ഷന്&#x200d; കമ്പനിയില്&#x200d; രണ്ട് മാസമായി ജോലിക്കെത്തിയതായി മുഹമ്മദ് സഹീര്&#x200d; പറയുന്നു.</p>
<p>അഞ്ച് പേര്&#x200d; വീതം രണ്ട് ഭാഗത്തായി ജോലി ചെയ്യുമ്പോള്&#x200d; ആദ്യ ബാച്ചിലെ അഞ്ച് പേര്&#x200d; മണ്ണിടിഞ്ഞ് അടിയിലായി. താന്&#x200d; ഓടിയെങ്കിലും എതിര്&#x200d;വശത്തു നിന്നും മണ്ണിടിയുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവരുടെ സ്ഥിതി എന്താണെന്ന് തിരക്കുകയാണ് ഏറെ വൈകിയും മുഹമ്മദ് സഹീര്&#x200d; .തന്റെ പിതാവിന്റെ സഹോദരനായ കിസ്മത്ത് മരിച്ച വിവരമൊന്നും ഈ യുവാവ് അറിഞ്ഞിട്ടില്ല. താഹിറിന്റെ മകനായ കിസ്മത്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. രക്ഷപ്പെട്ട് മെഡിക്കല്&#x200d; കോളജ് ആസ്പത്രിയില്&#x200d; ചികിത്സയിലുള്ള മൂന്ന് പേര്&#x200d;ക്കും കാര്യമായ പരിക്കുകള്&#x200d; ഒന്നുമില്ല. മരിച്ച കിസ്മത്തിന്റെ മൃതദേഹം നഗരത്തിലെ സ്വകാര്യ ആസ്പത്രിയില്&#x200d; നിന്നും കസബ പോലീസ്സ് മെഡിക്കല്&#x200d; കോളേജ് മോര്&#x200d;ച്ചറിയില്&#x200d; എത്തിച്ചു.സംഭവത്തില്&#x200d; മണ്ണിനടിയില്&#x200d; നിന്നും കിട്ടിയ ജബ്ബാറി(43) ന്റെ മൃതദേഹം രാത്രി 8.30 ഓടെ ഫയര്&#x200d;ഫോഴ്‌സ്‌മെഡിക്കല്&#x200d; കോളജ് ആസ്പത്രിയില്&#x200d; എത്തിച്ചു.രണ്ട് മൃതദേഹങ്ങളും ഇന്ന് പോസ്റ്റ്‌മോര്&#x200d;ട്ടത്തിന് വിധേയമാക്കും. എംബാം ചെയ്ത ശേഷം ഇവ സ്വദേശമായ ബീഹാറിലേക്ക് കൊണ്ടു പോകും.<br />
ഒമ്പത്‌നില കെട്ടിടമാണ് ഇവിടെ നിര്&#x200d;മിക്കുന്നത്. അണ്ടര്&#x200d; ഗ്രൗണ്ടില്&#x200d; രണ്ടുനിലയും പണിയുന്നുണ്ട്. ഇതിന്റെ പ്രാരംഭജോലികള്&#x200d; നടക്കുകയായിരുന്നു.<br />
ബീച്ചില്&#x200d; നിന്ന് എത്തിയ ഫയര്&#x200d;ഫോഴ്‌സ് ആണ് രക്ഷാപ്രവര്&#x200d;ത്തനം നടത്തിയത്. ജില്ലാ കലക്ടര്&#x200d; യു.വി ജോസ്, സിറ്റി പൊലീസ് കമ്മീഷണര്&#x200d; എസ്. കാളിരാജ് മഹേഷ്‌കുമാര്&#x200d;, ഡെപ്യൂട്ടി കമ്മീഷണര്&#x200d; മെറിന്&#x200d; ജോസഫ്് തുടങ്ങിയവര്&#x200d; സ്ഥലത്തെത്തിയിരുന്നു. മണ്ണിടിയാന്&#x200d; സാധ്യതയുള്ളതിനാല്&#x200d; കുഴിയെടുക്കുന്നത് പിന്നീടാവാമെന്ന് തൊഴിലാളികള്&#x200d; അഭിപ്രായപ്പെട്ടതായി അറിയുന്നു. എന്നാല്&#x200d; കരാറുകാരന്&#x200d; നിര്&#x200d;ബന്ധിക്കുകയായിരുന്നുവത്രെ. ഇരുപതിലേറെ തൊഴിലാളികള്&#x200d; ഇവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. ലോഡ് കണക്കിന് മണ്ണ് വീണു കിടക്കുന്നതിനാല്&#x200d; രക്ഷാപ്രവര്&#x200d;ത്തനം ദുഷ്‌കരമായിരുന്നു. ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് രക്ഷാപ്രവര്&#x200d;ത്തനം തുടര്&#x200d;ന്നത്. കിസ്മത്തിനെയാണ് ആദ്യം മണ്ണില്&#x200d; നിന്ന് കണ്ടെത്തിയത്. അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. ജബ്ബാറിന്റെ മൃതദേഹം അവസാനമാണ് കണ്ടെത്തിയത്. ഏഴരയോടെയായിരുന്നു ഇത്. കസബ് പൊലീസ് സ്ഥലത്തെത്തി ഇന്&#x200d;ക്വസ്റ്റ് നടപടികള്&#x200d; ആരംഭിച്ചു. മൃതദേഹങ്ങള്&#x200d; ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഫയര്&#x200d;ഫോഴ്‌സും പൊലീസും മണിക്കൂറുകള്&#x200d; നീണ്ട രക്ഷാപ്രവര്&#x200d;ത്തനമാണ് നടത്തിയത്.</p>
<h4><strong>പരിചരണത്തിന് സി എച്ച് സെന്റര്&#x200d; വളണ്ടിയര്&#x200d;മാര്&#x200d;</strong></h4>
<p>കോഴിക്കോട്: നഗരത്തില്&#x200d; മണ്ണിടിഞ്ഞ് 2 പേര്&#x200d; മരിക്കുകയും 3 പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്ത സംഭവം ഉണ്ടായപ്പോള്&#x200d; ആസ്പത്രിയിലോ, മോര്&#x200d;ച്ചറി പരിസരത്തോ ആരേയും കാണാതിരുന്നത് ആശ്ചര്യമായി.വാര്&#x200d;ത്താ ചാനലുകാരും മറ്റും എത്തുമ്പോള്&#x200d; വന്&#x200d; ജനാവലി എത്താറുണ്ടായിരുന്നു &#8211; എന്നാല്&#x200d; മരിച്ചവരും പരിക്കേറ്റവരും ബീഹാറികള്&#x200d; ആയതു കൊണ്ട് ആരേയും കാണാനുണ്ടായില്ല. പരിക്കേറ്റവര്&#x200d;ക്ക് ആസ്പത്രിയില്&#x200d; സി എച്ച്.സെന്റര്&#x200d; വളണ്ടിയര്&#x200d;മാരായ ഇബ്രാഹിം ഓമാനൂര്&#x200d;, സലീം കാരന്തൂര്&#x200d; എന്നിവരാണ് പരിചരണത്തിന് ഉണ്ടായിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-migrant-laborers-were-killed-when-landed-in-the-building-in-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വത്ത് തര്&#x200d;ക്കം: കുടുംബത്തിലെ മൂന്നു പേര്&#x200d; വെടിയേറ്റു മരിച്ചു</title>
		<link>https://www.chandrikadaily.com/brother-shoots-brother-two-shot-dead-property-dispute-at-viradpet.html</link>
					<comments>https://www.chandrikadaily.com/brother-shoots-brother-two-shot-dead-property-dispute-at-viradpet.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 03 Feb 2018 15:14:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[3 killed]]></category>
		<category><![CDATA[groom killed]]></category>
		<category><![CDATA[gun shoot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68104</guid>

					<description><![CDATA[വീരാജ്‌പേട്ട: സ്വത്ത് തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്&#x200d; വെടിയേറ്റു മരിച്ചു. മടിക്കേരി മൂര്&#x200d;ണ്ണാട് കിഗ്‌ലുവിലെ ദേവയ്യ(54) ഭാര്യ പ്രേമ(48), ദേവയ്യയുടെ സഹോദരന്&#x200d; തമയ്യ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. കാപ്പിത്തോട്ടം വീതം വെക്കുന്നതിനെ ചൊല്ലി ദേവയ്യയും സഹോദരന്&#x200d; തമയ്യയും തമ്മില്&#x200d; നേരത്തെ തര്&#x200d;ക്കമുണ്ടായിരുന്നു. ഇന്നലെ രാവിലെ കാപ്പിത്തോട്ടത്തില്&#x200d; വെച്ച് ഇരുവരും വാക്കു തര്&#x200d;ക്കമുണ്ടായപ്പോള്&#x200d; തമയ്യ വീട്ടില്&#x200d; നിന്ന് തോക്കുമായി എത്തി സഹോദരനെതിരെ നിറയൊഴിക്കുകയായിരുന്നു. ഇതു കണ്ടു ബഹളം വെച്ചപ്പോഴാണ് പ്രേമയെയും വെടിവെച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>വീരാജ്‌പേട്ട: സ്വത്ത് തര്&#x200d;ക്കത്തെ തുടര്&#x200d;ന്ന് ഒരു കുടുംബത്തിലെ മൂന്നു പേര്&#x200d; വെടിയേറ്റു മരിച്ചു. മടിക്കേരി മൂര്&#x200d;ണ്ണാട് കിഗ്‌ലുവിലെ ദേവയ്യ(54) ഭാര്യ പ്രേമ(48), ദേവയ്യയുടെ സഹോദരന്&#x200d; തമയ്യ (43) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.<br />
കാപ്പിത്തോട്ടം വീതം വെക്കുന്നതിനെ ചൊല്ലി ദേവയ്യയും സഹോദരന്&#x200d; തമയ്യയും തമ്മില്&#x200d; നേരത്തെ തര്&#x200d;ക്കമുണ്ടായിരുന്നു. ഇന്നലെ രാവിലെ കാപ്പിത്തോട്ടത്തില്&#x200d; വെച്ച് ഇരുവരും വാക്കു തര്&#x200d;ക്കമുണ്ടായപ്പോള്&#x200d; തമയ്യ വീട്ടില്&#x200d; നിന്ന് തോക്കുമായി എത്തി സഹോദരനെതിരെ നിറയൊഴിക്കുകയായിരുന്നു. ഇതു കണ്ടു ബഹളം വെച്ചപ്പോഴാണ് പ്രേമയെയും വെടിവെച്ചത്. ഒടുവില്&#x200d; തമയ്യ സ്വയം നെഞ്ചിലേക്ക് വെടി ഉതിര്&#x200d;ത്ത് മരിക്കുകയായിരുന്നു. മടിക്കേരി ജില്ലാ ആസ്പത്രിയില്&#x200d; പോസ്റ്റ് മോര്&#x200d;ട്ടത്തിനു ശേഷം ബന്ധുക്കള്&#x200d;ക്ക് മൃതദേഹം വിട്ടുനല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/brother-shoots-brother-two-shot-dead-property-dispute-at-viradpet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊളറാഡോയില്‍ വെടിവയ്പ്പ്; മൂന്ന് മരണം</title>
		<link>https://www.chandrikadaily.com/coloroda-3-shoot.html</link>
					<comments>https://www.chandrikadaily.com/coloroda-3-shoot.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Nov 2017 14:46:00 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[3 killed]]></category>
		<category><![CDATA[shot]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51520</guid>

					<description><![CDATA[വാഷിങ്ടന്‍: യുഎസിലെ കൊളറാഡോയില്‍ ഡെന്‍വര്‍ സബര്‍ബന്‍ വാള്‍മാര്‍ട്ട് സ്‌റ്റോറിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് അക്രമം നടന്നത്. സ്റ്റോറിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേര്‍ അക്രമ സ്ഥലത്തു വച്ചും. പരിക്കേറ്റ സ്ത്രീ ആസ്പത്രിയില്‍ വച്ചുമാണ് മരിച്ചത്. സ്റ്റോറിനുള്ളില്‍ പ്രവേശിച്ച അക്രമികള്‍ നിര്‍ത്താതെ വെടിവയ്ക്കുകയായിരുന്നു. പൊലീസും ശക്തമായി തിരിച്ചു വെടിവച്ചു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഒരു മണിക്കൂറിനുള്ളില്‍ അവസാനിച്ചതായി തോണ്‍ടന്‍ പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടന്&#x200d;: യുഎസിലെ കൊളറാഡോയില്&#x200d; ഡെന്&#x200d;വര്&#x200d; സബര്&#x200d;ബന്&#x200d; വാള്&#x200d;മാര്&#x200d;ട്ട് സ്‌റ്റോറിലുണ്ടായ വെടിവയ്പ്പില്&#x200d; മൂന്നു പേര്&#x200d; കൊല്ലപ്പെട്ടു. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് അക്രമം നടന്നത്. സ്റ്റോറിലുണ്ടായിരുന്ന നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു.<br />
രണ്ട് പേര്&#x200d; അക്രമ സ്ഥലത്തു വച്ചും. പരിക്കേറ്റ സ്ത്രീ ആസ്പത്രിയില്&#x200d; വച്ചുമാണ് മരിച്ചത്. സ്റ്റോറിനുള്ളില്&#x200d; പ്രവേശിച്ച അക്രമികള്&#x200d; നിര്&#x200d;ത്താതെ വെടിവയ്ക്കുകയായിരുന്നു. പൊലീസും ശക്തമായി തിരിച്ചു വെടിവച്ചു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്&#x200d; ഒരു മണിക്കൂറിനുള്ളില്&#x200d; അവസാനിച്ചതായി തോണ്&#x200d;ടന്&#x200d; പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ജനങ്ങളെ പരിസരത്തു നിന്നും പൊലീസ് നീക്കം ചെയ്തു. സംഭവുമായി ബന്ധപ്പെട്ടു ആരെയും അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം ന്യൂയോര്&#x200d;ക്കിലുണ്ടായ ഭീകരാക്രമണത്തില്&#x200d; എട്ട് പേര്&#x200d; കൊല്ലപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/coloroda-3-shoot.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
