<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>afan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/afan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 14 Aug 2025 16:46:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>afan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്‍ ആശുപത്രി വിട്ടു</title>
		<link>https://www.chandrikadaily.com/womans-death-in-kothamanggalam-ramees-parents-implicated-2.html</link>
					<comments>https://www.chandrikadaily.com/womans-death-in-kothamanggalam-ramees-parents-implicated-2.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 14 Aug 2025 16:41:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[murdercase]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=350411</guid>

					<description><![CDATA[ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്&#x200d; ആശുപത്രി വിട്ടു. ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; ചികിത്സയിലായിരുന്നു. രണ്ടര മാസത്തെ ചികിത്സയ്ക്കുശേഷമാണ് അഫാന്&#x200d; ആശുപത്രി വിട്ടത്.</p>
<p>മെയ് 25 രാവിലെ 11 മണിയോടെയാണ് അഫാന്&#x200d; ആത്മഹത്യാശ്രമം നടത്തിയത്. പൂജപ്പുര ജയിലിലെ ശുചിമുറിയിലായിരുന്നു ആത്മഹത്യാശ്രമം നടത്തിയത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ട അഫാന്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ വെന്റിലേറ്ററില്&#x200d; ചികിത്സയിലായിരുന്നു.</p>
<p>മുത്തശ്ശി സല്&#x200d;മാബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന, ഇളയ സഹോദരന്&#x200d; അഫ്സാന്&#x200d; എന്നിവരെയാണ് കൊലപ്പെടുത്തിയത്. പിതൃമാതാവ് താഴേപാങ്ങോട് മസ്ജിദിനു സമീപം താമസിച്ചിരുന്ന സല്&#x200d;മാബീവിയെ (91) ചുറ്റിക ഉപയോഗിച്ചു അടിച്ചു കൊലപ്പെടുത്തിയ കേസില്&#x200d; പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷ് ആണ് ആദ്യ കുറ്റപത്രം നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്&#x200d; മജിസ്ട്രേറ്റ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്.</p>
<p>ഫെബ്രുവരി 24നാണ് പ്രതി അഫാന്&#x200d; പേരുമലയിലെ സ്വന്തം വീട്ടില്&#x200d; വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാള്&#x200d; ഉപയോഗിച്ച് കഴുത്തില്&#x200d; മുറുക്കി മുറിയില്&#x200d; അടച്ചത്. ശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളില്&#x200d; എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടില്&#x200d;വച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womans-death-in-kothamanggalam-ramees-parents-implicated-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി; ജയിലിലേക്ക് മാറ്റാന്‍ വൈകും</title>
		<link>https://www.chandrikadaily.com/afane-was-transferred-to-a-hospital-cell-transfer-to-jail-will-be-delayed.html</link>
					<comments>https://www.chandrikadaily.com/afane-was-transferred-to-a-hospital-cell-transfer-to-jail-will-be-delayed.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 09 Jun 2025 15:11:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[suicide attempt]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344074</guid>

					<description><![CDATA[ ജയിലില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ആശുപത്രി സെല്ലിലേക്ക് മാറ്റി. ജയിലില്&#x200d; ആത്മഹത്യ ചെയ്യാന്&#x200d; ശ്രമിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ അഫാനെ മെഡിക്കല്&#x200d; കോളജില്&#x200d; പ്രവേശിപ്പിച്ചിരുന്നു. </p>
<p>അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്&#x200d;ന്ന് സെല്ലിലേക്ക് മാറ്റുകയായിരുന്നു. അപകടനില തരണം ചെയ്തതിനാല്&#x200d; കഴിഞ്ഞയാഴ്ച വെന്റിലേറ്ററില്&#x200d; നിന്ന് മാറ്റിയിരുന്നു. അതേസമയം അഫാനെ ജയിലിലേക്ക് മാറ്റാന്&#x200d; കൂടുതല്&#x200d; സമയമെടുക്കുമെന്ന് ജയിലധികൃതര്&#x200d; അറിയിച്ചു. </p>
<p>കഴിഞ്ഞ 25നാണ് പൂജപ്പുര സെന്&#x200d;ട്രല്&#x200d; ജയിലില്&#x200d; അഫാന്&#x200d; ജീവനൊടുക്കാന്&#x200d; ശ്രമിച്ചത്. ഇതിനിടെ കഴുത്തിലെ ഞരമ്പുകള്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുറ്റപത്രം സമര്&#x200d;പ്പിച്ച് വിചാരണ തുടങ്ങാന്&#x200d; പ്രതിയുടെ സാന്നിധ്യം ആവശ്യമാണ്. </p>
<p>കൂട്ടക്കൊലപാതകം നടത്തിയ കേസില്&#x200d; ഇയാള്&#x200d;ക്കെതിരെയുള്ള മൂന്ന് കുറ്റപത്രങ്ങള്&#x200d; പൊലീസ് സമര്&#x200d;പ്പിച്ചിരുന്നു. സഹോദരന്&#x200d; അഹ്‌സാന്&#x200d;, സുഹൃത്തായ ഫര്&#x200d;സാന, പിതൃസഹോദരന്&#x200d; അബ്ദുല്&#x200d; ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സാജിതാ ബീവി, പിതൃമാതാവ് സല്&#x200d;മ ബീവി എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afane-was-transferred-to-a-hospital-cell-transfer-to-jail-will-be-delayed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടകൊലപാതകക്കേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി</title>
		<link>https://www.chandrikadaily.com/venjaramood-murder-case-accused-aphan-removed-from-ventilator.html</link>
					<comments>https://www.chandrikadaily.com/venjaramood-murder-case-accused-aphan-removed-from-ventilator.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 27 May 2025 17:05:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342692</guid>

					<description><![CDATA[. അഫാന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്&#x200d; നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്&#x200d; പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞു. ജയിലില്&#x200d; ശുചിമുറിയില്&#x200d; ആത്മഹത്യക്ക് ശ്രമിച്ച അഫാനെ അതീവ ഗുരുതരാവസ്ഥയില്&#x200d; തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജില്&#x200d; പ്രവേശിപ്പിച്ചിരുന്നു.</p>
<p>മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്&#x200d; ജയിലിനുള്ളില്&#x200d; ജീവനൊടുക്കാന്&#x200d; ശ്രമിച്ചത്. </p>
<p>ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്&#x200d;മാ ബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്&#x200d; അഹ്സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെയായിരുന്നു അഫാന്&#x200d; കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങളും നടന്നത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്&#x200d; മരിച്ചെന്നായിരുന്നു അഫാന്&#x200d; കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്&#x200d;ക്ക് ശേഷം അഫാന്&#x200d; എലിവിഷം കഴിക്കുകയും പൊലീസില്&#x200d; കീഴടങ്ങുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramood-murder-case-accused-aphan-removed-from-ventilator.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊല: അഫാനെതിരെ രണ്ടാം കുറ്റപത്രം സമർപ്പിച്ചു; &#8216;കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ&#8217;</title>
		<link>https://www.chandrikadaily.com/venjaramoodu-massacre-second-chargesheet-filed-against-afan-murder-trespassing-destruction-of-evidence.html</link>
					<comments>https://www.chandrikadaily.com/venjaramoodu-massacre-second-chargesheet-filed-against-afan-murder-trespassing-destruction-of-evidence.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 27 May 2025 11:14:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[charge sheet]]></category>
		<category><![CDATA[venjaramood murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342643</guid>

					<description><![CDATA[തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെതിരെ അന്വേഷണ സംഘം രണ്ടാം കുറ്റപത്രം സമർപ്പിച്ചു. പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. ബന്ധുക്കളോട് പണം ആവശ്യപ്പെട്ടിട്ടും നൽകാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം, അതിക്രമിച്ചുകയറൽ, തെളിവുനശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.</p>
<p>സഹോദരനും കാമുകിയുമുൾപ്പെടെ അഞ്ചുപേരെ കൊലപ്പെടുത്തിയ കേസിൽ തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കവെ ഇക്കഴിഞ്ഞ 25-ന് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ജയിൽ അധികൃതരോട് ആവശ്യപ്പെട്ട അഫാൻ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ തുറക്കാൻ വൈകിയതിനെ തുടർന്ന് വാർഡൻ ശുചിമുറിയുടെ വാതിൽ ചവിട്ടി പൊളിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. വാർഡൻ ഉടൻ തന്നെ ജയിൽ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അഫാൻ.</p>
<p>പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ അഫാനെതിരെ അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു. തനിക്ക് തെറ്റ് പറ്റിയതാണെന്നും മാതാപിതാക്കളെ കാണണമെന്നും നേരത്തെ അഫാൻ ഉദ്യോഗസ്ഥരോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യുന്ന സമയത്ത് ഉൾപ്പെടെ ആത്മഹത്യ ചെയ്യുമെന്ന് അഫാൻ വെളിപ്പെടുത്തിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramoodu-massacre-second-chargesheet-filed-against-afan-murder-trespassing-destruction-of-evidence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; ജയിലില്‍ തൂങ്ങിമരിക്കാന്‍ ശ്രമം; പ്രതി അഫാന്റെ നില അതീവഗുരുതരം</title>
		<link>https://www.chandrikadaily.com/venjaramood-massacrre-ccasee-attempt-to-hang-himself-in-prison-accused-afans-condition-is-critical.html</link>
					<comments>https://www.chandrikadaily.com/venjaramood-massacrre-ccasee-attempt-to-hang-himself-in-prison-accused-afans-condition-is-critical.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 25 May 2025 08:20:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342373</guid>

					<description><![CDATA[ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്&#x200d; ജയിലില്&#x200d; തൂങ്ങിമരിക്കാന്&#x200d; ശ്രമിച്ചെന്ന് പൊലീസ്. ജയിലിലെ ശുചിമുറിക്ക് ഉള്ളിലാണ് തൂങ്ങിമരിക്കാന്&#x200d; ശ്രമിച്ചത്. അവശനിലയിലായ അഫാനെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളേജിലേക്ക് മാറ്റി. അഫാന്റെ നില അതീവഗുരുതരമാണ്. ഇന്ന് 11 മണിയോടെയാണ് സംഭവം. </p>
<p>പ്രാഥമിക ചികിത്സക്കായി എംഐസിയു-വിലാണ് അഫാനെ പ്രവേശിപ്പിച്ചത്. തലച്ചോറിലേക്കുള്ള രക്തസഞ്ചാരം തടസ്സപ്പെട്ടതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. ഇതിന് മുന്നേയും അഫാന്&#x200d; ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്.</p>
<p>ഫെബ്രുവരി 24-നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്&#x200d;മാ ബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്&#x200d; അഹ്‌സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെയായിരുന്നു അഫാന്&#x200d; കൊലപ്പെടുത്തിയത്. അഫാന്റെ മാതാവ് കുറെ കാലത്തെ ചികിത്സക്കു ശേഷം രക്ഷപ്പെടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramood-massacrre-ccasee-attempt-to-hang-himself-in-prison-accused-afans-condition-is-critical.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തന്നെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ചത് അഫാന്&#x200d;; മൊഴി ആവര്&#x200d;ത്തിച്ച് മാതാവ് ഷെമി</title>
		<link>https://www.chandrikadaily.com/afan-tried-to-kill-him-mother-shemi-repeated-the-statement.html</link>
					<comments>https://www.chandrikadaily.com/afan-tried-to-kill-him-mother-shemi-repeated-the-statement.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 21 Mar 2025 04:36:25 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334971</guid>

					<description><![CDATA[ആ മൊഴിയില്&#x200d;തന്നെ അവര്&#x200d; ഉറച്ചുനില്&#x200d;ക്കുന്നത് കേസിനു ബലം പകരുമെന്നു പൊലീസ് വൃത്തങ്ങള്&#x200d; ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസുമായി ബന്ധപ്പെട്ട് തന്നെ ആക്രമിച്ച് കൊലപ്പെടുത്താന്&#x200d; ശ്രമിച്ചത് മകന്&#x200d; അഫാന്&#x200d; തന്നെയാണെന്ന മൊഴി ആവര്&#x200d;ത്തിച്ച് മാതാവ് ഷെമി. കഴിഞ്ഞ ദിവസം വൈകിട്ട് മൊഴിയെടുത്ത പാങ്ങോട് എസ്എച്ച്ഒ ജെ.ജിനേഷിനെയാണ് ഷെമി ഇക്കാര്യം അറിയിച്ചത്. കട്ടിലില്&#x200d;നിന്നു വീണാണു പരുക്കേറ്റതെന്നു തുടക്കത്തില്&#x200d; നല്&#x200d;കിയ മൊഴി പിന്നീട് തിരുത്തി പറയുകയായിരുന്നു.</p>
<p>ആ മൊഴിയില്&#x200d;തന്നെ അവര്&#x200d; ഉറച്ചുനില്&#x200d;ക്കുന്നത് കേസിനു ബലം പകരുമെന്നു പൊലീസ് വൃത്തങ്ങള്&#x200d; ചൂണ്ടിക്കാട്ടി. വെഞ്ഞാറമൂട് കുറ്റിമൂട് പ്രവര്&#x200d;ത്തിക്കുന്ന ചാരിറ്റബിള്&#x200d; സൊസൈറ്റിയുടെ പുനരധിവാസ കേന്ദ്രത്തിലാണ് ഷെമിയെ പാര്&#x200d;പ്പിച്ചിരിക്കുന്നത്. ഇവിടം പൊലീസിന്റെ നിരീക്ഷണത്തിലാണ്. സന്ദര്&#x200d;ശകര്&#x200d;ക്കു നിയന്ത്രണമേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>സംഭവദിവസം രാവിലെ മകന്&#x200d; തന്റെ പിന്നിലൂടെ വന്ന് തന്റെ ഷാളില്&#x200d; പിടിച്ചിട്ട് &#8216;ഉമ്മച്ചി എന്നോട് ക്ഷമിക്കുകയും പൊറുക്കുകയും വേണം&#8217; എന്നു പറഞ്ഞതായി ഷെമി മൊഴി നല്&#x200d;കി. &#8216;ക്ഷമിച്ചു മക്കളേ&#8217; എന്നു മറുപടി പറഞ്ഞപ്പോഴേക്കും കഴുത്തില്&#x200d; ഷാള്&#x200d; മുറുകുന്നതു പോലെ തോന്നിയെന്നും തുടര്&#x200d;ന്ന് ബോധം നഷ്ടപ്പെട്ടുവെന്നും അവര്&#x200d; വെളിപ്പെടുത്തി.</p>
<p>വൈദ്യപരിശോധനയ്ക്കായി ഷെമിയെ ഇന്നലെ വീണ്ടും ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന തുടരും. അതേസമയം അഫാന്&#x200d; വിഷം കഴിച്ചതുമായി ബന്ധപ്പെട്ടുനടന്ന രാസപരിശോധനയില്&#x200d;, ഉള്ളില്&#x200d;ച്ചെന്ന എലിവിഷത്തിന്റെ അളവ് ചെറിയ തോതില്&#x200d; മാത്രം ആയിരുന്നുവെന്ന് അധികൃതര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afan-tried-to-kill-him-mother-shemi-repeated-the-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; തന്നെ അക്രമിച്ചത് അഫാന്&#x200d; തന്നെ; അഫാനെതിരെ മാതാവിന്റെ മൊഴി</title>
		<link>https://www.chandrikadaily.com/venjaramoot-massacre-it-was-affan-who-attacked-him-mothers-statement-against-afan.html</link>
					<comments>https://www.chandrikadaily.com/venjaramoot-massacre-it-was-affan-who-attacked-him-mothers-statement-against-afan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 18 Mar 2025 18:14:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[venjaramood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334621</guid>

					<description><![CDATA['ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് അഫാന്&#x200d; പിന്നില്&#x200d; നിന്ന് ഷാള്&#x200d; കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസില്&#x200d; പ്രതി അഫാന്റെ മാതാവിന്റെ നിര്&#x200d;ണായക മൊഴി. തന്നെ അക്രമിച്ചത് അഫാന്&#x200d; തന്നെയെന്ന് മാതാവ് ഷെമി സമ്മതിച്ചു. &#8216;ഉമ്മ എന്നോട് ക്ഷമിക്കണം&#8217; എന്ന് പറഞ്ഞ് അഫാന്&#x200d; പിന്നില്&#x200d; നിന്ന് ഷാള്&#x200d; കൊണ്ടു കഴുത്തു ഞെരിച്ചെന്നും ഷെമി വെളിപ്പെടുത്തി. ബോധം വന്നപ്പോള്&#x200d; പൊലീസുകാര്&#x200d; ജനല്&#x200d; തകര്&#x200d;ക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു. കിളിമാനൂര്&#x200d; സിഐ ഇന്ന് മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യങ്ങള്&#x200d; പറഞ്ഞത്.</p>
<p>കട്ടിലില്&#x200d; നിന്നും വീണതാണ് എന്നായിരുന്നു ഇതുവരെയും ഷെമി പറഞ്ഞിരുന്നത്. എന്നാല്&#x200d; വൈകിട്ടോടെ മൊഴി മാറ്റി പറയുകയായിരുന്നു. ഇന്ന് വൈകുന്നേരം പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടെയാണ് ഷെമി നിര്&#x200d;ണായക മൊഴി നല്&#x200d;കിയത്.</p>
<p>മൂന്ന് കേസുകളായിട്ടാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് അന്വേഷിക്കുന്നത്. കേസില്&#x200d; പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂര്&#x200d;ത്തിയായി. സഹോദരന്&#x200d; അഹ്‌സാന്റെയും പെണ്&#x200d; സുഹൃത്ത് ഫര്&#x200d;സാനയുടെയും കൊലക്കേസുകളില്&#x200d; ആണ് പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളില്&#x200d; തെളിവെടുപ്പ് നടത്തിയത്. കൊലപാതകരീതികള്&#x200d; അഫാന്&#x200d; പോലീസിനോട് വിശദീകരിച്ചു നല്&#x200d;കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramoot-massacre-it-was-affan-who-attacked-him-mothers-statement-against-afan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തിരുവനന്തപുരം കൂട്ടക്കൊല; അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും</title>
		<link>https://www.chandrikadaily.com/thiruvananthapuram-massacre-afan-will-be-brought-for-evidence-today.html</link>
					<comments>https://www.chandrikadaily.com/thiruvananthapuram-massacre-afan-will-be-brought-for-evidence-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Mar 2025 03:04:09 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Trivandtum murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334449</guid>

					<description><![CDATA[പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. അനുജന്&#x200d; അഹ്‌സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്&#x200d; വാങ്ങിയിരിക്കുന്നത്. പ്രതിയുടെ പേരുമലയിലെ വീട്ടിലെത്തിച്ചായിരിക്കും പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തുക. നെടുമങ്ങാട് കോടതി അഫാനെ കസ്റ്റഡിയില്&#x200d; വിട്ടത്. നേരത്തെ പാങ്ങോട്, കിളിമാനൂര്&#x200d; പൊലീസ് തെളിവെടുപ്പ് പൂര്&#x200d;ത്തിയാക്കിയിരുന്നു.</p>
<p>ഫെബ്രുവരി 24നായിരുന്നു തിരുവനന്തപുരം കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്&#x200d;മാ ബീവി, പിതൃസഹോദരന്&#x200d; ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്&#x200d; അഹ്‌സാന്&#x200d;, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന എന്നിവരെയായിരുന്നു അഫാന്&#x200d; കൊലപ്പെടുത്തിയത്.</p>
<p>മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്&#x200d; മരിച്ചെന്നായിരുന്നു അഫാന്&#x200d; കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്&#x200d;ക്ക് ശേഷം അഫാന്&#x200d; എലിവിഷം കഴിക്കുകയും പൊലീസില്&#x200d; കീഴടങ്ങുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thiruvananthapuram-massacre-afan-will-be-brought-for-evidence-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാനെ കാണാന്&#x200d; ആഗ്രഹമെന്ന് മാതാവ് ഷെമി</title>
		<link>https://www.chandrikadaily.com/venjaramoot-massacre-mother-shemi-wants-to-see-afan.html</link>
					<comments>https://www.chandrikadaily.com/venjaramoot-massacre-mother-shemi-wants-to-see-afan.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Mar 2025 05:19:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[death]]></category>
		<category><![CDATA[venjaramoodu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334169</guid>

					<description><![CDATA[പ്രത്യേക സംരക്ഷണ കേന്ദ്രത്തില്&#x200d; കഴിയുന്ന ഷെമിയെ കാണാനെത്തിയ ബന്ധുക്കളോടാണ് മകനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്.]]></description>
										<content:encoded><![CDATA[<p>വെഞ്ഞാറമൂട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയായ അഫാനെ കാണാന്&#x200d; ആഗ്രഹം പ്രകടിപ്പിച്ച് മാതാവ് ഷെമി. പ്രത്യേക സംരക്ഷണ കേന്ദ്രത്തില്&#x200d; കഴിയുന്ന ഷെമിയെ കാണാനെത്തിയ ബന്ധുക്കളോടാണ് മകനെ കാണാനുള്ള ആഗ്രഹം അറിയിച്ചത്.</p>
<p>അതേസമയം ഇവരുടെ ആരോഗ്യനില ഇതുവരെ മെച്ചപ്പെട്ടിട്ടില്ല. നാളെ വീണ്ടും ഷെമിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കും. ശനിയാഴ്ച അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്&#x200d;ന്ന് ഡോക്ടര്&#x200d; പരിശോധന നടത്തിയിരുന്നു. ഷെമിക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് ഇപ്പോഴും തുടരുകയാണ്.</p>
<p>അതേസമയം, മകനെ കാണാന്&#x200d; ആഗ്രഹിക്കുന്നില്ലെന്നാണ് പിതാവ് അബ്ദുല്&#x200d; റഹീം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.</p>
<p>കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്ന വെളിപ്പെടുത്തലില്&#x200d; സമഗ്ര അന്വേഷണം വേണമെന്ന് കിളിമാനൂര്&#x200d; പൊലീസിനോട് പിതാവ് റഹീം ആവശ്യപ്പെട്ടിരുന്നു.</p>
<p>23കാരനായ അഫാന്&#x200d; മൂന്നിടങ്ങളിലായി അഞ്ചു പേരെയാണ് കൊലപ്പെടുത്തിയത്. സഹോദരന്&#x200d; അഫ്‌സാന്&#x200d;, പിതൃമാതാവ് സല്&#x200d;മ ബീവി, പിതൃ സഹോദരന്&#x200d; ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന (19) എന്നിവരെയാണ് പ്രതി കൊലപ്പെടുത്തിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/venjaramoot-massacre-mother-shemi-wants-to-see-afan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫാനെ കാണാന്&#x200d; ആഗ്രഹമില്ലെന്ന് പിതാവ്; ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ പറഞ്ഞിരുന്നു</title>
		<link>https://www.chandrikadaily.com/the-father-says-he-does-not-want-to-see-afan-his-wife-had-said-that-she-would-commit-suicide.html</link>
					<comments>https://www.chandrikadaily.com/the-father-says-he-does-not-want-to-see-afan-his-wife-had-said-that-she-would-commit-suicide.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 14 Mar 2025 16:08:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[afan]]></category>
		<category><![CDATA[Trivandrum murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=333924</guid>

					<description><![CDATA[ബന്ധു പണം വായ്പ നല്&#x200d;കിയത് പലിശക്കാണ്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം കൊലക്കേസ് പ്രതി അഫാനെ കാണാന്&#x200d; ആഗ്രഹിക്കുന്നില്ലെന്ന് പിതാവ് റഹീം. സഹോദരനടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ മകനെ കാണണമെന്ന് ആഗ്രഹമില്ല. ആത്മഹത്യ ചെയ്യുമെന്ന് ഭാര്യ പറഞ്ഞിരുന്നുവെന്നും റഹീം വ്യക്തമാക്കി.</p>
<p>അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ല. ഭാര്യക്ക് സെന്&#x200d;ട്രല്&#x200d; ബാങ്കിലെയും ബന്ധുവിന്റെ സ്വര്&#x200d;ണം പണയം വച്ചതിന്റെയും ബാധ്യത ഉണ്ടായിരുന്നു. ബന്ധു നിരന്തരം ബാധ്യത തീര്&#x200d;ക്കാന്&#x200d; ആവശ്യപ്പെട്ടിരുന്നു. വായ്പ സമയത്ത് അടക്കാതിരുന്നത് ബാധ്യതക്ക് കാരണമായി.</p>
<p>വായ്പ അടച്ചു തീര്&#x200d;ക്കുന്നതിനായി പണം കൃത്യമായി താന്&#x200d; അയച്ചു കൊടുത്തിരുന്നു. 20 വര്&#x200d;ഷ കാലാവധിയില്&#x200d; 15 ലക്ഷം രൂപയാണ് എടുത്തിരുന്നത്. അഞ്ച് വര്&#x200d;ഷം കൊണ്ട് അടച്ചു തീര്&#x200d;ക്കാനുള്ള ശ്രമത്തിലായിരുന്നു താന്&#x200d;. എന്നാല്&#x200d;, വായ്പ അടച്ചു തീര്&#x200d;ത്തില്ല. ആ ബാധ്യതയാണ് വര്&#x200d;ധിച്ചു വന്നത്.</p>
<p>അഫാനും മാതാവിനും തട്ടത്തുമലയിലെ ബന്ധു പണം വായ്പ നല്&#x200d;കിയത് പലിശക്കാണ്. പലിശ വൈകിയാല്&#x200d; ബന്ധു ഭീഷണിപ്പെടുത്തുമെന്നും മുന്നോട്ടു പോകാന്&#x200d; വഴിയില്ലെന്നും പിതാവ് റഹീം വ്യക്തമാക്കി. ബന്ധുക്കള്&#x200d; സാമ്പത്തിക സഹായം നല്&#x200d;കിയിരുന്നതായും റഹീം പറഞ്ഞു.</p>
<p>88കാരിയായ പിതൃ മാതാവ് സല്&#x200d;മ ബീവി, 13 വയസുള്ള അനുജന്&#x200d; അഫ്‌സാന്&#x200d;, അഫാന്റെ പിതാവിന്റെ സഹോദരന്&#x200d; ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്&#x200d;സുഹൃത്ത് ഫര്&#x200d;സാന (19) എന്നിവരെയാണ് പ്രതി അഫാന്&#x200d; കൊലപ്പെടുത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-father-says-he-does-not-want-to-see-afan-his-wife-had-said-that-she-would-commit-suicide.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
