<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aa raheem &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aa-raheem/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 19 Nov 2024 09:26:06 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aa raheem &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>‘പിണറായി എന്ന ആന കുത്തീട്ട് വീണിട്ടില്ല, പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്’; എ.എ റഹീമിന് മറുപടിയുമായി കെ.എം ഷാജി</title>
		<link>https://www.chandrikadaily.com/the-elephant-named-pinarayi-has-not-fallen-and-then-the-elephants-trunk-is-stopped-km-shaji-in-reply-to-aa-rahim.html</link>
					<comments>https://www.chandrikadaily.com/the-elephant-named-pinarayi-has-not-fallen-and-then-the-elephants-trunk-is-stopped-km-shaji-in-reply-to-aa-rahim.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Nov 2024 09:26:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aa raheem]]></category>
		<category><![CDATA[km shaji]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318130</guid>

					<description><![CDATA[മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>മുഖ്യമന്ത്രിയെ പറയാൻ ആയിട്ടില്ലെന്ന ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്&#x200d;റ് എ&#x200d;.എ റഹീമിന്&#x200d;റെ പ്രസ്താവനക്ക് പ്രതികരണവുമായി മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മുഖ്യമന്ത്രിയെ പഠിക്കാൻ ഏത് കോഴ്സ് ആണ് പഠിക്കേണ്ടതെന്നും ഏത് കോളജിലാണ് പോവേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും റഹീം പറഞ്ഞാൽ കൊള്ളാമായിരുന്നുവെന്ന് കെ.എം ഷാജി പ്രതികരിച്ചു.</p>
<p>&#8216;അത് റഹീമിന് മനസിലാകുന്ന കാര്യങ്ങളാണല്ലോ. ആനുകൂല്യങ്ങൾ പറ്റാൻ ഏത് തരത്തിലാണ് സംസാരിക്കേണ്ടത്?. മുഖ്യമന്ത്രി വലിയ സംഭവമാണെന്നും രാജാവാണെന്നും സി.പിഎമ്മുകാർക്ക് തോന്നുന്നുവെങ്കിൽ പിണറായിയുടെ നീന്തലും കുളിയും പശു നോക്കലും സ്വന്തം ചെലവിൽ നടത്താൻ പറയണം. കേരളത്തിലെ ജനങ്ങളുടെ ചെലവിലാണ് മുഖ്യമന്ത്രിയുടെ വണ്ടിയിൽ ഭാര്യയും കുട്ടികളും പേരക്കുട്ടികളും യാത്ര ചെയ്യുന്നത്.</p>
<p>നാടിന്&#x200d;റെ ചെലവിലാണെങ്കിൽ മുഖ്യമന്ത്രിയെ വിമർശിച്ചിരിക്കും. പൂരപ്പറമ്പിലെ ആനയെ പോലെ മുഖ്യമന്ത്രിയെ റഹീം കൊണ്ടു നടക്കണം. ഞങ്ങൾക്ക് അതിന്&#x200d;റെ ബാധ്യതയില്ല. പേടിപ്പിക്കൽ കുറേ കണ്ടതാണ്. പിണറായി വിജയൻ എന്ന ആന കുത്തീട്ട് വീണിട്ടില്ല. പിന്നെയാണോ ആനപ്പിണ്ടം തടഞ്ഞു വീഴുന്നത്.</p>
<p>മുഖ്യമന്ത്രിയെ കാണുമ്പോൾ മൂത്രം ഒഴിച്ചു പോകാതിരിക്കാൻ സ്നഗ്ഗി ഇട്ട് നടക്കുന്ന റഹീനെ പോലുള്ള ആളോട് ചർച്ച ചെയ്യാൻ പോലും മടിയാണ്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയം പറയണമെന്ന് എം.വി ഗോവിന്ദൻ പഠിപ്പിക്കേണ്ടത് പിണറായിയെയാണ്. നിയമസഭയിലെ പ്രിവിലേജ് ഉപയോഗിച്ച് ഞാൻ സംസാരിച്ചതിന് അഞ്ച് കൊല്ലം പൊലീസിനെ ഉപയോഗിച്ച് വേട്ടയാടിയ പിണറായിയെ ആണ് ആദർശം പഠിപ്പിക്കേണ്ടത്.</p>
<p>ലീഗ് പ്രസിഡന്&#x200d;റ് എന്ന നിലക്ക് സാദിഖലി തങ്ങളെ വിമർശിക്കരുതെന്നും എതിർക്കരുതെന്നും ഞങ്ങൾ പറഞ്ഞിട്ടില്ല. എല്ലാവരെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യാം. ഇങ്ങോട്ട് കിട്ടിയാൽ അതേ അളവിലും തൂക്കത്തിലും തിരിച്ചു കൊടുക്കാൻ പറ്റുന്ന ആളുകൾ ഇപ്പുറത്തുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കുന്നതാണ് നല്ലത്. സാദിഖലി തങ്ങളെ കുറിച്ച് ജമാഅത്ത് അനുഭാവ പ്രയോഗം എത്രമാത്രം സംഘി പ്രീണനമാണെന്ന് ഒരു സംഘി അനുഭാവിയായ മുഖ്യമന്ത്രി പ്രകടിപ്പിച്ചുവെന്നതാണ് രാഷ്ട്രീയമെന്നും കെ.എം ഷാജി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-elephant-named-pinarayi-has-not-fallen-and-then-the-elephants-trunk-is-stopped-km-shaji-in-reply-to-aa-rahim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പെട്ടി&#8230;. ഒടുവില്&#x200d; പൊട്ടി</title>
		<link>https://www.chandrikadaily.com/the-box-finally-broke.html</link>
					<comments>https://www.chandrikadaily.com/the-box-finally-broke.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 10 Nov 2024 05:48:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[aa raheem]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316898</guid>

					<description><![CDATA[കടിച്ച പാമ്പിനെ ഉപയോഗിച്ച് തന്നെ വിഷം ഇറക്കുക എന്ന തന്ത്രം പണ്ട് കാലത്ത് വിഷ വൈദ്യന്&#x200d;മാര്&#x200d; ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഏതാണ്ട് ഇപ്പോള്&#x200d; പാലക്കാട് വിഷം വമിപ്പിച്ച ഇടതന്&#x200d;മാരെ കൊണ്ട് തന്നെ വിഷം ഇറക്കിവെപ്പിക്കുന്ന ചികിത്സയാണ് യു.ഡി.എഫ് ചെയ്യുന്നത്. പല തരത്തിലുള്ള തന്ത്രങ്ങളും പയറ്റി നോക്കിയിട്ടും പാലക്കാട് മണ്ഡലത്തില്&#x200d; ഏല്&#x200d;ക്കാതായതോടെ ബി.ജെ.പിയുടെ വാതിലില്&#x200d; മുട്ടി നോക്കിയ പഴയ കോണ്&#x200d;ഗ്രസുകാരനെ തന്നെ സ്റ്റെതസ്‌കോപ്പും കൊടുത്ത് പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ത്ഥിയാക്കി. എന്നിട്ടും രക്ഷയില്ലാതായതോടെ പാര്&#x200d;ട്ടിയുടെ തന്ത്രജ്ഞരും ബുദ്ധിജീവികളുമായ രാജ്യസഭാ എം.പി എ.എ റഹിമിനേയും [&#8230;]]]></description>
										<content:encoded><![CDATA[<p>കടിച്ച പാമ്പിനെ ഉപയോഗിച്ച് തന്നെ വിഷം ഇറക്കുക എന്ന തന്ത്രം പണ്ട് കാലത്ത് വിഷ വൈദ്യന്&#x200d;മാര്&#x200d; ഉപയോഗിച്ചിരുന്നതായി കേട്ടിട്ടുണ്ട്. ഏതാണ്ട് ഇപ്പോള്&#x200d; പാലക്കാട് വിഷം വമിപ്പിച്ച ഇടതന്&#x200d;മാരെ കൊണ്ട് തന്നെ വിഷം ഇറക്കിവെപ്പിക്കുന്ന ചികിത്സയാണ് യു.ഡി.എഫ് ചെയ്യുന്നത്. പല തരത്തിലുള്ള തന്ത്രങ്ങളും പയറ്റി നോക്കിയിട്ടും പാലക്കാട് മണ്ഡലത്തില്&#x200d; ഏല്&#x200d;ക്കാതായതോടെ ബി.ജെ.പിയുടെ വാതിലില്&#x200d; മുട്ടി നോക്കിയ പഴയ കോണ്&#x200d;ഗ്രസുകാരനെ തന്നെ സ്റ്റെതസ്‌കോപ്പും കൊടുത്ത് പാര്&#x200d;ട്ടിയുടെ സ്ഥാനാര്&#x200d;ത്ഥിയാക്കി. എന്നിട്ടും രക്ഷയില്ലാതായതോടെ പാര്&#x200d;ട്ടിയുടെ തന്ത്രജ്ഞരും ബുദ്ധിജീവികളുമായ രാജ്യസഭാ എം.പി എ.എ റഹിമിനേയും പാലക്കാട്ടുകാരനായ മന്ത്രിയേയും ഇറക്കി. പിന്നെ പറയണ്ടല്ലോ തന്ത്രത്തിന്റെ ഏഴു കളിയായിരുന്നു. അതില്&#x200d; ഏറ്റവും വലിയ തന്ത്രം ഒരു നില ട്രോളി ബാഗില്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥിക്കായി കോടികള്&#x200d; കൊണ്ടുവരുന്നുവെന്ന ഭയങ്കരമാന വാര്&#x200d;ത്തയായിരുന്നു. ആദ്യം പാര്&#x200d;ട്ടി ചാനലിലെ മുഖ്യനെ വിവരം അറിയിച്ചു. പണ്ട് ചാനല്&#x200d; നടത്തി സ്വന്തം അച്ഛന് ചെരിപ്പ് മാലയിട്ടവരുടെ തോളത്ത് കൈയ്യിട്ട പഴയ കീണര്&#x200d; പരിശോധകനും കൂടി ചേര്&#x200d;ന്നു. പിന്നെ പുതിയ കൂട്ടുകാരായ സംഘപരിവാര്&#x200d; നേതാക്കളും കൂടി ചേര്&#x200d;ന്നതോടെ സംഘം തയ്യാര്&#x200d;. പിന്നെ ഒന്നും ആലോചിച്ചില്ല. രായ്ക്കു രാമാനം പൊലീസിനെ കൊണ്ട് യു.ഡി.എഫ് നേതാക്കള്&#x200d; താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നാടകം. റെയ്‌ഡോഡ് റെയ്ഡ്. മഫ്ടി പൊലീസ്, പാര്&#x200d;ട്ടി ചാനല്&#x200d;, ഇടത്, ബി.ജെ.പി നേതാക്കള്&#x200d; എല്ലാം റെഡി. എവിടെ പരിശോധിക്കണമെന്ന കാര്യം പോലും നിര്&#x200d;ദേശിക്കുന്നത് ഈ കൂട്ടരായിരുന്നു. അവിടെ പരിശോധിക്ക്, ഇവിടെ പരിശോധിക്ക് എന്നലറിയവര്&#x200d;ക്കായി വനിതാ നേ താക്കളുടെ മുറിയില്&#x200d; വരെ പരിശോധിച്ചു. ഒടുവില്&#x200d; പ്ലിങ്ങോട് പ്ലിങ്. ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല. നാട്ടാര് മുഴുവന്&#x200d; ബി.ജെ.പി. -സി.പി.എം സംയുക്ത പരിശോധകരുടെ സംഘത്തെ കാണുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങള്&#x200d; മാധ്യമങ്ങളായ മാധ്യമങ്ങള്&#x200d;ക്കു മുഴുവന്&#x200d; ചോര്&#x200d;ത്തി നല്&#x200d;കിയ സി.പി.എമ്മുകാര്&#x200d; പക്ഷേ പുറത്ത് വന്ന വിഡിയോകളില്&#x200d; തോളില്&#x200d; കെയ്യിട്ടും കൊഞ്ചിയും ചിരിച്ചും ഒരുമിച്ച് നില്&#x200d;ക്കുന്ന ബി.ജെ.പി-സി.പി.എം നേതാക്കളുടെ ദൃശ്യങ്ങള്&#x200d; ഇതുപോലെ പുറത്ത് വരുമെന്ന് സ്വപ്നത്തില്&#x200d; പോലും കരുതിയില്ല.</p>
<p>കൊടകര കുഴല്&#x200d;പ്പണ കേസിലും കണ്ണൂരിലെ എ.ഡി.എമ്മിനെ അപമാനിച്ച് ജീവനൊടുക്കാന്&#x200d; നിര്&#x200d;ബന്ധിപ്പിച്ച മുന്&#x200d; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചെയ്തിയിലും പെട്ട് നിലയില്ലാ കയത്തില്&#x200d; മുങ്ങി നില്&#x200d;ക്കുന്ന പാര്&#x200d;ട്ടി കച്ചിത്തുരുമ്പാകുമെന്ന് കരുതി ഇറക്കിയതായിരുന്നു നീല ട്രോളി ബാഗ് ആരോപണം. എന്നാല്&#x200d; എ.എ റഹിം എവിടെ പരിപാടി അവതരിപ്പിച്ചാലും എന്തു സംഭവിക്കുന്നുവോ അത് ഇവിടേയും സംഭവിച്ചു. എയറില്&#x200d; നിന്നും താഴെ ഇറങ്ങാന്&#x200d; ഒഴിവില്ലാതെ ഇക്ക കു ന്തത്തില്&#x200d; പറക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാതിരാ റെയ്ഡ് നടത്തിയത് ഷാഫി പറമ്പില്&#x200d; എം.പിയാണെന്ന ആരോപണവുമായി പാര്&#x200d;ട്ടിയുടെ ഡമ്മി സ്ഥാനാര്&#x200d;ത്ഥി കൂടി രംഗത്തു വന്നു. ഇതോടെ പാര്&#x200d;ട്ടിയുടെ ഡമ്മി സ്ഥാനാര്&#x200d;ത്ഥിയെ തിരുത്തി ജില്ലാ സെക്രട്ടറി രംഗത്തു വന്നു. ഞാന്&#x200d; പറയുന്നതാണ് പാര്&#x200d;ട്ടി നിലപാടെന്നായി ജില്ലാ സെക്രട്ടറി സംഗതി ഇവിടം കൊണ്ടും തീര്&#x200d;ന്നില്ല. ജില്ലാ സെക്രട്ടറി പറഞ്ഞതല്ല ഷാഫി തന്നെയാണ് പിന്നിലെന്ന് സംസ്ഥാന സെക്രട്ടറി. രണ്ട് സെക്രട്ടറിമാരും പറഞ്ഞതല്ല ശരി നീല പെട്ടിയും പൊക്കിപ്പിടിച്ച് നടക്കാന്&#x200d; നാണമില്ലേ എന്ന് മുന്&#x200d; എം.പി എന്&#x200d;.എന്&#x200d; കൃഷ്ണദാസ്. കൃഷ്ണദാസ് എപ്പോഴും ശരി മാത്രമേ പറയൂ എന്ന് ഡമ്മി സ്ഥാനാര്&#x200d;ത്ഥി. മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാര്&#x200d;ത്ഥിയെ കയ്യില്&#x200d; കിട്ടിയെന്ന് വച്ച് വട്ട് കളിപ്പിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ.</p>
<p>പാലക്കാട് സിപിഎം-ബിജെപി ബന്ധം തുറന്നുകാട്ടാന്&#x200d; ഷാഫി പറമ്പില്&#x200d; കളിച്ച കളിയാണ് &#8216;ട്രോളിയിലെ കള്ളപ്പണം&#8217; എന്ന വ്യാജവാര്&#x200d;ത്ത എന്ന് എല്&#x200d;ഡിഎഫ് സ്ഥാനാര്&#x200d;ത്ഥി തന്നെ പറയുന്നു. ഇതോടെ മാലോകര്&#x200d;ക്കൊക്കെ ഒരു കാര്യം വ്യക്തമായി സി.പി.എം ബി.ജെപി ബന്ധം എന്നൊന്നുണ്ട്. എഎ റഹിമും വിവി രാജേഷും ടിവി രാജേ ഷും പ്രഫുല്&#x200d;കൃഷ്ണയും വിജിനും ആര്&#x200d;ഷോയും &#8216;കൈ രളി&#8217;യും &#8216;ജന&#8217;വുമൊക്കെ ഒരമ്മ പെറ്റ അളിയമ്മാരെപ്പോ ഒരമ്മ ലെ ഒരു രാത്രി മുഴുവന്&#x200d; നിറഞ്ഞാടിയിട്ടും കൊക്കിനു വെച്ചത് ചക്കിനു കൊണ്ടെന്ന അവസ്ഥയിലാണ് സി.പി.എ മ്മും ബി.ജെ.പിയും ഇപ്പോള്&#x200d; കമ്മ്യൂണിസ്റ്റ് ജനതാ പാര്&#x200d;ട്ടിയുടെ പരസ്പര സഹകരണം പാലക്കാട്ട് 1977ല്&#x200d; എല്&#x200d; കെ അദ്വാനിയും ടി ശിവദാസമേനോനും ഒ രാജഗോപാലും ചേര്&#x200d;ന്ന് തുടങ്ങിവെച്ചത് പിന്നീട് 1990കളില്&#x200d; നഗരസ ഭാ ചെയര്&#x200d;മാന്&#x200d; സ്ഥാനം പിടിക്കാന്&#x200d; എംഎസ് ഗോപാല കൃഷ്ണനും എന്&#x200d; ശിവരാജനും മുന്നോട്ടുകൊണ്ടുപോയി പിന്നീട് എന്&#x200d;എന്&#x200d; കൃഷ്ണദാസും സി കൃഷ്ണകുമാ റും എംബി രാജേഷും ദൃഢപ്പെടുത്തിയ അതേ കല പുതു തലമുറ ഏറ്റെടുക്കുന്നുവെന്ന പച്ചയായ വസ്തുത കാട്ടിത്തരാന്&#x200d; പാതിരാ നാടകം സഹായിച്ചുവെന്നതാണ് ആകെത്തുക. പാര്&#x200d;ട്ടിയുടെ ഡമ്മി സ്ഥാനാര്&#x200d;ത്ഥി വാ തുറന്നാല്&#x200d; സെല്&#x200d;ഫ് ഗോളാവുമെന്ന് അറിയാവുന്നതിനാല്&#x200d; സി പിഎം ജില്ലാ സെക്രട്ടറി കൂടുതല്&#x200d; അബദ്ധങ്ങള്&#x200d; വിളിച്ചു പറയരുതെന്ന് സ്ഥാനാര്&#x200d;ത്ഥിയെ ശാസിക്കുകയാണ്. ആരോപണത്തില്&#x200d; സിപിഎം ജില്ലാ നേതൃത്വം തന്നെ രണ്ടു തട്ടിലായതോടെ പെട്ടി പൂട്ടി തടിയൂരാനാണ് സി.പി.എമ്മിന്റെ ശ്രമം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-box-finally-broke.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എം സ്വരാജും എ.എ റഹീമും കുറ്റക്കാരെന്ന് കോടതി; 2010 ല്&#x200d; രജിസ്റ്റര്&#x200d; ചെയ്ത കേസിലെ വിധി ഉച്ചയ്ക്ക് ശേഷം</title>
		<link>https://www.chandrikadaily.com/1court-finds-m-swaraj-and-aa-rahim-guilty-the-verdict-in-the-case-registered-in-2010-was-in-the-afternoon.html</link>
					<comments>https://www.chandrikadaily.com/1court-finds-m-swaraj-and-aa-rahim-guilty-the-verdict-in-the-case-registered-in-2010-was-in-the-afternoon.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 02 Dec 2023 07:00:54 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aa raheem]]></category>
		<category><![CDATA[M Swaraj]]></category>
		<category><![CDATA[police case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284727</guid>

					<description><![CDATA[യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്&#x200d;ച്ചിലെ സംഘര്&#x200d;ഷത്തിലാണ് കേസ്.]]></description>
										<content:encoded><![CDATA[<p>ഉമ്മൻചാണ്ടി സര്&#x200d;ക്കാരിന്&#x200d;റെ കാലത്ത് നടന്ന നിയമസഭാ മാര്&#x200d;ച്ചിനെ തുടര്&#x200d;ന്നുണ്ടായ സംഘര്&#x200d;ഷത്തിൽ എംപി  എ എ റഹീമും, എം.സ്വരാജും കുറ്റക്കാരെന്ന് കോടതി. യുഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ എസ്എഫ്ഐ നടത്തിയ മാര്&#x200d;ച്ചിലെ സംഘര്&#x200d;ഷത്തിലാണ് കേസ്.</p>
<p>പ്രതിഷേധം അക്രമാസക്തമായതിനെ തുടര്&#x200d;ന്ന് പൊലീസ് ബാരിക്കേട് തകര്&#x200d;ക്കുകയും വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിച്ചതിനെതിരെ അടക്കമാണ് മ്യൂസിയം പൊലീസ് കേസ്.</p>
<p>150 ഓളം പ്രവര്&#x200d;ത്തകരാണ് അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തത്. കേസിൽ തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉച്ചക്ക് ശേഷം വിധി പറയും</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1court-finds-m-swaraj-and-aa-rahim-guilty-the-verdict-in-the-case-registered-in-2010-was-in-the-afternoon.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാവോയിസ്റ്റ് വേട്ട;   കൊലപാതകത്തെ   ന്യായീകരിച്ച്   ഡി.വൈ.എഫ്.ഐ</title>
		<link>https://www.chandrikadaily.com/maoist-attackdyfi-response.html</link>
					<comments>https://www.chandrikadaily.com/maoist-attackdyfi-response.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 30 Oct 2019 19:42:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aa raheem]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[maoist]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143292</guid>

					<description><![CDATA[അട്ടപ്പാടിയില്&#x200d; മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. പട്രോളിങ് സംഘത്തിനു നേരെ വെടിയുതിര്&#x200d;ത്തതിനെ തുടര്&#x200d;ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്&#x200d; കൊല്ലപ്പെട്ടതെന്ന് റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് സര്&#x200d;ക്കാര്&#x200d; അന്വേഷണം നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു. സായുധരായ മാവോയിസ്റ്റ് സംഘങ്ങളില്&#x200d; നിന്നും കേരളത്തെ സംരക്ഷിക്കേണ്ട ബാധ്യത സര്&#x200d;ക്കാരിനുണ്ടെന്നും റഹീം വ്യക്തമാക്കി. കൊലപാതകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രിയും നേരത്തെ രംഗത്തെത്തിയിരുന്നു. സ്വയം രക്ഷക്ക് വേണ്ടി തണ്ടര്&#x200d;ബോള്&#x200d;ട്ട് വെടിവെച്ചപ്പോള്&#x200d; മാവോയിസ്റ്റുകള്&#x200d; കൊല്ലപ്പെട്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്&#x200d; മുഖ്യമന്ത്രിയുടെ വാദത്തെ പൂര്&#x200d;ണമായും തള്ളിയാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>അട്ടപ്പാടിയില്&#x200d; മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നതിനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ നേതാവ് എ.എ റഹീം. പട്രോളിങ് സംഘത്തിനു നേരെ വെടിയുതിര്&#x200d;ത്തതിനെ തുടര്&#x200d;ന്നുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്&#x200d; കൊല്ലപ്പെട്ടതെന്ന് റഹീം പറഞ്ഞു. ഇത് സംബന്ധിച്ച് സര്&#x200d;ക്കാര്&#x200d; അന്വേഷണം നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു.</p>



<p>സായുധരായ മാവോയിസ്റ്റ് സംഘങ്ങളില്&#x200d; നിന്നും കേരളത്തെ സംരക്ഷിക്കേണ്ട ബാധ്യത സര്&#x200d;ക്കാരിനുണ്ടെന്നും റഹീം വ്യക്തമാക്കി. കൊലപാതകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രിയും നേരത്തെ രംഗത്തെത്തിയിരുന്നു. സ്വയം രക്ഷക്ക് വേണ്ടി തണ്ടര്&#x200d;ബോള്&#x200d;ട്ട് വെടിവെച്ചപ്പോള്&#x200d;  മാവോയിസ്റ്റുകള്&#x200d; കൊല്ലപ്പെട്ടെന്നാണ് മുഖ്യമന്ത്രിയുടെ വാദം. </p>



<p>എന്നാല്&#x200d; മുഖ്യമന്ത്രിയുടെ വാദത്തെ പൂര്&#x200d;ണമായും തള്ളിയാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവന. മരിച്ച മാവോവാദി മണിവാസകം രോഗാതുരനായി നടക്കാന്&#x200d; സാധിക്കാത്ത അവസ്ഥയിലായിരുന്നു. സംഭവസ്ഥലത്തിന്റെ അര കിലോമീറ്റര്&#x200d; ദൂരപരിധിയില്&#x200d; ആദിവാസി ഊരുകളുണ്ട്. മാവോവാദികള്&#x200d; അവിടെ ഒരു ടെന്റിലിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോള്&#x200d; പൊലീസ് തൊട്ടടുത്ത് നിന്ന് വെടിയുതിര്&#x200d;ക്കുകയായിരുന്നുവെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും കാനം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maoist-attackdyfi-response.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡി.വൈ.എഫ്.െഎയില്&#x200d; പൊട്ടിത്തെറി: പി.കെ ശശിക്കെതിരെയുള്ള വനിതാ നേതാവിന്റെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.െഎ</title>
		<link>https://www.chandrikadaily.com/dyfi-pk-shashi-issues-aa-raheem-news.html</link>
					<comments>https://www.chandrikadaily.com/dyfi-pk-shashi-issues-aa-raheem-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Jun 2019 06:27:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aa raheem]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[pk shashi mla]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130309</guid>

					<description><![CDATA[പാലക്കാട്: ഷൊര്&#x200d;ണൂര്&#x200d; എംഎല്&#x200d;എ പി.കെ.ശശിക്കെതിരെയുള്ള യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ജില്ലാ ഘടകത്തില്&#x200d; നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്‌നങ്ങള്&#x200d; മൂലമാണെന്നും റഹീം പറഞ്ഞു. പരാതിയുണ്ടെങ്കില്&#x200d; യുവതി പാര്&#x200d;ട്ടി ഘടകത്തെയായിരുന്നു അറിയിക്കേണ്ടിയിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നതല്ല ശരിയെന്നും യുവതിക്കൊപ്പം നിന്നില്ലെന്ന ആരോപണം ശരിയല്ലെന്നും റഹീം പറഞ്ഞു. ശശിക്കെതിരെ പരാതി നല്&#x200d;കിയ ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്&#x200d; നിന്നും രാജിവെച്ചിരുന്നു. ശശിക്കെതിരെ പരാതി [&#8230;]]]></description>
										<content:encoded><![CDATA[
<p>പാലക്കാട്: ഷൊര്&#x200d;ണൂര്&#x200d; എംഎല്&#x200d;എ പി.കെ.ശശിക്കെതിരെയുള്ള യുവതിയുടെ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ജില്ലാ ഘടകത്തില്&#x200d; നിന്ന് ചിലരെ ഒഴിവാക്കിയത് മറ്റ് പ്രശ്‌നങ്ങള്&#x200d; മൂലമാണെന്നും റഹീം പറഞ്ഞു. </p>



<p>പരാതിയുണ്ടെങ്കില്&#x200d; യുവതി പാര്&#x200d;ട്ടി ഘടകത്തെയായിരുന്നു അറിയിക്കേണ്ടിയിരുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നതല്ല ശരിയെന്നും യുവതിക്കൊപ്പം നിന്നില്ലെന്ന ആരോപണം ശരിയല്ലെന്നും റഹീം പറഞ്ഞു. </p>



<p>ശശിക്കെതിരെ പരാതി നല്&#x200d;കിയ ഡിവൈഎഫ്െഎ ജില്ലാ കമ്മിറ്റി അംഗമായ വനിതാ നേതാവ് സംഘടനയുടെ എല്ലാ ഘടകങ്ങളില്&#x200d; നിന്നും രാജിവെച്ചിരുന്നു. ശശിക്കെതിരെ പരാതി നല്&#x200d;കിയപ്പോള്&#x200d; സ്ത്രീപക്ഷ നിലപാടെടുത്ത് ഉറച്ചു നിന്നവരെയെല്ലാം തരം താഴ്ത്തിയതില്&#x200d; പ്രതിഷേധിച്ചാണു രാജി. എലപ്പുള്ളിയില്&#x200d; നടന്ന ഡിവൈഎഫ്‌ഐ ജില്ലാ പഠനക്യാംപിനൊപ്പം ചേര്&#x200d;ന്ന ജില്ലാ കമ്മിറ്റിക്കു ശേഷമാണ് യുവതി രാജിക്കത്ത് കൈമാറിയത്. </p>



<p>യുവതിക്കൊപ്പംനിന്ന ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ജിനേഷ് ബാലനെ ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. നിരന്തരം അപവാദപ്രചരണം നടത്തിയിരുന്ന ഭാരവാഹിയെ ജില്ലാ സെക്രട്ടേറിയറ്റിലെടുത്തെന്നും ആക്ഷേപമുണ്ട്. </p>



<p>നേരത്തെ പി.കെ.ശശി ലൈംഗിക അതിക്രമം നടത്തിയിട്ടില്ലെന്നും ഫോണിലൂടെ മോശമായി പെരുമാറുകയാണ് ഉണ്ടായതെന്നുമാണു സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്&#x200d; കണ്ടെത്തിയത്. ഈ റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; എംഎല്&#x200d;എയെ ആറുമാസത്തേക്കു പാര്&#x200d;ട്ടി സസ്‌പെന്&#x200d;ഡ് ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dyfi-pk-shashi-issues-aa-raheem-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
