<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Adv N shamsudheen &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/adv-n-shamsudheen/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 20 May 2018 09:38:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Adv N shamsudheen &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കര്&#x200d;ണാടക ആവേശം  ചെങ്ങന്നൂരില്&#x200d; പ്രതിഫലിക്കും: അഡ്വ. എന്&#x200d;.ഷംസുദ്ദീന്&#x200d;</title>
		<link>https://www.chandrikadaily.com/karnataka-verdict-udf-get-benefit-in-chengannur-n-shamsuddeen.html</link>
					<comments>https://www.chandrikadaily.com/karnataka-verdict-udf-get-benefit-in-chengannur-n-shamsuddeen.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 20 May 2018 09:30:32 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adv N shamsudheen]]></category>
		<category><![CDATA[chengannur byelection]]></category>
		<category><![CDATA[karnataka verdict]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=86155</guid>

					<description><![CDATA[ചെങ്ങന്നൂര്&#x200d;: ബിജെപിയുടെ കച്ചവട രാഷ്ട്രീയത്തെ മറികടന്ന് കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വത്തിലുള്ള മേതേതര മുന്നണി നേടിയ വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്&#x200d;.ഷംസുദ്ദീന്&#x200d; പറഞ്ഞു. മാന്നാര്&#x200d; പഞ്ചായത്തിലെ ആറാം ബൂത്തില്&#x200d; നടന്ന കുടുംബ സംഗമത്തില്&#x200d; സംസാരിക്കുകയായിരന്നു അദ്ദേഹം. ജനാധിപത്യത്തെ അട്ടിമറിച്ച് കര്&#x200d;ണാടകയില്&#x200d; അധികാരത്തിലേറിയ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്&#x200d; നിയമവ്യവസ്ഥയുടെ പിന്തുണയോടെ കോണ്&#x200d;ഗ്രസ് നടത്തിയ പോരാട്ടം വിജയിച്ചതില്&#x200d; രാജ്യം മുഴുവന്&#x200d; ആഹ്ലാദിക്കുകയാണ്. എല്ലാം വിലക്ക് വാങ്ങാമെന്ന് കരുതുന്ന നരേന്ദ്രമോദിക്കും അമിത് ഷാക്കുമേറ്റ തിരിച്ചടികൂടിയാണ് കര്&#x200d;ണാടകയില്&#x200d; സംഭവിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെങ്ങന്നൂര്&#x200d;: ബിജെപിയുടെ കച്ചവട രാഷ്ട്രീയത്തെ മറികടന്ന് കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ് നേതൃത്വത്തിലുള്ള മേതേതര മുന്നണി നേടിയ വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്&#x200d;.ഷംസുദ്ദീന്&#x200d; പറഞ്ഞു. മാന്നാര്&#x200d; പഞ്ചായത്തിലെ ആറാം ബൂത്തില്&#x200d; നടന്ന കുടുംബ സംഗമത്തില്&#x200d; സംസാരിക്കുകയായിരന്നു അദ്ദേഹം. ജനാധിപത്യത്തെ അട്ടിമറിച്ച് കര്&#x200d;ണാടകയില്&#x200d; അധികാരത്തിലേറിയ ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്&#x200d; നിയമവ്യവസ്ഥയുടെ പിന്തുണയോടെ കോണ്&#x200d;ഗ്രസ് നടത്തിയ പോരാട്ടം വിജയിച്ചതില്&#x200d; രാജ്യം മുഴുവന്&#x200d; ആഹ്ലാദിക്കുകയാണ്. എല്ലാം വിലക്ക് വാങ്ങാമെന്ന് കരുതുന്ന നരേന്ദ്രമോദിക്കും അമിത് ഷാക്കുമേറ്റ തിരിച്ചടികൂടിയാണ് കര്&#x200d;ണാടകയില്&#x200d; സംഭവിച്ചത്. ജനാധിപത്യത്തെ അധികാരം കൊണ്ട് കീഴടക്കാന്&#x200d; കഴിയില്ലെന്ന് തെളിഞ്ഞിരിക്കുന്നു. ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥിയുടെ വിജയം രാജ്യത്തെ മതേതര മുന്നേറ്റത്തിന് കരുത്ത് പകരും. കേരളത്തില്&#x200d; രണ്ട് വര്&#x200d;ഷമായി ഭരണ മുരടിപ്പാണ് നിലനില്&#x200d;ക്കുന്നത്. പിണറായി സര്&#x200d;ക്കാര്&#x200d; ജനങ്ങളെ ദുരിതത്തിലേക്കാണ് ഓരോ ദിവസവും തള്ളിവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.<br />
മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; എംപി യോഗം ഉദ്ഘാടനം ചെയ്തു. എ. എ ഷുക്കൂര്&#x200d;, മാന്നാര്&#x200d; അബ്ദുല്&#x200d; ലത്തീഫ്, അഡ്വ. എച്ച്. ബഷീര്&#x200d;കുട്ടി,അഡ്വ. യു. മുഹമ്മദ്, മാത്യൂ കുഴല്&#x200d;നാടന്&#x200d;, സുബ്രമണ്യന്&#x200d;, ഷൈന നവാസ്, ഷാജി കുരട്ടിക്കാട് തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-verdict-udf-get-benefit-in-chengannur-n-shamsuddeen.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അട്ടപ്പാടി ആദിവാസി പ്രശ്‌നങ്ങള്&#x200d;; എന്&#x200d;.ഷംസുദ്ദീനെ പ്രശംസിച്ച് മന്ത്രി എ.കെ ബാലന്&#x200d;</title>
		<link>https://www.chandrikadaily.com/minister-ak-balan-promosion-n-shamsudden-in-attapadi-adiwasi-issue.html</link>
					<comments>https://www.chandrikadaily.com/minister-ak-balan-promosion-n-shamsudden-in-attapadi-adiwasi-issue.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 23 Mar 2018 12:49:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adv N shamsudheen]]></category>
		<category><![CDATA[ak balan]]></category>
		<category><![CDATA[attappady murder]]></category>
		<category><![CDATA[SHAMSUDDEEN]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76426</guid>

					<description><![CDATA[തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഊരുകളിലെയും റസിഡന്&#x200d;ഷ്യല്&#x200d; സ്‌കൂളുകളിലെയും വിഷയങ്ങളില്&#x200d; ഇടപെടുന്നതിലും പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതിലും ജനപ്രതിനിധി എന്ന നിലയില്&#x200d; എന്&#x200d;.ഷംസുദ്ദീന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; മാതൃകാപരവും അഭിനന്ദനീയവുമെന്ന് മന്ത്രി എ.കെ ബാലന്&#x200d;. നിയമസഭയില്&#x200d; ചോദ്യോത്തരവേളയിലായിരുന്നു ഷംസുദ്ദീനെ മന്ത്രി പ്രശംസകൊണ്ട് മൂടിയത്. ഷംസുദ്ദീന്&#x200d; കൃത്യമായി ഇത്തരം സ്ഥാപനങ്ങള്&#x200d; സന്ദര്&#x200d;ശിക്കുന്ന കാര്യവും മന്ത്രി എടുത്ത് പറഞ്ഞു. പ്രതിപക്ഷം ഒന്നാകെ ഡെസ്‌കിലടിച്ചാണ് മന്ത്രിയുടെ പരാമര്&#x200d;ശത്തെ എതിരേറ്റത്. അട്ടപ്പാടിയിലടക്കം പട്ടിക വിഭാഗങ്ങള്&#x200d;ക്കായുള്ള ഹോസ്റ്റലുകളില്&#x200d; താമസിപ്പാക്കാവുന്ന ശേഷിയുടെ ഇരട്ടിയലധികമാണ് പാര്&#x200d;പ്പിച്ചിരിക്കുന്നതെന്നും ഈ അസൗകര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അട്ടപ്പാടി ആദിവാസി ഊരുകളിലെയും റസിഡന്&#x200d;ഷ്യല്&#x200d; സ്‌കൂളുകളിലെയും വിഷയങ്ങളില്&#x200d; ഇടപെടുന്നതിലും പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്നതിലും ജനപ്രതിനിധി എന്ന നിലയില്&#x200d; എന്&#x200d;.ഷംസുദ്ദീന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; മാതൃകാപരവും അഭിനന്ദനീയവുമെന്ന് മന്ത്രി എ.കെ ബാലന്&#x200d;. നിയമസഭയില്&#x200d; ചോദ്യോത്തരവേളയിലായിരുന്നു ഷംസുദ്ദീനെ മന്ത്രി പ്രശംസകൊണ്ട് മൂടിയത്.<br />
ഷംസുദ്ദീന്&#x200d; കൃത്യമായി ഇത്തരം സ്ഥാപനങ്ങള്&#x200d; സന്ദര്&#x200d;ശിക്കുന്ന കാര്യവും മന്ത്രി എടുത്ത് പറഞ്ഞു. പ്രതിപക്ഷം ഒന്നാകെ ഡെസ്‌കിലടിച്ചാണ് മന്ത്രിയുടെ പരാമര്&#x200d;ശത്തെ എതിരേറ്റത്. അട്ടപ്പാടിയിലടക്കം പട്ടിക വിഭാഗങ്ങള്&#x200d;ക്കായുള്ള ഹോസ്റ്റലുകളില്&#x200d; താമസിപ്പാക്കാവുന്ന ശേഷിയുടെ ഇരട്ടിയലധികമാണ് പാര്&#x200d;പ്പിച്ചിരിക്കുന്നതെന്നും ഈ അസൗകര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ എന്നായിരുന്നു ഷംസുദ്ദീന്റെ ചോദ്യം. പാര്&#x200d;പ്പിക്കാവുന്ന ശേഷിയെക്കാള്&#x200d; കൂടുതലാണ് അന്തേവാസികളെന്നതില്&#x200d; വസ്തുയുണ്ടെന്ന് സമ്മതിച്ച മന്ത്രി, ഇവിടെ അഡീഷണല്&#x200d; ബ്ലോക്ക് നിര്&#x200d;മിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഷംസുദ്ദീന് ഉറപ്പു നല്&#x200d;കി. കൂടാതെ ഇവിടെ മോഡല്&#x200d; സ്പോര്&#x200d;ട്സ് സ്‌കൂള്&#x200d; നിര്&#x200d;മിക്കുന്നതും പരിഗണിക്കും. എം.ആര്&#x200d;.എസുകളുടെയും സ്പോര്&#x200d;ട്സ് ഹോസ്റ്റലുകളുടെയും വിപുലീകരണത്തിന് സ്ഥലം വിട്ടുകിട്ടുന്നതിന് പരിമിതികളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/minister-ak-balan-promosion-n-shamsudden-in-attapadi-adiwasi-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണത്തിന് പിന്നില്&#x200d; ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് എന്&#x200d;. ഷംസുദ്ദീന്&#x200d; എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/madhu-murder-n-shamseer-mla-comment-about-ubaid.html</link>
					<comments>https://www.chandrikadaily.com/madhu-murder-n-shamseer-mla-comment-about-ubaid.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Feb 2018 11:41:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adv N shamsudheen]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71451</guid>

					<description><![CDATA[പാലക്കാട്: അട്ടപ്പാടി അഗളിയില്&#x200d; ആദിവാസി യുവാവ് മധുവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്&#x200d; മണ്ണാര്&#x200d;ക്കാട് എം.എല്&#x200d;.എ എന്&#x200d;. ഷംസുദീനെതിരെ വ്യാജപ്രചരണവുമായി രംഗത്തെത്തിയവര്&#x200d;ക്കെതിരെ വിശദീകരണവുമായി എന്&#x200d;. ഷംസുദീന്&#x200d;. യുവാവിനെ മര്&#x200d;ദ്ധിക്കുമ്പോള്&#x200d; അവിടെ നിന്നും സെല്&#x200d;ഫി എടുത്ത ഉബൈദ് എന്ന യുവാവ് യു.ഡി.എഫ് പ്രവര്&#x200d;ത്തകനാണെന്നും ശംസുദ്ദീന്റെ അടുത്ത അനിയായി ആണെന്നുമായിരുന്നു സോഷ്യല്&#x200d; മീഡിയില്&#x200d; ചിലര്&#x200d; പ്രചരിപ്പിച്ചത്. എന്നാല്&#x200d; ഉബൈദ് മധുവിനെ ഉപദ്രവിക്കാന്&#x200d; ഉണ്ടായിരുന്നില്ലെന്നും സെല്&#x200d;ഫി മാത്രമേ എടുത്തുള്ളൂ എന്നും ഒരു ഉത്തരവാദിത്തപ്പെട്ട യു.ഡി.എഫിന്റെ പ്രവര്&#x200d;ത്തകന്&#x200d; തന്നെ രാവിലെ വിളിച്ച് അറിയിച്ചു എന്നും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പാലക്കാട്:</strong> അട്ടപ്പാടി അഗളിയില്&#x200d; ആദിവാസി യുവാവ് മധുവിനെ ആള്&#x200d;ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്&#x200d; മണ്ണാര്&#x200d;ക്കാട് എം.എല്&#x200d;.എ എന്&#x200d;. ഷംസുദീനെതിരെ വ്യാജപ്രചരണവുമായി രംഗത്തെത്തിയവര്&#x200d;ക്കെതിരെ വിശദീകരണവുമായി എന്&#x200d;. ഷംസുദീന്&#x200d;. യുവാവിനെ മര്&#x200d;ദ്ധിക്കുമ്പോള്&#x200d; അവിടെ നിന്നും സെല്&#x200d;ഫി എടുത്ത ഉബൈദ് എന്ന യുവാവ് യു.ഡി.എഫ് പ്രവര്&#x200d;ത്തകനാണെന്നും ശംസുദ്ദീന്റെ അടുത്ത അനിയായി ആണെന്നുമായിരുന്നു സോഷ്യല്&#x200d; മീഡിയില്&#x200d; ചിലര്&#x200d; പ്രചരിപ്പിച്ചത്. എന്നാല്&#x200d; ഉബൈദ് മധുവിനെ ഉപദ്രവിക്കാന്&#x200d; ഉണ്ടായിരുന്നില്ലെന്നും സെല്&#x200d;ഫി മാത്രമേ എടുത്തുള്ളൂ എന്നും ഒരു ഉത്തരവാദിത്തപ്പെട്ട യു.ഡി.എഫിന്റെ പ്രവര്&#x200d;ത്തകന്&#x200d; തന്നെ രാവിലെ വിളിച്ച് അറിയിച്ചു എന്നും ഷംസുദ്ദീന്റെ പറഞ്ഞു.</p>
<p>തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണങ്ങളില്&#x200d; പങ്കെടുത്തവരുടെ ഫോട്ടോ ഉപയോഗിച്ച് തനിക്കെതിരെ ചിലര്&#x200d; വ്യാജ പ്രചരണം നടത്തുകയാണെന്നും ഇതിന് പിന്നില്&#x200d; ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് എന്&#x200d;. ഷംസുദ്ദീന്&#x200d; എം.എല്&#x200d;.എ പറഞ്ഞു. രണ്ടു കൊല്ലം മുന്&#x200d;പ് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ എടുത്ത ഫോട്ടോയാണ് അതെന്നും അതില്&#x200d; തങ്ങള്&#x200d;ക്കൊന്നും ചെയ്യാന്&#x200d; കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ഇന്ന് രാവിലെ യു.ഡി.എഫിന്റെ ഒരു ഉത്തരവാദിത്തപ്പെട്ട പ്രവര്&#x200d;ത്തകന്&#x200d; എന്നെ വിളിച്ചിട്ട് ഉബൈദ് കാട്ടിലേക്ക് പോയിട്ടില്ലെന്നും സെല്&#x200d;ഫി മാത്രമേ എടുത്തുള്ളൂവെന്നും പറഞ്ഞു.<br />
ഉബൈദ് ആദിവാസി യുവാവിനെ കാട്ടില്&#x200d; പോയി പിടിക്കാന്&#x200d; ഉണ്ടായിരുന്നില്ലെന്നും അയാള്&#x200d; സെല്&#x200d;ഫിയെടുത്ത് സംഭവം പരസ്യമാക്കുക മാത്രമാണ് ചെയ്‌തെതെന്നുമാണ് എന്നെ വിളിച്ചു പറഞ്ഞത്. ഞാനത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും നമ്മള്&#x200d; അതിലൊന്നും ഇടപെടില്ല. നിയമം അതിന്റെ വഴിക്ക് പോകും&#8217; അദ്ദേഹം പറഞ്ഞു.</p>
<p>അട്ടപ്പാടിയില്&#x200d; ആദിവാസി യുവാവ് കൊല്ലപ്പെടാനിടയായ സംഭവം അപലപനീയമാണ്. ആള്&#x200d;ക്കൂട്ട കൊലപാതകത്തില്&#x200d; സി.പി.ഐ.എം ബി.ജെ.പി പ്രവര്&#x200d;ത്തകരും ഉള്&#x200d;പ്പെട്ടിട്ടുണ്ട്. ഇവര്&#x200d;ക്കെല്ലാം ന്യായമായ ശിക്ഷ നലകണം ശംസുദ്ദീന്&#x200d; പറഞ്ഞു.</p>
<p>ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്&#x200d; പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നേതൃത്വത്തില്&#x200d; മണ്ണാര്&#x200d;ക്കാട് താലൂക്കില്&#x200d; നാളെ ഹര്&#x200d;ത്താല്&#x200d; നടത്തും. രാവിലെ ആറ് മുതല്&#x200d; വൈകീട്ട് ആറു വരെയാണ് ഹര്&#x200d;ത്താല്&#x200d;. ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠനാണ് ഇക്കാര്യം അറിയിച്ചത്. യുവാവിനെ മര്&#x200d;ദ്ദിച്ച് കൊന്നതാണെന്നറിഞ്ഞിട്ടും അസ്വാഭാവിക മരണത്തിന് കേസെടുത്തതില്&#x200d; ദുരുഹതയുണ്ട്. യഥാര്&#x200d;ത്ഥ പ്രതികളെ ഉടന്&#x200d; പിടികൂടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.</p>
<p>ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ആള്&#x200d;ക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നത്്. കടകളില്&#x200d; നിന്ന് സാധനങ്ങള്&#x200d; മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്&#x200d;ദ്ദനം.</p>
<p>ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്&#x200d; കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ മര്&#x200d;ദ്ദനം. പിന്നീട് മുക്കാലിയില്&#x200d; കൊണ്ടുവരികയും ചെയ്തു.ഏറെ നേരത്തെ മര്&#x200d;ദ്ദനത്തിന് ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhu-murder-n-shamseer-mla-comment-about-ubaid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.എമ്മുകാരുടേത് പൊതുബോധത്തിന്  അപവാദമായ മാനസികാവസ്ഥ: ഷംസുദ്ദീന്‍</title>
		<link>https://www.chandrikadaily.com/cpm-members-mind-anti-to-social-mind.html</link>
					<comments>https://www.chandrikadaily.com/cpm-members-mind-anti-to-social-mind.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 10 May 2017 15:31:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Adv N shamsudheen]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28624</guid>

					<description><![CDATA[&#160; തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മുകാര്‍ ഇപ്പോഴും പൊതുബോധത്തിനും സാമൂഹ്യബോധത്തിനും അപവാദമായ മാനസികാവസ്ഥയിലാണെന്ന് അഡ്വ.എന്‍. ഷംസുദ്ദീന്‍. നിയമസഭയില്‍ പൊതുമരാമത്ത്, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാല സംഭവങ്ങള്‍ ഇതാണ് തെളിയിക്കുന്നത്. മഹിജയോട് കാട്ടിയ ക്രൂരത സി.പി.എമ്മുകാര്‍ക്ക് കേവലം പൊലീസ് നടപടിയാണ്. സെന്‍കുമാര്‍ കേസില്‍ കോടതിയില്‍ നിന്ന് സര്‍ക്കാരിന് ശക്തമായ അടികിട്ടിയെന്ന് പൊതുസമൂഹം വിലയിരുത്തുമ്പോള്‍, കോടതി ചെലവ് സഹിതം കേസ് തള്ളിയാല്‍ അത് പിഴയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചീഫ് സെക്രട്ടറി മാപ്പ് എഴുതിക്കൊടുക്കുകയും ചെയ്തു. എം.എം മണിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;<br />
തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മുകാര്&#x200d; ഇപ്പോഴും പൊതുബോധത്തിനും സാമൂഹ്യബോധത്തിനും അപവാദമായ മാനസികാവസ്ഥയിലാണെന്ന് അഡ്വ.എന്&#x200d;. ഷംസുദ്ദീന്&#x200d;. നിയമസഭയില്&#x200d; പൊതുമരാമത്ത്, ഭക്ഷ്യ വകുപ്പുകളുടെ ധനാഭ്യര്&#x200d;ത്ഥന ചര്&#x200d;ച്ചയില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപകാല സംഭവങ്ങള്&#x200d; ഇതാണ് തെളിയിക്കുന്നത്. മഹിജയോട് കാട്ടിയ ക്രൂരത സി.പി.എമ്മുകാര്&#x200d;ക്ക് കേവലം പൊലീസ് നടപടിയാണ്. സെന്&#x200d;കുമാര്&#x200d; കേസില്&#x200d; കോടതിയില്&#x200d; നിന്ന് സര്&#x200d;ക്കാരിന് ശക്തമായ അടികിട്ടിയെന്ന് പൊതുസമൂഹം വിലയിരുത്തുമ്പോള്&#x200d;, കോടതി ചെലവ് സഹിതം കേസ് തള്ളിയാല്&#x200d; അത് പിഴയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ചീഫ് സെക്രട്ടറി മാപ്പ് എഴുതിക്കൊടുക്കുകയും ചെയ്തു. എം.എം മണിയുടെ പ്രസംഗം തെറിയെന്നും സ്ത്രീവിരുദ്ധമെന്നും പൊതുജനം കാണുമ്പോള്&#x200d; അത് നാട്ടുഭാഷയുടെ സൗന്ദര്യമായാണ് സി.പി.എം വിലയിരുത്തുന്നത്. മഹാരാജാസ് കോളജില്&#x200d; കണ്ടെടുത്തത് മാരകായുധങ്ങളെന്ന് മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തപ്പോള്&#x200d; അത് വെറും പണിയാധുങ്ങളാക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എമ്മിന്റെ നിഘണ്ടു വേറെ തന്നെയാണ്.<br />
1982ല്&#x200d; അല്&#x200d;ബേനിയന്&#x200d; കമ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഒരു പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. &#8216;ദി ഡിക്ഷണറി ഓഫ് പീപ്പിള്&#x200d;സ് നെയിംസ്&#8217; എന്നാണ് അതിന്റെ പേര്. പാര്&#x200d;ട്ടി അംഗീകരിച്ച, കുട്ടികള്&#x200d;ക്ക് ഇടാവുന്ന 3000 പേരുകളാണ് ഇതിലുള്ളത്. മറിച്ചായാല്&#x200d; പൊലീസ് അറസ്റ്റ് ചെയ്യും. കുട്ടികള്&#x200d;ക്ക് പേരിടാനുള്ള രക്ഷകര്&#x200d;ത്താക്കളുടെ അവകാശത്തെ പോലും പാര്&#x200d;ട്ടി കവര്&#x200d;ന്നെടുക്കുന്നു. കിങ് ജോണ്&#x200d; ഉന്നിന്റെ നാട്ടില്&#x200d;, ഉത്തര കൊറിയയില്&#x200d; പാര്&#x200d;ട്ടി അംഗീകരിച്ച 15 ഹെയര്&#x200d; സ്റ്റൈലുകളുണ്ട്. അതിലൊന്ന് തെരഞ്ഞെടുക്കണം. അതിനപ്പുറം ചെയ്യാന്&#x200d; പാടില്ല. ഇതാണ് കമ്യൂണിസ്റ്റുകള്&#x200d;ക്ക് മാത്രം കഴിയുന്ന സൈദ്ധാന്തിക ശേഷി. ഇതേ അവസ്ഥയിലാണ് ഇവിടത്തെ കമ്യൂണിസ്റ്റുകാരുമെന്നും അദ്ദേഹം പരിഹസിച്ചു.<br />
സാധാരണക്കാരന് അന്നം നിഷേധിച്ച സര്&#x200d;ക്കാരാണിത്. യു.ഡി.എഫ് കാലത്ത് നല്&#x200d;കിയതുപോലെ അരിയും ഗോതമ്പും പഞ്ചസാരയും നല്&#x200d;കാന്&#x200d; കഴിയുമോ എന്നതിനാണ് ഭക്ഷ്യമന്ത്രി മറുപടി പറയേണ്ടത്. അത്തരത്തില്&#x200d; എല്ലാവര്&#x200d;ക്കും ഭക്ഷ്യധാന്യങ്ങള്&#x200d; ലഭിക്കാനുള്ള വഴിയുണ്ടാക്കണം. മുമ്പ് കിട്ടിയിരുന്ന 1.21 കോടി പേര്&#x200d;ക്ക് ഇപ്പോള്&#x200d; ഗോതമ്പ് കിട്ടുന്നില്ല. ആട്ട വിതരണം നിര്&#x200d;ത്തലാക്കി സ്വകാര്യ കമ്പനികളെ സഹായിച്ചു. ഗോതമ്പ് പൊടിച്ച് ആട്ടയാക്കി 12ഉം 13ഉം രൂപക്ക് റേഷന്&#x200d;കടകള്&#x200d; വഴി നല്&#x200d;കിയിരുന്നത് ഇപ്പോള്&#x200d; പൊതുമാര്&#x200d;ക്കറ്റില്&#x200d; 45 രൂപ നല്&#x200d;കണം. വാതില്&#x200d;പ്പടി വിതരണം നടപ്പിലാക്കാന്&#x200d; ഒരു ഗൃഹപാഠവും ചെയ്തില്ല. ഇതിനായി താലൂക്ക് സപ്ലൈ ഓഫീസുകളിലുള്ളവരെ ഡെപ്യൂട്ട് ചെയ്തതോടെ റേഷന്&#x200d;കാര്&#x200d;ഡ് വിതരണം ചെയ്യാന്&#x200d; കഴിയുന്നില്ല. ഏഴ് ജില്ലകളില്&#x200d; നടക്കുന്ന വാതില്&#x200d;പ്പടി വിതരണം കുറ്റമറ്റതാക്കണം. വാഹനങ്ങളില്&#x200d; ജി.പി.ആര്&#x200d;.എസ് ഘടിപ്പിച്ചിട്ടില്ല. വാതില്&#x200d;പ്പടി വിതരണം നടത്തുന്നവരാകട്ടെ നേരത്തെ റേഷന്&#x200d; സാധനങ്ങള്&#x200d; കരിഞ്ചന്തക്ക് വിറ്റതിന് കേസുകള്&#x200d; നേരിടുന്ന ക്രിമിനലുകളാണ്.<br />
പൊതുമരാമത്ത് വകുപ്പില്&#x200d; എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള മനസ് മന്ത്രി ജി. സുധാകരനുണ്ട്. എന്നാല്&#x200d; ധനവകുപ്പ് അദ്ദേഹത്തെ പിന്തുണക്കുന്നില്ല. അദ്ദേഹം ഉയര്&#x200d;ത്തിയ കിഫ്ബി വിവാദമൊക്കെ ഇതിന്റെ ഭാഗമാണ്. സംസ്ഥാനത്ത് ദേശീയപാത വികസനം മന്ദഗതിയിലാണ്. ശക്തമായ ഇടപെടല്&#x200d; വേണം. ദേശീയപാതയിലുള്ള ബൈപ്പാസുകള്&#x200d;ക്ക് പ്രത്യേക പരിഗണന വേണം. മണ്ണാര്&#x200d;ക്കാട് ബൈപ്പാസ് പ്രവര്&#x200d;ത്തി വേഗത്തിലാക്കണം. മലയോര, തീരദേശ ഹൈവേകള്&#x200d; നല്ല പദ്ധതികളാണ്. മരാമത്ത് വകുപ്പില്&#x200d; ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഇതുകാരണം പ്രവര്&#x200d;ത്തികള്&#x200d; മുടങ്ങുന്നു. ഗ്രാമീണ റോഡുകള്&#x200d;ക്ക് ഫണ്ട് വകയിരുത്തണം. 1500 കിലോമീറ്റര്&#x200d; പഞ്ചായത്ത് റോഡുകള്&#x200d; പി.ഡബ്ല്യു.ഡി ഏറ്റെടുക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് എം.എല്&#x200d;.എമാരുടെ നിര്&#x200d;ദേശങ്ങള്&#x200d; കൂടി സ്വീകരിക്കണമെന്നും ഷംസുദ്ദീന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpm-members-mind-anti-to-social-mind.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
