<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Adv.KNA Khader &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/adv-kna-khader/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 05 Feb 2024 06:25:23 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Adv.KNA Khader &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജനാധിപത്യമെന്നാല്&#x200d; ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല വ്യത്യസ്ഥനായിരിക്കേണ്ട അവകാശമാണ്: കെ.എൻ.എ ഖാദർ</title>
		<link>https://www.chandrikadaily.com/1democracy-is-not-the-opinion-of-the-majority-but-the-right-to-be-different-kna-khader.html</link>
					<comments>https://www.chandrikadaily.com/1democracy-is-not-the-opinion-of-the-majority-but-the-right-to-be-different-kna-khader.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 05 Feb 2024 06:24:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<category><![CDATA[democracy]]></category>
		<category><![CDATA[different]]></category>
		<category><![CDATA[majority]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289610</guid>

					<description><![CDATA[ധാരാളം കഷ്ടപ്പെടുത്തുന്ന സര്&#x200d;ക്കാറിനെതിരെ ഒരക്ഷരം മിണ്ടാന്&#x200d; അനുവാദിക്കാത്ത നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തലശ്ശേരി: ജനാധിപത്യമെന്നാല്&#x200d; ഭൂരിപക്ഷത്തിന്റെ അഭിപ്രായമല്ല. വ്യത്യസ്ഥനായിരിക്കാനുള്ള അവകാശമാണെന്ന് കെ.എന്&#x200d;.എ ഖാദര്&#x200d;. ഭൂരിപക്ഷത്തിന്റെ ആധിപത്യമല്ല ജനാധിപത്യം. ധാരാളം കഷ്ടപ്പെടുത്തുന്ന സര്&#x200d;ക്കാറിനെതിരെ ഒരക്ഷരം മിണ്ടാന്&#x200d; അനുവാദിക്കാത്ത നിലപാട് സ്വീകരിക്കുന്നത് ജനാധിപത്യ രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ദേശരക്ഷയാത്ര തലശ്ശേരി മണ്ഡലംതല സ്വീകരണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.എന്&#x200d;.എ ഖാദര്&#x200d;.<br />
വ്യത്യസ്ഥനായിരിക്കാനുള്ള അവകാശം ഓരോ ദിവസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. രാഷട്രീയപരമായ കാരണങ്ങളാല്&#x200d; വോട്ട് ലഭിച്ച് ജയിച്ചാല്&#x200d; അതിനെ രാഷട്രീയ ഭൂരിപക്ഷം എന്നാണ് വിളിക്കുക. എന്നാല്&#x200d; ഇന്ത്യാ രാജ്യത്ത് ഇപ്പോള്&#x200d; സംഭവിച്ച് കൊണ്ടിരിക്കുന്ന് രാഷട്രീയ ഭൂരിപക്ഷം എന്നത് മാറി വര്&#x200d;ഗീയ ഭൂരിപക്ഷമായിരിക്കുകയാണ്.</p>
<p>ഫാസിസവും നാസിസവും 25 വര്&#x200d;ഷം കൊണ്ട് നഷ്ടപ്പെട്ടത് രാഷ്ട്രീയമായ ഭൂരിപക്ഷം നഷ്ടപ്പെട്ടത് കൊണ്ടാണ്. എന്നാല്&#x200d; വര്&#x200d;ഗീയ ഭൂരിപക്ഷം മാറ്റിയെടുക്കാന്&#x200d; എളുപ്പമല്ല. എങ്ങിനെയാണ് ഇന്ത്യ ഇന്ത്യയായതെന്നും ആവിഷ്‌ക്കാര സ്വാതന്ത്രം നാം എങ്ങിനെയാണ് നാം നേടിയെടുത്തതെന്നും അറിയുന്നവര്&#x200d; ചുരുങ്ങി വരികയാണെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1democracy-is-not-the-opinion-of-the-majority-but-the-right-to-be-different-kna-khader.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മനുഷ്യര്&#x200d;ക്കിടയില്&#x200d; ഇറങ്ങി നടന്നാല്&#x200d; അവര്&#x200d; ബഹുമാനിക്കും; മുഖ്യമന്ത്രിയോട് കെ.എന്&#x200d;.എ ഖാദര്&#x200d;</title>
		<link>https://www.chandrikadaily.com/11kna-khader-about-cm-security.html</link>
					<comments>https://www.chandrikadaily.com/11kna-khader-about-cm-security.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 20 Feb 2023 07:46:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238990</guid>

					<description><![CDATA[അന്ന് മുതലാളിത്തം പ്രധാന ശത്രുവായിരുന്നു ഇന്ന് ആ വര്&#x200d;ഗ്ഗം ഉറ്റ ബന്ധുക്കളായി]]></description>
										<content:encoded><![CDATA[<p>കറുത്ത പാറയില്&#x200d; പിറന്ന പാര്&#x200d;ട്ടി പിണറായിയിലെ പാറപ്പുറത്ത് വെച്ചാണ് 1939ല്&#x200d; കേരളത്തില്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി രൂപീകരിക്കപ്പെട്ടത്. അതില്&#x200d; തെറ്റൊന്നുമില്ല. ആ കാലഘട്ടത്തില്&#x200d; അതു സ്വാഭാവികമായ ഒരു സാമൂഹിക വികാസ പ്രക്രിയയായിരുന്നെന്ന് കെ.എന്&#x200d;.എ ഖാദര്&#x200d;.</p>
<p>ആ പാറയുടെ കറുത്ത പ്രതലവും, കരിമ്പാറക്കു സമാനമായ നിശ്ചയ ദാര്&#x200d;ഢ്യവും, ചരിത്രമായി. മാര്&#x200d;ക്‌സ്, എംഗല്&#x200d;സ്, ലെനിന്&#x200d;, മാവൊ,തുടങ്ങിയ നേതാക്കളൊ, ലോകമെമ്പാടും ഉണ്ടായിരുന്ന ആചാര്യന്&#x200d;മാരോ കറുപ്പുനിറത്തെ ഒരു ശത്രുവായി കണ്ടതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് മുതലാളിത്തം പ്രധാന ശത്രുവായിരുന്നു. ഇന്ന് ആ വര്&#x200d;ഗ്ഗം ഉറ്റ ബന്ധുക്കളായി. തൊഴിലാളിയും, കൃഷിക്കാരനും, സാധാരണക്കാരനും ബന്ധുവല്ലാതായി കറുപ്പ് എന്ന നിറം പ്രതിക്കൂട്ടിലായി വിമര്&#x200d;ശനത്തിന്റെ ഒരു പുതു നാമ്പു പോലും അസഹനീയമായി. വിമര്&#x200d;ശനവും സ്വയം വിമര്&#x200d;ശനവും ഇന്നലെ വരെ വളരാനുള്ള വഴികളായിരുന്നു.കേരളത്തിലെ മനുഷ്യര്&#x200d; അവര്&#x200d;ക്കിടയില്&#x200d; ഇറങ്ങി നടന്നാല്&#x200d;, മുഖ്യമന്ത്രിയെ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കൂടുതല്&#x200d; ബഹുമാനിക്കും. അതു ശീലമാക്കിയാല്&#x200d;, ജനം ആരാധനയോടെ കണ്ടേക്കാം. ആരോഗ്യ പ്രശ്‌നങ്ങള്&#x200d; ഉണ്ടെങ്കില്&#x200d; വാഹനത്തില്&#x200d; സഞ്ചരിക്കണം. അറ്റമില്ലാത്ത അകമ്പടിയും, ആഢംബരവും, വാഹന വ്യൂഹങ്ങളും, അപ്രഖ്യാപിത അടിയന്തരാവസ്ഥയും പോലീസില്&#x200d; ഒരു വിഭാഗത്തിന്റെ അഴിഞ്ഞാട്ടവും മുഖ്യ മന്ത്രിയുടെ ശത്രുക്കളുടെ, ഉപദേശമാവാനാണ് സാധ്യത. അല്ല സ്വയം ആവശ്യപ്പെട്ടതാണെങ്കില്&#x200d; എനിക്കൊന്നും പറയാനില്ല. സമയമാകുമ്പോള്&#x200d; ഇ.വി.എം പറയും. ഈ പുത്തന്&#x200d; വര്&#x200d;ണ്ണ വ്യവസ്ഥ അധിക നാള്&#x200d; നിലനില്&#x200d;ക്കില്ലെന്നും ഖാദര്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11kna-khader-about-cm-security.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മോദിയുടെ പുത്തന്&#x200d; വ്യാമോഹങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/editorial-page-article-kna-khader-against-modi-gov.html</link>
					<comments>https://www.chandrikadaily.com/editorial-page-article-kna-khader-against-modi-gov.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Jan 2019 18:07:44 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[article]]></category>
		<category><![CDATA[KNA Khader MLA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116612</guid>

					<description><![CDATA[അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d; തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്ര സര്&#x200d;ക്കാര്&#x200d; പുത്തന്&#x200d; പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നു. ഈയിടെ പാസാക്കിയ പൗരത്വ നിയമം അതിലൊന്നാണ്. അഫ്ഗാനിസ്ഥാന്&#x200d;, പാക്കിസ്താന്&#x200d;, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്&#x200d;നിന്ന് കുടിയേറി ഇന്ത്യയില്&#x200d; താമസിക്കുന്ന എല്ലാവര്&#x200d;ക്കും ഇന്ത്യന്&#x200d; പൗരത്വം നല്&#x200d;കുകയാണ് നിയമത്തിന്റെ കാതല്&#x200d;. ഹിന്ദുക്കള്&#x200d;, ബുദ്ധമതക്കാര്&#x200d;, ജൈനമതക്കാര്&#x200d;, സിക്കുകാര്&#x200d;, ക്രൈസ്തവര്&#x200d; തുടങ്ങിയ വിഭാഗങ്ങള്&#x200d;ക്ക് മാത്രമേ പൗരത്വം ലഭിക്കാന്&#x200d; അര്&#x200d;ഹതയുള്ളുവത്രെ. മുസ്‌ലിംകള്&#x200d; ഒരിക്കലും ഇന്ത്യയില്&#x200d; തുടരാന്&#x200d; പാടില്ല, അവര്&#x200d;ക്ക് പൗരത്വം നല്&#x200d;കുകയുമില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം, പൗരത്വ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d;</strong></p>
<p>തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്ര സര്&#x200d;ക്കാര്&#x200d; പുത്തന്&#x200d; പദ്ധതികളുമായി രംഗത്തുവന്നിരിക്കുന്നു. ഈയിടെ പാസാക്കിയ പൗരത്വ നിയമം അതിലൊന്നാണ്. അഫ്ഗാനിസ്ഥാന്&#x200d;, പാക്കിസ്താന്&#x200d;, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്&#x200d;നിന്ന് കുടിയേറി ഇന്ത്യയില്&#x200d; താമസിക്കുന്ന എല്ലാവര്&#x200d;ക്കും ഇന്ത്യന്&#x200d; പൗരത്വം നല്&#x200d;കുകയാണ് നിയമത്തിന്റെ കാതല്&#x200d;. ഹിന്ദുക്കള്&#x200d;, ബുദ്ധമതക്കാര്&#x200d;, ജൈനമതക്കാര്&#x200d;, സിക്കുകാര്&#x200d;, ക്രൈസ്തവര്&#x200d; തുടങ്ങിയ വിഭാഗങ്ങള്&#x200d;ക്ക് മാത്രമേ പൗരത്വം ലഭിക്കാന്&#x200d; അര്&#x200d;ഹതയുള്ളുവത്രെ. മുസ്‌ലിംകള്&#x200d; ഒരിക്കലും ഇന്ത്യയില്&#x200d; തുടരാന്&#x200d; പാടില്ല, അവര്&#x200d;ക്ക് പൗരത്വം നല്&#x200d;കുകയുമില്ലെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. ഭരണഘടനയുടെ നഗ്‌നമായ ലംഘനം, പൗരത്വ നിയമത്തിലെ വിവേചനം, മതപരമായ വേര്&#x200d;തിരിവുകള്&#x200d; തുടങ്ങിയവയാണീ നിയമത്തിന്റെ അടിത്തറ.അന്യ രാഷ്ട്രങ്ങളില്&#x200d;നിന്നു വന്ന ആര്&#x200d;ക്കും പൗരത്വം നല്&#x200d;കാതിരിക്കുകയോ, എല്ലാവര്&#x200d;ക്കും നല്&#x200d;കുകയോ ആണ് വേണ്ടത്. പൗരത്വത്തിന് അര്&#x200d;ഹരായിതീരാന്&#x200d; ചില നിബന്ധനകള്&#x200d; നിശ്ചയിക്കുന്നതില്&#x200d; തെറ്റില്ല. അവ എല്ലാവര്&#x200d;ക്കും ഒരേ രീതി പ്രദാനം ചെയ്യണം. മോദി സര്&#x200d;ക്കാറിന്റെ ലക്ഷ്യം വര്&#x200d;ഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പ് വിജയവും മാത്രമാണെന്ന് വളരെ വ്യക്തം.</p>
<p>മുത്തലാഖ് ബില്ലാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; ത്വരിതഗതിയില്&#x200d; പാസാക്കിയെടുത്ത മറ്റൊരു നിയമം. മുത്തലാഖ് സമ്പ്രദായത്തെ അസാധുവാക്കുകയും അപ്രകാരം ചെയ്യുന്ന ഭര്&#x200d;ത്താക്കന്മാര്&#x200d;ക്ക് ജയില്&#x200d; ശിക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്ന നിയമമാണിത്. വിവാഹം ഇസ്‌ലാമിക ദൃഷ്ട്യാ ഒരു സിവില്&#x200d; കരാര്&#x200d; ആണ്. അതിന്റെ ലംഘനം ലംഘിച്ചവരുടെമേല്&#x200d; കൊണ്ടുവരുന്നതും സിവില്&#x200d; ലയബിലിറ്റിയാണ്. അങ്ങനെയിരിക്കെ അതിനെ ക്രിമിനല്&#x200d;വത്കരിക്കുക ശരിയല്ല. മുന്&#x200d; ഭര്&#x200d;ത്താക്കന്മാര്&#x200d; ജയില്&#x200d;വാസം അനുഭവിച്ചാല്&#x200d; വിവാഹമോചിതയായ സ്ത്രീകള്&#x200d;ക്ക് അതില്&#x200d;നിന്ന് യാതൊരുവിധ നേട്ടവും ലഭ്യമാവുകയില്ലല്ലോ.</p>
<p>സ്ത്രീകളോടുള്ള ആഭിമുഖ്യമായിരുന്നുവെങ്കില്&#x200d; മറ്റൊരുരീതിയില്&#x200d; നിയമ വ്യവസ്ഥകള്&#x200d; മാറ്റിയെഴുതാമായിരുന്നു. മുസ്‌ലിം പുരുഷനോ, സ്ത്രീക്കോ യാതൊരുവിധ നേട്ടവും ലഭ്യമാകാതിരിക്കാന്&#x200d;കൂടിയാണ് നിയമം ഇപ്പോഴത്തെ രീതിയില്&#x200d; രചിക്കപ്പെട്ടത്. മുത്തലാഖ് എന്ന പേരിലല്ലെങ്കിലും ഇന്ത്യയില്&#x200d; എല്ലാ മതസ്ഥരിലും വിവാഹ മോചനങ്ങള്&#x200d; നടക്കാറുണ്ട്. അത്തരം വിഷയങ്ങളില്&#x200d; ഇതുപോലൊരു നിയമം ആരെയും തേടിയെത്താറില്ല.<br />
സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്ന മുന്നോക്ക സമുദായക്കാര്&#x200d;ക്ക് സംവരണം നല്&#x200d;കാനുള്ള മറ്റൊരു ബില്ലും കേന്ദ്ര സര്&#x200d;ക്കാര്&#x200d; ചുട്ടെടുക്കുകയുണ്ടായി. തീര്&#x200d;ത്തും ഭരണഘടനാവിരുദ്ധമായ നടപടിയാണിത്. സംവരണം സാമൂഹ്യമായ പിന്നാക്കാവസ്ഥയെ മറികടക്കാനായി അധസ്ഥിതരായ ജനവിഭാഗങ്ങള്&#x200d;ക്ക് ഭരണഘടന വാഗ്ദാനം ചെയ്ത സുരക്ഷാസംവിധാനമാണ്.</p>
<p>രണ്ടര ലക്ഷം രൂപ വാര്&#x200d;ഷിക വരുമാനമുള്ളവരില്&#x200d;നിന്ന് സര്&#x200d;ക്കാര്&#x200d; ആദായ നികുതി ഈടാക്കുന്നു. എന്നാല്&#x200d; എട്ട് ലക്ഷം രൂപ വരെ വാര്&#x200d;ഷിക വരുമാനമുള്ളവര്&#x200d; ദരിദ്രനാകയാല്&#x200d; അവന് സംവരണം ലഭിക്കാന്&#x200d; അര്&#x200d;ഹതയുണ്ടെന്ന വിരോധാഭാസമാണ് സര്&#x200d;ക്കാര്&#x200d; സാമ്പത്തിക സംവരണത്തില്&#x200d; മുന്നോട്ടുവെച്ചത്. ദാരിദ്ര നിര്&#x200d;മ്മാര്&#x200d;ജന പദ്ധതികളില്&#x200d; അതും ഉള്&#x200d;പ്പെടുന്നില്ല. ദരിദ്ര ജനതക്ക് ജാതിയോ മതമോ നോക്കാതെ ഭവനം, തൊഴില്&#x200d;, വിദ്യാഭ്യാസം, ആരോഗ്യം, ആഹാരം എന്നിവ ലഭ്യമാക്കാന്&#x200d; ഒട്ടേറെ പദ്ധതികള്&#x200d; ഇപ്പോള്&#x200d; തന്നെ നിലവിലുണ്ട്. ഇനിയും കൂടുതല്&#x200d; മികച്ച പദ്ധതികള്&#x200d; ദാരിദ്ര്യ നിര്&#x200d;മ്മാര്&#x200d;ജനത്തിനായി ആവിഷ്‌ക്കരിക്കാന്&#x200d; കേന്ദ്ര, സംസ്ഥാന സര്&#x200d;ക്കാറുകള്&#x200d;ക്ക് ഒരു തടസ്സവുമില്ല. അങ്ങനെയിരിക്കെ സമൂഹത്തിലെ ചരിത്രപരമായ കാരണങ്ങളാലുണ്ടായ പിന്നാക്കാവസ്ഥയില്&#x200d;നിന്ന് മോചനം നേടാന്&#x200d; താഴ്ന്ന സമുദായങ്ങള്&#x200d;ക്കായി നീക്കിവെച്ച സംവരണാനുകൂല്യങ്ങള്&#x200d; അട്ടിമറിക്കുന്ന ഈ നിയമം ഭരണഘടനയുടെ അന്തസത്ത ചോര്&#x200d;ത്തിക്കളയുന്നതാണ്. മുന്നോക്കക്കാരെ സഹായിക്കാന്&#x200d; സംവരണമല്ലാത്ത ഏതു മാര്&#x200d;ഗവും സ്വീകരിക്കാവുന്നതേയുള്ളു.</p>
<p>നരേന്ദ്രമോദിയും പിണറായിയുമൊക്കെ സാമ്പത്തിക സംവരണത്തിന്റെ വക്താക്കളാണെന്ന് നേരത്തെ എല്ലാവര്&#x200d;ക്കും അറിവുള്ളതാണ്. സാമുദായിക സംവരണം കാലക്രമത്തില്&#x200d; അവസാനിപ്പിക്കുമെന്ന സൂചനയും ഇതില്&#x200d; അന്തര്&#x200d;ലീനമാണ്. യൂണിയന്&#x200d; പബ്ലിക്ക് സര്&#x200d;വീസ് കമ്മീഷന്റെയും യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെയും റിസര്&#x200d;വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സി.ബി.ഐയുടെയും മെഡിക്കല്&#x200d; കൗണ്&#x200d;സില്&#x200d; ഓഫ് ഇന്ത്യയുടെയുമൊക്കെ സ്വതന്ത്രമായ അസ്തിത്വം തകര്&#x200d;ത്തും കേന്ദ്ര സര്&#x200d;ക്കാറിന്റെ വരുതിയില്&#x200d; അവയെ നിര്&#x200d;ത്താനുള്ള നടപടികള്&#x200d; ഫലപ്രദമായി മോദി സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചുകഴിഞ്ഞു. ആസൂത്രണ കമ്മീഷനെ ഇല്ലാതെയാക്കി നീതി ആയോഗ് എന്ന സ്ഥാപനം വഴി നേരിട്ട് ഈ സര്&#x200d;ക്കാര്&#x200d; പദ്ധതികള്&#x200d; ആസൂത്രണം ചെയ്തു തുടങ്ങുകയാണ് ആദ്യം ചെയ്തത്. ജുഡീഷ്യറിയെ തങ്ങളുടെ താല്&#x200d;പര്യങ്ങള്&#x200d;ക്കായി പ്രയോജനപ്പെടുത്താന്&#x200d; തുടങ്ങിയിട്ടും കാലമേറെയായി. ഇത്തരം ജനാധിപത്യ വിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ നടപടികള്&#x200d; ആരംഭിച്ചപ്പോഴെല്ലാം ശകതമായ എതിര്&#x200d;പ്പുകള്&#x200d; ഈ ഗവര്&#x200d;മെന്റിന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അവയെല്ലാം കെട്ടടങ്ങുന്നതാണ് കണ്ടത്.</p>
<p>നോട്ട് നിരോധനവും ബാങ്കുകളുടെ ലയനവും ക്യാഷ്‌ലസ്സ് ട്രാന്&#x200d;സക്ഷനും എല്ലാ പൗരന്മാര്&#x200d;ക്കും അക്കൗണ്ടും തുടങ്ങാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയ നടപടികളുമൊക്കെ സമ്പദ് വ്യവസ്ഥയെ തകര്&#x200d;ക്കുകയുണ്ടായി. ഇന്ത്യന്&#x200d; രൂപയുടെ വില മറ്റൊരു കാലത്തുമില്ലാത്തവിധം കുറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതായി ഉയര്&#x200d;ന്നു. തൊഴില്&#x200d;രഹിതരുടെ എണ്ണം പെരുകി. കോര്&#x200d;പറേറ്റ് ഭീമന്മാര്&#x200d;ക്ക് അടിമവേല ചെയ്യുന്നവരായി ഭരണകൂടം പാടെ മാറി.<br />
പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് 9000 കോടിയും പട്ടേലിന്റെ പ്രതിമക്ക് 3000 കോടിയും മോദിയുടെ പ്രതിഛായ മികച്ചതാക്കാനുള്ള പരസ്യങ്ങള്&#x200d;ക്ക് 4000 കോടിയും ചെലവാക്കി. പൊതുഖജനാവില്&#x200d;നിന്നും കടം വാങ്ങിയ കോടികള്&#x200d; തിരിച്ചടക്കാതെ രാജ്യംവിട്ട കുത്തക മുതലാളിമാരുടെ 3 ലക്ഷം കോടിയിലേറെ വരുന്ന കടങ്ങള്&#x200d; ഈ സര്&#x200d;ക്കാര്&#x200d; എഴുതിത്തള്ളി. രണ്ടര ലക്ഷം ചെറുകിട വ്യവസായ ശാലകള്&#x200d; പൂട്ടി. 11000 കര്&#x200d;ഷകര്&#x200d; ആത്മഹത്യ ചെയ്തു. ലാഭത്തില്&#x200d; പ്രവര്&#x200d;ത്തിച്ചകൊണ്ടിരുന്ന പൊതുമേഖലാസ്ഥാപനങ്ങള്&#x200d; ചുളുവിലക്ക് ബഹുരാഷ്ട്ര കമ്പനികള്&#x200d;ക്ക് വിറ്റുതുലച്ചു.</p>
<p>അഴിമതിയുടെ ചെളിയില്&#x200d; കഴുത്തറ്റം മുങ്ങിയ സര്&#x200d;ക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. റഫേല്&#x200d; വിമാന ഇടപാടുകള്&#x200d; വഴി 30000 കോടിരൂപ അടിച്ചെടുക്കാന്&#x200d; അംബാനിക്ക് സൗകര്യം ചെയ്തുകൊടുത്തു. 526 കോടി രൂപ വെച്ച് വാങ്ങാന്&#x200d; നിശ്ചയിച്ചിരുന്ന റഫേല്&#x200d; പ്രതിരോധ വിമാനങ്ങള്&#x200d;ക്ക് 1370 കോടി രൂപ വീതം നല്&#x200d;കുന്ന പുത്തന്&#x200d; കരാറുണ്ടാക്കി കോടികള്&#x200d; വെട്ടിച്ചു. ക്രൂരമായ വംശീയഹത്യയിലും വ്യാജ ഏറ്റുമുട്ടലുകളിലും പ്രതികളായ മുതിര്&#x200d;ന്ന പൊലീസ് ഓഫീസര്&#x200d;മാര്&#x200d;ക്കും രാഷ്ട്രീയ നേതാക്കള്&#x200d;ക്കും പൂര്&#x200d;ണ്ണ സംരക്ഷണവും പ്രമോഷനും നല്&#x200d;കി രക്ഷപ്പെടുത്തി. സര്&#x200d;ക്കാറിനെ എതിര്&#x200d;ക്കുന്ന ആരെയും വെച്ചുപൊറുപ്പിക്കാതെയായി. എഴുത്തുകാരെയും കലാകാരന്മാരെയും വിമര്&#x200d;ശനങ്ങള്&#x200d; ശക്തമായി ഉന്നയിച്ച രാഷ്ട്രീയ നേതാക്കളെയും പീഡിപ്പിച്ചും ഉന്മൂലനം ചെയ്തും പകവീട്ടുന്നു. വര്&#x200d;ഗീയമായ ചേരിതിരിവുകള്&#x200d; സൃഷ്ടിക്കാന്&#x200d; കൃത്രിമമായ കലാപങ്ങള്&#x200d; സൃഷ്ടിക്കുന്നു. ഹേമന്ദ് കര്&#x200d;ക്കാരെ മുതല്&#x200d; സുധീര്&#x200d;കുമാര്&#x200d; സിംഗ് വരെയുള്ള പൊലീസ് ഓഫീസര്&#x200d;മാരെ വേട്ടയാടി. ഗൗരി ലങ്കേഷ്, ധാബോല്&#x200d;ക്കര്&#x200d;, ഗോവിന്ദ് പന്&#x200d;സാരെ, കല്&#x200d;ബുര്&#x200d;ഗി തുടങ്ങിയവരെ ആസൂത്രിതമായി നശിപ്പിച്ചു. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും വെല്ലുവിളിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; വിജയസാധ്യതയുള്ള മതേതര പ്രതിബന്ധതയും പ്രതിഛായയുമുള്ള എല്ലാ പാര്&#x200d;ട്ടികളും ഇന്ത്യയില്&#x200d; എവിടെയായിരുന്നാലും ഒരുമിച്ചു നില്&#x200d;ക്കണം. തെരഞ്ഞെടുപ്പില്&#x200d; വിശാലമായ മഹാസഖ്യത്തിനുപകരം ഒന്നിലേറെ സഖ്യങ്ങള്&#x200d; വന്നാലും ഇപ്പോഴത്തെ സര്&#x200d;ക്കാറിനെ മാറ്റി തല്&#x200d;സ്ഥാനത്ത് മതേതര സര്&#x200d;ക്കാറിനെ പ്രതിഷ്ഠിക്കേണ്ടതുണ്ട്. ചെറുതും വലുതുമായ പ്രാദേശിക സഖ്യങ്ങളോ, കക്ഷികളോ ചേര്&#x200d;ന്നൊരു മുന്നണി ഇന്ത്യയില്&#x200d; അനിവാര്യമാണ്. മോദി സര്&#x200d;ക്കാറിനെ മാറ്റുക എന്ന ലക്ഷ്യത്തില്&#x200d; അവ ഏകീകരിക്കപ്പെടണം. സഹസ്രാബ്ദങ്ങളായി സമാധാനപരമായ സഹവര്&#x200d;ത്തിത്വത്തില്&#x200d; കഴിയുന്ന ഭാരതീയര്&#x200d; 1427 ജാതികളില്&#x200d;പെടുന്നവരും 1300 മൊഴികള്&#x200d; സംസാരിക്കുന്നവരുമാണെങ്കിലും ഈ ബഹുസ്വരതയുടെ സൗന്ദര്യം അവര്&#x200d; ആസ്വദിക്കുന്നു. അധികാരമോഹത്തിന്റെ ലഹരിബാധിച്ച കേന്ദ്ര സര്&#x200d;ക്കാറിന്റെ പുത്തന്&#x200d; വ്യാമോഹങ്ങള്&#x200d; സാക്ഷാത്ക്കരിക്കാന്&#x200d; ഈ മഹാരാജ്യത്തെ തകര്&#x200d;ത്തുകൂടാ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-kna-khader-against-modi-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശരീഅത്ത്; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ രഹസ്യ ചട്ടനീക്കം പരസ്യമാക്കി കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എ; ഒടുവില്&#x200d; തിരുത്ത്</title>
		<link>https://www.chandrikadaily.com/kna-khader-mla-against-shareehath-issue.html</link>
					<comments>https://www.chandrikadaily.com/kna-khader-mla-against-shareehath-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Jan 2019 16:24:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[KNA Khader MLA]]></category>
		<category><![CDATA[muslim personal law board]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115722</guid>

					<description><![CDATA[കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; മുസ്്‌ലിംകള്&#x200d; 50 രൂപയുടെ മുദ്രപേപ്പറില്&#x200d; നൂറു രൂപ നല്&#x200d;കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്&#x200d;ക്കാര്&#x200d; തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്&#x200d; ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്. കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്&#x200d;ക്കാര്&#x200d; നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്&#x200d; ആക്ടിന് വിധേയമായി രൂപീകരിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; മുസ്്‌ലിംകള്&#x200d; 50 രൂപയുടെ മുദ്രപേപ്പറില്&#x200d; നൂറു രൂപ നല്&#x200d;കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്&#x200d;ക്കാര്&#x200d; തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്&#x200d; ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. <a href="http://epaper.chandrikadaily.com/viewpage.php?edn=Kannur&amp;isid=CHANDRIKA_KAN_20190109&amp;pid=CHANDRIKA_KAN#Page/12/Article/CHANDRIKA_KAN_20190109_12_2/351px/1620AC5">കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്.</a></p>
<p>കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്&#x200d;ക്കാര്&#x200d; നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്&#x200d; ആക്ടിന് വിധേയമായി രൂപീകരിച്ച ശരീഅത്ത് നിയമത്തിന് ചട്ടം രൂപീകരിക്കണമെന്ന ഹൈക്കോടതി വാദത്തെ ദുര്&#x200d;വ്യാഖ്യാനം ചെയ്താണ് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; കഴിഞ്ഞ ഡിസംബര്&#x200d; 21ന് ഗസറ്റില്&#x200d; വിജ്ഞാപനം പ്രസിദ്ധികരിച്ചത്. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; സത്യവാങ്മൂലം നല്&#x200d;കി പ്രത്യേകം അപേക്ഷ സമര്&#x200d;പ്പിക്കണമെന്ന ചട്ടം വന്നതോടെ സമുദായത്തിനു അനാവശ്യ കുരുക്കൊരുങ്ങുകയായിരുന്നു.</p>
<p>മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്&#x200d; വരുന്നതിന് രേഖകള്&#x200d;ക്കായി സര്&#x200d;ക്കാര്&#x200d; കേന്ദ്രങ്ങളില്&#x200d; ക്യൂ നില്&#x200d;ക്കേണ്ട ഗതികേടിലായെന്നു മാത്രമല്ല, മുസ്്‌ലിമാണെന്ന് സ്ഥാപിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d; കയറിയിറങ്ങേണ്ട അവസ്ഥയുമായി. തൊണ്ണൂറ് ലക്ഷം വരുന്ന മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്ന പുതിയ വിജ്ഞാപനത്തിന്റെ അധാര്&#x200d;മ്മികതയും നിയമ വിരുദ്ധതയും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ് ഏഴിനാണ് കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എ, മുഖ്യമന്ത്രിക്കും നിയമ വകുപ്പ് മന്ത്രിക്കും നിവേദനം നല്&#x200d;കിയത്. ശരീഅത്ത് വേണ്ടാത്തവര്&#x200d;ക്ക് വിസമ്മത പത്രം എന്ന രീതിയിലേക്ക് ചട്ടം മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് സര്&#x200d;ക്കാര്&#x200d; ഫലത്തില്&#x200d; അംഗീകരിച്ചത്.</p>
<p>മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്&#x200d;കാത്തവര്&#x200d;ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്നതിനാല്&#x200d; വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങി ശരീഅത്ത് നിയമം അടിസ്ഥാനമാകുന്ന എല്ലാ കാര്യങ്ങളിലും പുതിയ വിജ്ഞാപനം കുരുക്കാകുമായിരുന്നു. സത്യവാങ്മൂലത്തില്&#x200d; മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്&#x200d;ക്കൊപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്&#x200d; താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്&#x200d;പ്പെടുത്തി. ഇതോടെ നിലവില്&#x200d; മുസ്‌ലിമെന്ന നിലയില്&#x200d; ശരീഅത്ത് നിയമം ബാധകമായവരും അതത് തഹസില്&#x200d;ദാര്&#x200d;ക്ക്് രേഖകള്&#x200d; സഹിതമുള്ള സത്യവാങ്മൂലം നല്&#x200d;കി സര്&#x200d;ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിലയിലായി പുതുതായി ഉണ്ടാക്കിയ ചട്ടം.</p>
<p>നൂറുരൂപ ഫീസ് നല്&#x200d;കിയതിനൊപ്പം മുസ്‌ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയില്&#x200d;നിന്നുള്ള സര്&#x200d;ട്ടിഫിക്കറ്റ്, റവന്യു അധികൃതരില്&#x200d;നിന്നുള്ള ജാതി സര്&#x200d;ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്&#x200d; തുടങ്ങിയവയും ഹാജരാക്കേണ്ടിയിരുന്നു. ഒരു മാസത്തിനകം തഹസില്&#x200d;ദാര്&#x200d; പരിശോധന നടത്തണം, അര്&#x200d;ഹരായവര്&#x200d;ക്ക് 45 ദിവസത്തിനകം സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കണം. തുടര്&#x200d;ന്ന് സര്&#x200d;ട്ടിഫിക്കറ്റ് 50 രൂപ മുദ്രപത്രത്തില്&#x200d; രേഖപ്പെടുത്തി നല്&#x200d;കും. തഹസില്&#x200d;ദാര്&#x200d; അപേക്ഷ നിരസിക്കുകയാണെങ്കില്&#x200d; അപേക്ഷകനെ നേരിലോ രേഖാമൂലമോ കേള്&#x200d;ക്കണം. അപേക്ഷ നിരസിച്ചാല്&#x200d; എ.ഡി.എമ്മിനാണ് അപ്പീല്&#x200d; നല്&#x200d;കേണ്ടത്. അപ്പീലില്&#x200d; ഒരു മാസത്തിനകം തീരുമാനമെടുക്കണം തുടങ്ങി വ്യവസ്ഥകളാണ് വിജ്ഞാപനത്തില്&#x200d; പറയുന്നത്. വ്യത്യസ്ത രേഖകള്&#x200d;ക്കായി ആളുകള്&#x200d; പരക്കംപായേണ്ട ഗതികേടിനു പുറമെ മഹല്ല് വ്യവസ്ഥയോ മറ്റോ ഇല്ലാത്ത സാഹചര്യങ്ങളില്&#x200d; കഴിയുന്നവരെയും ഈ വിജ്ഞാപനം പ്രതിസന്ധിയിലാക്കുമായിരുന്നു. പുതിയ ചട്ടം വൈകാതെ ഗസറ്റില്&#x200d; പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും ഉറപ്പ് മുഖവിലക്കെടുത്ത് തുടര്&#x200d; നീക്കങ്ങള്&#x200d; തല്&#x200d;ക്കാലം ഒഴിവാക്കുന്നതായും കെ.എന്&#x200d;.എ ഖാദര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khader-mla-against-shareehath-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസ് മുക്തഭാരതത്തില്&#x200d; സി.പി.എം അവശേഷിക്കുമോ: കെ.എന്&#x200d;.എ ഖാദര്&#x200d;</title>
		<link>https://www.chandrikadaily.com/cpm-will-left-congress-free-india-asks-kna-khader-mla.html</link>
					<comments>https://www.chandrikadaily.com/cpm-will-left-congress-free-india-asks-kna-khader-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Mar 2018 09:56:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[cpm keralam]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[KNA kader]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74947</guid>

					<description><![CDATA[തിരുവനന്തപുരം: ബി.ജെ.പി ലക്ഷ്യമിടുന്ന കോണ്&#x200d;ഗ്രസ് മുക്തഭാരതത്തില്&#x200d; സി.പി.എം അവശേഷിക്കുമെന്നാണോ കരുതുന്നതെന്ന് നിയമസഭയില്&#x200d; കെ.എന്&#x200d;.എ ഖാദര്&#x200d;. വസ്തുനിഷ്ഠമായി കാര്യങ്ങള്&#x200d; മനസിലാക്കാന്&#x200d; മാര്&#x200d;ക്‌സിസ്റ്റുകാര്&#x200d; തയാറാകുന്നില്ല. കോണ്&#x200d;ഗ്രസ് മുക്തഭാരത്തില്&#x200d; സി.പി.എം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്&#x200d;പ്രദേശിലെ സമാജ്‌വാദി പാര്&#x200d;ട്ടിയുടെ വിജയം കണ്ണുതുറപ്പിക്കണം. മതേതര ശക്തികളുടെ ഐക്യം ആവശ്യമായ സാഹചര്യമാണിതെന്നും കെ.എന്&#x200d;.എ ഖാദര്&#x200d; ചൂണ്ടിക്കാട്ടി. പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാസിസവും വര്&#x200d;ഗീയതയും മാത്രമല്ല, സാമ്പത്തിക രംഗത്ത് തീവ്രവലതുപക്ഷ വ്യതിയാനമാണ് കേന്ദ്രസര്&#x200d;ക്കാറിന്റേത്. കറന്&#x200d;സിരഹിത ഡിജിറ്റല്&#x200d; ഇടപാടുകളിലൂടെ കുത്തകകള്&#x200d; തടിച്ചുകൊഴുക്കുകയാണ്. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ബി.ജെ.പി ലക്ഷ്യമിടുന്ന കോണ്&#x200d;ഗ്രസ് മുക്തഭാരതത്തില്&#x200d; സി.പി.എം അവശേഷിക്കുമെന്നാണോ കരുതുന്നതെന്ന് നിയമസഭയില്&#x200d; കെ.എന്&#x200d;.എ ഖാദര്&#x200d;. വസ്തുനിഷ്ഠമായി കാര്യങ്ങള്&#x200d; മനസിലാക്കാന്&#x200d; മാര്&#x200d;ക്‌സിസ്റ്റുകാര്&#x200d; തയാറാകുന്നില്ല. കോണ്&#x200d;ഗ്രസ് മുക്തഭാരത്തില്&#x200d; സി.പി.എം അവശേഷിക്കുമോ എന്ന് ചിന്തിക്കണം. ഉത്തര്&#x200d;പ്രദേശിലെ സമാജ്‌വാദി പാര്&#x200d;ട്ടിയുടെ വിജയം കണ്ണുതുറപ്പിക്കണം. മതേതര ശക്തികളുടെ ഐക്യം ആവശ്യമായ സാഹചര്യമാണിതെന്നും കെ.എന്&#x200d;.എ ഖാദര്&#x200d; ചൂണ്ടിക്കാട്ടി. പൊതുമരാമത്ത്, തുറമുഖ വകുപ്പുകളുടെ ധനാഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഫാസിസവും വര്&#x200d;ഗീയതയും മാത്രമല്ല, സാമ്പത്തിക രംഗത്ത് തീവ്രവലതുപക്ഷ വ്യതിയാനമാണ് കേന്ദ്രസര്&#x200d;ക്കാറിന്റേത്. കറന്&#x200d;സിരഹിത ഡിജിറ്റല്&#x200d; ഇടപാടുകളിലൂടെ കുത്തകകള്&#x200d; തടിച്ചുകൊഴുക്കുകയാണ്. 17 ലക്ഷം കോടിയുടെ കറന്&#x200d;സിയാണ് ഇന്ത്യന്&#x200d; വിപണിയില്&#x200d; കൈമാറ്റം ചെയ്യപ്പെടുന്നത്. ദിവസം ഒരു ലക്ഷം കോടിയുടെ ഡിജിറ്റല്&#x200d; ഇടപാട് നടക്കുമ്പോള്&#x200d; പതിനായിരം കോടി രൂപ കുത്തകകളുടെ കൈയിലേക്ക് പോവുകയാണ്. ബാങ്ക് അക്കൗണ്ടുകളും ഡിജിറ്റല്&#x200d; ഇടപാടുകളും ഉപേക്ഷിച്ച് കറന്&#x200d;സി കൈമാറ്റം നടന്നാലേ ഇവര്&#x200d; പഠിക്കൂ. സാമ്പത്തിക രംഗത്തെ തീവ്രവലതുപക്ഷ വ്യതിയാനത്തിനെതിരെ ജനകീയ പ്രക്ഷോഭം ഉയര്&#x200d;ന്നുവരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.<br />
പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; കൂടുതല്&#x200d; കാര്യക്ഷമമാക്കണം. അടിസ്ഥാന സൗകര്യവികസനത്തിന് ഭാവനാ സമ്പന്നമായ പരിപാടികള്&#x200d; ആവിഷ്‌കരിക്കണം. എന്നാല്&#x200d; സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് അതിന്റെതായ പ്രാധാന്യം കിട്ടുന്നുണ്ടോ എന്നത് സംശയമാണ്. ബജറ്റില്&#x200d; പണം നീക്കിവെക്കുന്നതിന് പകരമായി പുറത്ത് കിഫ്ബിയിലൂടെ നിര്&#x200d;മാണ പ്രവൃത്തികള്&#x200d; നടപ്പാക്കുകയാണ്. എന്നാല്&#x200d; കിഫ്ബി വഴിയുള്ള പദ്ധതി നടക്കുമോ എന്നത് സംശയമാണ്. പൊതുമരാമത്ത് പ്രവൃത്തികള്&#x200d;ക്കുള്ള പണം ബജറ്റില്&#x200d; തന്നെ നീക്കിവെക്കുന്നതാണ് ശരിയായ രീതി. നൂതന സാങ്കേതിക വിദ്യകള്&#x200d; നിര്&#x200d;മാണ പ്രവൃത്തികളില്&#x200d; ഉപയോഗപ്പെടുത്താന്&#x200d; സാധിക്കണം. റോഡ് നവീകരിച്ച് ടാറിംഗ് പൂര്&#x200d;ത്തിയായാലുടന്&#x200d; അത് വെട്ടിപ്പൊളിക്കുന്ന സ്ഥിതിയുണ്ട്. ആദ്യമേ റോഡിന്റെ അരികുകളില്&#x200d; കേബിളുകളും പൈപ്പുകളും ഇടുന്നതിന് ഡക്റ്റുകള്&#x200d; നിര്&#x200d;മിച്ചാല്&#x200d; ഇതൊഴിവാക്കാം.</p>
<p>വേങ്ങര മണ്ഡലത്തില്&#x200d; മൂന്നു പഞ്ചായത്തുകളില്&#x200d; പൊട്ടിപ്പൊളിയാത്ത ഒരു റോഡുപോലുമില്ല. എഞ്ചിനീയര്&#x200d;മാരെ വിദേശരാജ്യങ്ങളിലോ ഇതരസംസ്ഥാനങ്ങളിലോ അയച്ച് നൂതന സാങ്കേതിക വിദ്യാകളില്&#x200d; പരിശീലനം നല്&#x200d;കണം. മുന്&#x200d;പ് മരാമത്ത് വകുപ്പില്&#x200d; റോഡുകളുടെ അറ്റകുറ്റപ്പണിക്കും ഓടകളും മറ്റും വൃത്തിയാക്കുന്നതിനും എം.എം.ആര്&#x200d; ജീവനക്കാര്&#x200d; ഉണ്ടായിരുന്നു. എന്നാല്&#x200d; പിന്നീട് ഇത് നിര്&#x200d;ത്തി. വാര്&#x200d;ഷിക അറ്റകുറ്റപ്പണികള്&#x200d; കുടുംബശ്രീ അടക്കമുള്ളവരെ ഏല്&#x200d;പിക്കണം. ബേപ്പൂര്&#x200d; ഉള്&#x200d;പെടെയുള്ള സംസ്ഥാനത്തെ പരമ്പരാഗത തുറമുഖങ്ങള്&#x200d;ക്ക് വലിയ ചരിത്രവും പാരമ്പര്യവുമുണ്ട്. അറബികളും വിദേശികളും ഉള്&#x200d;പ്പെടെ കച്ചവടത്തിനായി ഇവിടെ എത്തിയിരുന്നു. ആ സുവര്&#x200d;ണകാലം കേരളത്തിന് നഷ്ടപ്പെട്ടു. അതു തിരികെ കൊണ്ടുവരുന്നതിന് നടപടികള്&#x200d; വേണം. വിഴിഞ്ഞം തുറമുഖ നിര്&#x200d;മാണവുമായി ബന്ധപ്പെട്ട് ഉമ്മന്&#x200d;ചാണ്ടി സര്&#x200d;ക്കാറിന്റെ കാലശേഷം ഒരു കല്ലുപോലും ഇട്ടിട്ടില്ലെന്നും കെ.എന്&#x200d;.എ ഖാദര്&#x200d; ചൂണ്ടിക്കാട്ടി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-will-left-congress-free-india-asks-kna-khader-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചൈനയിലുള്ളത് ഭരണഘടനയല്ല മരണഘടന; കെ.എന്&#x200d;.എ ഖാദറിന്റെ പ്രസംഗം വൈറല്&#x200d;</title>
		<link>https://www.chandrikadaily.com/kna-khadar-speech-about-commununism.html</link>
					<comments>https://www.chandrikadaily.com/kna-khadar-speech-about-commununism.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 13 Mar 2018 09:30:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74570</guid>

					<description><![CDATA[തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ തനിനിറം തുറന്നു കാട്ടി കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എ നിയമസഭയില്&#x200d; നടത്തിയ പ്രസംഗം സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായി. ആഗോള കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങളും ഏകാധിപത്യ മനോഭാവവും തുറന്നു കാട്ടുന്നതായിരുന്നു ഖാദറിന്റെ പ്രസംഗം. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്&#x200d; പോലൂം തൊഴിലന്വേഷിച്ച് ക്യൂബയിലേക്കോ വിയറ്റ്‌നാമിലേക്കോ പോവാതെ ഗള്&#x200d;ഫിലേക്കും യൂറോപ്യന്&#x200d; രാജ്യങ്ങളിലേക്കും പോവുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. വിദേശത്ത് പിരിവിന് പോവുന്ന ഒരു സി.പി.എം നേതാവും ചൈനയില്&#x200d; പോവാറില്ലെന്നും അദ്ദേഹം പരിഹസിച്ചു. ലോക കമ്മ്യൂണിസത്തിന്റെ ചരിത്രം ഏകാധിപത്യത്തിന്റേതും കുടുംബ വാഴ്ചയുടേതുമാണെന്ന് ചരിത്രരേഖകളുന്നയിച്ച് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കമ്മ്യൂണിസത്തിന്റെ തനിനിറം തുറന്നു കാട്ടി കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എ നിയമസഭയില്&#x200d; നടത്തിയ പ്രസംഗം സോഷ്യല്&#x200d; മീഡിയയില്&#x200d; വൈറലായി. ആഗോള കമ്മ്യൂണിസത്തിന്റെ പൊള്ളത്തരങ്ങളും ഏകാധിപത്യ മനോഭാവവും തുറന്നു കാട്ടുന്നതായിരുന്നു ഖാദറിന്റെ പ്രസംഗം. കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മക്കള്&#x200d; പോലൂം തൊഴിലന്വേഷിച്ച് ക്യൂബയിലേക്കോ വിയറ്റ്‌നാമിലേക്കോ പോവാതെ ഗള്&#x200d;ഫിലേക്കും യൂറോപ്യന്&#x200d; രാജ്യങ്ങളിലേക്കും പോവുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. വിദേശത്ത് പിരിവിന് പോവുന്ന ഒരു സി.പി.എം നേതാവും ചൈനയില്&#x200d; പോവാറില്ലെന്നും അദ്ദേഹം പരിഹസിച്ചു.</p>
<p>ലോക കമ്മ്യൂണിസത്തിന്റെ ചരിത്രം ഏകാധിപത്യത്തിന്റേതും കുടുംബ വാഴ്ചയുടേതുമാണെന്ന് ചരിത്രരേഖകളുന്നയിച്ച് ഖാദര്&#x200d; വ്യക്തമാക്കി. ക്യൂബയില്&#x200d; ഫിദല്&#x200d; കാസ്‌ട്രോ മാറിയപ്പോള്&#x200d; അദ്ദേഹത്തിന്റെ അനുജന്&#x200d; ഭരണാധികാരിയായി, ഉത്തര കൊറിയന്&#x200d; ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ മുമ്പ് അദ്ദേഹത്തിന്റെ അച്ഛനും മുത്തച്ഛനമായിരുന്നു അവിടെ ഭരണാധികാരികള്&#x200d;.</p>
<p>ചൈനയും ഇപ്പോള്&#x200d; ഭരണഘടന ഭേദഗതി ചെയ്ത് പൂര്&#x200d;ണ ഏകാധിപത്യ ഭരണത്തിന് വഴിയൊരുക്കിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതിയെ എതിര്&#x200d;ത്ത രണ്ടുപേര്&#x200d; ഇപ്പോള്&#x200d; ജീവിച്ചിരിപ്പുണ്ടോയെന്നറിയില്ല. ചൈനയിലുള്ളത് ഭരണഘടനയല്ല മരണഘടനയാണെന്നും ഖാദര്&#x200d; പരിഹസിച്ചു.<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2F100006507420311%2Fvideos%2F2275964862630406%2F&amp;show_text=0&amp;width=560" width="560" height="378" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khadar-speech-about-commununism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഡ്വ.കെ.എന്‍.എ ഖാദര്‍ സത്യപ്രതിജ്ഞ ചെയ്തു</title>
		<link>https://www.chandrikadaily.com/adv-kna-khader-sworn-as-mla.html</link>
					<comments>https://www.chandrikadaily.com/adv-kna-khader-sworn-as-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 03:37:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52858</guid>

					<description><![CDATA[തിരുവനന്തപുരം: വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ മുസ്‌ലിം ലീഗ് നേതാവ് അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വേങ്ങര നിയോജക മണ്ഡലത്തില്&#x200d; നിന്ന് നിയമസഭയിലെത്തിയ മുസ്‌ലിം ലീഗ് നേതാവ് അഡ്വ.കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നു ചേര്&#x200d;ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.</p>
<p><img loading="lazy" class="alignnone size-full wp-image-52861" src="https://www.chandrikadaily.com/wp-content/uploads/2017/11/kna-copy.png" alt="kna copy" width="808" height="476" srcset="https://www.chandrikadaily.com/wp-content/uploads/2017/11/kna-copy.png 808w, https://www.chandrikadaily.com/wp-content/uploads/2017/11/kna-copy-300x177.png 300w, https://www.chandrikadaily.com/wp-content/uploads/2017/11/kna-copy-768x452.png 768w, https://www.chandrikadaily.com/wp-content/uploads/2017/11/kna-copy-696x410.png 696w, https://www.chandrikadaily.com/wp-content/uploads/2017/11/kna-copy-713x420.png 713w" sizes="(max-width: 808px) 100vw, 808px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adv-kna-khader-sworn-as-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
