<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Afghan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/afghan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 21 Jan 2024 08:37:37 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Afghan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ</title>
		<link>https://www.chandrikadaily.com/russia-says-it-was-an-air-ambulance-that-crashed-in-the-afghan-mountains.html</link>
					<comments>https://www.chandrikadaily.com/russia-says-it-was-an-air-ambulance-that-crashed-in-the-afghan-mountains.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 21 Jan 2024 08:37:37 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Afghan]]></category>
		<category><![CDATA[crashed]]></category>
		<category><![CDATA[flight]]></category>
		<category><![CDATA[mountains]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288557</guid>

					<description><![CDATA[വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു‌‌.]]></description>
										<content:encoded><![CDATA[<p>അഫ്ഗാൻ മലനിരകളിൽ തകർന്നുവീണത് എയർ ആംബുലൻസ് എന്ന് റഷ്യ. ദസ്സോ ഫാൽക്കൺ 10 ചാർട്ടഡ് വിമാനത്തിൽ 10 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഗയയിൽ നിന്നും താഷ്കന്റ് വഴി മോസ്‌കോയിലേക്ക് സർവീസ് നടത്തുകയായിരുന്നു വിമാനം എന്നും റിപ്പോർട്ടുണ്ട്. വിമാനം തകർന്ന മേഖലയിൽ പരിശോധന നടത്താൻ താലിബാൻ പ്രത്യേക സംഘത്തെ അയച്ചു‌‌.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CJDX_JiJ7oMDFdrLPAIdZboAcw">
<div id="google_ads_iframe_/132662741/24_In_Article_0__container__">അഫ്ഗാനിസ്താൻ മലനിരകളായ ടോപ്ഖാനയിലാണ് വിമാനം തകർന്നുവീണത്. ആദ്യം ഇന്ത്യൻ വിമാനം തകർന്നുവീണു എന്നാണ് റിപ്പോർട്ടുകൾ വന്നതെങ്കിലും ഈ റിപ്പോർട്ട് ശരിയല്ലെന്ന് ഡിജിസിഎ അറിയിച്ചു. തകർന്നത് മൊറോക്കൻ വിമാനമാണ്. വിമാനത്തിൽ ഇന്ത്യക്കാരില്ലെന്നും അധികൃതർ പറയുന്നു.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/russia-says-it-was-an-air-ambulance-that-crashed-in-the-afghan-mountains.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;വകലാശാലകളില്&#x200d; പെണ്&#x200d;കുട്ടികള്&#x200d;ക്ക് പ്രവേശനമില്ല ; താലിബാന്റെ നിലപാടിനെ അപലപിച്ച് യുഎന്&#x200d;</title>
		<link>https://www.chandrikadaily.com/afghan-women-college.html</link>
					<comments>https://www.chandrikadaily.com/afghan-women-college.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 21 Dec 2022 05:17:13 +0000</pubDate>
				<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Afghan]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227812</guid>

					<description><![CDATA[കഴിഞ്ഞ മാസം സ്ത്രീകള്&#x200d;ക്ക് പാര്&#x200d;ക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. അമേരിക്കന്&#x200d; സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്&#x200d; അഫ്ഗാനെ അനുഭവിക്കുമെന്ന് മുന്നറിയിപ്പ് നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>സ്ത്രീകള്&#x200d;ക്ക് സര്&#x200d;വകലാശാലാ പ്രവേശനം നിഷേധിച്ച് താലിബാന്&#x200d;. അഫ്ഗാനിസ്ഥാനിലെ താലിബാന്&#x200d; നിയന്ത്രണത്തിലുള്ള സര്&#x200d;ക്കാരാണ് പെണ്&#x200d;കുട്ടികള്&#x200d;ക്ക് സര്&#x200d;വകലാശാലകളില്&#x200d; പ്രവേശനം നിഷേധിച്ച് ഉത്തരവ് ഇറക്കിയത്. നേരത്തെ ഹയര്&#x200d;സെക്കണ്ടറി സ്‌കൂളുകളില്&#x200d;നിന്നും പെണ്&#x200d;കുട്ടികളെ മാറ്റി നിര്&#x200d;ത്തിയിരുന്നു. താലിബാന്&#x200d; തീരുമാനത്തെ ഐക്യരാഷ്ട്രസഭയും വിവിധ മനുഷ്യാവകാശസംഘടനകളും അപലപിച്ചു. പൗരന്മാരുടെ അവകാശങ്ങള്&#x200d; അംഗീകരിക്കാത്തിടത്തോളം താലിബാനെ അന്താരാഷ്ട്രസമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യു.എന്&#x200d; കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം സ്ത്രീകള്&#x200d;ക്ക് പാര്&#x200d;ക്കുകളിലും വ്യായാമകേന്ദ്രങ്ങളിലും പ്രവേശനം നിഷേധിച്ചിരുന്നു. അമേരിക്കന്&#x200d; സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്&#x200d; അഫ്ഗാനെ അനുഭവിക്കുമെന്ന് മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghan-women-college.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അല്&#x200d; ഖ്വയ്ദ നേതാവിനെ സൈനിക ഓപ്പറേഷനിലൂടെ വധിച്ചതായി അഫ്ഗാനിസ്ഥാന്&#x200d;</title>
		<link>https://www.chandrikadaily.com/al-qeida-leder-death-news.html</link>
					<comments>https://www.chandrikadaily.com/al-qeida-leder-death-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 25 Oct 2020 07:44:58 +0000</pubDate>
				<category><![CDATA[world]]></category>
		<category><![CDATA[Afghan]]></category>
		<category><![CDATA[al queida]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=164120</guid>

					<description><![CDATA[കാബൂള്&#x200d;: അല്&#x200d; ഖ്വയ്ദ നേതാവിനെ സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ വധിച്ചതായി അഫ്ഗാന്&#x200d; ഇന്റലിജന്&#x200d;സ് വിഭാഗം അറിയിച്ചു. അല്&#x200d; ഖ്വയ്ദയുടെ ഉയര്&#x200d;ന്ന പദവിയിലുള്ള അബു മുഹ്‌സിന്&#x200d; അല്&#x200d; മസ്രിയാണ് കൊല്ലപ്പെട്ടത്. ഇയാള്&#x200d; ഈജിപ്ഷ്യന്&#x200d; പൗരനാണെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. സെന്&#x200d;ട്രല്&#x200d; ഗാസ്‌നി പ്രവിശ്യയില്&#x200d; നടത്തിയ ഒപ്പറേഷനിടെയാണ് ഇയാള്&#x200d; കൊല്ലപ്പെട്ടത്. വിദേശസംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നല്&#x200d;കി അമേരിക്കന്&#x200d; പൗരന്മാരെ കൊലപ്പെടുത്താന്&#x200d; ഗൂഢാലോചന നടത്തിയ കേസില്&#x200d; യുഎസ് തേടുന്ന കുറ്റവാളിയാണ് അബു മുഹ്‌സിന്&#x200d; അല്&#x200d; മസ്രി. എഫ്.ബി.ഐയുടെ &#8216;മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്&#8217; പട്ടികയിലുളള [&#8230;]]]></description>
										<content:encoded><![CDATA[<p>കാബൂള്&#x200d;: അല്&#x200d; ഖ്വയ്ദ നേതാവിനെ സൈന്യം നടത്തിയ ഓപ്പറേഷനിലൂടെ വധിച്ചതായി അഫ്ഗാന്&#x200d; ഇന്റലിജന്&#x200d;സ് വിഭാഗം അറിയിച്ചു.<br />
അല്&#x200d; ഖ്വയ്ദയുടെ ഉയര്&#x200d;ന്ന പദവിയിലുള്ള അബു മുഹ്‌സിന്&#x200d; അല്&#x200d; മസ്രിയാണ് കൊല്ലപ്പെട്ടത്. ഇയാള്&#x200d; ഈജിപ്ഷ്യന്&#x200d; പൗരനാണെന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. സെന്&#x200d;ട്രല്&#x200d; ഗാസ്‌നി പ്രവിശ്യയില്&#x200d; നടത്തിയ ഒപ്പറേഷനിടെയാണ് ഇയാള്&#x200d; കൊല്ലപ്പെട്ടത്.</p>
<p>വിദേശസംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നല്&#x200d;കി അമേരിക്കന്&#x200d; പൗരന്മാരെ കൊലപ്പെടുത്താന്&#x200d; ഗൂഢാലോചന നടത്തിയ കേസില്&#x200d; യുഎസ് തേടുന്ന കുറ്റവാളിയാണ് അബു മുഹ്‌സിന്&#x200d; അല്&#x200d; മസ്രി. എഫ്.ബി.ഐയുടെ &#8216;മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്&#8217; പട്ടികയിലുളള ഇയാള്&#x200d;ക്കെതിരെ 2018ല്&#x200d; യുഎസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<blockquote class="twitter-tweet" data-width="550" data-dnt="true">
<p lang="en" dir="ltr">Breaking news : as a result of NDS special force unit operation in ghazni province an al-Qaida key member for Indian sub contanint, Abu Muhsen Almisry were killed <a href="https://t.co/4fmWzA5T4e">pic.twitter.com/4fmWzA5T4e</a></p>
<p>&mdash; NDS Afghanistan (@NDSAfghanistan) <a href="https://twitter.com/NDSAfghanistan/status/1320047500787679232?ref_src=twsrc%5Etfw">October 24, 2020</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>ഏറെക്കാലമായി നീണ്ടുനില്&#x200d;ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്&#x200d; താലിബാനും അഫ്ഗാനും തമ്മില്&#x200d; സമാധാന ചര്&#x200d;ച്ചകള്&#x200d; തുടരുന്ന സാഹചര്യത്തിലാണ് അല്&#x200d; മസ്രിയുടെ വധം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/al-qeida-leder-death-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നബിക്ക് നാലു വിക്കറ്റ്; അഫ്ഗാനെതിരെ ശ്രീലങ്ക തകരുന്നു</title>
		<link>https://www.chandrikadaily.com/srilanka-collapse-in-match-vs-afghan.html</link>
					<comments>https://www.chandrikadaily.com/srilanka-collapse-in-match-vs-afghan.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 04 Jun 2019 12:38:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Afghan]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[Srilanka]]></category>
		<category><![CDATA[world cup cricket 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129315</guid>

					<description><![CDATA[കാർഡിഫ്: ലോകകപ്പ് മത്സരത്തിൽ ദുർബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവർ പിന്നിടുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിൽ പതറുകയാണ്. മഴ കാരണം മത്സരം നിർത്തിവെച്ചിരിക്കുകയാണ്. മുൻനിര ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനത്തിനു ശേഷമാണ് ശ്രീലങ്ക അവിശ്വസനീയമായ വിധത്തിൽ ബാറ്റിങ് പരാജയം ഏറ്റുവാങ്ങിയത്. ദിമുത് കരണുരത്‌നെ (30), കുസാൽ പെരേര (78), ലഹിരു തിരിമന്നെ (25) എന്നിവർ മികച്ച പ്രകടനം നടത്തിയെങ്കിലും നാലു വിക്കറ്റെടുത്ത മുഹമ്മദ് [&#8230;]]]></description>
										<content:encoded><![CDATA[
<p>കാർഡിഫ്: ലോകകപ്പ് മത്സരത്തിൽ ദുർബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്കക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവർ പിന്നിടുമ്പോൾ എട്ടു വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിൽ പതറുകയാണ്. മഴ കാരണം മത്സരം നിർത്തിവെച്ചിരിക്കുകയാണ്.</p>



<p>മുൻനിര ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനത്തിനു ശേഷമാണ് ശ്രീലങ്ക അവിശ്വസനീയമായ വിധത്തിൽ ബാറ്റിങ് പരാജയം ഏറ്റുവാങ്ങിയത്. ദിമുത് കരണുരത്‌നെ (30), കുസാൽ പെരേര (78), ലഹിരു തിരിമന്നെ (25) എന്നിവർ മികച്ച പ്രകടനം നടത്തിയെങ്കിലും നാലു വിക്കറ്റെടുത്ത മുഹമ്മദ് നബിയുടെ പ്രകടനം അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. രണ്ടുവിക്കറ്റിന് 144 എന്ന ശക്തമായ നിലയിൽ നിന്നാണ് നബി മുൻ ചാമ്പ്യന്മാരെ പിടിച്ചുലച്ചത്. നേരത്തെ ഓപണർ കരുണരത്‌നെയെ മടക്കിയ വെറ്ററൻ താരം ലഹിരു തിരിമന്നെ കുസാൽ മെൻഡിസ് (2), എയ്ഞ്ചലോ മാത്യൂസ് (0),  എന്നിവരെ കൂടി തിരിച്ചയച്ചു. റാഷിദ് ഖാൻ, ദൗലത്ത് സദ്‌റാൻ, ഹാമിദ് ഹസ്സൻ എന്നിവരും ഓരോ വിക്കറ്റെടുത്തു.</p>



<p>മഴ കാരണം കളി നിർത്തിവെക്കുമ്പോൾ സുരങ്ക ലക്മലും (2) ലസിത് മലിങ്കയുമാണ് ക്രീസിൽ. </p>



<p>ടൂർണമെന്റിൽ തങ്ങളുടെ ആദ്യ മത്സരങ്ങൾ തോറ്റിരുന്ന ലങ്കക്കും അഫ്ഗാനും ഇനിയുള്ള കളികൾ നിർണായകമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/srilanka-collapse-in-match-vs-afghan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാനില്‍ പാക് വക്താവിനെ വെടിവെച്ചു കൊന്നു</title>
		<link>https://www.chandrikadaily.com/new-pak-official-shoot-dead-at-afghanistan-soil.html</link>
					<comments>https://www.chandrikadaily.com/new-pak-official-shoot-dead-at-afghanistan-soil.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Nov 2017 03:41:21 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Afganisthan]]></category>
		<category><![CDATA[Afghan]]></category>
		<category><![CDATA[afghanistan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52418</guid>

					<description><![CDATA[അഫ്ഗാനിസ്താനിലെ പാക് സ്ഥാനപതിയെ വെടിവെച്ചു കൊന്നു. പ്രാദേശിക സമയം തിങ്കളാഴ്ച ആറുമണിക്കാണ് നയര്‍ ഇക്ബാല്‍ റാണ എന്ന പാക്കിസ്താന്‍ ജനറല്‍ ഓഫ് കോണ്‍സലറ്റിനെ വെടിവെച്ചു കൊന്നത്. ഇക്ബാല്‍ റാണയുടെ മരണം പാക് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. തന്റെ വസന്തിയുടെ അടുത്തുള്ള ഷോപ്പിനരികില്‍ നിന്നാണ് ഇക്ബാല്‍ റാണക്ക് വെടിയേറ്റത്. കൊല്ലപതാകത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ പാക് ഗവണ്‍മെന്റ് ശക്തമായി അപലിച്ചു. അഫ്ഗാനിസ്താന്‍ മണ്ണില്‍ നിന്ന് ഭീകരവാദ തുടച്ചുനീക്കി ജനങ്ങള്‍ക്ക് സാധരണ ജീവിതം ഉറപ്പു വരുത്തുക ലക്ഷ്യത്തോടെയാണ് പാക് ഉദ്യോഗസ്ഥര്‍ അഫ്ഗാനില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അഫ്ഗാനിസ്താനിലെ പാക് സ്ഥാനപതിയെ വെടിവെച്ചു കൊന്നു. പ്രാദേശിക സമയം തിങ്കളാഴ്ച ആറുമണിക്കാണ് നയര്&#x200d; ഇക്ബാല്&#x200d; റാണ എന്ന പാക്കിസ്താന്&#x200d; ജനറല്&#x200d; ഓഫ് കോണ്&#x200d;സലറ്റിനെ<br />
വെടിവെച്ചു കൊന്നത്. ഇക്ബാല്&#x200d; റാണയുടെ മരണം പാക് സര്&#x200d;ക്കാര്&#x200d; സ്ഥിരീകരിച്ചു. തന്റെ വസന്തിയുടെ അടുത്തുള്ള ഷോപ്പിനരികില്&#x200d; നിന്നാണ് ഇക്ബാല്&#x200d; റാണക്ക് വെടിയേറ്റത്. കൊല്ലപതാകത്തിന്റെ ഉത്തരവാദിത്വം ഒരു ഭീകര സംഘടനയും ഏറ്റെടുത്തിട്ടില്ല.</p>
<p>സംഭവത്തില്&#x200d; പാക് ഗവണ്&#x200d;മെന്റ് ശക്തമായി അപലിച്ചു. അഫ്ഗാനിസ്താന്&#x200d; മണ്ണില്&#x200d; നിന്ന് ഭീകരവാദ തുടച്ചുനീക്കി ജനങ്ങള്&#x200d;ക്ക് സാധരണ ജീവിതം ഉറപ്പു വരുത്തുക ലക്ഷ്യത്തോടെയാണ് പാക് ഉദ്യോഗസ്ഥര്&#x200d; അഫ്ഗാനില്&#x200d; പ്രവര്&#x200d;ത്തിക്കുന്നത്. ഇത്തരം ഉദ്യോഗസ്ഥരുടെ സുരക്ഷയില്&#x200d; വീഴ്ചവരുത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലയെന്നും പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് പ്രസിഡണ്ട് മാംനൂന്&#x200d; ഹുസൈനും പ്രധാന മന്ത്രി ഷാക്കിബ് അബാസിയും സംഭവത്തില്&#x200d; അനുശോചനം രേഖപ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-pak-official-shoot-dead-at-afghanistan-soil.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അയര്‍ലാന്റിനും അഫ്ഗാനും ഐ.സി.സി ടെസ്റ്റ് രാഷ്ട്ര പദവി</title>
		<link>https://www.chandrikadaily.com/afghan-and-ireland-gets-test-status.html</link>
					<comments>https://www.chandrikadaily.com/afghan-and-ireland-gets-test-status.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 22 Jun 2017 16:41:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Afghan]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[ICC]]></category>
		<category><![CDATA[Ireland]]></category>
		<category><![CDATA[sports]]></category>
		<category><![CDATA[test]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33293</guid>

					<description><![CDATA[ലണ്ടന്‍: അഫ്ഗാനിസ്താന്‍, അയര്‍ലാന്റ് ക്രിക്കറ്റ് ടീമുകള്‍ക്ക് ടെസ്റ്റ് പദവി നല്‍കാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തീരുമാനം. ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 12 ആയി ഉയര്‍ന്നു. അയര്‍ലാന്റ് 2005-ലും അഫ്ഗാന്‍ 2009-ലും ഏകദിന യോഗ്യത നേടിയിരുന്നു. പൂര്‍ണ അംഗങ്ങളാക്കി തങ്ങളെ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് അഫ്ഗാന്‍, അയര്‍ലാന്റ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ഐ.സി.സിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. പരിമിത ഓവര്‍ ക്രിക്കറ്റിലെ മികവ് തെളിയിക്കുന്ന കണക്കുകളും ഇതോടൊപ്പമുണ്ടായിരുന്നു. ഇവ [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: അഫ്ഗാനിസ്താന്&#x200d;, അയര്&#x200d;ലാന്റ് ക്രിക്കറ്റ് ടീമുകള്&#x200d;ക്ക് ടെസ്റ്റ് പദവി നല്&#x200d;കാന്&#x200d; അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്&#x200d;സില്&#x200d; (ഐ.സി.സി) തീരുമാനം. ലണ്ടനില്&#x200d; ചേര്&#x200d;ന്ന വാര്&#x200d;ഷിക ജനറല്&#x200d; ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്&#x200d; തീരുമാനമായത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം 12 ആയി ഉയര്&#x200d;ന്നു. അയര്&#x200d;ലാന്റ് 2005-ലും അഫ്ഗാന്&#x200d; 2009-ലും ഏകദിന യോഗ്യത നേടിയിരുന്നു.</p>
<p>പൂര്&#x200d;ണ അംഗങ്ങളാക്കി തങ്ങളെ ഉയര്&#x200d;ത്തണമെന്നാവശ്യപ്പെട്ട് അഫ്ഗാന്&#x200d;, അയര്&#x200d;ലാന്റ് ക്രിക്കറ്റ് ബോര്&#x200d;ഡുകള്&#x200d; ഐ.സി.സിക്ക് അപേക്ഷ സമര്&#x200d;പ്പിച്ചിരുന്നു. പരിമിത ഓവര്&#x200d; ക്രിക്കറ്റിലെ മികവ് തെളിയിക്കുന്ന കണക്കുകളും ഇതോടൊപ്പമുണ്ടായിരുന്നു. ഇവ പരിശോധിക്കതിനു ശേഷം ജനറല്&#x200d; ബോഡിയില്&#x200d; നടന്ന വോട്ടെടുപ്പില്&#x200d; ഐകകണ്‌ഠ്യേനയാണ് ഇവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടത്.</p>
<p>21-ാം നൂറ്റാണ്ടില്&#x200d; ഇതാദ്യമായാണ് ഐ.സി.സി അന്താരാഷ്ട്ര ടീമുകള്&#x200d;ക്ക് ടെസ്റ്റ് പദവി നല്&#x200d;കുന്നത്. അവസാനമായി ഈ പദവി നേടിയത് 2000-ല്&#x200d; ബംഗ്ലാദേശ് ആണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്&#x200d;ഡീസ്, ന്യൂസിലാന്റ്, ഇന്ത്യ, പാകിസ്താന്&#x200d;, ശ്രീലങ്ക, സിംബാബ്വെ എന്നിവയാണ് ടെസ്റ്റ് പദവിയുള്ള മറ്റ് രാജ്യങ്ങള്&#x200d;.</p>
<p>സമീപകാലത്ത് പരിമിത ഓവര്&#x200d; മത്സരങ്ങളില്&#x200d; പുലര്&#x200d;ത്തുന്ന മികവാണ് അഫ്ഗാനും അയര്&#x200d;ലാന്റിനും തുണയായത്. ഈയിടെ വെസ്റ്റ് ഇന്&#x200d;ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയില്&#x200d; അഫ്ഗാന്റെ മകിവ് ഏറെ ചര്&#x200d;ച്ച ചെയ്യപ്പെടുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghan-and-ireland-gets-test-status.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
