<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Afganisthan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/afganisthan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 07 Nov 2023 17:19:30 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Afganisthan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മാക്‌സ്‌വെല്&#x200d; ആറാടി; അഫ്ഗാനെതിരെ ഓസീസിന്  മൂന്നു വിക്കറ്റ് വിജയം</title>
		<link>https://www.chandrikadaily.com/maxwell-six-feet-aussies-win-by-three-wickets-against-afghanistan.html</link>
					<comments>https://www.chandrikadaily.com/maxwell-six-feet-aussies-win-by-three-wickets-against-afghanistan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 07 Nov 2023 17:19:30 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[cricket worldcup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282287</guid>

					<description><![CDATA[128 പന്തില്&#x200d; 201 റണ്&#x200d;സെടുത്ത മാക്‌സ്‌വെല്&#x200d; തന്നെയാണ് കളിയിലെ താരം.]]></description>
										<content:encoded><![CDATA[<p>തോല്&#x200d;വി മുന്നില്&#x200d; കണ്ട ഓസ്‌ട്രേലിയ ഒടുവില്&#x200d; ഗ്ലെന്&#x200d; മാക്‌സ്വെല്ലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവില്&#x200d; അഫ്ഗാനിസ്ഥാനെതിരെ വിജയം സ്വന്തമാക്കി. 128 പന്തില്&#x200d; 201 റണ്&#x200d;സെടുത്ത മാക്‌സ്‌വെല്&#x200d; തന്നെയാണ് കളിയിലെ താരം. അഫ്ഗാന്&#x200d; ഉയര്&#x200d;ത്തിയ 292 റണ്&#x200d;സ് വിജയലക്ഷ്യം മുന്നില്&#x200d; കണ്ടിറങ്ങിയ കംഗാരുപ്പടയ്ക്ക് 69 റണ്&#x200d;സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായി. ട്രാവിസ് ഹെഡ്, മിച്ചല്&#x200d; മാര്&#x200d;ഷ്, ഡേവിഡ് വാര്&#x200d;ണര്&#x200d;, ജോഷ് ഇംഗ്ലിസ്, മാര്&#x200d;നസ് ലബൂഷെയ്ന്&#x200d; എന്നിവരാണ് പുറത്തായത്.</p>
<p>അവസാനം പാറ്റ് കമ്മിണ്&#x200d;സിനെ കൂട്ടുപ്പിടിച്ച് മാക്‌സ്‌വെല്&#x200d; നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ അഫ്ഗാനിസ്ഥാനോട് തോല്&#x200d;ക്കുക എന്ന നാണക്കേടില്&#x200d; നിന്ന് ഓസിസ് രക്ഷപ്പെട്ടു. കൈവിട്ടെന്ന് തോന്നിയ നിമിഷത്തില്&#x200d; നിന്ന് അക്ഷരാര്&#x200d;ത്ഥത്തില്&#x200d; മാക്‌സ്‌വെല്&#x200d; ഓസ്‌ട്രേലിയയെ കരകയറ്റി. 46.5 ഓവറില്&#x200d; 7വിക്കറ്റ് നഷ്ടത്തിലാണ് ഓസ്‌ട്രേലിയ വിജയം നേടിയത്.</p>
<p>ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താന്&#x200d; 50 ഓവറില്&#x200d; അഞ്ചുവിക്കറ്റ് നഷ്ടത്തില്&#x200d; 291 റണ്&#x200d;സെടുത്തു. സെഞ്ചുറി നേടിയ ഓപ്പണര്&#x200d; ഇബ്രാഹിം സദ്രാന്റെ തകര്&#x200d;പ്പന്&#x200d; പ്രകടനമാണ് അഫ്ഗാന് മികച്ച സ്‌കോര്&#x200d; സമ്മാനിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maxwell-six-feet-aussies-win-by-three-wickets-against-afghanistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്രം കുറിച്ച് അഫ്ഗാനിസ്താന്&#x200d;; പാകിസ്താനെതിരെ എട്ടു വിക്കറ്റ് വിജയം</title>
		<link>https://www.chandrikadaily.com/afghanistan-about-history-eight-wicket-win-against-pakistan.html</link>
					<comments>https://www.chandrikadaily.com/afghanistan-about-history-eight-wicket-win-against-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 24 Oct 2023 01:30:11 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[Pakistan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280536</guid>

					<description><![CDATA[ഇതാദ്യമായാണ് അഫ്ഗാന്&#x200d; ലോകകപ്പില്&#x200d; 2 വിജയങ്ങള്&#x200d; നേടുന്നത്.]]></description>
										<content:encoded><![CDATA[<p>ലോകകപ്പില്&#x200d; പാകിസ്ഥാനെ മുട്ടുകുത്തിച്ച് അഫ്ഗാനിസ്ഥാന്&#x200d;. ഇന്നലെ നടന്ന മത്സരത്തില്&#x200d; 8 വിക്കറ്റിനാണ് അഫ്ഗാന്റെ വിജയം. പാകിസ്ഥാന്&#x200d; ഉയര്&#x200d;ത്തിയ 283 റണ്&#x200d;സ് വിജയലക്ഷ്യം പിന്തുടര്&#x200d;ന്ന അഫ്ഗാന്&#x200d; ഒരോവര്&#x200d; ശേഷിക്കേ 2 വിക്കറ്റുകള്&#x200d; മാത്രം നഷ്ടപ്പെടുത്തി അനായാസം ലക്ഷ്യത്തിലെത്തി.</p>
<p>ഇതാദ്യമായാണ് അഫ്ഗാന്&#x200d; ലോകകപ്പില്&#x200d; 2 വിജയങ്ങള്&#x200d; നേടുന്നത്.ലോകചാമ്പ്യന്&#x200d;മാരെ അട്ടിമറിച്ചായിരുന്നു ഈ ലോകകപ്പിലെ ആദ്യവിജയം. മൂന്നാം തോല്&#x200d;വിയോടെ പാകിസ്താന്റെ സെമി സാധ്യത പരുങ്ങലിലായി.</p>
<p>ഇബ്രാഹിം സദ്രാന്&#x200d;, റഹ്മാനുള്ള ഗുര്&#x200d;ബാസ്, റഹ്മത് ഷാ എന്നിവരുടെ അര്&#x200d;ധ സെഞ്ച്വറികളാണ് അഫ്ഗാന്റെ ജയം എളുപ്പമാക്കിയത്.283 റണ്&#x200d;സ് വിജയലക്ഷ്യത്തിലേക്ക് തകര്&#x200d;പ്പന്&#x200d; തുടക്കമായിരുന്നു അഫ്ഗാനിസ്താന്റേത്. റഹ്മാനുള്ള ഗുര്&#x200d;ബാസ് ഇബ്രാഹിം സദ്രാന്&#x200d; ഓപ്പണിങ് സഖ്യം 21.1 ഓവറില്&#x200d; 130 റണ്&#x200d;സ് ചേര്&#x200d;ത്തപ്പോള്&#x200d; തന്നെ അഫ്ഗാന്&#x200d; മത്സരവിജയം തങ്ങള്&#x200d;ക്കൊപ്പമെന്ന സന്ദേശം നല്&#x200d;കിയിരുന്നു. 53 പന്തില്&#x200d; നിന്ന് ഒരു സിക്‌സും 9 ഫോറുമടക്കം 65 റണ്&#x200d;സെടുത്ത ഗുര്&#x200d;ബാസിനെ മടക്കി ഷഹീന്&#x200d; അഫ്രീദി ഈ കൂട്ടുകെട്ട് പൊളിച്ചു.</p>
<p>എന്നാല്&#x200d; രണ്ടാം വിക്കറ്റില്&#x200d; റഹ്മത്ത് ഷായെ കൂട്ടുപിടിച്ച് സദ്രാന്&#x200d; 60 റണ്&#x200d;സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ പാകിസ്ഥാന്&#x200d; വീണ്ടും പ്രതിരോധത്തിലായി. ഇതിനിടെ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന സദ്രാനെ ഹസന്&#x200d; അലി റസ്വാന്റെ കൈകളിലെത്തിച്ചു. 113 പന്തില്&#x200d; നിന്ന് 10 ബൗണ്ടറിയടക്കം 87 റണ്&#x200d;സെടുത്ത സദ്രാനാണ് അഫ്ഗാന്&#x200d; നിരയിലെ ടോപ് സ്‌കോറര്&#x200d;.</p>
<p>തുടര്&#x200d;ന്ന് മൂന്നാം വിക്കറ്റില്&#x200d; ഒന്നിച്ച റഹ്മത്ത് ഷാ ക്യാപ്റ്റന്&#x200d; ഹഷ്മത്തുല്ല ഷാഹിദി സഖ്യം കൂടുതല്&#x200d; നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു. ഇരുവരും കൂട്ടിച്ചേര്&#x200d;ത്ത 93 റണ്&#x200d;സ് വിജയത്തില്&#x200d; നിര്&#x200d;ണായകമായി. 84 പന്തുകള്&#x200d; നേരിട്ട റഹ്മത്ത് ഷാ 77 റണ്&#x200d;സോടെയും 45 പന്തുകള്&#x200d; നേരിട്ട ഷാഹിദി 48 റണ്&#x200d;സോടെയും പുറത്താകാതെ നിന്നു.</p>
<p>ക്യാപ്റ്റന്&#x200d; ബാബര്&#x200d; അസമിന്റയും അബ്ദുള്ള ഷഫീകിന്റെയും അര്&#x200d;ധ സെഞ്ച്വറികളുടെയും ബലത്തില്&#x200d; നിശ്ചിത ഓവറില്&#x200d; ഏഴ് വിക്കറ്റ് നഷ്ടത്തില്&#x200d; പാകിസ്ഥാന്&#x200d; 282 റണ്&#x200d;സ് നേടി. അവസാന ഓവറുകളില്&#x200d; ഷദബ് ഖാനും ഇഫ്തിഖര്&#x200d; അഹമ്മദിന്റെയും തകര്&#x200d;പ്പന്&#x200d; അടിയാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്‌കോര്&#x200d; ഉയര്&#x200d;ത്താനായത്. ടോസ് നേടിയ പാകിസ്ഥാന്&#x200d; ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 17 റണ്&#x200d;സ് എടുത്ത ഇമാം ഉള്&#x200d; ഹഖിനെ തുടക്കത്തിലേ നഷ്ടമായെങ്കിലും അബ്ദുല്ല ഷഫീക്കും ക്യാപ്റ്റന്&#x200d; ബാബറും അസമും ചേര്&#x200d;ന്ന് ഉണ്ടാക്കിയ മികച്ച കൂട്ടുകെട്ട് പാകിസ്ഥാന് സഹായകമായി. അര്&#x200d;ധ സെഞ്ച്വറി നേടിയ അബ്ദുല്ല എട്ട് റണ്&#x200d;സ് കൂടി എടുത്ത ശേഷം നൂര്&#x200d; അഹമ്മദ് എല്&#x200d;ബിഡബ്ല്യുവില്&#x200d; കുടുക്കി.</p>
<p>74 റണ്&#x200d;സ് എടുത്ത ബാബര്&#x200d; അസമാണ് ടോപ് സ്‌കോറര്&#x200d;. 92 പന്ത് നേരിട്ടാണ് അസം 74 റണ്&#x200d;സ് എടുത്തത്. നാല് തവണ പന്ത് അതിര്&#x200d;ത്തി കടത്തിയപ്പോള്&#x200d; ഒരു തവണ അസം സിക്‌സര്&#x200d; പറത്തി. കഴിഞ്ഞ മത്സരങ്ങളില്&#x200d; നന്നായി കളിച്ച റിസ് വാന് എട്ടുറണ്&#x200d;സ് മാത്രമാണ് എടുക്കാന്&#x200d; കഴിഞ്ഞത്. സൗദ് ഷക്കീലും ഷദബ് ഖാനും ഇഫ്തിഖര്&#x200d; അഹമ്മദിന്റെയും അവസരോചിതമായ കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോര്&#x200d; കണ്ടെത്താന്&#x200d; പാകിസ്ഥാന് സഹായമായത്.</p>
<p>നൂറ് അഹമ്മദ് മൂന്നും നവീന്&#x200d; ഉല്&#x200d; ഹഖ് രണ്ടും മുഹമ്മദ് നബി, അസ്മതുല്ല ഒമര്&#x200d;സായ് എന്നിവര്&#x200d; ഓരോ വിക്കറ്റും വീഴ്ത്തി. വിക്കറ്റ് ഒന്നും നേടിയില്ലെങ്കിലും റാഷിദ് ഖാന്&#x200d; നന്നായി പന്തെറിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghanistan-about-history-eight-wicket-win-against-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കിവീസിന് മുന്നില്&#x200d; തകര്&#x200d;ന്ന് അഫ്ഗാനിസ്ഥാന്&#x200d;</title>
		<link>https://www.chandrikadaily.com/afghanistan-collapsed-in-front-of-the-kiwis.html</link>
					<comments>https://www.chandrikadaily.com/afghanistan-collapsed-in-front-of-the-kiwis.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 18 Oct 2023 17:00:05 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[CRICEKT WORLD CUP]]></category>
		<category><![CDATA[newzealand]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=279810</guid>

					<description><![CDATA[തുടര്&#x200d;ച്ചയായ നാലാം വിജയത്തോടെ ന്യുസിലന്&#x200d;ഡ് പോയിന്റ് ടേബിളില്&#x200d; ഒന്നാമതെത്തി.]]></description>
										<content:encoded><![CDATA[<p>ക്രിക്കറ്റ് ലോകകപ്പില്&#x200d; അഫ്ഗാനിസ്ഥാനെ നിലം പരിശാക്കി ന്യുസിലന്&#x200d;ഡിന് നാലാം ജയം. 149 റണ്&#x200d;സിന്റെ തകര്&#x200d;പ്പന്&#x200d; വിജയമാണ് കിവികള്&#x200d; നേടിയത്. ആദ്യം ബാറ്റ് ചെയ്ത ന്യുസിലന്&#x200d;ഡ് 50 ഓവറില്&#x200d; 6 വിക്കറ്റ് നഷ്ടത്തില്&#x200d; 288 റണ്&#x200d;സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്&#x200d; ഒരു ഘട്ടത്തില്&#x200d; പോലും ന്യുസിലന്&#x200d;ഡിന് വെല്ലുവിളി ആയില്ല. 34.4 ഓവറില്&#x200d; വെറും 139 റണ്&#x200d;സില്&#x200d; അഫ്ഗാനിസ്ഥാന്റെ പോരാട്ടം അവസാനിച്ചു.</p>
<p>ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തില്&#x200d; ടോസ് നേടിയ അഫ്ഗാനിസ്ഥാന്&#x200d; കിവീസിനെ ബാറ്റിങ്ങിനയച്ചു. ഡെവോണ്&#x200d; കോണ്&#x200d;വേ 20, വില്&#x200d; യങ്ങ് 54, രച്ചിന്&#x200d; രവീന്ദ്ര 32, ഡാരല്&#x200d; മിച്ചല്&#x200d; ഒന്ന് എന്നിവര്&#x200d; മടങ്ങുമ്പോള്&#x200d; ന്യുസിലന്&#x200d;ഡ് നേടിയത് 4 വിക്കറ്റിന് 110 റണ്&#x200d;സ് മാത്രം. അഞ്ചാം വിക്കറ്റില്&#x200d; ടോം ലതാമും ഗ്ലെന്&#x200d; ഫിലിപ്‌സും ഒന്നിച്ചതോടെ സ്‌കോര്&#x200d;ബോര്&#x200d;ഡ് മുന്നോട്ടുനീങ്ങി. ഇരുവരെയും പുറത്താക്കാന്&#x200d; ലഭിച്ച അവസരങ്ങള്&#x200d; അഫ്ഗാന്&#x200d; ഫീല്&#x200d;ഡര്&#x200d;മാര്&#x200d; നഷ്ടപ്പെടുത്തി.</p>
<p>48ാം ഓവറിലെ ആദ്യ പന്തില്&#x200d; ഗ്ലെന്&#x200d; ഫിലിപ്‌സ് പുറത്താകുമ്പോള്&#x200d; കിവീസ് സ്‌കോര്&#x200d; 254ല്&#x200d; എത്തിയിരുന്നു. 80 പന്തില്&#x200d; 4 വീതം ഫോറും സിക്‌സും സഹിതം ഫിലിപ്‌സ് 71 റണ്&#x200d;സെടുത്തു. ടോം ലതാം 74 പന്തില്&#x200d; 68 റണ്&#x200d;സെടുത്ത് പുറത്തായി. അവസാന ഓവറുകളില്&#x200d; മാര്&#x200d;ക് ചാപ്മാന്&#x200d; പുറത്താകാതെ പൊരുതി നേടിയ 25 റണ്&#x200d;സ് കൂടിയായതോടെ കിവീസ് ഭേദപ്പെട്ട സ്‌കോറിലെത്തി.</p>
<p>മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന്&#x200d; നിരുപാധികം കീഴടങ്ങി. കഴിഞ്ഞ മത്സരത്തില്&#x200d; മുന്&#x200d; ചാമ്പ്യന്&#x200d;മാരായ ഇംഗ്ലണ്ടിനോട് കളിച്ച അഫ്ഗാന്റെ നിഴല്&#x200d; മാത്രമായിരുന്നു ഇന്ന് കളത്തില്&#x200d; കണ്ടത്. അഫ്ഗാന്&#x200d; ഓപ്പണര്&#x200d;മാരെ പുറത്താക്കി ട്രെന്റ് ബോള്&#x200d;ട്ട് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. മിച്ചല്&#x200d; സാന്ററും ലോക്കി ഫെര്&#x200d;ഗൂസനും 3 വീതം വിക്കറ്റുകള്&#x200d; പങ്കിട്ടു. ഓരോ വിക്കറ്റുകള്&#x200d; വീഴ്ത്തി രച്ചിന്&#x200d; രവീന്ദ്രയും മാറ്റ് ഹെന്റിയും പട്ടിക പൂര്&#x200d;ത്തിയാക്കി. തുടര്&#x200d;ച്ചയായ നാലാം വിജയത്തോടെ ന്യുസിലന്&#x200d;ഡ് പോയിന്റ് ടേബിളില്&#x200d; ഒന്നാമതെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghanistan-collapsed-in-front-of-the-kiwis.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്‌ഗാനിസ്ഥാനിൽ ഉണ്ടായ ഭൂചലനത്തിൽ  320 പേർ മരിച്ചതായി റിപ്പോർട്ട്</title>
		<link>https://www.chandrikadaily.com/afgan-earthquake-300death.html</link>
					<comments>https://www.chandrikadaily.com/afgan-earthquake-300death.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 08 Oct 2023 02:10:13 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[earthquake]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278282</guid>

					<description><![CDATA[കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേപ്പേർ കൊല്ലപ്പെട്ടിരുന്നു]]></description>
										<content:encoded><![CDATA[<p>പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ 320 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് അഫ്ഗാനിൽ വൻ നാശം വിതച്ചത്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണു വിവരം.<br />
ഈ മേഖലയിൽ ഏഴോളം ഭൂചലനങ്ങൾ അനുഭവപ്പെട്ടതായാണ് യുഎസ്ജിഎസ് നൽകുന്ന വിവരം.പ്രധാന നഗരമായ ഹെറാത്തിൽ നിന്നും 40 കിലോമീറ്റർ അകലെയാണു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയിലുണ്ടായ ഭൂകമ്പത്തിൽ ആയിരത്തിലേപ്പേർ കൊല്ലപ്പെട്ടിരുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afgan-earthquake-300death.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാബൂളില്&#x200d; സൈനിക വിമാനത്താവളത്തിന് സമീപം സ്‌ഫോടനം; പത്തുപേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/explosion-near-military-airport-in-kabul-ten-people-were-killed.html</link>
					<comments>https://www.chandrikadaily.com/explosion-near-military-airport-in-kabul-ten-people-were-killed.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 01 Jan 2023 14:20:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[Explosion]]></category>
		<category><![CDATA[kabul]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=230225</guid>

					<description><![CDATA[ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.]]></description>
										<content:encoded><![CDATA[<p>കാബൂള്&#x200d;: അഫ്ഗാനിസ്ഥാനിലെ കാബൂളില്&#x200d; സൈനിക വിമാനത്താവളത്തിന് സമീപത്തുണ്ടായ സ്‌ഫോടനത്തില്&#x200d; പത്തുപേര്&#x200d; കൊല്ലപ്പെട്ടതായി റിപ്പോര്&#x200d;ട്ട്. എട്ട് പേര്&#x200d;ക്ക് ഗുരുതരമായി പരിക്കേറ്റു. സൈനിക വിമാനത്താവളത്തിന്റെ പ്രധാന കവാടത്തിന് സമീപത്താണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/explosion-near-military-airport-in-kabul-ten-people-were-killed.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാനില്&#x200d; ബസ്സിന് നേരെ ബോംബാക്രമണം; കുട്ടികളടക്കം 28 പേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/bomb-blast-in-afganaisthan.html</link>
					<comments>https://www.chandrikadaily.com/bomb-blast-in-afganaisthan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 31 Jul 2019 08:23:07 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[bomb blast]]></category>
		<category><![CDATA[death]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134923</guid>

					<description><![CDATA[ബുധനാഴ്ച രാവിലെ പടിഞ്ഞാറന്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; ബസ്സിന് നേരെയുണ്ടായ ബോംബാക്രമണത്തില്&#x200d; കുട്ടികളും സ്ത്രീകളുമടക്കം 28 യാത്രക്കാര്&#x200d; കൊല്ലപ്പെട്ടു. കാണ്ഡഹാര്&#x200d;ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. റോഡരികില്&#x200d; സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. 28 പേര്&#x200d; കൊല്ലപ്പെട്ടെന്നും 10 പേര്&#x200d;ക്ക് പരിക്കേറ്റെന്നും ഫറാ പ്രവിശ്യ വക്താവ് മുഹിബുള്ള മുഹീബ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തില്&#x200d; കൊല്ലപ്പെടുന്ന പൗരന്മാരുടെ എണ്ണം വര്&#x200d;ധിക്കുകയാണെന്ന യുഎന്&#x200d; റിപ്പോര്&#x200d;ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.]]></description>
										<content:encoded><![CDATA[
<p>ബുധനാഴ്ച രാവിലെ പടിഞ്ഞാറന്&#x200d; അഫ്ഗാനിസ്ഥാനില്&#x200d;  ബസ്സിന് നേരെയുണ്ടായ ബോംബാക്രമണത്തില്&#x200d; കുട്ടികളും സ്ത്രീകളുമടക്കം 28 യാത്രക്കാര്&#x200d; കൊല്ലപ്പെട്ടു.  കാണ്ഡഹാര്&#x200d;ഹെറാത്ത് ഹൈവേയിലൂടെ യാത്ര ചെയ്യുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്.  റോഡരികില്&#x200d; സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. </p>



<p>28 പേര്&#x200d; കൊല്ലപ്പെട്ടെന്നും 10 പേര്&#x200d;ക്ക് പരിക്കേറ്റെന്നും ഫറാ പ്രവിശ്യ വക്താവ് മുഹിബുള്ള മുഹീബ് പറഞ്ഞു.  അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര യുദ്ധത്തില്&#x200d; കൊല്ലപ്പെടുന്ന പൗരന്മാരുടെ എണ്ണം വര്&#x200d;ധിക്കുകയാണെന്ന യുഎന്&#x200d; റിപ്പോര്&#x200d;ട്ട് പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bomb-blast-in-afganaisthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താലിബാന്&#x200d; സഹകരണം അഫ്ഗാനിസ്ഥാന്&#x200d;   സമാധാനത്തിലേക്ക്</title>
		<link>https://www.chandrikadaily.com/article-about-afganisthan.html</link>
					<comments>https://www.chandrikadaily.com/article-about-afganisthan.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 29 Jan 2019 18:32:42 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Afganisthan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117800</guid>

					<description><![CDATA[കെ. മൊയ്തീന്&#x200d;കോയ 17 വര്&#x200d;ഷത്തെ ആഭ്യന്തര യുദ്ധത്തില്&#x200d; നിന്ന് അഫ്ഗാനിസ്ഥാന്&#x200d; വിമോചിതമാകുമെന്ന് പ്രതീക്ഷ ഉണര്&#x200d;ത്തുന്നതാണ് അമേരിക്ക-താലിബാന്&#x200d; സമാധാന ചര്&#x200d;ച്ച. 2001-ല്&#x200d; അമേരിക്കയും നാറ്റോ സഖ്യവും തകര്&#x200d;ത്ത അതേ താലിബാന് മുന്നില്&#x200d; &#8216;അഭിമാനകര&#8217;മായ പിന്&#x200d;വാങ്ങലിന് തയാറാവുന്നുവെന്നാണ് ആറ് ദിവസം ഖത്തര്&#x200d; തലസ്ഥാനമായ ദോഹയില്&#x200d; നടന്ന സമാധാന ചര്&#x200d;ച്ച നല്&#x200d;കുന്ന സൂചന. കരട് സമാധാന കരാറിനെ കുറിച്ച് ഇരുപക്ഷവും സ്ഥിരീകരിക്കുന്നില്ലെങ്കിലും &#8216;മികച്ച പുരോഗതി&#8217; ഉണ്ടായി എന്ന് സമ്മതിക്കുന്നതില്&#x200d; നിന്നും കാര്യങ്ങള്&#x200d; വ്യക്തം. രണ്ട് വര്&#x200d;ഷത്തിനകം അമേരിക്കന്&#x200d; സൈന്യം പൂര്&#x200d;ണമായും അഫ്ഗാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p><strong>കെ. മൊയ്തീന്&#x200d;കോയ</strong><br> 17 വര്&#x200d;ഷത്തെ ആഭ്യന്തര യുദ്ധത്തില്&#x200d; നിന്ന് അഫ്ഗാനിസ്ഥാന്&#x200d; വിമോചിതമാകുമെന്ന് പ്രതീക്ഷ ഉണര്&#x200d;ത്തുന്നതാണ് അമേരിക്ക-താലിബാന്&#x200d; സമാധാന ചര്&#x200d;ച്ച. 2001-ല്&#x200d; അമേരിക്കയും നാറ്റോ സഖ്യവും തകര്&#x200d;ത്ത അതേ താലിബാന് മുന്നില്&#x200d; &#8216;അഭിമാനകര&#8217;മായ പിന്&#x200d;വാങ്ങലിന് തയാറാവുന്നുവെന്നാണ് ആറ് ദിവസം ഖത്തര്&#x200d; തലസ്ഥാനമായ ദോഹയില്&#x200d; നടന്ന സമാധാന ചര്&#x200d;ച്ച നല്&#x200d;കുന്ന സൂചന. കരട് സമാധാന കരാറിനെ കുറിച്ച് ഇരുപക്ഷവും സ്ഥിരീകരിക്കുന്നില്ലെങ്കിലും &#8216;മികച്ച പുരോഗതി&#8217; ഉണ്ടായി എന്ന് സമ്മതിക്കുന്നതില്&#x200d; നിന്നും കാര്യങ്ങള്&#x200d; വ്യക്തം. രണ്ട് വര്&#x200d;ഷത്തിനകം അമേരിക്കന്&#x200d; സൈന്യം പൂര്&#x200d;ണമായും അഫ്ഗാന്&#x200d; വിടുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. അതേവരെ അമേരിക്കന്&#x200d; സൈനികരെ താലിബാന്&#x200d; അക്രമിക്കരുതെന്നും ധാരണയായി.<br> താലിബാന്&#x200d; നേരത്തെ ഉന്നയിച്ച ആവശ്യമാണ് വിദേശ സൈന്യത്തിന്റെ പിന്&#x200d;മാറ്റം. മറ്റ് പ്രശ്‌നങ്ങളില്&#x200d; അവര്&#x200d;ക്ക് വാശിയില്ല. താലിബാന് വേണ്ടി ചര്&#x200d;ച്ച നയിച്ച സ്ഥാപക നേതാക്കളിലൊരാളായ അബ്ദുല്&#x200d; ഗനി ബാര്&#x200d;ദാറിന്റെ പ്രസ്താവന ശുഭസൂചന നല്&#x200d;കുന്നുണ്ട്. നിര്&#x200d;ണായക പുരോഗതിയുണ്ടായെന്ന് അമേരിക്കയുടെ അഫ്ഗാന്&#x200d; പ്രത്യേക പ്രതിനിധിയും അഫ്ഗാന്&#x200d; വംശജനുമായ സല്&#x200d;മായ് ഖാലിസാദിന്റെ നിലപാട് സമാധാനത്തിന്റെ വഴിയില്&#x200d; ബഹുദൂരം മുന്നോട്ട് പോയെന്ന് തെളിയിക്കുന്നു. അഫ്ഗാന്&#x200d; ഭരണകൂടവുമായി താലിബാനെ മേശക്ക് ചുറ്റും ഇരുത്തുവാന്&#x200d; കഴിഞ്ഞിട്ടില്ല. ഭരണകൂടവുമായി ചര്&#x200d;ച്ചക്ക് താലിബാന്&#x200d; തയാറില്ല. അഫ്ഗാന്&#x200d; ഭരണകൂടം അമേരിക്കയുടെ പാവ സര്&#x200d;ക്കാര്&#x200d; എന്നാണ് താലിബാന്റെ വിമര്&#x200d;ശനം. അതുകൊണ്ടാണ് അമേരിക്കയുമായി ചര്&#x200d;ച്ചക്ക് തയാറായത്. അതേസമയം, ചര്&#x200d;ച്ചയുടെ വിശദാംശങ്ങള്&#x200d; വിലയിരുത്തുവാനും ബോധ്യപ്പെടുത്തുവാനും അമേരിക്കന്&#x200d; പ്രതിനിധി കാബൂളിലെത്തി. പ്രസിഡണ്ട് അഫ്‌റഫ് ഗനി ഇവയെക്കുറിച്ച് സമ്മതം അറിയിക്കുമെന്നതില്&#x200d; ആര്&#x200d;ക്കും സംശയമില്ല.<br> ഖത്തറില്&#x200d; ആറ് ദിവസങ്ങളില്&#x200d; നാല് റൗണ്ട് ചര്&#x200d;ച്ച നടന്നു. അതിന് മുമ്പ് അബുദാബിയിലും അമേരിക്ക-താലിബാന്&#x200d; കൂടിക്കാഴ്ച നടന്നിരുന്നതാണ്. പാക്കിസ്താന്റെ സഹകരണവും അമേരിക്ക തേടി. അഭ്യന്തര യുദ്ധത്തിന് അവസാനം കാണാന്&#x200d; റഷ്യ ആതിഥേയത്വം വഹിച്ച് ചര്&#x200d;ച്ച നടത്തുവാന്&#x200d; ശ്രമിച്ചു എങ്കിലും പരാജയപ്പെടുകയായിരുന്നുവല്ലോ. അഫ്ഗാന്&#x200d; സര്&#x200d;ക്കാര്&#x200d;, അമേരിക്ക പ്രതിനിധികള്&#x200d; റഷ്യന്&#x200d; നീക്കത്തോട് എതിര്&#x200d;ത്തു. അഫ്ഗാനിന്റെ 56.3 ശതമാനം ഭൂപ്രദേശം മാത്രമാണ് സര്&#x200d;ക്കാറിന്റെ നിയന്ത്രണത്തില്&#x200d; 229 ജില്ലകള്&#x200d;. ശേഷിക്കുന്നവ താലിബാന്&#x200d; നിയന്ത്രണത്തിലോ, സ്വാധീനത്തിലോ ആണ്. 17 വര്&#x200d;ഷത്തിനകം അമേരിക്കന്&#x200d; സൈനികരില്&#x200d; 2500 മരണം സംഭവിച്ചു. കോടിക്കണക്കിന് ഡോളറുകള്&#x200d; യുദ്ധത്തിന് വിനിയോഗിച്ച് സാമ്പത്തികമായി പ്രതിസന്ധിയിലായി അമേരിക്ക! വിദേശത്ത് നിന്ന് പരമാവധി സൈനികരെ തിരിച്ച് കൊണ്ടുവരിക എന്നാണ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ വിദേശ നയത്തിന്റെ കാതല്&#x200d;. സിറിയയില്&#x200d; നിന്ന് സൈനിക പിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്&#x200d; അമേരിക്കയുടെ സൈനിക താവളങ്ങള്&#x200d; ഉണ്ടത്രെ! ഇവയില്&#x200d; യു.എന്&#x200d; സമാധാന സേനയില്&#x200d; സേവനമനുഷ്ഠിക്കുന്നവരും ഉള്&#x200d;പ്പെടും. ഒന്നേമുക്കാല്&#x200d; ലക്ഷത്തോളം സൈനികര്&#x200d; വിദേശ രാജ്യങ്ങളില്&#x200d; കഴിയുന്നു. യൂറോപ്യന്&#x200d; രാജ്യങ്ങളില്&#x200d; മാത്രം 63,000. മധ്യപൗരസ്ത്യദേശത്തും അരലക്ഷത്തോളം സൈനികരുണ്ട്. അഫ്ഗാനില്&#x200d; 14,000 സൈനികരാണുള്ളത്.<br> അഫ്ഗാനിസ്ഥാനില്&#x200d; 2001-ല്&#x200d; അധിനിവേശത്തിന് ശേഷം അമേരിക്കയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം അവകാശപ്പെടാനില്ല. 1996-2001 കാലത്ത് അഫ്ഗാന്&#x200d; ഭരണം താലിബാന്&#x200d; ആണ് നിര്&#x200d;വഹിച്ചത്. എതിരാളികള്&#x200d;ക്ക് ഒപ്പം വന്&#x200d; സൈനിക സന്നാഹങ്ങളോടെ അമേരിക്ക കടന്നുവന്നപ്പോള്&#x200d; താലിബാന്&#x200d; ഏറ്റുമുട്ടാന്&#x200d; തയാറായില്ല. കാബൂളിലെ ഭരണ കേന്ദ്രങ്ങളില്&#x200d; നിന്ന് പിന്മാറി. അന്ന് 40,000 വരുന്ന താലിബാന്&#x200d; സൈനികരില്&#x200d; ഒരാളെ പോലും പിടികൂടാന്&#x200d; അമേരിക്കന്&#x200d; സൈനികര്&#x200d;ക്ക് കഴിഞ്ഞതുമില്ല. അവര്&#x200d; പ്രാന്തപ്രദേശങ്ങളിലേക്ക് പിന്മാറി. കാബൂളില്&#x200d; നിന്ന് കാണ്ഡഹാറിലേക്ക് ഹെഡ്ക്വാര്&#x200d;ട്ടേഴ്‌സ് മാറ്റി. ഒളിപ്പോരില്&#x200d; മിടുക്കന്മാരായ താലിബാനികള്&#x200d; പിന്നീട് &#8216;ഒളിയുദ്ധ മുറ&#8217;കളിലൂടെ നാറ്റോ സൈന്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. അടുത്ത കാലത്തായി താലിബാന്&#x200d; ശക്തി വര്&#x200d;ധിച്ചു. കാബൂളിലെ അതീവ സുരക്ഷാ താവളങ്ങളില്&#x200d; കടന്ന് കയറി വന്&#x200d; നാശങ്ങള്&#x200d; വരുത്തി. നിരവധി അഫ്ഗാന്&#x200d; സര്&#x200d;ക്കാര്&#x200d; സൈനികരെ കൊലപ്പെടുത്തി. കഴിഞ്ഞാഴ്ചയാണ് 100 സൈനികര്&#x200d; താലിബാന്&#x200d; അക്രമത്തില്&#x200d; കൊല്ലപ്പെട്ടത്.<br> 1990-ല്&#x200d; താലിബാന്&#x200d; സ്ഥാപിച്ചവരില്&#x200d; മുല്ല മുഹമ്മദ് ഉമറിന് ഒപ്പം ഉണ്ടായിരുന്ന അബ്ദുല്&#x200d; ഗനി ബാര്&#x200d;ദാര്&#x200d; ആണ് ഖത്തര്&#x200d; ചര്&#x200d;ച്ച നയിച്ചത്. മുല്ല ഉമറിന്റെ വിയോഗ ശേഷം താലിബാന്&#x200d; നേതാവായ മുല്ല അഖ്താര്&#x200d; മസൂം തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സമാധാന സമ്മേളനത്തിന് ബാര്&#x200d;ദാര്&#x200d; എത്തിയത്.<br> 1979 മുതല്&#x200d; നാല് പതിറ്റാണ്ട് കാലമായി അഭ്യന്തര സംഘര്&#x200d;ഷത്തിലാണ് അഫ്ഗാന്&#x200d;. 1979-ല്&#x200d; സോവിയറ്റ് യൂണിയന്റെ ചെമ്പടയുടെ സഹായത്തോടെ പത്ത് വര്&#x200d;ഷം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഭരണം. ഇതിന് എതിരെ പാശ്ചാത്യ. സഹായത്തോടെ അഫ്ഗാന്&#x200d; മുജാഹിദീന്&#x200d; പോരാളികള്&#x200d; നടത്തിയ പോരാട്ടം. 1989-ല്&#x200d; സോവിയറ്റ് യൂണിയന്&#x200d; പിന്മാറി. മുജാഹിദീന്&#x200d; പോരാളികള്&#x200d;ക്ക് പിന്തുണ നല്&#x200d;കി ഒസാമാ ബിന്&#x200d; ലാദന്റെ നേതൃത്വത്തില്&#x200d; വിദേശ പോരാളികളും ചെമ്പടയ്ക്ക് എതിരെ രംഗത്തുണ്ടായിരുന്നു. ബിന്&#x200d; ലാദനെയും അല്&#x200d;ഖാഇദയെയും പരിശീലിപ്പിച്ചതും ആയുധമണിയിച്ചതും അമേരിക്കന്&#x200d; ഭരണകൂടം! ചെമ്പടയുടെ തിരിച്ചുപോക്കിന് ശേഷം മുജാഹിദ്ദീന്&#x200d; ഭരണം. അവര്&#x200d;ക്കിടയില്&#x200d; വഴക്കും തമ്മിലടിയും രൂക്ഷമായപ്പോഴാണ് മത വിദ്യാര്&#x200d;ത്ഥികള്&#x200d; (താലിബാന്&#x200d;) പോരാളികളുമായി ഭരണം കയ്യടക്കുന്നത്. 1996 മുതല്&#x200d; അഞ്ച് വര്&#x200d;ഷക്കാലം സമാധാനം തിരിച്ചുകൊണ്ട് വരാനായിരുന്നു താലിബാന്&#x200d; ശ്രമം. 2001-ല്&#x200d; ന്യൂയോര്&#x200d;ക്കിലെ ലോക വ്യാപാര കേന്ദ്രം അല്&#x200d;ഖാഇദ അക്രമിച്ച് തകര്&#x200d;ത്ത സംഭവത്തോടെ അമേരിക്ക തിരിച്ചടിച്ചു. <br> അല്&#x200d;ഖാഇദയുടെ സംരക്ഷകര്&#x200d; താലിബാന്&#x200d; ഭരണകൂടമാണ് എന്നാരോപിച്ച് അഫ്ഗാനിസ്ഥാന്&#x200d; കീഴടക്കി. 17 വര്&#x200d;ഷത്തിന് ശേഷവും താലിബാന്&#x200d; സ്വാധീനം അഫ്ഗാനില്&#x200d; ശക്തമാണെന്ന് അമേരിക്ക തിരിച്ചറിയുന്നു. ദേശീയ മുഖ്യധാരയിലേക്ക് താലിബാനെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം വിജയകരമാകട്ടെ എന്നാണ് ലോക സമൂഹത്തിന്റെ ആഗ്രഹം. നേപ്പാളില്&#x200d; മാവോയിസ്റ്റ് തീവ്രവാദികളെ ദേശീയ ധാരയുടെ ഭാഗമാക്കിയതിന്റെ ഗുണഫലം നേപ്പാളും ലോകവും അനുഭവിക്കുന്നു. അഫ്ഗാനിലും സമാധാനം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-afganisthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാന്&#x200d; സമാധാന  ചര്&#x200d;ച്ചകള്&#x200d;ക്ക് റഷ്യയില്&#x200d; തുടക്കം</title>
		<link>https://www.chandrikadaily.com/afghan-discourses-in-russia.html</link>
					<comments>https://www.chandrikadaily.com/afghan-discourses-in-russia.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 10 Nov 2018 04:32:22 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[Hocking]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=110092</guid>

					<description><![CDATA[&#160; മോസ്‌കോ: തീവ്രവാദ ആക്രമണങ്ങള്&#x200d; പതിവായ അഫ്ഗാനിസ്താനില്&#x200d; സമാധാനത്തിന്റെ പാത തുറന്നിട്ട് റഷ്യയില്&#x200d; ചര്&#x200d;ച്ച. റഷ്യ, അഫ്ഗാനിസ്താന്&#x200d;, താലിബാന്&#x200d; എന്നിവരാണ് ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കുന്നത്. കൂടാതെ യു.എസ്, ഇന്ത്യ ഉള്&#x200d;പ്പെടെ മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് ചര്&#x200d;ച്ചക്ക് തുടക്കമിട്ടത്. റഷ്യ മുന്&#x200d;കൈ എടുത്താണ് ചര്&#x200d;ച്ച നടക്കുന്നത്. അഫ്ഗാന്റെയും താലിബാന്റെയും പ്രതിനിധികളുടെ സാന്നിധ്യം ചര്&#x200d;ച്ച വിജയിക്കുമെന്നതിന്റെ സൂചനയാണ് നല്&#x200d;കുന്നതെന്ന് റഷ്യന്&#x200d; വിദേശകാര്യമന്ത്രി സെര്&#x200d;ജി ലാവ്‌റോവ് പറഞ്ഞു. ചര്&#x200d;ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങള്&#x200d;ക്കും പരിഹാരം കാണാനാകും. അഫ്ഗാനിലെ ജനങ്ങള്&#x200d;ക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മോസ്‌കോ: തീവ്രവാദ ആക്രമണങ്ങള്&#x200d; പതിവായ അഫ്ഗാനിസ്താനില്&#x200d; സമാധാനത്തിന്റെ പാത തുറന്നിട്ട് റഷ്യയില്&#x200d; ചര്&#x200d;ച്ച. റഷ്യ, അഫ്ഗാനിസ്താന്&#x200d;, താലിബാന്&#x200d; എന്നിവരാണ് ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കുന്നത്. കൂടാതെ യു.എസ്, ഇന്ത്യ ഉള്&#x200d;പ്പെടെ മറ്റു രാജ്യങ്ങളുടെ പ്രതിനിധികളും ചര്&#x200d;ച്ചയില്&#x200d; പങ്കെടുക്കുന്നുണ്ട്.<br />
ഇന്നലെ രാവിലെയാണ് ചര്&#x200d;ച്ചക്ക് തുടക്കമിട്ടത്. റഷ്യ മുന്&#x200d;കൈ എടുത്താണ് ചര്&#x200d;ച്ച നടക്കുന്നത്. അഫ്ഗാന്റെയും താലിബാന്റെയും പ്രതിനിധികളുടെ സാന്നിധ്യം ചര്&#x200d;ച്ച വിജയിക്കുമെന്നതിന്റെ സൂചനയാണ് നല്&#x200d;കുന്നതെന്ന് റഷ്യന്&#x200d; വിദേശകാര്യമന്ത്രി സെര്&#x200d;ജി ലാവ്‌റോവ് പറഞ്ഞു. ചര്&#x200d;ച്ചയിലൂടെ എല്ലാ പ്രശ്‌നങ്ങള്&#x200d;ക്കും പരിഹാരം കാണാനാകും. അഫ്ഗാനിലെ ജനങ്ങള്&#x200d;ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അഫ്ഗാന്റെ ചരിത്രത്തില്&#x200d; പുതിയ ഏടാണ് ഈ ചര്&#x200d;ച്ച തുറന്നിടുകയെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യയിലെ പ്രശ്‌നബാധിതമായ രാജ്യം കൂടിയാണ് അഫ്ഗാനെന്നും റഷ്യന്&#x200d; വിദേശകാര്യമന്ത്രി പറഞ്ഞു.<br />
പാക്കിസ്താനാണ് താലിബാന് വേണ്ട പിന്തുണ നല്&#x200d;കുന്നതെന്ന് അഫ്ഗാന്&#x200d; വിദേശകാര്യമന്ത്രാലയം വക്താവ് മുഹമ്മദ് ഫൈസല്&#x200d; പറഞ്ഞു. ചര്&#x200d;ച്ച നിരീക്ഷിക്കാന്&#x200d; നയതന്ത്ര പ്രതിനിധിയെ യുഎസ് അയച്ചിട്ടുണ്ട്. സെപ്റ്റംബറില്&#x200d; റഷ്യ ചര്&#x200d;ച്ച നടത്താന്&#x200d; തീരുമാനിച്ചിരുന്നെങ്കിലും അഫ്ഗാന്&#x200d; നിരസിച്ചിരുന്നു.<br />
ചര്&#x200d;ച്ച അനൗദ്യോഗികമെന്നാണ് സൂചന. താലിബാന്&#x200d; പ്രതിനിധികള്&#x200d; എത്തുന്ന ചര്&#x200d;ച്ചയില്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; സമാധാനം പുന:സ്ഥാപിക്കുക എന്നതായിരിക്കും പ്രധാന വിഷയം. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്&#x200d; അംബാസിഡര്&#x200d; അമര്&#x200d; സിന്&#x200d;ഹ, പാക്കിസ്ഥാനിലെ മുന്&#x200d; ഇന്ത്യന്&#x200d; ഹൈകമീഷണര്&#x200d; ടി.സി.എ രാഘവന്&#x200d; എന്നിവരാണ് ചര്&#x200d;ച്ചയില്&#x200d; ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അഫ്ഗാനിസ്താനില്&#x200d; സമാധാനവും സുരക്ഷയും കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങള്&#x200d;ക്കും ഇന്ത്യ പിന്തുണ നല്&#x200d;കുമെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്&#x200d; പറഞ്ഞു.<br />
റഷ്യന്&#x200d; പ്രസിഡന്റ് വഌഡിമര്&#x200d; പുടിന്&#x200d; ഇന്ത്യ സന്ദര്&#x200d;ശിച്ചതിനു ശേഷമാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്ക് രാജ്യം സന്നദ്ധത അറിയിച്ചത്. എന്നാല്&#x200d; അഫ്ഗാന്&#x200d; വിഷയത്തില്&#x200d; റഷ്യയില്&#x200d; ചര്&#x200d;ച്ച് നടക്കുന്നുണ്ടെന്ന് അറിയിച്ചെങ്കിലും താലിബാനുമായുള്ള ചര്&#x200d;ച്ചകള്&#x200d; സംബന്ധിച്ച് ഒന്നും പുറത്തു പറയാന്&#x200d; വിദേശകാര്യ വക്താവ് രവീഷ് കുമാര്&#x200d; തയ്യാറായിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghan-discourses-in-russia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാന്&#x200d; തെരഞ്ഞെടുപ്പ് റാലിയില്&#x200d; ചാവേറാക്രമണം; 13 മരണം</title>
		<link>https://www.chandrikadaily.com/afganisthan-election-suicide-bombing.html</link>
					<comments>https://www.chandrikadaily.com/afganisthan-election-suicide-bombing.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 02 Oct 2018 15:35:16 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[Flat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=105472</guid>

					<description><![CDATA[&#160; കാബൂള്&#x200d;: അഫ്ഗാനിസ്താനിലെ കിഴക്കന്&#x200d; നന്&#x200d;ഗര്&#x200d;ഹാര്&#x200d; പ്രവിശ്യയില്&#x200d; തെരഞ്ഞെടുപ്പ് റാലിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്&#x200d; 13 പേര്&#x200d; കൊല്ലപ്പെട്ടു. 25 പേര്&#x200d;ക്ക് പരിക്കേറ്റു. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്&#x200d;ത്ഥി അബ്ദുല്&#x200d; നാസിര്&#x200d; മുഹമ്മദിന്റെ പ്രചാരണ റാലിയിലാണ് സ്‌ഫോടനമുണ്ടായത്. മുതിര്&#x200d;ന്ന നേതാക്കള്&#x200d; സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികളില്&#x200d; ഒരാളായ സയ്യിദ് ഹുമയൂണ്&#x200d; പറഞ്ഞു. സ്‌ഫോടനശബ്ദം കേട്ട് ഞാന്&#x200d; ബോധരഹിതനായി. ശേഷം കണ്ണുതുറന്നു നോക്കുമ്പോള്&#x200d; ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങളാണ് ചുറ്റും കണ്ടതെന്ന് അദ്ദേഹം അറിയിച്ചു. 250ഓളം പേര്&#x200d; റാലിയില്&#x200d; പങ്കെടുത്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒക്ടോബര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കാബൂള്&#x200d;: അഫ്ഗാനിസ്താനിലെ കിഴക്കന്&#x200d; നന്&#x200d;ഗര്&#x200d;ഹാര്&#x200d; പ്രവിശ്യയില്&#x200d; തെരഞ്ഞെടുപ്പ് റാലിക്കുനേരെയുണ്ടായ ചാവേറാക്രമണത്തില്&#x200d; 13 പേര്&#x200d; കൊല്ലപ്പെട്ടു. 25 പേര്&#x200d;ക്ക് പരിക്കേറ്റു. പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്&#x200d;ത്ഥി അബ്ദുല്&#x200d; നാസിര്&#x200d; മുഹമ്മദിന്റെ പ്രചാരണ റാലിയിലാണ് സ്‌ഫോടനമുണ്ടായത്. മുതിര്&#x200d;ന്ന നേതാക്കള്&#x200d; സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്ന് ദൃക്‌സാക്ഷികളില്&#x200d; ഒരാളായ സയ്യിദ് ഹുമയൂണ്&#x200d; പറഞ്ഞു. സ്‌ഫോടനശബ്ദം കേട്ട് ഞാന്&#x200d; ബോധരഹിതനായി. ശേഷം കണ്ണുതുറന്നു നോക്കുമ്പോള്&#x200d; ചിതറിത്തെറിച്ച ശരീരാവശിഷ്ടങ്ങളാണ് ചുറ്റും കണ്ടതെന്ന് അദ്ദേഹം അറിയിച്ചു. 250ഓളം പേര്&#x200d; റാലിയില്&#x200d; പങ്കെടുത്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഒക്ടോബര്&#x200d; 20നാണ് പാര്&#x200d;ലമെന്റ് തെരഞ്ഞെടുപ്പ്. പ്രചാരണം തുടങ്ങിയ ശേഷം രാജ്യത്ത് അഞ്ച് സ്ഥാനാര്&#x200d;ത്ഥികള്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afganisthan-election-suicide-bombing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്രസല്&#x200d;സ് നാറ്റോ ഉച്ചകോടി; അഫ്ഗാനിസ്താനിലേക്ക് ഉദ്യോഗസ്ഥരെ അയക്കുമെന്ന് ബ്രിട്ടന്&#x200d;</title>
		<link>https://www.chandrikadaily.com/afghanistan-uk-to-send-440-more-non-combat-troops.html</link>
					<comments>https://www.chandrikadaily.com/afghanistan-uk-to-send-440-more-non-combat-troops.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 11 Jul 2018 16:24:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[britain]]></category>
		<category><![CDATA[nato]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=94070</guid>

					<description><![CDATA[ബ്രസല്&#x200d;സ്: അഫ്ഗാനിസ്താനിലേക്ക് 440 ഉദ്യോഗസ്ഥരെ അയക്കാന്&#x200d; ബ്രിട്ടന്&#x200d; തീരുമാനിച്ചു. സൈനികേതര പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കാണ് ഇവരെ അയക്കുന്നത്. ബ്രസല്&#x200d;സില്&#x200d; നടന്ന നാറ്റോ യോഗത്തിലാണ് ബ്രിട്ടണ്&#x200d; ഇക്കാര്യം അറിയിച്ചത്. ഇതോടെ അഫ്ഗാന്&#x200d; മിഷന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി സൈനികപരമായും അല്ലാതെയും ബ്രിട്ടനില്&#x200d; നിന്ന് 1090 പേരാണ് നാറ്റോ സഖ്യത്തിലുള്ളത്. അഫ്ഗാനിസ്താനില്&#x200d; അടുത്ത വര്&#x200d;ഷം ഫെബ്രുവരി വരെ സൈനിക നടപടി തുടരാന്&#x200d; യോഗത്തില്&#x200d; തീരുമാനമായി. അഫ്ഗാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് പ്രസിഡന്റ് തെരേസ മെയ് വ്യക്തമാക്കി. നാറ്റോ സഖ്യത്തില്&#x200d; ഉള്&#x200d;പ്പെട്ട 50 രാജ്യങ്ങളില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ബ്രസല്&#x200d;സ്: അഫ്ഗാനിസ്താനിലേക്ക് 440 ഉദ്യോഗസ്ഥരെ അയക്കാന്&#x200d; ബ്രിട്ടന്&#x200d; തീരുമാനിച്ചു. സൈനികേതര പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കാണ് ഇവരെ അയക്കുന്നത്. ബ്രസല്&#x200d;സില്&#x200d; നടന്ന നാറ്റോ യോഗത്തിലാണ് ബ്രിട്ടണ്&#x200d; ഇക്കാര്യം അറിയിച്ചത്. ഇതോടെ അഫ്ഗാന്&#x200d; മിഷന്&#x200d; പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായി സൈനികപരമായും അല്ലാതെയും ബ്രിട്ടനില്&#x200d; നിന്ന് 1090 പേരാണ് നാറ്റോ സഖ്യത്തിലുള്ളത്. അഫ്ഗാനിസ്താനില്&#x200d; അടുത്ത വര്&#x200d;ഷം ഫെബ്രുവരി വരെ സൈനിക നടപടി തുടരാന്&#x200d; യോഗത്തില്&#x200d; തീരുമാനമായി. അഫ്ഗാനിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന് പ്രസിഡന്റ് തെരേസ മെയ് വ്യക്തമാക്കി.</p>
<p>നാറ്റോ സഖ്യത്തില്&#x200d; ഉള്&#x200d;പ്പെട്ട 50 രാജ്യങ്ങളില്&#x200d; നിന്ന് 130000 സൈനികരാണ് അഫ്ഗാനിസ്താനിലുള്ളത്. ബ്രിട്ടന്റെ 9500 സൈനികരും 137 സൈനിക താവളങ്ങളും അഫ്ഗാനിലുണ്ട്. സുരക്ഷയുടെ ഭാഗമായി കാബൂളില്&#x200d; സൈനികരുടെ എണ്ണം കഴിഞ്ഞ മാസം നാറ്റോ ഉയര്&#x200d;ത്തിയിരുന്നു. 39 രാജ്യങ്ങളില്&#x200d; നിന്നായി 16000 സൈനികരെയാണ് വിന്യസിച്ചത്. അഫ്ഗാന്&#x200d; സൈന്യത്തെയും പൊലീസിനെയും സഹായിക്കുന്നതിനായാണ് അധികം സൈനികരെ കാബൂളില്&#x200d; വിന്യസിച്ചത്. കഴിഞ്ഞ സെപ്റ്റംബറില്&#x200d; 3000 സൈനികരെയാണ് യുഎസ് അധികമായി വിന്യസിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghanistan-uk-to-send-440-more-non-combat-troops.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
