<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>actor dhanush &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/actor-dhanush/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 16 Nov 2024 09:33:56 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>actor dhanush &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>3 സെക്കൻഡ് രംഗത്തിന് 10 കോടി, എന്തിനാണ് എന്നോടും വിക്കിയോടും ഇത്ര പക: ധനുഷിനെതിരെ നയൻതാര</title>
		<link>https://www.chandrikadaily.com/10-crore-for-a-3-second-scene-why-so-much-grudge-against-me-and-vicky-nayanthara-against-dhanush.html</link>
					<comments>https://www.chandrikadaily.com/10-crore-for-a-3-second-scene-why-so-much-grudge-against-me-and-vicky-nayanthara-against-dhanush.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 16 Nov 2024 09:33:56 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor dhanush]]></category>
		<category><![CDATA[actress nayanthara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317719</guid>

					<description><![CDATA[ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല യഥാർഥത്തിൽ ധനുഷിന് ഉള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ധനുഷിനെതിരെ രൂക്ഷ ‌വിമർശനവുമായി നടി നയൻതാര. ഇന്&#x200d;സ്റ്റഗ്രാമിലൂടെ ധനുഷിന് അയച്ച തുറന്ന കത്തിലൂടെയാണ് നയന്&#x200d;താരയുടെ വിമര്&#x200d;ശനം. നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേഷ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നയൻതാര പ്രതികരിച്ചത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div id="widget-1_27afca39-7e1d-4200-ac93-ec6350cbe73d" class="app-ad app-ad--story-horizontal" data-test-id="widget">
<div class="widget-module__widgetWrapper__Rzg0s" data-test-id="widget">
<div id="div-gpt-ad-1704776021783-0">ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല യഥാർഥത്തിൽ ധനുഷിന് ഉള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേഷും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.</div>
</div>
</div>
</div>
</div>
<div></div>
<div>ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയൻതാര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂർവം വൈകിക്കുകയും ചെയ്തെന്ന് നയൻതാര വെളിപ്പെടുത്തി. ഒടുവിൽ ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തു വന്നപ്പോൾ നാനും റൗഡി താൻ എന്ന സിനിമയുടെ ബിടിഎസ് ദൃശ്യങ്ങൾ ട്രെയിലറിൽ ഉപയോഗിച്ചത് പകർപ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു.</div>
<div></div>
<div>ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച ചില ദൃശ്യങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചതെന്ന് നയൻതാര പറയുന്നു. വെറും മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്. ധനുഷിന്റെ പകപോക്കലാണ് ഈ പ്രവൃത്തിക്കു പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തിൽ നടനുള്ളതെന്നും നയൻതാര വെളിപ്പെടുത്തുന്നു. ധനുഷിന്റേത് പകർപ്പാവകശ പ്രശ്നമല്ലെന്നും വെറും പകപോക്കലാണെന്നും നയൻതാര തുറന്നടിച്ചു. നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്തു നിന്നുണ്ടായത്.</div>
<div></div>
<div>എന്നാൽ ധനുഷിന്റെ കണക്കുക്കൂട്ടലുകൾക്ക് വിപരീതമായി ചിത്രം വൻ വിജയമായി. ധനുഷിന്റെ പ്രൊഡക്‌ഷൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതിൽ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ലെന്ന് നയൻതാര പറയുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ ധനുഷിന്റെ സാന്നിധ്യം ഇല്ലാതിരുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് നയൻതാര ചൂണ്ടിക്കാട്ടി.</div>
<div></div>
<div>
<p><strong>നയൻതാരയുടെ കത്തിന്റെ വിശദാംശം</strong></p>
<p>നിരവധി തെറ്റായ കാര്യങ്ങൾ ശരിയാക്കാൻ വേണ്ടിയുള്ള തുറന്ന കത്താണിത്. നിങ്ങളുടെ അച്ഛന്റെയും മികച്ച സംവിധായകനായ സഹോദരന്റെയും പിന്തുണയും അനുഗ്രഹവുമുള്ള താങ്കളെപ്പോലുള്ള ഒരു നല്ല നടൻ, ഇത് വായിച്ച് മനസിലാക്കേണ്ടതുണ്ട്. നമുക്കെല്ലാവർക്കും അറിയാവുന്ന സിനിമ എന്നെപ്പോലുള്ളവരുടെ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ഈ വ്യവസായത്തിൽ യാതൊരു ബന്ധവുമില്ലാത്ത സെൽഫ് മെയ്ഡായ സ്ത്രീയാണ് ഞാൻ, ഇന്ന് ഞാൻ വഹിക്കുന്ന സ്ഥാനത്തേക്ക് എത്താൻ ഏറെ പാടുപെടേണ്ടി വന്ന ഒരാൾ.</p>
<p>എന്നെ അറിയുന്നവരെ സംബന്ധിച്ച് ഇതൊരു രഹസ്യമല്ല. എൻ്റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ റിലീസ് ഞാൻ മാത്രമല്ല, എൻ്റെ നിരവധി ആരാധകരും അഭ്യുദേയകാംക്ഷികളും ഏറെ കാത്തിരുന്നു. ഞങ്ങൾക്ക് നേരിട്ട എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് പ്രൊജക്ട് കൊണ്ടുപോവാൻ സിനിമാ സുഹൃത്തുക്കളും മുഴുവൻ ടീമും വേണ്ടി വന്നു. സിനിമയ്‌ക്കെതിരെയും, എന്നോടും എന്റെ പങ്കാളിയോടും നിങ്ങൾ തീർക്കുന്ന പ്രതികാരം ഞങ്ങളെ മാത്രമല്ല, ഈ പ്രൊജക്ടിനായി പരിശ്രമവും സമയവും നൽകിയ ആളുകളെയും ബാധിക്കുന്നു.</p>
<p>എന്നെയും എൻ്റെ ജീവിതത്തെയും എൻ്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള ഈ നെറ്റ്ഫ്ളിക്സ് ഡോക്യുമെൻ്ററിയിൽ ഇൻഡസ്ട്രിയിലെ അഭ്യുദേയകാംക്ഷികളിൽ പലരുടെയും ക്ലിപ്പുകളും ഒന്നിലധികം സിനിമകളിൽ നിന്നുള്ള ഓർമ്മകളും ഉൾപ്പെടുന്നു, എന്നാൽ ഏറ്റവും സവിശേഷവും പ്രധാനപ്പെട്ടതുമായ ചിത്രമായ നാനും റൗഡി താൻ ഉൾപ്പെടുത്തിയിട്ടില്ല. ഞങ്ങളുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി റിലീസിന് നിങ്ങളുടെ എൻഒസി (നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റ്) കിട്ടാനായി കാത്തിരുന്ന നീണ്ട രണ്ട് വർഷത്തിന് ശേഷം, നിങ്ങളത് അനുവദിക്കാൻ വിസമ്മതിച്ചതിനാൽ, നിലവിലെ പതിപ്പ് ഉപേക്ഷിക്കാനും വീണ്ടും എഡിറ്റ് ചെയ്യാനും പരിഹരിക്കാനും ഞങ്ങൾ തീരുമാനിച്ചു.</p>
<p>നാനും റൗഡി താനിലെ പാട്ടുകളോ വിഷ്വൽ കട്ടുകളോ, ഫോട്ടോഗ്രാഫുകളോ ഉപയോഗിക്കാൻ ഒന്നിലധികം തവണ അഭ്യർത്ഥിച്ചിട്ടും നിങ്ങൾ അനുവദിച്ചില്ല. നാനും റൗഡി താനിലെ ഗാനങ്ങൾ ഞങ്ങളെ സംബന്ധിച്ച് വിലമതിക്കപ്പെടുന്ന ഒന്നാണ്. കാരണം ആ വരികൾ വന്നത് യഥാർത്ഥ വികാരങ്ങളിൽ നിന്നാണ്. ഞങ്ങളുടെ ഡോക്യുമെൻ്ററിയിൽ ഞങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ഇതിലും മികച്ച പാട്ടുകൾ ഇല്ലെന്നറിഞ്ഞുകൊണ്ട് തന്നെ, നിങ്ങളതിനു വിസമ്മതിച്ചപ്പോൾ എൻ്റെ ഹൃദയം തകർന്നു.</p>
<p>ബിസിനസ് നിർബന്ധങ്ങളാലോ പണ സംബന്ധമായോ പ്രശ്നങ്ങളോ ആണ് നിങ്ങളുടെ പ്രശ്നമെങ്കിൽ അതു മനസിലാക്കാവുന്നതാണ്; എന്നാൽ താങ്കളുടെ ഈ തീരുമാനം ഞങ്ങളോടുള്ള വ്യക്തിപരമായ വിദ്വേഷം തീർക്കാൻ വേണ്ടി മാത്രമുള്ളതാണെന്നും നിങ്ങൾ ഇത്രയും കാലം മന:പൂർവം മൗനം പാലിക്കുകയായിരുന്നു എന്നും അറിയുന്നത് വേദനാജനകമാണ്. നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച നിങ്ങളുടെ വക്കീൽ നോട്ടീസ് അതിലും ഞെട്ടിപ്പിക്കുന്നതാണ്.</p>
<p>ഞങ്ങളുടെ സ്വകാര്യ ഉപകരണങ്ങളിൽ ചിത്രീകരിച്ച ചില വിഡിയോകളുടെ (വെറും 3 സെക്കൻഡ്) ഉപയോഗത്തെ നിങ്ങൾ ചോദ്യം ചെയ്തതു കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അതും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഇതിനകം തന്നെ പരസ്യമായി പ്രത്യക്ഷപ്പെട്ട ബിടിഎസ് ദൃശ്യങ്ങൾക്കും മറ്റും 10 കോടി രൂപ നിങ്ങൾ ക്ലെയിം ചെയ്തു. കേവലം 3 സെക്കൻഡിനുള്ള നഷ്ടപരിഹാരമായി കോടികൾ. ഇത് വളരെ മോശമായി പോയി. ഇത് നിങ്ങളുടെ സ്വഭാവത്തെക്കുറിച്ച് സംസാരിക്കുന്നു.</p>
<p>ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന നിങ്ങളുടെ പകുതിയെങ്കിലും നന്മ നിങ്ങൾ യഥാർജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു, പക്ഷേ, നിങ്ങൾ പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ല, കുറഞ്ഞത് എന്റെയും എന്റെ പങ്കാളിയുടെയും കാര്യത്തിൽ. നിങ്ങൾക്ക് മുൻപരിചയമുള്ളവരുടെ വിജയങ്ങളിൽ അസ്വസ്ഥനാകാതിരിക്കൂ. നിങ്ങൾക്ക് മന:സമാധാനം ഉണ്ടാകട്ടെ എന്ന് ഞാൻ ഈ കത്തിലൂടെ ആശംസിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. ഈ ലോകം എല്ലാവരുടേതുമാണ്. എല്ലാവർക്കുമുള്ളതാണ്.</p>
<p>നിങ്ങൾക്ക് പരിചയമുള്ളവരും ജീവിതത്തിൽ ഉയർന്നുവരുന്നത് സാധാരണമാണ്. വൻ സിനിമാപാരമ്പര്യമില്ലാത്തവരും ഉയരങ്ങളിൽ എത്തുന്നത് സാധാരണമാണ്. ചില മനുഷ്യർ ബന്ധങ്ങൾ ഉണ്ടാക്കുന്നതും, സ്നേഹം കണ്ടെത്തുന്നതും സാധാരണമാണ്. ഇതൊന്നും നിങ്ങളിൽ നിന്നും ഒന്നും അപഹരിക്കുന്നില്ലല്ലോ. മേൽപ്പറഞ്ഞതെല്ലാം ജനങ്ങളുടെ കരുണയിലും സ്നേഹത്തിലും കഠിനാധ്വാനത്തിന്റെ ബലത്തിലും ഉണ്ടാകുന്നതാണ്. ചില കള്ളക്കഥകളുണ്ടാക്കി പഞ്ച് വാചകങ്ങൾ ചേർത്ത് അടുത്ത ഓഡിയോ ലോഞ്ചിൽ നിങ്ങൾ പറയുമായിരിക്കും.</p>
<p>അതും ദൈവം കാണുന്നുണ്ടെന്നു ഓർക്കൂ. നിങ്ങളുടെ വാക്ചാതുരയിലേക്ക് ഒരു ജർമൻ വാക്ക് ഞാൻ ചേർത്തോട്ടെ; അത് ഷെഡെൻഫ്രോയ്ദ (മറ്റുള്ളവരുടെ നിർഭാഗ്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന സ്വഭാവം) എന്നതാണ്. ഇനി മേലാൽ ആരുടേയും, ഞങ്ങളുടെയും വികാരങ്ങളിൽ സന്തോഷം കണ്ടെത്താതിരിക്കണം. ഈ വിശാലമായ ലോകത്ത് താഴെക്കിടയിലുള്ളവരുടെ ജീവിതങ്ങളിലേക്ക് നോക്കാനും മറ്റുള്ളവരുടെ സന്തോഷങ്ങളിൽ സന്തോഷം കണ്ടെത്താനും, അപരന്റെ കഥകളിൽ ആനന്ദം അറിയാനും എളുപ്പമാണെന്നും മനസിലാക്കുമല്ലോ.</p>
<p>ഞങ്ങളുടെ ഈ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ ഉദ്ദേശങ്ങളിൽ ഒന്ന് അതുകൂടിയാണ്. ഇത് കാണൂ, ചിലപ്പോൾ നിങ്ങളുടെ മനസ് മാറിയാലോ. സ്നേഹത്തോടെയിരിക്കുകയെന്നത് വളരെ പ്രധാനമാണ്. വെറുതെ വാക്കാൽ പറയുക മാത്രമല്ലാതെ നിങ്ങൾക്ക് അതിനു മുഴുവനായും സാധിക്കട്ടേയെന്നു ആത്മാർഥമായി ഞാൻ ആഗ്രഹിക്കുന്നു. പ്രാർഥിക്കുന്നു.&#8221;</p>
<p>&nbsp;</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/10-crore-for-a-3-second-scene-why-so-much-grudge-against-me-and-vicky-nayanthara-against-dhanush.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാടിന് കൈത്താങ്ങ്; ദുരിത്വാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി ധനുഷ്</title>
		<link>https://www.chandrikadaily.com/help-wayanad-dhanush-donated-rs-25-lakh-to-the-relief-fund.html</link>
					<comments>https://www.chandrikadaily.com/help-wayanad-dhanush-donated-rs-25-lakh-to-the-relief-fund.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Aug 2024 09:43:39 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor dhanush]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305932</guid>

					<description><![CDATA[ധനുഷിന് പുറമേ കമൽ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>വയനാട് ഉരുള്&#x200d;പൊട്ടലിന്റെ പശ്ചാത്തലത്തില്&#x200d; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി തമിഴ്‌ നടൻ ധനുഷ്. 25 ലക്ഷം രൂപയാണ് ധനുഷ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വയനാട് ദുരന്തത്തിൽ താരം നേരത്തെ അനുശോചനം രേഖപ്പെടുത്തിയിരുന്നു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">ധനുഷിന് പുറമേ കമൽ ഹാസൻ, സൂര്യ, കാർത്തി, ജ്യോതിക, രശ്‌മിക, വിക്രം തുടങ്ങിയ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകിയിരുന്നു.</div>
<div></div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">സൂര്യയും ജ്യോതികയും കാര്&#x200d;ത്തിയും ചേര്&#x200d;ന്ന് 50 ലക്ഷം രൂപ നല്&#x200d;കിയപ്പോൾ രശ്‌മിക മന്ദാന പത്ത് ലക്ഷവും വിക്രം 20 ലക്ഷവുമാണ് നൽകിയത്. തമിഴ്നാട് ഗവൺമെന്റിന്റെ എല്ലാ പിന്തുണയും കേരളത്തിന് സാധ്യമാക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ചു കോടി രൂപ നൽകുകയും ചെയ്തിരുന്നു.</div>
</div>
<div></div>
<div>അതേസമയം ഉരുള്&#x200d;പൊട്ടല്&#x200d; ദുരന്ത മേഖലയായ പരപ്പൻപാറയിൽ സൂചിപ്പാറ താഴെ ഭാഗത്തു നിന്നും ഇന്നും മൃതദേഹഭാഗങ്ങൾ കണ്ടെത്തി. പരപ്പൻപാറയിലെ പുഴയോട് ചേർന്ന പ്രദേശത്തുനിന്നും മൂന്ന് ശരീരഭാഗങ്ങളാണ് ലഭിച്ചത്. സന്നദ്ധപ്രവർത്തകരും ഫോറസ്റ്റ് സംഘവും പ്രദേശത്ത്‌ കൂടുതൽ തിരച്ചിൽ നടത്തുകയാണ്.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/help-wayanad-dhanush-donated-rs-25-lakh-to-the-relief-fund.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് ധനുഷ് ഇറങ്ങിപ്പോയി</title>
		<link>https://www.chandrikadaily.com/actor-danush-interview-channel9.html</link>
					<comments>https://www.chandrikadaily.com/actor-danush-interview-channel9.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jul 2017 11:46:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor dhanush]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=37030</guid>

					<description><![CDATA[അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് തമിഴ് താരം ധനുഷ്. അവതാരിക ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു ധനുഷിന്റെ ഇറങ്ങിപ്പോക്കുണ്ടായത്. ടി.വി9 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംഭവം. ധനുഷിന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന്‍ വര്‍ക്കുകള്‍ക്കിടെ ഹൈദരാബാദില്‍ എത്തിയപ്പോഴാണ് ധനുഷ് ചാനലിന് അഭിമുഖം അനുവദിച്ചത്. അഭിമുഖത്തില്‍ ഗായിക സുചിത്ര പുറത്തുവിട്ട ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം പ്രകോപിതനായത്. സുചിലീക്‌സ് പുറത്തുവിട്ട ചിത്രങ്ങള്‍ കുടുംബജീവിതത്തിന് പ്രശ്‌നമുണ്ടാക്കിയില്ലേ എന്നായിരുന്നു അവതാരികയുടെ ചോദ്യം. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത താരം ലേപല്‍മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു. സുചി [&#8230;]]]></description>
										<content:encoded><![CDATA[<p>അഭിമുഖത്തിനിടെ മൈക്ക് വലിച്ചെറിഞ്ഞ് തമിഴ് താരം ധനുഷ്. അവതാരിക ഇഷ്ടപ്പെടാത്ത ചോദ്യം ഉന്നയിച്ചതിനെ തുടര്&#x200d;ന്നായിരുന്നു ധനുഷിന്റെ ഇറങ്ങിപ്പോക്കുണ്ടായത്. ടി.വി9 ചാനലിന് നല്&#x200d;കിയ അഭിമുഖത്തിലാണ് സംഭവം.</p>
<p><img loading="lazy" class="alignnone wp-image-37033 size-full" src="https://www.chandrikadaily.com/wp-content/uploads/2017/07/southlive2F2017-072F1c7ccfb4-8e14-41bb-a5d7-520660c06f8f2Ftv9.png" alt="southlive%2f2017-07%2f1c7ccfb4-8e14-41bb-a5d7-520660c06f8f%2ftv9" width="782" height="440" srcset="https://www.chandrikadaily.com/wp-content/uploads/2017/07/southlive2F2017-072F1c7ccfb4-8e14-41bb-a5d7-520660c06f8f2Ftv9.png 782w, https://www.chandrikadaily.com/wp-content/uploads/2017/07/southlive2F2017-072F1c7ccfb4-8e14-41bb-a5d7-520660c06f8f2Ftv9-300x169.png 300w, https://www.chandrikadaily.com/wp-content/uploads/2017/07/southlive2F2017-072F1c7ccfb4-8e14-41bb-a5d7-520660c06f8f2Ftv9-768x432.png 768w, https://www.chandrikadaily.com/wp-content/uploads/2017/07/southlive2F2017-072F1c7ccfb4-8e14-41bb-a5d7-520660c06f8f2Ftv9-696x392.png 696w, https://www.chandrikadaily.com/wp-content/uploads/2017/07/southlive2F2017-072F1c7ccfb4-8e14-41bb-a5d7-520660c06f8f2Ftv9-746x420.png 746w" sizes="(max-width: 782px) 100vw, 782px" /></p>
<p>ധനുഷിന്റെ പുതിയ ചിത്രമായ വേലയില്ലാ പട്ടധാരിയുടെ പ്രമോഷന്&#x200d; വര്&#x200d;ക്കുകള്&#x200d;ക്കിടെ ഹൈദരാബാദില്&#x200d; എത്തിയപ്പോഴാണ് ധനുഷ് ചാനലിന് അഭിമുഖം അനുവദിച്ചത്. അഭിമുഖത്തില്&#x200d; ഗായിക സുചിത്ര പുറത്തുവിട്ട ചിത്രങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു താരം പ്രകോപിതനായത്. സുചിലീക്‌സ് പുറത്തുവിട്ട ചിത്രങ്ങള്&#x200d; കുടുംബജീവിതത്തിന് പ്രശ്‌നമുണ്ടാക്കിയില്ലേ എന്നായിരുന്നു അവതാരികയുടെ ചോദ്യം. എന്നാല്&#x200d; ഇത് ഇഷ്ടപ്പെടാത്ത താരം ലേപല്&#x200d;മൈക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു.</p>
<p>സുചി ലീക്‌സ് എന്ന പേരിലാണ് ചിത്രങ്ങള്&#x200d; പുറത്തുവിട്ടിരുന്നത്. താരങ്ങളായ ആന്&#x200d;ഡ്രിയ, തൃഷ്, ഹന്&#x200d;സിക, അനിരുദ്ധ്, ധനുഷ് എന്നിവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചി ലീക്‌സ് എന്ന പേരില്&#x200d; ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇത് വലിയ വിവാദമായിരുന്നു.</p>
<p><iframe loading="lazy" title="Dhanush leaves TV9 Interview in anger !" width="740" height="416" src="https://www.youtube.com/embed/V7EwWHNpiZA?feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-danush-interview-channel9.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ധനുഷ് മകനാണെന്നുള്ള കേസ്&#8217;; ദമ്പതികളുടെ കേസ് കോടതി തള്ളി</title>
		<link>https://www.chandrikadaily.com/dhanush-case-climax.html</link>
					<comments>https://www.chandrikadaily.com/dhanush-case-climax.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Apr 2017 06:40:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor dhanush]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26702</guid>

					<description><![CDATA[ചെന്നൈ: ധനുഷ് മകനാണെന്നുള്ള കേസില്‍ കോടതിയുടെ അന്തിമവിധി വന്നു. മദ്രാസ് ഹൈക്കോടതി കതിരേശന്‍-മീനാക്ഷി ദമ്പതികളുടെ കേസ് തള്ളുകയായിരുന്നു. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന സിനിമയെ വെല്ലുന്ന തിരക്കഥക്ക് അവസാനമായി. കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ട തങ്ങളുടെ മകന്‍ കലൈസെല്‍വനാണ് ധനുഷെന്നായിരുന്നു വൃദ്ധ ദമ്പതികളുടെ വാദം. മാസംതോറും തങ്ങള്‍ക്ക് 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ദമ്പതികള്‍ കോടതിയെ സമീപിച്ചത്. അടയാളമായി ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങളും വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കോടതിയുടെ പരിശോധനയില്‍ അടയാളങ്ങള്‍ കണ്ടെത്താനായില്ല. ധനുഷ് ലേസര്‍ ചികിത്സയിലൂടെ അവ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ധനുഷ് മകനാണെന്നുള്ള കേസില്&#x200d; കോടതിയുടെ അന്തിമവിധി വന്നു. മദ്രാസ് ഹൈക്കോടതി കതിരേശന്&#x200d;-മീനാക്ഷി ദമ്പതികളുടെ കേസ് തള്ളുകയായിരുന്നു. ഇതോടെ മാസങ്ങളായി നീണ്ടുനിന്ന സിനിമയെ വെല്ലുന്ന തിരക്കഥക്ക് അവസാനമായി.</p>
<p><img loading="lazy" class="alignnone wp-image-21655 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg" alt="dhanush2" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush2-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ട തങ്ങളുടെ മകന്&#x200d; കലൈസെല്&#x200d;വനാണ് ധനുഷെന്നായിരുന്നു വൃദ്ധ ദമ്പതികളുടെ വാദം. മാസംതോറും തങ്ങള്&#x200d;ക്ക് 65,000രൂപ ചിലവിന് നല്&#x200d;കണമെന്നും ആവശ്യപ്പെട്ടായിരുന്നു ദമ്പതികള്&#x200d; കോടതിയെ സമീപിച്ചത്. അടയാളമായി ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങളും വ്യക്തമാക്കിയിരുന്നു. തുടര്&#x200d;ന്ന് കോടതിയുടെ പരിശോധനയില്&#x200d; അടയാളങ്ങള്&#x200d; കണ്ടെത്താനായില്ല. ധനുഷ് ലേസര്&#x200d; ചികിത്സയിലൂടെ അവ മായ്ച്ചു കളഞ്ഞെന്നായിരുന്നു ആരോപണം. എന്നാല്&#x200d; ആസ്പത്രി അധികൃതര്&#x200d; ഇത് നിരസിച്ചു.<img loading="lazy" class="alignnone wp-image-21659 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg" alt="dhanush1" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush1-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കാന്&#x200d; ഡി.എന്&#x200d;.എ പരിശോധന നടത്താന്&#x200d; തയ്യാറാണെന്നും ദമ്പതികള്&#x200d; കോടതിയെ അറിയിച്ചിരുന്നു. എന്നാല്&#x200d; ഇത് തന്റെ സ്വകാര്യതയെ ചോദ്യം ചെയ്യലാണെന്നും അതിന് തയ്യാറല്ലെന്നും ധനുഷ് വാദിച്ചു. തുടര്&#x200d;ന്നാണ് കേസ് തള്ളിയെന്ന മദ്രാസ് ഹൈക്കോടതി വിധി ഇന്ന് പുറത്തു വരുന്നത്. ധനുഷില്&#x200d; നിന്നും പണം തട്ടാനുള്ള ദമ്പതികളുടെ കളിയാണ് ഇതെന്ന് ധനുഷിന്റെ അഭിഭാഷകന്&#x200d; കോടതിയെ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhanush-case-climax.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാല്ല&#8217;; ധനുഷ്</title>
		<link>https://www.chandrikadaily.com/dna-test-dhanush-rejects.html</link>
					<comments>https://www.chandrikadaily.com/dna-test-dhanush-rejects.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 13 Apr 2017 06:35:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor dhanush]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25959</guid>

					<description><![CDATA[തമിഴ് സിനിമാതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ടുള്ള കേസില്‍ അനിശ്ചിതത്വം. മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്‍കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ തയ്യാറാണെന്നും ദമ്പതികള്‍ മദ്രാസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഡി.എന്‍.എ പരിശോധനക്ക് തയ്യാറല്ലെന്ന് ധനുഷ് കോടതിയില്‍ വ്യക്തമാക്കി. &#8216;ഒന്നും ഒളിക്കാനല്ല. പക്ഷേ തന്റെ ആത്മാര്‍ത്ഥതയേയും സ്വകാര്യതയേയും പരിശേധിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇതുപോലൊരു ബാലിശമായ കേസുകളില്‍ ഡി.എന്‍.എ പരിശോധന നടത്താന്‍ കഴിയില്ല&#8217;; ധനുഷ് പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[<p>തമിഴ് സിനിമാതാരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ടുള്ള കേസില്&#x200d; അനിശ്ചിതത്വം. മധുര സ്വദേശികളായ കതിരേശന്&#x200d;-മീനാക്ഷി ദമ്പതികളാണ് ധനുഷ് തങ്ങളുടെ മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്&#x200d;കണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കേസില്&#x200d; ഡി.എന്&#x200d;.എ പരിശോധന നടത്താന്&#x200d; തയ്യാറാണെന്നും ദമ്പതികള്&#x200d; മദ്രാസ് ഹൈക്കോടതിയില്&#x200d; അറിയിച്ചിരുന്നു. എന്നാല്&#x200d; ഡി.എന്&#x200d;.എ പരിശോധനക്ക് തയ്യാറല്ലെന്ന് ധനുഷ് കോടതിയില്&#x200d; വ്യക്തമാക്കി.</p>
<p><img loading="lazy" class="alignnone wp-image-21657 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush_640x480_71458036598.jpg" alt="dhanush_640x480_71458036598" width="640" height="480" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush_640x480_71458036598.jpg 640w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush_640x480_71458036598-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush_640x480_71458036598-80x60.jpg 80w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush_640x480_71458036598-265x198.jpg 265w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush_640x480_71458036598-560x420.jpg 560w" sizes="(max-width: 640px) 100vw, 640px" /></p>
<p>&#8216;ഒന്നും ഒളിക്കാനല്ല. പക്ഷേ തന്റെ ആത്മാര്&#x200d;ത്ഥതയേയും സ്വകാര്യതയേയും പരിശേധിക്കാന്&#x200d; ആര്&#x200d;ക്കും അവകാശമില്ല. ഇതുപോലൊരു ബാലിശമായ കേസുകളില്&#x200d; ഡി.എന്&#x200d;.എ പരിശോധന നടത്താന്&#x200d; കഴിയില്ല&#8217;; ധനുഷ് പറഞ്ഞു. കേസ് തള്ളണമെന്നും ധനുഷ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.</p>
<p><img loading="lazy" class="alignnone wp-image-21659 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg" alt="dhanush1" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush1-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>ഡി.എന്&#x200d;. എ പരിശോധന തന്റെ പരിധിക്കുപുറത്തുവരുന്നതാണ്. അതിനാല്&#x200d; വിധി പറയാനാകില്ല. അതില്&#x200d; നിന്നും അഹിതമായത് ഊഹിക്കാനും തയ്യാറല്ല. എന്നാല്&#x200d; താരത്തെ ഏതെങ്കിലും കീഴ്‌ക്കോടതിയില്&#x200d; വെച്ച് വിസ്തരിക്കണമെന്ന ദമ്പതികളുടെ ഹര്&#x200d;ജിക്ക് ഉത്തരം പറായാന്&#x200d; താന്&#x200d; ബാധ്യസ്ഥനാണെന്നും ജഡ്ജി പി.എന്&#x200d; പ്രകാശ് പറഞ്ഞു. ഇത്തരം കേസുകളില്&#x200d; ഡി.എന്&#x200d;.എ ടെസ്റ്റ് തെളിവായി സ്വീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനുഷിന്റെ അഭിഭാഷകന്&#x200d; രാമകൃഷ്ണന്&#x200d; വീരരാഘവന്&#x200d; വാദിച്ചു.</p>
<p><img loading="lazy" class="alignnone wp-image-21655 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg" alt="dhanush2" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush2-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>മധുര സ്വദേശികളായ ദമ്പതികള്&#x200d; തങ്ങളുടെ മൂന്നാമത്തെ മകനാണ് ധനുഷെന്നാണ് അവകാശപ്പെടുന്നത്. കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ട മകന്&#x200d; കലൈവരസന്&#x200d; പിന്നീട് വര്&#x200d;ഷങ്ങള്&#x200d;ക്കുശേഷം സിനിമയില്&#x200d; പ്രത്യക്ഷപ്പെടുകയായിരുന്നു. മകന്റെ ശരീരത്തില്&#x200d; തിരിച്ചറിയുന്നതിനായി ദമ്പതികള്&#x200d; കോടതിയിലറിയിച്ച അടയാളങ്ങള്&#x200d; കോടതിക്ക് കണ്ടെത്താനായിരുന്നില്ല. ധനുഷ് ലേസര്&#x200d; ചികിത്സ ഉപയോഗിച്ച് അവ നശിപ്പിച്ചുവെന്നായിരുന്നു ദമ്പതികളുടെ വാദം. എന്നാല്&#x200d; ഇതിനെ തള്ളി ധനുഷ് രംഗത്തെത്തിയിരുന്നു.</p>
<p><img loading="lazy" class="alignnone wp-image-21271 size-full" src="https://www.chandrikadaily.com/wp-content/uploads/2017/02/dhanush-main1.jpg" alt="dhanush-main1" width="600" height="334" srcset="https://www.chandrikadaily.com/wp-content/uploads/2017/02/dhanush-main1.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/02/dhanush-main1-300x167.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>2016 നവംബര്&#x200d; 25ന് മധുര മേലൂര്&#x200d; ജുഡീഷ്യല്&#x200d; മജിസ്‌ട്രേറ്റ് കോടതിയിലാണ് ദമ്പതികള്&#x200d; കേസ് ഫയല്&#x200d; ചെയ്തത്. എന്നാല്&#x200d; കേസ് തള്ളമെന്നാവശ്യപ്പെട്ട് ധനുഷും മധുര ഹൈക്കോടതി ബെഞ്ചില്&#x200d; ഹര്&#x200d;ജി സമര്&#x200d;പ്പിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dna-test-dhanush-rejects.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധനുഷിനെ തേടുന്നത് കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ മാത്രമല്ല; ഒരു ഗ്രാമം മുഴുവനാണ്</title>
		<link>https://www.chandrikadaily.com/dhanush-parents-issue-2.html</link>
					<comments>https://www.chandrikadaily.com/dhanush-parents-issue-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Apr 2017 07:25:59 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor dhanush]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25626</guid>

					<description><![CDATA[ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്ന ദമ്പതികളായ കതിരേശന്‍-മീനാക്ഷി എന്നിവര്‍ക്കൊപ്പം കലൈചെല്‍വനെ തേടുന്നത് ഒരു ഗ്രാമം മുഴുവനാണ്. മധുര ജില്ലയിലെ മേലൂര്‍ താലൂക്കിലെ മാലമ്പട്ടി ഗ്രാമവും ഈ ദമ്പതികള്‍ക്കൊപ്പം കലൈചെല്‍വനെ അന്വേഷിക്കുകയാണ്. അവരുടെ കലൈചെല്‍വനാണ് തമിഴ് സൂപ്പര്‍താരം ധനുഷ് എന്ന് അവര്‍ ഉറച്ചുവിശ്വസിക്കുന്നു. കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ടതാണ് ധനുഷെന്നാണ് ദമ്പതികള്‍ ഉയര്‍ത്തുന്ന വാദം. ഈ വാദം തന്നെയാണ് മാലമ്പട്ടി ഗ്രാമവും ഉയര്‍ത്തുന്നത്. പതിനാറാം വയസ്സില്‍ നാടുവിട്ട കലൈചെല്‍വന്‍ പിന്നീട് &#8216;തുള്ളുവതോ ഇളമൈ&#8217; എന്ന സിനിമയിലൂടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്ന ദമ്പതികളായ കതിരേശന്&#x200d;-മീനാക്ഷി എന്നിവര്&#x200d;ക്കൊപ്പം കലൈചെല്&#x200d;വനെ തേടുന്നത് ഒരു ഗ്രാമം മുഴുവനാണ്. മധുര ജില്ലയിലെ മേലൂര്&#x200d; താലൂക്കിലെ മാലമ്പട്ടി ഗ്രാമവും ഈ ദമ്പതികള്&#x200d;ക്കൊപ്പം കലൈചെല്&#x200d;വനെ അന്വേഷിക്കുകയാണ്. അവരുടെ കലൈചെല്&#x200d;വനാണ് തമിഴ് സൂപ്പര്&#x200d;താരം ധനുഷ് എന്ന് അവര്&#x200d; ഉറച്ചുവിശ്വസിക്കുന്നു.</p>
<p><img loading="lazy" class="alignnone wp-image-21659 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg" alt="dhanush1" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush1-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിട്ടതാണ് ധനുഷെന്നാണ് ദമ്പതികള്&#x200d; ഉയര്&#x200d;ത്തുന്ന വാദം. ഈ വാദം തന്നെയാണ് മാലമ്പട്ടി ഗ്രാമവും ഉയര്&#x200d;ത്തുന്നത്. പതിനാറാം വയസ്സില്&#x200d; നാടുവിട്ട കലൈചെല്&#x200d;വന്&#x200d; പിന്നീട് &#8216;തുള്ളുവതോ ഇളമൈ&#8217; എന്ന സിനിമയിലൂടെ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ദമ്പതികള്&#x200d; മകനെക്കുറിച്ച് മനസ്സിലാക്കുന്നത്.സിനിമയില്&#x200d; കണ്ട നായകന്&#x200d; അവരുടെ<br />
മകനാണെന്ന് ഗ്രാമം അവരെ അറിയിക്കുകയായിരുന്നു. സിനിമയിലെത്തിയ മകനെ സംവിധായകന്&#x200d; കസ്തൂരിരാജ ഏറ്റെടുക്കുകയായിരുന്നുവെന്നാണ് കതിരേശന്&#x200d;-മീനാക്ഷി ദമ്പതികള്&#x200d; പറയുന്നത്. എട്ടാം ക്ലാസുവരെ ധനുഷ് പഠിച്ചത് മേലൂരിലെ ആര്&#x200d;സി മിഡില്&#x200d; സ്‌കൂളിലാണെന്ന് ദമ്പതികള്&#x200d; പറയുന്നു. കലൈ ചെല്&#x200d;വനെ കണ്ടാല്&#x200d; മനസ്സിലാകുന്ന അധ്യാപകര്&#x200d; ഇവിടെയുണ്ടെന്നും ഇവര്&#x200d; അവകാശപ്പെടുന്നു.</p>
<p><img loading="lazy" class="alignnone wp-image-21271 size-full" src="https://www.chandrikadaily.com/wp-content/uploads/2017/02/dhanush-main1.jpg" alt="dhanush-main1" width="600" height="334" srcset="https://www.chandrikadaily.com/wp-content/uploads/2017/02/dhanush-main1.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/02/dhanush-main1-300x167.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>1985-ല്&#x200d; ജനിച്ചെന്നു പറയുന്ന കലൈചെല്&#x200d;വനെ 2002-മുതലാണ് കാണാതാവുന്നത്. പ്രൈവറ്റ് ബസ് സ്റ്റോര്&#x200d; കീപ്പറായ കതിരേശന്&#x200d; വര്&#x200d;ഷങ്ങളായി ധനുഷിനെ തേടി അലഞ്ഞുവെങ്കിലും കണ്ടെത്താനായില്ല. കസ്തൂരിരാജയുടെ വീട്ടിലെത്തിയപ്പോഴും ധനുഷിനെ കാണാന്&#x200d; അവര്&#x200d; കഴിഞ്ഞിരുന്നില്ല. ആദ്യ സിനിമയില്&#x200d; ധനുഷ് തന്റെ നാടായി പറഞ്ഞത് മധുരയാണ്. പലകുറി ധനുഷിനെ കാണാന്&#x200d; ശ്രമിച്ചപ്പോഴും പരാജയപ്പെട്ടതിനെ തുടര്&#x200d;ന്ന് ബന്ധുവായ ഒരു അധ്യാപകന്&#x200d; വഴിയാണ് മധുരയിലെ എസ് ടൈറ്റസ് എന്ന അഭിഭാഷകനെ പരിചയപ്പെടുന്നത്. ടൈറ്റസ് സൗജന്യമായാണ് ഇവര്&#x200d;ക്കുവേണ്ടി കേസ് വാദിക്കുന്നത്. സര്&#x200d;ക്കാര്&#x200d; ആസ്പത്രിയില്&#x200d; ജനിച്ചെന്ന് കസ്തൂരിരാജ കാണിച്ച ജനനസര്&#x200d;ട്ടിഫിക്കറ്റില്&#x200d; റജിസ്‌ട്രേഷന്&#x200d; നമ്പര്&#x200d; ഇല്ല. ആര്&#x200d;.കെ വെങ്കടേശ പ്രഭു എന്ന പേരുള്ള ധനുഷിന്റെ ടിസിയില്&#x200d; തിരിച്ചറിയല്&#x200d; അടയാളം ചേര്&#x200d;ത്തിട്ടില്ലെന്നുള്&#x200d;പ്പെടെയുള്ള പോരായ്മകള്&#x200d; എങ്ങനെവന്നുവെന്നുമാണ് ടൈറ്റസ് ചോദിക്കുന്നത്. കൂടാതെ വയസ്സിലും ജാതി നല്&#x200d;കിയതിലും വ്യത്യാസങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ ഇതെല്ലാം വ്യാജമാണെന്നും അദ്ദേഹം ആരോപിക്കുന്നു.</p>
<p><img loading="lazy" class="alignnone wp-image-21655 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg" alt="dhanush2" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush2-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>ധനുഷ് മകനാണെന്നും മാസംതോറും 65,000രൂപ ചിലവിന് നല്&#x200d;കണമെന്നും ആവശ്യപ്പെട്ടാണ് ദമ്പതികള്&#x200d; രംഗത്തെത്തിയിരിക്കുന്നത്. മകനാണെന്ന് തെളിയിക്കുന്നതിന് ഡി.എന്&#x200d;.എ പരിശോധന നടത്താന്&#x200d;വരെ തയ്യാറാണെന്നും അവര്&#x200d; കോടതിയെ അറിയിച്ചിരുന്നു. എന്നാല്&#x200d; ദമ്പതികള്&#x200d;ക്കു പിറകില്&#x200d; ഏതെങ്കിലും രീതിയിലുള്ള ഗൂഢ ശക്തികളുണ്ടോ എന്നത് തെളിയേണ്ട വസ്തുതയാണ്. ദമ്പതികള്&#x200d; ഉന്നയിക്കുന്നത് പോലെ അവര്&#x200d;ക്ക് കലൈചെല്&#x200d;വന്&#x200d; എന്ന മകനുണ്ടെങ്കില്&#x200d; അവന്&#x200d; എവിടെയാണെന്നത് ഒരു ചോദ്യചിഹ്നമാണ്. ഏറെ നാളായി കോടതിയിലെത്തിയിരിക്കുന്ന കേസില്&#x200d; എന്തായിരിക്കും അവസാനമെന്നതും പ്രസക്തമാണ്. മദ്രാസ് ഹൈക്കോടതി ഏപ്രില്&#x200d; 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. സംവിധായകന്&#x200d; കെ കസ്തൂരിരാജയുടേയും ഭാര്യ വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhanush-parents-issue-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധനുഷ് മകനാണെന്നുള്ള വാദം; വൃദ്ധ ദമ്പതിമാരുടെ വാദം പൊളിയുന്നു</title>
		<link>https://www.chandrikadaily.com/dhanush-son-kathireshan-meenakshi.html</link>
					<comments>https://www.chandrikadaily.com/dhanush-son-kathireshan-meenakshi.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Mar 2017 10:39:18 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor dhanush]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23757</guid>

					<description><![CDATA[തമിഴ് താരം ധനുഷ് ദമ്പതികളാണെന്ന വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ വാദം പൊളിയുന്നു. മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്നുള്ള വാദവുമായി കോടതിയെ സമീപിച്ചത്. ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച അവര്‍ ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങള്‍ കോടതിക്കുമുമ്പില്‍ അറിയിച്ചിരുന്നു. ഈ അടയാളങ്ങള്‍ ധനുഷ് ലേസര്‍ ചികിത്സ ഉപയോഗിച്ച് മായ്ച്ചുകളഞ്ഞെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം ഇപ്പോള്‍ ഓരോന്നായി പൊളിയുകയാണ്. ധനുഷിന്റെ ശരീരത്തില്‍ യാതൊരു തരത്തിലുള്ള മറുകോ തഴമ്പോ ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇത് [&#8230;]]]></description>
										<content:encoded><![CDATA[<p>തമിഴ് താരം ധനുഷ് ദമ്പതികളാണെന്ന വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളുടെ വാദം പൊളിയുന്നു. മധുര സ്വദേശികളായ കതിരേശന്&#x200d;-മീനാക്ഷി ദമ്പതികളാണ് ധനുഷ് മകനാണെന്നുള്ള വാദവുമായി കോടതിയെ സമീപിച്ചത്. ഡി.എന്&#x200d;.എ ടെസ്റ്റ് നടത്താന്&#x200d; തയ്യാറാണെന്ന് അറിയിച്ച അവര്&#x200d; ധനുഷിന്റെ ശരീരത്തിലെ രണ്ടു അടയാളങ്ങള്&#x200d; കോടതിക്കുമുമ്പില്&#x200d; അറിയിച്ചിരുന്നു. ഈ അടയാളങ്ങള്&#x200d; ധനുഷ് ലേസര്&#x200d; ചികിത്സ ഉപയോഗിച്ച് മായ്ച്ചുകളഞ്ഞെന്നും റിപ്പോര്&#x200d;ട്ടുണ്ടായിരുന്നു. എന്നാല്&#x200d; ഈ വാദങ്ങളെല്ലാം ഇപ്പോള്&#x200d; ഓരോന്നായി പൊളിയുകയാണ്. ധനുഷിന്റെ ശരീരത്തില്&#x200d; യാതൊരു തരത്തിലുള്ള മറുകോ തഴമ്പോ ഇല്ലെന്ന് പരിശോധനയില്&#x200d; വ്യക്തമായി. ഇത് മായ്ക്കാനുള്ള ശ്രമവും നടന്നിട്ടില്ലെന്ന് മെഡിക്കല്&#x200d; സംഘം വ്യക്തമാക്കി. അത്തരത്തില്&#x200d; പ്രചരിച്ചിരുന്ന വാര്&#x200d;ത്തകള്&#x200d; വ്യാജമാണെന്നും അവര്&#x200d; കോടതിയെ അറിയിച്ചു.</p>
<p><img loading="lazy" class="alignnone wp-image-21271 size-full" src="https://www.chandrikadaily.com/wp-content/uploads/2017/02/dhanush-main1.jpg" alt="dhanush-main1" width="600" height="334" srcset="https://www.chandrikadaily.com/wp-content/uploads/2017/02/dhanush-main1.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/02/dhanush-main1-300x167.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി ഡോക്ടര്&#x200d;മാരുടെ അടുത്ത് ചോദ്യങ്ങള്&#x200d; ചോദിച്ചിരുന്നു. ദമ്പതികള്&#x200d; അവകാശപ്പെടുന്ന തരത്തില്&#x200d; ധനുഷിന്റെ ശരീരത്തില്&#x200d; പാടുകളുണ്ടോയെന്നും ഉണ്ടെങ്കില്&#x200d; അത് ശസ്ത്രക്രിയ വഴി നീക്കം ചെയ്യാന്&#x200d; കഴിയുമോ എന്നും അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങള്&#x200d; നടന്നിട്ടുണ്ടെങ്കില്&#x200d; തന്നെ യാതൊരു തെളിവും അവശേഷിപ്പിക്കാതെ പൂര്&#x200d;ണ്ണമായും നീക്കം ചെയ്യുക സാധ്യമാണോയെന്നും കോടതി മെഡിക്കല്&#x200d; സംഘത്തിനോട് ചോദിച്ചു. ധനുഷിന്റെ ശരീരത്തില്&#x200d; ദമ്പതികള്&#x200d; അവകാശപ്പെടുന്ന വിധത്തില്&#x200d; മറുകോ തഴമ്പോ ഇല്ലെന്ന് ഡോക്ടര്&#x200d;മാര്&#x200d; വ്യക്തമാക്കി. ചെറിയ രീതിയിലുള്ള മറുകുകള്&#x200d; പൂര്&#x200d;ണ്ണമായും നീക്കം ചെയ്യാന്&#x200d; സാധ്യമാണ്. എന്നാല്&#x200d; തഴമ്പുകള്&#x200d; ശസ്ത്രക്രിയ വഴി അത്തരത്തില്&#x200d; നീക്കം ചെയ്യാന്&#x200d; കഴിയില്ല. അതിന്റെ അളവ് കുറയ്ക്കാന്&#x200d; ഒരു പക്ഷേ കഴിയും. ലേസര്&#x200d; ചികിത്സയിലൂടെ ചെറിയ മറുകുകള്&#x200d; പാടുകള്&#x200d; ഒന്നും അവശേഷിപ്പിക്കാതെ പൂര്&#x200d;ണ്ണമായും നീക്കം ചെയ്യാന്&#x200d; സാധിക്കും. എന്നാല്&#x200d; തഴമ്പുകള്&#x200d; ചികിത്സയ്ക്ക് വിധേയമാക്കിയാലും പാടുകള്&#x200d; അവശേഷിപ്പിക്കുമെന്നും മെഡിക്കല്&#x200d; സംഘം വ്യക്തമാക്കുന്നു. ഇതോടെ ദമ്പതികളുടെ വാദം പൊളിയുകയായിരുന്നു.</p>
<p><img loading="lazy" class="alignnone wp-image-21659 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg" alt="dhanush1" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush1-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>കുട്ടിക്കാലത്ത് സിനിമാ മോഹവുമായി നാടുവിടുകയായിരുന്നു ധനുഷെന്നാണ് ദമ്പതികളുടെ വാദം. ധനുഷ് മകനാണെന്ന് അവര്&#x200d; അവകാശപ്പെടുന്നു. കൂടാതെ 65,000രൂപ മാസംതോറും ചിലവിനായി നല്&#x200d;കണമെന്നും ഇവര്&#x200d; ആവശ്യപ്പെടുന്നുണ്ട്. ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും കൊണ്ട് കോടതിയിലെത്തിയ ഇവര്&#x200d; ധനുഷിന്റെ യഥാര്&#x200d;ത്ഥ പേര് കാളികേശവന്&#x200d; എന്നാണെന്നും പറഞ്ഞു. ഈ മാസം 27ലേക്ക് കേസിന്റെ വാദം മാറ്റി. നിര്&#x200d;മ്മാതാവും സംവിധായകനുമായ കസ്തൂരിരാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhanush-son-kathireshan-meenakshi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ധനുഷ് മകനാണെന്ന കേസ് പുതിയ വഴിത്തിരിവിലേക്ക്; ശരീരത്തിലെ അടയാളങ്ങള്‍ ധനുഷ് മായ്ച്ചുകളഞ്ഞെന്ന് റിപ്പോര്‍ട്ട്</title>
		<link>https://www.chandrikadaily.com/actor-dhanush-case.html</link>
					<comments>https://www.chandrikadaily.com/actor-dhanush-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 21 Mar 2017 03:47:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor dhanush]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23444</guid>

					<description><![CDATA[ചെന്നൈ: തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങള്‍ കണ്ടെത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ശരീരത്തിലെ മറുക് ലേസര്‍ ചികിത്സയിലൂടെ മായ്ക്കാന്‍ ശ്രമിച്ചതായി കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നാരോപിച്ച് മധുര സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍ ആണ് പരാതി നല്‍കിയിരുന്നത്. 65,000 രൂപ നല്‍കണമെന്നുമായിരുന്നു ദമ്പതികളുടെ വാദം. ധനുഷിന്റേതെന്ന് അവകാശപ്പെടുന്ന ജനന-സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇവര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇതിന് ബദലായി ധനുഷ് ഹാജരാക്കിയ രേഖകളില്‍ വ്യക്തതക്കുറവ് കണ്ടെത്തുകയും കോടതി [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ് താരം ധനുഷ് മകനാണെന്ന വാദവുമായി എത്തിയ കേസ് പുതിയ വഴിത്തിരിവിലേക്ക്. ധനുഷിന്റെ ശരീരത്തിലുള്ള അടയാളങ്ങള്&#x200d; കണ്ടെത്താന്&#x200d; കോടതി ഉത്തരവിട്ടിരുന്നു. എന്നാല്&#x200d; ശരീരത്തിലെ മറുക് ലേസര്&#x200d; ചികിത്സയിലൂടെ മായ്ക്കാന്&#x200d; ശ്രമിച്ചതായി കണ്ടെത്തി. ധനുഷ് തങ്ങളുടെ മകനാണെന്നാരോപിച്ച് മധുര സ്വദേശികളായ കതിരേശന്&#x200d;-മീനാക്ഷി ദമ്പതികള്&#x200d; ആണ് പരാതി നല്&#x200d;കിയിരുന്നത്.</p>
<p><img loading="lazy" class="alignnone wp-image-21659 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg" alt="dhanush1" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush1-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>65,000 രൂപ നല്&#x200d;കണമെന്നുമായിരുന്നു ദമ്പതികളുടെ വാദം. ധനുഷിന്റേതെന്ന് അവകാശപ്പെടുന്ന ജനന-സ്‌കൂള്&#x200d; സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ഇവര്&#x200d; കോടതിയില്&#x200d; ഹാജരാക്കിയിരുന്നു. എന്നാല്&#x200d; ഇതിന് ബദലായി ധനുഷ് ഹാജരാക്കിയ രേഖകളില്&#x200d; വ്യക്തതക്കുറവ് കണ്ടെത്തുകയും കോടതി അടയാളങ്ങള്&#x200d; പരിശോധിക്കാന്&#x200d; നിര്&#x200d;ദ്ദേശിക്കുകയുമായിരുന്നു. ഇതിനിടെ ധനുഷിന്റെ ശരീരത്തിലെ മറുകുകള്&#x200d; നീക്കം ചെയ്യാന്&#x200d; ധനുഷ് ലേസര്&#x200d; ചികിത്സ നടത്തിയിട്ടുണ്ടെന്നാണ് ഇപ്പോള്&#x200d; പുറത്തുവരുന്ന റിപ്പോര്&#x200d;ട്ട്.</p>
<p><img loading="lazy" class="alignnone wp-image-21655 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg" alt="dhanush2" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush2-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>ഈ മാസം 27നാണ് കേസിന്റെ വാദം നടക്കുന്നത്. ദമ്പതികളുടെ വാദം ധനുഷും കുടുംബവും തള്ളിയിരുന്നു. നിര്&#x200d;മ്മാതാവും സംവിധായകനുമായ കസ്തൂരി രാജയുടേയും വിജയലക്ഷ്മിയുടേയും മകനാണ് ധനുഷ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/actor-dhanush-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിര്‍മാതാവായി ധനുഷ് മലയാളത്തിലേക്ക്</title>
		<link>https://www.chandrikadaily.com/dhanush-plans-malayalam-debut-as-a-producer-with-dominic-arun-s-next.html</link>
					<comments>https://www.chandrikadaily.com/dhanush-plans-malayalam-debut-as-a-producer-with-dominic-arun-s-next.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 18 Mar 2017 17:55:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[actor dhanush]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23191</guid>

					<description><![CDATA[തമിഴ് ചലച്ചിത്രതാരം ധനുഷ് മലയാളത്തിലേക്ക് തിരിച്ചുവരുന്നു. അഭിനേതാവായല്ല, നിര്‍മാതാവായാണ് ഇത്തവണ ധനുഷ് എത്തുന്നത്. മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തില്‍ ധനുഷ് അതിഥി വേഷത്തിലെത്തിയ ശേഷം മലയാളത്തിലേക്കുള്ള രണ്ടാം വരവാണിത്. ടൊവിനോ തോമസിനെ നായകനാക്കി ഡൊമിനിക്ക് അരുണ്‍ ഒരുക്കുന്ന ചിത്രമാണ് ധനുഷ് നിര്‍മിക്കുന്നത്. മുംബൈക്കാരി നേഹ അയ്യരാണ് നായിക. തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചിത്രം നിര്‍മിക്കാന്‍ ധനുഷ് തയാറായതെന്ന് റിപ്പോര്‍ട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>തമിഴ് ചലച്ചിത്രതാരം ധനുഷ് മലയാളത്തിലേക്ക് തിരിച്ചുവരുന്നു. അഭിനേതാവായല്ല, നിര്&#x200d;മാതാവായാണ് ഇത്തവണ ധനുഷ് എത്തുന്നത്. മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മത്ത് ആന്&#x200d;ഡ് കമ്മത്ത് എന്ന ചിത്രത്തില്&#x200d; ധനുഷ് അതിഥി വേഷത്തിലെത്തിയ ശേഷം മലയാളത്തിലേക്കുള്ള രണ്ടാം വരവാണിത്. ടൊവിനോ തോമസിനെ നായകനാക്കി ഡൊമിനിക്ക് അരുണ്&#x200d; ഒരുക്കുന്ന ചിത്രമാണ് ധനുഷ് നിര്&#x200d;മിക്കുന്നത്. മുംബൈക്കാരി നേഹ അയ്യരാണ് നായിക. തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചിത്രം നിര്&#x200d;മിക്കാന്&#x200d; ധനുഷ് തയാറായതെന്ന് റിപ്പോര്&#x200d;ട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhanush-plans-malayalam-debut-as-a-producer-with-dominic-arun-s-next.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സത്യത്തില്‍ ധനുഷ് ആരുടെ മകനാണ്?; വെളിപ്പെടുത്തലുമായി ധനുഷിന്റെ അധ്യാപിക</title>
		<link>https://www.chandrikadaily.com/dhanush-parents-issue.html</link>
					<comments>https://www.chandrikadaily.com/dhanush-parents-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 05 Mar 2017 05:08:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[actor dhanush]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21654</guid>

					<description><![CDATA[തമിഴ് നടന്‍ ധനുഷിന്റെ മാതാപിതാക്കളാണെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ മേലൂര്‍ സ്വദേശികളായ കതിരേശന്‍-മീനാക്ഷി ദമ്പതികള്‍. കേസ് ഹൈക്കോടതിയിലെത്തിയ സാഹചര്യത്തില്‍ ധനുഷിന്റെ സ്‌കൂള്‍ വിദ്യാഭ്യാസകാലത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ധനുഷ് പഠിച്ച സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ സുധ വെങ്കടേശ്വര്‍. ധനുഷിന്റെ മാതാപിതാക്കളായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്‍ന്നാണ് 1987-ല്‍ തായ് സത്യ മട്രിക്കുലേഷന്‍ സ്‌കൂളില്‍ ധനുഷിനെ കൊണ്ടുവന്ന് ചേര്‍ത്തതെന്ന് അധ്യാപിക പറഞ്ഞു. ഈ സ്‌കൂളിലാണ് എല്‍.കെ.ജി മുതല്‍ ധനുഷ് പഠിച്ചതെന്നും ചരിത്രാധ്യാപിക കൂടിയായ അവര്‍ പറഞ്ഞു. സ്‌കൂളില്‍ പഠിച്ചതിന്റെ രേഖകള്‍ കൈവശമുണ്ട്. ധനുഷിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>തമിഴ് നടന്&#x200d; ധനുഷിന്റെ മാതാപിതാക്കളാണെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ മേലൂര്&#x200d; സ്വദേശികളായ കതിരേശന്&#x200d;-മീനാക്ഷി ദമ്പതികള്&#x200d;. കേസ് ഹൈക്കോടതിയിലെത്തിയ സാഹചര്യത്തില്&#x200d; ധനുഷിന്റെ സ്‌കൂള്&#x200d; വിദ്യാഭ്യാസകാലത്തെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുകയാണ് ധനുഷ് പഠിച്ച സ്‌കൂളിലെ പ്രിന്&#x200d;സിപ്പാള്&#x200d; സുധ വെങ്കടേശ്വര്&#x200d;. ധനുഷിന്റെ മാതാപിതാക്കളായ കസ്തൂരിരാജയും അമ്മ വിജയലക്ഷ്മിയും ചേര്&#x200d;ന്നാണ് 1987-ല്&#x200d; തായ് സത്യ മട്രിക്കുലേഷന്&#x200d; സ്‌കൂളില്&#x200d; ധനുഷിനെ കൊണ്ടുവന്ന് ചേര്&#x200d;ത്തതെന്ന് അധ്യാപിക പറഞ്ഞു.</p>
<p><img loading="lazy" class="alignnone wp-image-21655 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg" alt="dhanush2" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush2.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush2-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" /></p>
<p>ഈ സ്‌കൂളിലാണ് എല്&#x200d;.കെ.ജി മുതല്&#x200d; ധനുഷ് പഠിച്ചതെന്നും ചരിത്രാധ്യാപിക കൂടിയായ അവര്&#x200d; പറഞ്ഞു. സ്‌കൂളില്&#x200d; പഠിച്ചതിന്റെ രേഖകള്&#x200d; കൈവശമുണ്ട്. ധനുഷിന്റെ സഹോദരിമാരായ വിമല, ഗിത എന്നിവരും അതേ സ്‌കൂളില്&#x200d; തന്നെയാണ് പഠിച്ചിരുന്നതെന്നും ടീച്ചര്&#x200d; പറഞ്ഞു. സ്‌കൂളിലെ രേഖകള്&#x200d; തന്നെയാണ് യഥാര്&#x200d;ത്ഥ രേഖകളെന്നും പത്താംക്ലാസിലെ മാര്&#x200d;ക്ക് ലിസ്റ്റ് ഒരു സര്&#x200d;ക്കാര്&#x200d; രേഖയാണെന്നും ടീച്ചര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. സംവിധായകന്&#x200d; കസ്തൂരിരാജയും വിജയലക്ഷ്മിയും തന്നെയാണ് ധനുഷിന്റെ മാതാപിതാക്കള്&#x200d;. ധനുഷ് മകനാണെന്ന് പറഞ്ഞ് ദമ്പതികള്&#x200d; രംഗത്തെത്തിയത് അറിഞ്ഞിരുന്നുവെന്നും അതു കേട്ടപ്പോള്&#x200d; ദും:ഖം തോന്നിയെന്നും അവര്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone wp-image-21659 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg" alt="dhanush1" width="600" height="360" srcset="https://www.chandrikadaily.com/wp-content/uploads/2017/03/dhanush1.jpg 600w, https://www.chandrikadaily.com/wp-content/uploads/2017/03/dhanush1-300x180.jpg 300w" sizes="(max-width: 600px) 100vw, 600px" />കതിരേശന്&#x200d;-മീനാക്ഷി ദമ്പതികള്&#x200d; രംഗത്തെത്തിയതോടെ അതിനെതിരെ ധനുഷ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്&#x200d;ദ്ദേശ പ്രകാരം അടയാള പരിശോധനക്ക് കഴിഞ്ഞ ആഴ്ച്ച ധനുഷ് കോടതിയിലെത്തിയിരുന്നു. അമ്മക്കൊപ്പമായിരുന്നു ധനുഷെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dhanush-parents-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
