<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>abuse &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/abuse/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 08 Aug 2025 10:54:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>abuse &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കൊല്ലത്ത് മൂന്നാം ക്ലാസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം; പൊലീസ് കസ്റ്റഡിയിലെടുത്തു</title>
		<link>https://www.chandrikadaily.com/3rd-class-boy-brutally-beaten-by-stepfather-in-kollam-police-took-him-into-custody.html</link>
					<comments>https://www.chandrikadaily.com/3rd-class-boy-brutally-beaten-by-stepfather-in-kollam-police-took-him-into-custody.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 08 Aug 2025 10:54:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[Child]]></category>
		<category><![CDATA[kollam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349816</guid>

					<description><![CDATA[കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം.]]></description>
										<content:encoded><![CDATA[<p>കൊല്ലത്ത് മൂന്നാം ക്ലാസുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമര്&#x200d;ദനം. കൊല്ലം മൈനാഗപ്പളളിയിലാണ് സംഭവം. കുട്ടിയുടെ കാലില്&#x200d; ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളിച്ചു. മൈനാഗപ്പളളി സ്വദേശി കൊച്ചനിയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. </p>
<p>വികൃതി കാണിച്ചതിന്റെ പേരിലാണ് ഇയാള്&#x200d; കുട്ടിയുടെ കാലില്&#x200d; പൊള്ളിച്ചത്. കുട്ടിയുടെ അമ്മ വിദേശത്താണ്. കുട്ടിയെ സിഡബ്ലുസിയിലേക്ക് മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് ചെയ്ത് പോയതാണെന്നാണ് പിതാവ് പൊലീസിനോട് പറഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/3rd-class-boy-brutally-beaten-by-stepfather-in-kollam-police-took-him-into-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയ്ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് പ്രായപൂര്&#x200d;ത്തിയാകാത്ത മൂന്ന് മുസ്ലിം വിദ്യാര്&#x200d;ഥികള്&#x200d;ക്ക് നേരെ മര്&#x200d;ദനം</title>
		<link>https://www.chandrikadaily.com/three-minor-muslim-students-were-beaten-up-for-calling-jaishream.html</link>
					<comments>https://www.chandrikadaily.com/three-minor-muslim-students-were-beaten-up-for-calling-jaishream.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 07 Dec 2024 09:33:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[kids]]></category>
		<category><![CDATA[madhyapradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320788</guid>

					<description><![CDATA[പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്&#x200d;ത്തിയാകാത്ത രണ്ട് പ്രതികളില്&#x200d; ഒരാളെയാണ് അറസ്റ്റ് പോലീസ് ചെയ്തത്]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശ്‌: ജയ് ശ്രീറാം വിളിക്കാന്&#x200d; ആവശ്യപ്പെട്ട് പ്രായപൂര്&#x200d;ത്തിയാകാത്ത മൂന്ന് മുസ്ലിം കുട്ടികളെ ക്രൂരമായി മര്&#x200d;ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെ പ്രതികളിലൊരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്&#x200d;ത്തിയാകാത്ത രണ്ട് പ്രതികളില്&#x200d; ഒരാളെയാണ് അറസ്റ്റ് പോലീസ് ചെയ്തത്.</p>
<p>ഏഴും പതിനൊന്നും പതിമൂന്നും വയസുള്ള കുട്ടികളെ 17കാരനായ പ്രതി മര്&#x200d;ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2,5,6 ക്ലാസുകളില്&#x200d; പഠിക്കുന്ന വിദ്യാര്&#x200d;ഥികളാണ് മര്&#x200d;ദനത്തിനിരയായത്. ഒന്നരമാസം മുന്&#x200d;പ് മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലാണ് സംഭവം. പ്രതികള്&#x200d; ഭീഷണിപ്പെടുത്തിയതിനാല്&#x200d; മര്&#x200d;ദ്ദനം നടന്ന കാര്യം കുട്ടികള്&#x200d; ആരോടും പറഞ്ഞിരുന്നില്ല.</p>
<p>മദ്യലഹരിയില്&#x200d; ആയിരിക്കെയാണ് പ്രതികളിലൊരാള്&#x200d; സാമൂഹ്യമാധ്യങ്ങളില്&#x200d; വീഡിയോ പങ്കുവെച്ചത്. ദൃശ്യങ്ങളില്&#x200d; കുട്ടികളെ ഉപദ്രവിക്കുന്നതായി കണ്ട പ്രതിയെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ജുവനൈല്&#x200d; കോടതിയില്&#x200d; ഹാജരാക്കിയ പ്രതിയെ റിമാന്&#x200d;ഡ് ഹോമിലേക്ക് അയച്ചിട്ടു. വീഡിയോ പകര്&#x200d;ത്തുകയും പുറത്തുവിടുകയും ചെയ്ത പ്രതി ഒളിവിലാണ്. പ്രതിക്കായി തിരച്ചില്&#x200d; നടക്കുകയാണെന്നും ഉടന്&#x200d; പിടികൂടുമെന്നും മധ്യപ്രദേശ് പോലീസ് അറിയിച്ചു.</p>
<p>ഒന്നര മാസം മുന്&#x200d;പ് ഞാനും, എന്റെ രണ്ട് കൂട്ടുകാരും അമൃത് സാഗര്&#x200d; തലബിനടുത്ത് കറങ്ങാന്&#x200d; പോയിരുന്നു. ഞങ്ങള്&#x200d; അവിടെ ഇരിക്കുമ്പോള്&#x200d; രണ്ട് പേര്&#x200d; വന്ന് ഞങ്ങളുടെ പേര് ചോദിച്ചു. പേര് പറഞ്ഞതിന് ശേഷം ഞങ്ങളെ അസഭ്യം പറയാനും ഉപദ്രവിക്കാനും തുടങ്ങി. അല്ലാഹു എന്ന് വിളിക്കാന്&#x200d; ധൈര്യമുണ്ടോയെന്ന് ചോദിച്ചു. ജയ് ശ്രീ റാം എന്ന് വിളിക്കാന്&#x200d; നിര്&#x200d;ബന്ധിച്ചു. അവര്&#x200d; ഞങ്ങളെ ഉപദ്രവിക്കുന്ന വിഡിയോകള്&#x200d; പകര്&#x200d;ത്തുകയും ചെയ്തു. ഈ വിവരം ആരോടെങ്കിലും പറഞ്ഞാല്&#x200d; കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നു ഇരയായ പതിമൂന്നുകാരന്&#x200d; പറഞ്ഞു.</p>
<p>വീഡിയോ ദൃശ്യങ്ങള്&#x200d; പുറത്തുവന്നതിന് ശേഷം കുട്ടികള്&#x200d; വലിയ മാനസിക സംഘര്&#x200d;ഷത്തിലായിരുന്നുവെന്ന് മാതാപിതാക്കള്&#x200d; പറഞ്ഞു. ഏഴ് വയസുകാരനായ കുട്ടി വാതില്&#x200d; തുറക്കാതെ മുറിയില്&#x200d; ഇരിക്കുകയായിരുന്നു. പോലീസ് എത്തി വാതില്&#x200d; പൊളിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്.<br />
സംഭവം നടന്നതിന് ശേഷം കുട്ടികള്&#x200d; സാധാരണയെക്കാള്&#x200d; കൂടുതല്&#x200d; ഭയത്തിലായിരുന്നുവെന്നും, വീഡിയോ പുറത്തുവന്നപ്പോള്&#x200d; മാത്രമാണ് കാര്യങ്ങള്&#x200d; അറിഞ്ഞതെന്നും പതിമൂന്ന്കാരന്റെ പിതാവ് വ്യക്തമാക്കി. കുട്ടികള്&#x200d; പോലും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഇരകളാകുന്ന ഇത്തരം സംഭവങ്ങള്&#x200d; ഇനി ആവര്&#x200d;ത്തിക്കരുതെന്നും ഇവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-minor-muslim-students-were-beaten-up-for-calling-jaishream.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്‌കൂള്&#x200d; ബസില്&#x200d; വച്ച് വിദ്യാര്&#x200d;ത്ഥിനിയെ പീഡിപ്പിച്ചു, ആക്രമണം കുട്ടി സ്‌കൂള്&#x200d; വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെ</title>
		<link>https://www.chandrikadaily.com/a-student-was-molested-on-a-school-bus-and-the-attack-was-as-the-child-left-school-and-was-on-her-way-home.html</link>
					<comments>https://www.chandrikadaily.com/a-student-was-molested-on-a-school-bus-and-the-attack-was-as-the-child-left-school-and-was-on-her-way-home.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 14 Nov 2024 01:40:24 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[school girl]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317457</guid>

					<description><![CDATA[പൊണ്&#x200d;കുട്ടിയുടെ മാതാപിതാക്കള്&#x200d; ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്&#x200d; നല്&#x200d;കിയിട്ടില്ല]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹിയില്&#x200d; സ്‌കൂള്&#x200d; ബസില്&#x200d; വച്ച് വിദ്യാര്&#x200d;ത്ഥിനിയെ പീഡിപ്പിച്ചു. ഡ്രൈവര്&#x200d;, കണ്ടക്ടര്&#x200d;, സ്‌കൂള്&#x200d; അറ്റന്&#x200d;ഡര്&#x200d; എന്നിവര്&#x200d;ക്കെതിരെ കേസെടുത്തതായി പൊലീസ്. ഷഹ്ദാരയിലെ ആനന്ദ് വിഹാറില്&#x200d; ആണ് സംഭവം. ഗാസിയാബാദിലെ ഇന്ദിരാപുരത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. സ്‌കൂള്&#x200d; അധികൃതര്&#x200d; നല്&#x200d;കിയ പരാതിയില്&#x200d; ആണ് നടപടി.</p>
<p>സ്‌കൂള്&#x200d; വിട്ട് വീട്ടിലേക്ക് പോവുന്നതിനിടെയായിരുന്നു പെണ്&#x200d;കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കുട്ടി തുടര്&#x200d;ന്ന് സ്‌കൂള്&#x200d; അധികൃതരെ വിവരമറിയിക്കുകയായിരുന്നു. ഇവരാണ്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കിയത്.</p>
<p>അതേസമയം, പൊണ്&#x200d;കുട്ടിയുടെ മാതാപിതാക്കള്&#x200d; ഇതുവരെയും ഔപചാരികമായ പരാതി പൊലീസില്&#x200d; നല്&#x200d;കിയിട്ടില്ല. കൂടുതല്&#x200d; വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട് കുടുംബം പങ്കുവച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-student-was-molested-on-a-school-bus-and-the-attack-was-as-the-child-left-school-and-was-on-her-way-home.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിടക്ക പങ്കിട്ടാലേ &#8216;അമ്മ&#8217;യില്&#x200d; അംഗത്വം തരൂവെന്ന് മുകേഷ് പറഞ്ഞു; ജയസൂര്യ ഉൾപ്പെടെ 4 നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി മിനു</title>
		<link>https://www.chandrikadaily.com/mukesh-said-that-if-you-share-a-bed-you-will-be-given-membership-in-amma-minu-made-serious-allegations-against-4-actors-including-jayasuriya.html</link>
					<comments>https://www.chandrikadaily.com/mukesh-said-that-if-you-share-a-bed-you-will-be-given-membership-in-amma-minu-made-serious-allegations-against-4-actors-including-jayasuriya.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 26 Aug 2024 05:17:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[actress]]></category>
		<category><![CDATA[film]]></category>
		<category><![CDATA[hema committee report]]></category>
		<category><![CDATA[jayasurys]]></category>
		<category><![CDATA[mukesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=307358</guid>

					<description><![CDATA[രാഷ്ട്രീയക്കാരാനായതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് ഇന്നലെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്&#x200d; ഇക്കാര്യം തുറന്നുപറഞ്ഞതെന്നും മിനു പറഞ്ഞു]]></description>
										<content:encoded><![CDATA[<p>കൊച്ചി: ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്നു നടൻ ആവശ്യപ്പെട്ടതായി നടി മിനു മുനീർ. നടന്മാരായ ജയസൂര്യ, ഇടവേള ബാബു, മുകേഷ്, മണിയൻപിള്ള രാജു എന്നിവർ മോശമായി പെരുമാറിയതായും നടി ആരോപിച്ചു. വർഷങ്ങൾക്കു മുൻപു നടന്മാരിൽനിന്നും നേരിട്ട മോശമായ പെരുമാറ്റത്തെക്കുറിച്ചാണു മിനു മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.</p>
<p>ആദ്യത്തെ വില്ലന്&#x200d; ജയസൂര്യയാണ്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേയുടെ സെറ്റില്&#x200d;വച്ചാണ് ദുരനുഭവം ഉണ്ടായത്. ടോയ്‌ലറ്റില്&#x200d; നിന്ന് വരുമ്പോള്&#x200d; പുറകില്&#x200d; നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്&#x200d; ചുംബിക്കുകയായിരുന്നു. അവിടെനിന്ന് പെട്ടന്ന് ഓടിപ്പോകുയായിരുന്നു. പിന്നാലെ വന്ന് ജയയസൂര്യ തിരുവനന്തപുരത്തെ ഫ്‌ലാറ്റിലേക്ക് ക്ഷണിച്ചു. മിനുവിനെ എനിക്ക് താത്പര്യം ഉണ്ട്. യസ്, ഓര്&#x200d; നോ എന്ന് മാത്രം പറഞ്ഞാല്&#x200d; മതിയെന്നാണ് ജയസൂര്യപറഞ്ഞതെന്ന് നടി പറഞ്ഞു.</p>
<p>സിനിമയിലെ ദുരനുഭവങ്ങൾ വെളിപ്പെടുത്താൻ കൂടുതൽ പേർ മുന്നോട്ടുവരണമെന്നു സർക്കാർ നിർദേശിച്ചതിനെ തുടർന്നാണ് എല്ലാം തുറന്നു പറയുന്നതെന്നും നടി പറഞ്ഞു. 2013 ആയപ്പോളേക്കും താൻ 6 സിനിമകളിൽ അഭിനയിച്ചു. 3 സിനിമയിൽ അഭിനയിച്ചാൽ അമ്മ സംഘടനയിൽ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്ലാറ്റിൽനിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയില്ല.</p>
<p>പിന്നീട് നടൻ മുകേഷ് ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു. നേരിട്ട് കണ്ടപ്പോഴും മുകേഷ് മോശമായി സംസാരിച്ചു. വില്ലയിലേക്ക് വരാൻ ക്ഷണിച്ചു. മുകേഷിനോട് പിന്നീട് സംസാരിച്ചിട്ടില്ല. മണിയൻപിള്ള രാജുവും മോശമായി പെരുമാറി. ഒരുമിച്ച് വാഹനത്തിൽ സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. മുറിയുടെ വാതിലിൽ മുട്ടി.</p>
<p>അഡ്വ. ചന്ദ്രശേഖരന്&#x200d;, പ്രൊഡക്ഷന്&#x200d; കണ്&#x200d;ട്രോളര്&#x200d;മാരായ നോബിള്&#x200d;, ബിച്ചു എന്നിവര്&#x200d;ക്കെതിരെയാണ് നടിയുടെ ആരോപണം. എതിര്&#x200d;ത്തോടെ നിരവധി അവസരങ്ങള്&#x200d; നഷ്ടമായെന്നും നടി പറഞ്ഞു. 2012ല്&#x200d; തന്നെ താന്&#x200d; ഇക്കാര്യം പുറത്തുപറഞ്ഞിരുന്നു. അന്നൊന്നും ആരും ഇത് ഏറ്റെടുക്കാന്&#x200d; തയ്യാറായില്ല. നല്ല ടാലന്റുള്ള കുട്ടികള്&#x200d;ക്ക് മലയാളത്തിലുണ്ട്. അവര്&#x200d;ക്കൊന്നും ഇവര്&#x200d; അവസരം കൊടുക്കുന്നില്ല. രാഷ്ട്രീയക്കാരാനായതുകൊണ്ടാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുകേഷ് ഇന്നലെ പറഞ്ഞതുകൊണ്ടാണ് ഇപ്പോള്&#x200d; ഇക്കാര്യം തുറന്നുപറഞ്ഞതെന്നും മിനു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mukesh-said-that-if-you-share-a-bed-you-will-be-given-membership-in-amma-minu-made-serious-allegations-against-4-actors-including-jayasuriya.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിങ്ങള്&#x200d; അങ്ങനെ ചെയ്യുന്നുണ്ടോ? എങ്കില്&#x200d; എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിക്കണം; സൈബര്&#x200d; അബ്യൂസിനെതിരെ പാര്&#x200d;വതി തിരുവോത്ത്</title>
		<link>https://www.chandrikadaily.com/parvathy-thiruvothu-against-cyber-abuse-q.html</link>
					<comments>https://www.chandrikadaily.com/parvathy-thiruvothu-against-cyber-abuse-q.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 28 Oct 2020 05:17:31 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[actress parvathy thiruvoth]]></category>
		<category><![CDATA[cyber attack]]></category>
		<category><![CDATA[parvathy thiruvoth]]></category>
		<category><![CDATA[wcc]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164681</guid>

					<description><![CDATA[ഒരു വ്യക്തിയെ ഭീതിയില്&#x200d; അല്ലെങ്കില്&#x200d; ഭയത്തില്&#x200d; ജീവിക്കാന്&#x200d; തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്&#x200d; നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നതെന്നും സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള്&#x200d; കൂടുതല്&#x200d; ബോധവാന്&#x200d;മാര്&#x200d; ആകേണ്ടതാണെന്നും പാര്&#x200d;വതി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>ഒരാള്&#x200d;ക്കെതിരെ നടത്തുന്ന ശാരീരികമായ ആക്രമണങ്ങളുടെ മുറിവുകള്&#x200d; അവരുടെ ദേഹത്ത് കാണാന്&#x200d; കഴിയും എന്നാല്&#x200d; സൈബര്&#x200d; ബുള്ളിയിങിന്റെ മുറിവുകള്&#x200d; പുറത്ത് കാണാന്&#x200d; കഴിയില്ല. നിങ്ങള്&#x200d; അങ്ങനെ ചെയ്യുന്നുണ്ടെങ്കില്&#x200d; എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് നിങ്ങള്&#x200d; സ്വയം ചോദിക്കണമെന്നും പാര്&#x200d;വതി തിരുവോത്ത്. ഒരു വ്യക്തിയെ ഭീതിയില്&#x200d; അല്ലെങ്കില്&#x200d; ഭയത്തില്&#x200d; ജീവിക്കാന്&#x200d; തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്&#x200d; നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നതെന്നും സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള്&#x200d; കൂടുതല്&#x200d; ബോധവാന്&#x200d;മാര്&#x200d; ആകേണ്ടതാണെന്നും പാര്&#x200d;വതി പറഞ്ഞു.</p>
<p>സൈബര്&#x200d; ലോകത്ത് സ്ത്രീകള്&#x200d;ക്ക് എതിരെയുള്ള അതിക്രമങ്ങള്&#x200d;ക്ക് എതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ സംഘടനയായ ഡബ്ല്യു.സി.സി നടത്തുന്ന &#8216;സൈബര്&#x200d; ഇടം ഞങ്ങളുടെയും&#8217; എന്ന കാമ്പയിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു പാര്&#x200d;വതി. ഡബ്ല്യു.സി.സിയുടെ ഒഫിഷ്യല്&#x200d; പേജില്&#x200d; പോസ്റ്റ് ചെയ്ത വീഡിയോയിലാണ് റെഫ്യൂസ് ദ അബ്യൂസ് മുദ്രാവാക്യവുമായി സംഘടനാ അംഗം കൂടിയായ പാര്&#x200d;വതി രംഗത്തെത്തിയത്. സിനിമാ മേഖലിയിലെ ഒട്ടനവധിയാളുകളാണ് ഈ കാമ്പയിന്റെ ഭാഗമായത്. &#8216;സൈബര്&#x200d; ഇടം ഞങ്ങളുടെയും&#8217; എന്ന പ്രഖ്യാപനത്തോടെയാണ് പാര്&#x200d;വതി സംസാരിച്ച് തുടങ്ങുന്നത്.</p>
<p>&nbsp;</p>
<p><strong>പാര്&#x200d;വതിയുടെ വാക്കുകള്&#x200d; പൂര്&#x200d;ണ്ണമായി</strong></p>
<p>&#8216;എല്ലാവര്&#x200d;ക്കും നമസ്‌കാരം, എന്റെ പേര് പാര്&#x200d;വതി തിരുവോത്ത്. ഞാന്&#x200d; സിനിമയില്&#x200d; വന്ന് 15 വര്&#x200d;ഷമാകുന്നു. സോഷ്യല്&#x200d; മീഡിയയില്&#x200d; ഭാഗമായിട്ട് ഏകദേശം 10 വര്&#x200d;ഷമാകുന്നു. എന്റെ സിനിമകള്&#x200d;ക്ക് എത്രത്തോളം അംഗീകാരങ്ങള്&#x200d; കിട്ടിക്കൊണ്ടിരുന്നോ അതേ അളവില്&#x200d; തന്നെ സോഷ്യല്&#x200d; മീഡിയയില്&#x200d; പ്രേക്ഷകരുമായിട്ടുള്ള ബന്ധം കൂടിക്കൊണ്ടിരിക്കുന്നു. അതില്&#x200d; വളരെ പോസിറ്റീവ് ആയിട്ടുള്ള എല്ലാ കമന്റ്‌സിനും സന്ദേശങ്ങള്&#x200d;ക്കും പ്രതികരിക്കാന്&#x200d; ഒരുപാട് ആഗ്രഹിക്കാറുണ്ട്. അതെല്ലാം ഞാന്&#x200d; ആസ്വദിക്കാറുമുണ്ട്. പക്ഷേ, അത് പോലെ തന്നെ എന്റെ വ്യക്തിപരമായിട്ടുള്ള രാഷ്ട്രീയപരമായിട്ടുള്ള നിലപാടുകള്&#x200d; ഞാന്&#x200d; പങ്കു വയ്ക്കുമ്പോള്&#x200d; ട്രോളിംഗും സൈബര്&#x200d; അബ്യൂസും സൈബര്&#x200d; ബുള്ളിയിംഗും ഞാന്&#x200d; നേരിടാറുണ്ട്.</p>
<p>ഈ അനുഭവത്തില്&#x200d; നിന്ന് ഞാന്&#x200d; മനസ്സിലാക്കിയത് അല്ലെങ്കില്&#x200d; മനസ്സിലാക്കി കൊണ്ടിരിക്കുന്നത് ഒരു ശാരീരികമായ ആക്രമണങ്ങള്&#x200d; ആ മുറിവുകള്&#x200d; നമ്മുടെ ദേഹത്ത് കാണാന്&#x200d; കഴിയുമെന്നതാണ്. പക്ഷേ, സൈബര്&#x200d; ബുള്ളിയിംഗിന്റെ മുറിവുകള്&#x200d; നമുക്ക് വ്യക്തമായി പുറത്ത് കാണാന്&#x200d; കഴിയില്ല. അതുകൊണ്ടു തന്നെ അതിനെപ്പറ്റി നമ്മള്&#x200d; കൂടുതല്&#x200d; ബോധവാന്&#x200d;മാര്&#x200d; ആകേണ്ടതാണ്. കാര്യം, ഒരു വ്യക്തിയെ ഭീതിയില്&#x200d; അല്ലെങ്കില്&#x200d; ഭയത്തില്&#x200d; ജീവിക്കാന്&#x200d; തള്ളിവിടുന്ന തരത്തിലുള്ള നമ്മുടെ സ്വഭാവം എന്താണെന്നുള്ളതെന്നും അത് ചെയ്യേണ്ട ആവശ്യമുണ്ടോയെന്നും അതില്&#x200d; നിന്ന് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നത് സ്വയം ചോദിച്ചു മനസ്സിലാക്കേണ്ട ഒരു കാര്യം ആണ്.</p>
<p>ഞാന്&#x200d; നിങ്ങള്&#x200d; എല്ലാവരോടും അത് ആരു തന്നെയായാലും അത് പുരുഷന്&#x200d;മാര്&#x200d; എന്ന് മാത്രമല്ല, ആരു തന്നെയായാലും നിങ്ങള്&#x200d; അങ്ങനെ ചെയ്യുന്നുണ്ടോ അറിഞ്ഞും അറിയാതെയും. നിങ്ങള്&#x200d; അതിനെപ്പറ്റി ചിന്തിക്കണം എന്ന് ഞാന്&#x200d; അഭ്യര്&#x200d;ഥിക്കുകയാണ്.</p>
<p>അതുപോലെ തന്നെ നിങ്ങളിത് നേരിടുകയാണെങ്കില്&#x200d; നിങ്ങള്&#x200d;ക്ക് അവകാശങ്ങളുണ്ട്. അവകാശങ്ങള്&#x200d; നിയമപരമായി പൂര്&#x200d;ണമായ തരത്തില്&#x200d; നമ്മളെ സംരക്ഷിക്കുന്നത് അല്ലെങ്കിലും, അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അതിലേക്ക് എത്തിക്കാനുള്ള അവകാശവും നമ്മള്&#x200d;ക്കുണ്ട്. അവകാശത്തിലുപരി പൗരന്&#x200d;മാരെന്ന നിലയില്&#x200d; ഒരു കടമയാണ് നമ്മളുടെ. അതുപോലെ തന്നെ അതിലേക്ക് ചേര്&#x200d;ന്നു തന്നെ ഇത്തരം സൈബര്&#x200d; ബുള്ളിയിംഗുകളെ റെഫ്യൂസ് ചെയ്യണം. നമുക്ക് പുറമേ കാണാന്&#x200d; കഴിയാത്ത മുറിവുകള്&#x200d; മനസിന്റെ ഘടനയെ തന്നെ മാറ്റിമറിക്കുന്നതാണ്. നമുക്ക് കാണാന്&#x200d; പറ്റുന്ന ഫിസിക്കലായ മുറിവുകളെ പോലെ തന്നെ കാണേണ്ടതാണ്. അതുകൊണ്ട് റെഫ്യൂസ് ദ അബ്യൂസ്. ഇത് നിങ്ങളുടെ കൈകളിലാണ്. സെ നോ ടു സൈബര്&#x200d; ബുള്ളിങ്.</p>
<p>https://fb.watch/1oK4Q2_-iq/</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/parvathy-thiruvothu-against-cyber-abuse-q.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബിനോയ് കോടിയേരിയുടെ മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷയില്&#x200d; വിധി ഇന്ന്</title>
		<link>https://www.chandrikadaily.com/sectioncourt-to-decide-on-binoy-kodiyeri-s-anticipatory-bail-today.html</link>
					<comments>https://www.chandrikadaily.com/sectioncourt-to-decide-on-binoy-kodiyeri-s-anticipatory-bail-today.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Jul 2019 08:12:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[binoy kodiyeri]]></category>
		<category><![CDATA[Bombay Highcourt]]></category>
		<category><![CDATA[cpim abuse]]></category>
		<category><![CDATA[Kodiyeri Balakrishanan]]></category>
		<category><![CDATA[Mumbai]]></category>
		<category><![CDATA[sexual harassment]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131752</guid>

					<description><![CDATA[മുംബൈ: ബിഹാറി യുവതി നല്&#x200d;കിയ ലൈംഗിക പീഡന കേസില്&#x200d; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്&#x200d; ബിനോയ് കോടിയേരി സമര്&#x200d;പ്പിച്ച മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷയില്&#x200d; ഇന്ന് വിധി പറയും. ഇന്നലെ കേസ് പരിഗണിച്ച ദിന്&#x200d;ഡോഷി സെഷന്&#x200d;സ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയും അതുവരെ ബിനോയിയെ അറസ്റ്റു ചെയ്യുന്നത് വിലക്കുകയുമായിരുന്നു. പരാതിക്കാരിക്ക് കൂടുതലായി എന്തെങ്കിലും പറയാനുണ്ടെങ്കില്&#x200d; എഴുതി നല്&#x200d;കാന്&#x200d; കോടതി ഇന്നലെ ആവശ്യപ്പെട്ടു. അതനുസരിച്ച് യുവതിയുടെ അഭിഭാഷക പുതിയ വാദങ്ങള്&#x200d; എഴുതി നല്&#x200d;കി. യുവതിയുടെ അഭിഭാഷകൻ ഹാജരാക്കിയ [&#8230;]]]></description>
										<content:encoded><![CDATA[
<p>മുംബൈ: ബിഹാറി യുവതി നല്&#x200d;കിയ ലൈംഗിക പീഡന കേസില്&#x200d; സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്&#x200d; ബിനോയ് കോടിയേരി സമര്&#x200d;പ്പിച്ച മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷയില്&#x200d; ഇന്ന് വിധി പറയും. <br>ഇന്നലെ കേസ് പരിഗണിച്ച ദിന്&#x200d;ഡോഷി സെഷന്&#x200d;സ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയും അതുവരെ ബിനോയിയെ അറസ്റ്റു ചെയ്യുന്നത് വിലക്കുകയുമായിരുന്നു. പരാതിക്കാരിക്ക് കൂടുതലായി എന്തെങ്കിലും പറയാനുണ്ടെങ്കില്&#x200d; എഴുതി നല്&#x200d;കാന്&#x200d; കോടതി ഇന്നലെ ആവശ്യപ്പെട്ടു. അതനുസരിച്ച് യുവതിയുടെ അഭിഭാഷക പുതിയ വാദങ്ങള്&#x200d; എഴുതി നല്&#x200d;കി. യുവതിയുടെ അഭിഭാഷകൻ ഹാജരാക്കിയ തെളിവുകൾക്ക് പ്രതിഭാഗം ഇന്ന് കോടതിയിൽ മറുപടി നൽകും. </p>



<p> ബിനോയ് സ്വന്തം ഇ-മെയിലിൽ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബായ് സന്ദർശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്പോർട്ട് രേഖകളാണ് യുവതി ഇന്നലെ  കോടതിയിൽ ഹാജരാക്കിയത്. ബിനോയ്ക്കെതിരെ ദുബായിയിൽ ക്രിമിനൽ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. ഈ വാദങ്ങൾക്കാണ് വിശദമായ മറുപടി  പ്രതിഭാഗം ഇന്ന് മൂന്ന് മണിക്ക് നൽകുക.  </p>



<p>വിവാഹ വാഗ്ദാനം നല്&#x200d;കി അഞ്ചു വര്&#x200d;ഷത്തോളം പീഡിപ്പിച്ച ശേഷം തന്നെയും കുഞ്ഞിനേയും ഉപേക്ഷിച്ചെന്നാരോപിച്ചാണ് ബിനോയ് കോടിയേരിക്കെതിരെ ദുബൈയില്&#x200d; ഡാന്&#x200d;സ്ബാറില്&#x200d; നര്&#x200d;ത്തകിയായിരുന്ന യുവതി മുംബൈ പൊലീസിനെ സമീപിച്ചത്.  ഇരുവിഭാഗത്തിന്&#x200d;റെയും വാദവും സമർപ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ച ശേഷമാകും അഡീഷണൽ സെഷൻസ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുൻകൂർ ജാമ്യഹർജിയിൽ വിധി പറയുക. ബിനോയിക്ക് മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റിലേക്ക് കടക്കാനാണ് മുംബൈ പൊലീസിന്റെ നീക്കം </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sectioncourt-to-decide-on-binoy-kodiyeri-s-anticipatory-bail-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അല്&#x200d;വാര്&#x200d; കൂട്ടബലാത്സംഗം: ഇരയുടെ വേദനകള്&#x200d; കേള്&#x200d;ക്കാന്&#x200d; രാഹുല്&#x200d; എത്തി</title>
		<link>https://www.chandrikadaily.com/rahul-gandhi-meets-alwar-gang-rape-victim.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-meets-alwar-gang-rape-victim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 May 2019 18:26:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[GangRape]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127399</guid>

					<description><![CDATA[ജയ്പൂര്&#x200d;: രാജസ്ഥാനിലെ അല്&#x200d;വാറില്&#x200d; കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിയെ നേരില്&#x200d; കാണാനും വേദനകള്&#x200d; കേള്&#x200d;ക്കാനും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി എത്തി. കുറ്റവാളികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്&#x200d;കി. സംഭവം കേട്ട ശേഷം ഞാന്&#x200d; മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി സംസാരിച്ചു. എനിക്കിത് രാഷ്ട്രീയ വിഷയമല്ല. ഇത്തരം സംവങ്ങള്&#x200d; ആവര്&#x200d;ത്തിക്കാന്&#x200d; അനുവദിക്കില്ലെന്ന സന്ദേശം എല്ലാവരിലും എത്തിക്കേണ്ടതുണ്ടെന്ന് രാഹുല്&#x200d; പറഞ്ഞു. അശോക് ഗഹ്‌ലോട്ട്, രാജസ്ഥാന്&#x200d; കോണ്&#x200d;ഗ്രസ് പ്രസിഡന്റ് സച്ചിന്&#x200d; പൈലറ്റ്, എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി അവിനാശ് പാണ്ഡെ, അല്&#x200d;വാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>ജയ്പൂര്&#x200d;: രാജസ്ഥാനിലെ അല്&#x200d;വാറില്&#x200d; കൂട്ടബലാത്സംഗത്തിനിരയായ ദലിത് യുവതിയെ നേരില്&#x200d; കാണാനും വേദനകള്&#x200d; കേള്&#x200d;ക്കാനും കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി എത്തി. കുറ്റവാളികള്&#x200d;ക്കെതിരെ കര്&#x200d;ശന നടപടിയുണ്ടാകുമെന്നും നീതി ഉറപ്പാക്കുമെന്നും അദ്ദേഹം ഉറപ്പുനല്&#x200d;കി. സംഭവം കേട്ട ശേഷം ഞാന്&#x200d; മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി സംസാരിച്ചു. എനിക്കിത് രാഷ്ട്രീയ വിഷയമല്ല. ഇത്തരം സംവങ്ങള്&#x200d; ആവര്&#x200d;ത്തിക്കാന്&#x200d; അനുവദിക്കില്ലെന്ന സന്ദേശം എല്ലാവരിലും എത്തിക്കേണ്ടതുണ്ടെന്ന് രാഹുല്&#x200d; പറഞ്ഞു. അശോക് ഗഹ്‌ലോട്ട്, രാജസ്ഥാന്&#x200d; കോണ്&#x200d;ഗ്രസ് പ്രസിഡന്റ് സച്ചിന്&#x200d; പൈലറ്റ്, എ.ഐ.സി.സി ജനറല്&#x200d; സെക്രട്ടറി അവിനാശ് പാണ്ഡെ, അല്&#x200d;വാര്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി ജിതേന്ദ്ര സിങ് എന്നിവരോടൊപ്പമാണ് രാഹുല്&#x200d; യുവതിയെ കാണാനെത്തിയത്. ഏപ്രില്&#x200d; 26നാണ് യുവതി കൂട്ടബലാത്സംഗത്തിനിരയായത്. തനാഗസി-അല്&#x200d;വാര്&#x200d; ബൈപ്പാസില്&#x200d; ഭര്&#x200d;ത്താവിനോടൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ ആറംഗം സംഘം തടഞ്ഞുനിര്&#x200d;ത്തി കൂട്ടബലാത്സം ചെയ്യുകയായിരുന്നു. അഞ്ച് പേരാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. ആറാമന്&#x200d; ദൃശ്യം വീഡിയോയില്&#x200d; പകര്&#x200d;ത്തി. ചെറുത്തുനില്&#x200d;ക്കാന്&#x200d; ശ്രമിച്ചപ്പോഴെല്ലാം പ്രതികള്&#x200d; ഭര്&#x200d;ത്താവിനെ കൂടുതല്&#x200d; ആക്രമിച്ചു. ഭര്&#x200d;ത്താവിനെ രക്ഷിക്കാന്&#x200d; മൂന്ന് മണിക്കൂറാണ് യുവതി പീഡനം നേരിട്ടത്. മാനഭംഗത്തിന്റെ ദൃശ്യങ്ങള്&#x200d; അക്രമികള്&#x200d; സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളെ മുഴുവന്&#x200d; പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്&#x200d;ന്ന് രാജസ്ഥാനില്&#x200d; വ്യാപക പ്രതിഷേധത്തിന് കാരണമായി. പ്രധാന നഗരങ്ങളില്&#x200d; പ്രതിഷേധ പരിപാടികള്&#x200d; നടന്നു. സംഭവത്തിന്റെ പേരില്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്&#x200d;ഗ്രസിനെ വിമര്&#x200d;ശിച്ചിരുന്നു. എന്നാല്&#x200d; മോദി കളവാണ് പറയുന്നതെന്നും ഇതുവെച്ച് ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്നും അശോക് ഗെഹ്‌ലോട്ട് കുറ്റപ്പെടുത്തി. വൃത്തികെട്ട രാഷ്ട്രീയമാണ് മോദിയുടേതെന്ന് ബഹുജന്&#x200d; സമാജ് പാര്&#x200d;ട്ടി അധ്യക്ഷ മായാവതിയും ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-meets-alwar-gang-rape-victim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗികാരോപണം; ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്ക്ക് ക്ലീന്&#x200d;ചിറ്റ്</title>
		<link>https://www.chandrikadaily.com/sexual-abuse-complaint-against-chief-justice-rejected-by-investigation-committee.html</link>
					<comments>https://www.chandrikadaily.com/sexual-abuse-complaint-against-chief-justice-rejected-by-investigation-committee.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 May 2019 15:18:54 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[clean chit]]></category>
		<category><![CDATA[justice ranjan gogoi]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[supreme court issue]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126449</guid>

					<description><![CDATA[സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുന്&#x200d; ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്&#x200d; കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ ക്ലീന്&#x200d;ചിറ്റ്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. അന്വേഷണ സമിതിയില്&#x200d; വിശ്വാസമില്ലെന്ന് കാട്ടി നേരത്തേ സമിതിയുമായി സഹകരിക്കില്ലെന്ന് യുവതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. നാടകീയമായാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി ചീഫ് ജസ്റ്റിസിന്റെ തന്നെ ഓഫീസിലെ ജീവനക്കാരി രംഗത്തെത്തിയത്. [&#8230;]]]></description>
										<content:encoded><![CDATA[
<p>സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുന്&#x200d; ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്&#x200d; കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ ക്ലീന്&#x200d;ചിറ്റ്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്. </p>



<p>അന്വേഷണ സമിതിയില്&#x200d; വിശ്വാസമില്ലെന്ന് കാട്ടി നേരത്തേ സമിതിയുമായി സഹകരിക്കില്ലെന്ന് യുവതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. </p>



<p>നാടകീയമായാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി ചീഫ് ജസ്റ്റിസിന്റെ തന്നെ ഓഫീസിലെ ജീവനക്കാരി രംഗത്തെത്തിയത്. ക്ലറിക്കല്&#x200d; തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാര്&#x200d;ക്ക് കത്തെഴുതിയത്.</p>



<p>പ്രതിരോധത്തിലായ ചീഫ് ജസ്റ്റിസ് ഇത് ചര്&#x200d;ച്ച ചെയ്യാന്&#x200d; പിറ്റേന്ന് തന്നെ സുപ്രീംകോടതിയില്&#x200d; തീര്&#x200d;ത്തും നാടകീയമായി അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്&#x200d;ത്തു. കോടതിയിലെ മുതിര്&#x200d;ന്ന ജഡ്ജിമാരും അറ്റോര്&#x200d;ണി ജനറലടക്കമുള്ളവരും ഈ സിറ്റിംഗിനെത്തി. അടിയന്തരമായി വിളിച്ചു ചേര്&#x200d;ത്ത ആ സിറ്റിംഗില്&#x200d; തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇത് ജുഡീഷ്യറിയുടെ പ്രവര്&#x200d;ത്തന സ്വാതന്ത്ര്യം തന്നെ ഹനിക്കാനുള്ള ഗൂഢാലോചനയാണെന്നും യുവതിക്ക് പിന്നില്&#x200d; വലിയ ആരൊക്കെയോ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്&#x200d;ന്നാണ് സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി വിഷയത്തില്&#x200d; തുടര്&#x200d;ന്ന് നടപടികള്&#x200d; എടുത്തത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sexual-abuse-complaint-against-chief-justice-rejected-by-investigation-committee.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവല്ലയില്&#x200d; യുവതിയെ നടുറോഡില്&#x200d; തീക്കൊളുത്തി; യുവാവ് പിടിയില്&#x200d;</title>
		<link>https://www.chandrikadaily.com/woman-burnt-in-thiruvalla-by-petrol-attack.html</link>
					<comments>https://www.chandrikadaily.com/woman-burnt-in-thiruvalla-by-petrol-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Mar 2019 03:50:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[petrol attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120941</guid>

					<description><![CDATA[തിരുവല്ലയില്&#x200d; യുവാവ് യുവതിയെ നടുറോഡില്&#x200d; തീക്കൊളുത്തി. ബസ്റ്റോപ്പ് പരിസരത്ത് നിന്നും യുവതിയെ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. സംഭവത്തില്&#x200d; ആയിരൂര്&#x200d; സ്വദേശിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ നാട്ടുകാര്&#x200d; ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു. വിവാഹ ആഭ്യര്&#x200d;ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സ്വകാര്യ സ്ഥാപനത്തില്&#x200d; പഠിക്കാന്&#x200d; പോകുന്ന വഴിക്കായിരുന്നു അക്രമണം. സംഭവത്തില്&#x200d; തിരുവല്ല കുമ്പനാട് സ്വദേശി അജിന്&#x200d; റെജി മാത്യൂ അറസ്റ്റിലായി.]]></description>
										<content:encoded><![CDATA[
<p>തിരുവല്ലയില്&#x200d; യുവാവ് യുവതിയെ നടുറോഡില്&#x200d; തീക്കൊളുത്തി. ബസ്റ്റോപ്പ് പരിസരത്ത് നിന്നും യുവതിയെ പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു.  </p>



<p>സംഭവത്തില്&#x200d; ആയിരൂര്&#x200d; സ്വദേശിനിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ നാട്ടുകാര്&#x200d; ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ചു.</p>



<p>വിവാഹ ആഭ്യര്&#x200d;ത്ഥന നിരസിച്ചതാണ് യുവാവിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം. സ്വകാര്യ സ്ഥാപനത്തില്&#x200d; പഠിക്കാന്&#x200d; പോകുന്ന വഴിക്കായിരുന്നു അക്രമണം. സംഭവത്തില്&#x200d; തിരുവല്ല കുമ്പനാട് സ്വദേശി അജിന്&#x200d; റെജി മാത്യൂ അറസ്റ്റിലായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/woman-burnt-in-thiruvalla-by-petrol-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊട്ടിയൂര്&#x200d; പീഡനം; റോബിന്&#x200d; വടക്കുഞ്ചേരിക്ക്  20 വര്&#x200d;ഷം കഠിന തടവും 3 ലക്ഷം പിഴയും</title>
		<link>https://www.chandrikadaily.com/robin-vadakkumchery-is-convicted-in-pocso-case-verdict.html</link>
					<comments>https://www.chandrikadaily.com/robin-vadakkumchery-is-convicted-in-pocso-case-verdict.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Feb 2019 07:06:51 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#POCSO]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[arch bishop]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[bishops]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[kottiyur rape case]]></category>
		<category><![CDATA[rape case]]></category>
		<category><![CDATA[robin vadakkumchery]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119030</guid>

					<description><![CDATA[തലശ്ശേരി: കൊട്ടിയൂരില്&#x200d; പ്രായപൂര്&#x200d;ത്തിയാകാത്ത പ്ലസ് വണ്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ പീഡിപ്പിച്ച് ഗര്&#x200d;ഭിണിയാക്കിയെന്ന കേസില്&#x200d; വൈദികന്&#x200d; ഫാ.റോബിന്&#x200d; വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. 20 വര്&#x200d;ഷം കഠിന തടവും 3 ലക്ഷം പിഴയുമാണ് തലശ്ശേരി പോകസോ കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് തെളിയിക്കാന്&#x200d; പ്രോസിക്യൂഷന് സാധിക്കാത്തതാണ് ആറു പേരെ വെറുതെ വിടാനിടയാക്കിയത്. ഗൂഢാലോചന, വ്യാജരേഖകള്&#x200d; സൃഷ്ടിക്കല്&#x200d; തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്&#x200d;ക്കെതിരെ ഉണ്ടായിരുന്നത്. തലശ്ശേരി പോകസോ കോടതി ജഡ്ജി പിഎന്&#x200d; വിനോദാണ് വിധി [&#8230;]]]></description>
										<content:encoded><![CDATA[<p>തലശ്ശേരി: കൊട്ടിയൂരില്&#x200d; പ്രായപൂര്&#x200d;ത്തിയാകാത്ത പ്ലസ് വണ്&#x200d; വിദ്യാര്&#x200d;ത്ഥിനിയെ പീഡിപ്പിച്ച് ഗര്&#x200d;ഭിണിയാക്കിയെന്ന കേസില്&#x200d; വൈദികന്&#x200d; ഫാ.റോബിന്&#x200d; വടക്കുഞ്ചേരി കുറ്റക്കാരനെന്ന് കണ്ടെത്തി. 20 വര്&#x200d;ഷം കഠിന തടവും 3 ലക്ഷം പിഴയുമാണ് തലശ്ശേരി പോകസോ കോടതി ശിക്ഷ വിധിച്ചത്.</p>
<p>കേസിലെ മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. കുറ്റക്കാരാണെന്ന് തെളിയിക്കാന്&#x200d; പ്രോസിക്യൂഷന് സാധിക്കാത്തതാണ് ആറു പേരെ വെറുതെ വിടാനിടയാക്കിയത്. ഗൂഢാലോചന, വ്യാജരേഖകള്&#x200d; സൃഷ്ടിക്കല്&#x200d; തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്&#x200d;ക്കെതിരെ ഉണ്ടായിരുന്നത്. തലശ്ശേരി പോകസോ കോടതി ജഡ്ജി പിഎന്&#x200d; വിനോദാണ് വിധി പറഞ്ഞത്.</p>
<p>കൊട്ടിയൂര്&#x200d; സെയ്ന്റ് സെബാസ്റ്റ്യന്&#x200d;സ് പള്ളിവികാരിയും കൊട്ടിയൂര്&#x200d; ഐജെഎംഎച്ച്എസ്എസ് മാനേജറുമായിരുന്ന വയനാട് നടവയലിലെ ഫാ. റോബിന്&#x200d; വടക്കുഞ്ചേരി (റോബിന്&#x200d; മാത്യു-51)യായിരുന്നു കേസില്&#x200d; ഒന്നാംപ്രതി. ബലാത്സംഗത്തിനും പോക്‌സോ വകുപ്പ് പ്രകാരവുമാണ് വൈദികന്റെ പേരില്&#x200d; കേസ്. കേസില്&#x200d; പ്രതികളായിരുന്ന മൂന്ന് പേരെ വിചാരണ നേരിടുന്നതില്&#x200d; നിന്ന് സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. ഒന്നാംപ്രതി ഉല്&#x200d;പ്പെടെ ഏഴ് പ്രതികളാണ് വിചാരണ നേരിട്ടത്.</p>
<p>രണ്ടാം പ്രതി കൊട്ടിയൂര്&#x200d; പാലുകാച്ചി നെല്ലിയാനി വീട്ടില്&#x200d; തങ്കമ്മ എന്ന അന്നമ്മ (54), ആറാംപ്രതി മാനന്തവാടി തോണിച്ചാല്&#x200d; ക്രിസ്തുദാസി കോണ്&#x200d;വെന്റിലെ സിസ്റ്റര്&#x200d; കൊട്ടിയൂര്&#x200d; നെല്ലിയാനിവീട്ടില്&#x200d; ലിസ് മരിയ എന്ന എല്&#x200d;സി (35), ഏഴാംപ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്&#x200d;വെന്റിലെ സിസ്റ്റര്&#x200d; അനീറ്റ (48), എട്ടാംപ്രതി മാനന്തവാടി വൈത്തിരി ഹോളി ഇന്&#x200d;ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലെ സിസ്റ്റര്&#x200d; കോട്ടയം പാലാ മീനച്ചില്&#x200d; നന്തിക്കാട്ട് വീട്ടില്&#x200d; ഒഫീലിയ (73), ഒന്&#x200d;പതാം പ്രതി കൊളവയല്&#x200d; സെയ്ന്റ് ജോര്&#x200d;ജ് പള്ളി വികാരിയും വയനാട് ശിശുക്ഷേമസമിതി മുന്&#x200d; ചെയര്&#x200d;മാനുമായ കോഴിക്കോട് പെരുവണ്ണാമുഴി ചെമ്പനോട തേരകം ഹൗസില്&#x200d; ഫാ. തോമസ് ജോസഫ് തേരകം (68), പത്താം പ്രതി വയനാട് ശിശുക്ഷേമസമിതി അംഗവും കല്&#x200d;പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയില്&#x200d;  ഡോക്ടറുമായ ഇടുക്കി മൂലമറ്റം കളപ്പുരയില്&#x200d; സിസ്റ്റര്&#x200d; ബെറ്റി ജോസ് എന്ന അച്ചാമ്മ ജോസഫ് (71) എന്നിവരെയാണ് വെറുതെ വിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/robin-vadakkumchery-is-convicted-in-pocso-case-verdict.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
