<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>afghanistan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/afghanistan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 18 Oct 2025 05:11:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>afghanistan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പാകിസ്താന്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 ടൂര്‍ണമെന്റില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ പിന്മാറി</title>
		<link>https://www.chandrikadaily.com/afghanistan-pull-out-of-tri-nation-twenty20-tournament-involving-pakistan.html</link>
					<comments>https://www.chandrikadaily.com/afghanistan-pull-out-of-tri-nation-twenty20-tournament-involving-pakistan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 18 Oct 2025 05:11:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[Pakistan]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[tri-nation Twenty20]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359011</guid>

					<description><![CDATA[കൊല്ലപ്പെട്ടവരില്‍ മൂന്ന് ക്രിക്കറ്റ് താരങ്ങളായ കബീര്‍, സിബ്ഗത്തുള്ളി, ഹാറൂണ്‍ ഉള്‍പ്പെടുന്നു.]]></description>
										<content:encoded><![CDATA[<p>കാബൂള്&#x200d;: പാക് ആക്രമണത്തില്&#x200d; യുവതാരങ്ങളടക്കം എട്ട് പേര്&#x200d; കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാന്&#x200d; ക്രിക്കറ്റ് ബോര്&#x200d;ഡ് അറിയിച്ചു. ആക്രമണം ഉര്&#x200d;ഗുനില്&#x200d; നിന്ന് ഷഹാറാണയിലേക്കുള്ള യാത്രക്കിടയില്&#x200d;, പാകിസ്താന്റെ അതിര്&#x200d;ത്തിയായ പാക്തിക പ്രദേശത്ത് സംഭവം നടന്നതായി റിപ്പോര്&#x200d;ട്ട്.</p>
<p>കൊല്ലപ്പെട്ടവരില്&#x200d; മൂന്ന് ക്രിക്കറ്റ് താരങ്ങളായ കബീര്&#x200d;, സിബ്ഗത്തുള്ളി, ഹാറൂണ്&#x200d; ഉള്&#x200d;പ്പെടുന്നു. അതേസമയം മറ്റ് അഞ്ചുപേരും മരണപ്പെട്ടു. ഏഴ് പേര്&#x200d;ക്ക് പരിക്ക് സംഭവിച്ചുവെന്ന് അറിയിപ്പില്&#x200d; പറയുന്നു.</p>
<p>ഈ സംഭവത്തെ തുടര്&#x200d;ന്ന് പാകിസ്താനും ശ്രീലങ്കയും ഉള്&#x200d;പ്പെടുന്ന ത്രിരാഷ്ട്ര ട്വന്റി 20 ടൂര്&#x200d;ണമെന്റില്&#x200d; നിന്ന് അഫ്ഗാനിസ്ഥാന്&#x200d; പിന്മാറി.</p>
<p>അഫ്ഗാനിസ്താന്&#x200d; ക്രിക്കറ്റ് ബോര്&#x200d;ഡ് ആക്രമണത്തെ ഭീരത്വ ആക്രമണം എന്ന് വിശേഷിപ്പിക്കുകയും, ക്രിക്കറ്റ് താരങ്ങളുടെ മരണത്തില്&#x200d; അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നതനുസരിച്ച്, അഫ്ഗാനിലെ പാക്തിക പ്രവിശ്യയില്&#x200d; പാകിസ്താന്&#x200d; വ്യാപക ആക്രമണം നടത്തുകയാണെന്നാണ് വിവരം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghanistan-pull-out-of-tri-nation-twenty20-tournament-involving-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ല, വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വനിതകളെ മനഃപൂര്‍വം ഒഴിവാക്കിയിട്ടില്ല&#8217;: താലിബാന്‍ വിദേശകാര്യ മന്ത്രി</title>
		<link>https://www.chandrikadaily.com/education-not-declared-haram-for-women-taliban-foreign-minister.html</link>
					<comments>https://www.chandrikadaily.com/education-not-declared-haram-for-women-taliban-foreign-minister.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 12 Oct 2025 12:09:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[press]]></category>
		<category><![CDATA[taliban]]></category>
		<category><![CDATA[women]]></category>
		<category><![CDATA[womenjournalist]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358033</guid>

					<description><![CDATA[തന്റെ മുന്‍ മാധ്യമ ഇടപെടലില്‍ നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്‍ത്താസമ്മേളനം.  ]]></description>
										<content:encoded><![CDATA[<p>ഞായറാഴ്ച ന്യൂഡല്&#x200d;ഹിയില്&#x200d; അഫ്ഗാന്&#x200d; വിദേശകാര്യ മന്ത്രി അമീര്&#x200d; ഖാന്&#x200d; മുത്താഖി വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ക്ഷണിച്ചുകൊണ്ട് പത്രസമ്മേളനം വിളിച്ചു. തന്റെ മുന്&#x200d; മാധ്യമ ഇടപെടലില്&#x200d; നിന്ന് ഒഴിവാക്കിയതിന് തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഈ വാര്&#x200d;ത്താസമ്മേളനം.  </p>
<p>ഒരാഴ്ചത്തെ സന്ദര്&#x200d;ശനത്തിനായി ഇന്ത്യയിലെത്തിയ മുത്താഖി തന്റെ മുന്&#x200d; മാധ്യമ ഇടപെടലില്&#x200d; വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ഉള്&#x200d;പ്പെടുത്താത്തതിനെ തുടര്&#x200d;ന്ന് വിമര്&#x200d;ശനങ്ങള്&#x200d; ഏറ്റുവാങ്ങിയിരുന്നു.</p>
<p>എഡിറ്റേഴ്സ് ഗില്&#x200d;ഡ് ഓഫ് ഇന്ത്യയും ഇന്ത്യന്&#x200d; വിമന്&#x200d;സ് പ്രസ് കോര്&#x200d;പ്സും (ഐഡബ്ല്യുപിസി) വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ഒഴിവാക്കുന്നത് &#8221;വളരെ വിവേചനപരം&#8221; എന്ന് വിശേഷിപ്പിച്ചിരുന്നു.</p>
<p>വെള്ളിയാഴ്ചത്തെ പ്രസറില്&#x200d; നിന്ന് വനിതാ മാധ്യമപ്രവര്&#x200d;ത്തകരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിക്കവെ, സംഭവം മനഃപൂര്&#x200d;വമല്ലെന്നും സാങ്കേതിക പ്രശ്നത്തിന്റെ ഫലമാണെന്നും മുത്താഖി പറഞ്ഞു.</p>
<p>&#8216;ഞങ്ങള്&#x200d;ക്ക് സമയം കുറവായിരുന്നു, അതിനാല്&#x200d; ഞങ്ങള്&#x200d; കുറച്ച് പത്രപ്രവര്&#x200d;ത്തകരെ ക്ഷണിച്ചു&#8217; എന്ന് അദ്ദേഹം ആവര്&#x200d;ത്തിച്ചു, കൂടാതെ &#8216;ആരുടെയും അവകാശങ്ങള്&#x200d;-പുരുഷന്മാരുടെയോ സ്ത്രീകളുടെയോ-നിഷേധിക്കാന്&#x200d; പാടില്ല&#8217; എന്നും കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>2021-ല്&#x200d; അഫ്ഗാനിസ്ഥാനില്&#x200d; താലിബാന്&#x200d; അധികാരത്തില്&#x200d; തിരിച്ചെത്തിയതിന് ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദര്&#x200d;ശനത്തിനായി മുതിര്&#x200d;ന്ന താലിബാന്&#x200d; നേതാവായ മുത്താഖി വ്യാഴാഴ്ച ന്യൂഡല്&#x200d;ഹിയിലെത്തി. ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം, സുരക്ഷാ സഹകരണം എന്നിവയെക്കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; അദ്ദേഹം വെള്ളിയാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.</p>
<p>അതേസമയം സ്ത്രീകള്&#x200d;ക്ക് വിദ്യാഭ്യാസം ഹറാമായി പ്രഖ്യാപിച്ചിട്ടില്ലെന്നും താലിബാന്&#x200d; വിദേശകാര്യ മന്ത്രി അമീര്&#x200d; ഖാന്&#x200d; മുത്തഖി പറഞ്ഞു. ഞങ്ങളുടെ സ്‌കൂളുകളില്&#x200d; 10 ദശലക്ഷം വിദ്യാര്&#x200d;ഥികള്&#x200d; പഠിക്കുന്നുണ്ടെന്നും അതില്&#x200d; 2.8 ദശലക്ഷം പെണ്&#x200d;കുട്ടികളാണെന്നും മുത്തഖി പറഞ്ഞു.</p>
<p>സ്ത്രീകളുടെ അവകാശങ്ങള്&#x200d;, വിദ്യാഭ്യാസം, പൊതുപങ്കാളിത്തം എന്നിവയെ നിയന്ത്രിക്കുന്ന നയങ്ങളില്&#x200d; തുടര്&#x200d;ച്ചയായി വിമര്&#x200d;ശനങ്ങള്&#x200d; നിലനില്&#x200d;ക്കുന്നുണ്ടെങ്കിലും പ്രാദേശിക രാജ്യങ്ങളുമായി വീണ്ടും ഇടപഴകാനുള്ള താലിബാന്&#x200d; സര്&#x200d;ക്കാരിന്റെ ശ്രമങ്ങള്&#x200d;ക്കിടയിലാണ് അദ്ദേഹത്തിന്റെ സന്ദര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/education-not-declared-haram-for-women-taliban-foreign-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ ഇന്റര്‍നെറ്റ് ബ്ലാക്ക് ഔട്ട്; ഇന്റര്‍നെറ്റ് അധാര്‍മികമെന്ന് വാദം</title>
		<link>https://www.chandrikadaily.com/talibans-internet-blackout-in-afghanistan-argument-that-the-internet-is-immoral.html</link>
					<comments>https://www.chandrikadaily.com/talibans-internet-blackout-in-afghanistan-argument-that-the-internet-is-immoral.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 30 Sep 2025 04:20:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[blackout]]></category>
		<category><![CDATA[internet]]></category>
		<category><![CDATA[thaliban]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356186</guid>

					<description><![CDATA[ഫൈബര്‍-ഒപ്റ്റിക് ഇന്റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ തുടങ്ങി ആഴ്ചകള്‍ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ രാജ്യവ്യാപകമായി ടെലികമ്മ്യൂണിക്കേഷന്‍ അടച്ചുപൂട്ടി.
]]></description>
										<content:encoded><![CDATA[<p>ഫൈബര്&#x200d;-ഒപ്റ്റിക് ഇന്റര്&#x200d;നെറ്റ് കണക്ഷനുകള്&#x200d; വിച്ഛേദിക്കാന്&#x200d; തുടങ്ങി ആഴ്ചകള്&#x200d;ക്ക് ശേഷം അഫ്ഗാനിസ്ഥാനിലെ താലിബാന്&#x200d; സര്&#x200d;ക്കാര്&#x200d; രാജ്യവ്യാപകമായി ടെലികമ്മ്യൂണിക്കേഷന്&#x200d; അടച്ചുപൂട്ടി.</p>
<p>രാജ്യം നിലവില്&#x200d; &#8216;മൊത്തം ഇന്റര്&#x200d;നെറ്റ് ബ്ലാക്ഔട്ട്&#8217; അനുഭവിക്കുകയാണെന്ന് ഇന്റര്&#x200d;നെറ്റ് വാച്ച്‌ഡോഗ് നെറ്റ്‌ബ്ലോക്ക്‌സ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നു.</p>
<p>തലസ്ഥാനമായ കാബൂളിലെ ഓഫീസുകളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി അന്താരാഷ്ട്ര വാര്&#x200d;ത്താ ഏജന്&#x200d;സികള്&#x200d; പറയുന്നു. മൊബൈല്&#x200d; ഇന്റര്&#x200d;നെറ്റ്, സാറ്റലൈറ്റ് ടിവി എന്നിവയും അഫ്ഗാനിസ്ഥാനിലുടനീളം സാരമായി തടസ്സപ്പെട്ടു.</p>
<p>അടച്ചുപൂട്ടലിന്റെ ഔദ്യോഗിക കാരണം താലിബാന്&#x200d; ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2021-ല്&#x200d; അധികാരം പിടിച്ചെടുത്തതിനുശേഷം, ഇസ്ലാമിക ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനത്തിന് അനുസൃതമായി താലിബാന്&#x200d; നിരവധി നിയന്ത്രണങ്ങള്&#x200d; ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടെലികോം അടച്ചുപൂട്ടല്&#x200d; തുടരുമെന്ന് താലിബാന്&#x200d; ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു.</p>
<p>സ്വകാര്യ ഉടമസ്ഥതയിലുള്ള അഫ്ഗാന്&#x200d; വാര്&#x200d;ത്താ ചാനലായ ടോളോ ന്യൂസ്, അതിന്റെ ടെലിവിഷന്&#x200d;, റേഡിയോ നെറ്റ്വര്&#x200d;ക്കുകളില്&#x200d; തടസ്സങ്ങള്&#x200d; പ്രതീക്ഷിക്കുന്നതിനാല്&#x200d; അപ്ഡേറ്റുകള്&#x200d;ക്കായി അതിന്റെ സോഷ്യല്&#x200d; മീഡിയ പേജുകള്&#x200d; പിന്തുടരാന്&#x200d; ആളുകളോട് പറഞ്ഞു.</p>
<p>കാബൂള്&#x200d; വിമാനത്താവളത്തില്&#x200d; നിന്നുള്ള വിമാന സര്&#x200d;വീസുകളും തടസ്സപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>ഫ്‌ലൈറ്റ് ട്രാക്കിംഗ് സേവനമായ Flightradar24 അനുസരിച്ച്, ചൊവ്വാഴ്ച കാബൂള്&#x200d; അന്താരാഷ്ട്ര വിമാനത്താവളത്തില്&#x200d; നിന്ന് പുറപ്പെടുകയോ എത്തിച്ചേരുകയോ ചെയ്യേണ്ട കുറഞ്ഞത് എട്ട് വിമാനങ്ങളെങ്കിലും റദ്ദാക്കിയിട്ടുണ്ട്.</p>
<p>പ്രാദേശിക സമയം ഏകദേശം 17:00 (12:30 GMT) പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ തങ്ങളുടെ ഫൈബര്&#x200d;-ഒപ്റ്റിക് ഇന്റര്&#x200d;നെറ്റ് പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിയതായി കാബൂളിലെ നിരവധി ആളുകള്&#x200d; പറഞ്ഞു.</p>
<p>ഇന്റര്&#x200d;നെറ്റ് നിരോധനം തുടര്&#x200d;ന്നാല്&#x200d; തങ്ങളുടെ പ്രവര്&#x200d;ത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് അന്നത്തെ വ്യവസായ പ്രമുഖര്&#x200d; മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>അധികാരത്തില്&#x200d; തിരിച്ചെത്തിയതിന് ശേഷം താലിബാന്&#x200d; ഏര്&#x200d;പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഒരു പരമ്പരയിലെ ഏറ്റവും പുതിയതാണ് ബ്ലാക്ക്ഔട്ട്.</p>
<p>മനുഷ്യാവകാശങ്ങളും ലൈംഗികാതിക്രമങ്ങളും പഠിപ്പിക്കുന്നത് നിയമവിരുദ്ധമാക്കിയ ഒരു പുതിയ നിരോധനത്തിന്റെ ഭാഗമായി ഈ മാസം ആദ്യം അവര്&#x200d; രാജ്യത്തെ യൂണിവേഴ്‌സിറ്റി ടീച്ചിംഗ് സിസ്റ്റത്തില്&#x200d; നിന്ന് സ്ത്രീകള്&#x200d; എഴുതിയ പുസ്തകങ്ങള്&#x200d; നീക്കം ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/talibans-internet-blackout-in-afghanistan-argument-that-the-internet-is-immoral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാനെ 8 റണ്‍സിന് തോല്‍പ്പിച്ച് ബംഗ്ലാദേശ്; ടോപ് ഫോര്‍ പ്രതീക്ഷ നിലനിര്‍ത്തി</title>
		<link>https://www.chandrikadaily.com/bangladesh-beat-afghanistan-by-8-runs-the-top-four-kept-hope-alive.html</link>
					<comments>https://www.chandrikadaily.com/bangladesh-beat-afghanistan-by-8-runs-the-top-four-kept-hope-alive.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 17 Sep 2025 05:52:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[asiancup]]></category>
		<category><![CDATA[bangladesh]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354561</guid>

					<description><![CDATA[ഓപ്പണര്‍ തന്‍സിദ് ഹസന്‍ അര്‍ധ സെഞ്ച്വറി (50) നേടി. സൈഫ് ഹസന്‍ 30 റണ്‍സും, തൗഹീദ് ഹൃദോയ് 26 റണ്‍സും നേടി. റാഷിദ് ഖാനും നൂര്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി ബംഗ്ലാദേശിന്റെ സ്‌കോര്‍ നിയന്ത്രിച്ചു.]]></description>
										<content:encoded><![CDATA[<p>ഏഷ്യ കപ്പ് ഗ്രൂപ്പ് ബി മത്സരത്തില്&#x200d; അഫ്ഗാനിസ്ഥാനെ 8 റണ്&#x200d;സിന് പരാജയപ്പെടുത്തി ബംഗ്ലാദേശ് ടോപ് ഫോര്&#x200d; പ്രതീക്ഷ ജീവിപ്പിച്ചു.</p>
<p>ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തില്&#x200d; 154 റണ്&#x200d;സ് നേടി. ഓപ്പണര്&#x200d; തന്&#x200d;സിദ് ഹസന്&#x200d; അര്&#x200d;ധ സെഞ്ച്വറി (50) നേടി. സൈഫ് ഹസന്&#x200d; 30 റണ്&#x200d;സും, തൗഹീദ് ഹൃദോയ് 26 റണ്&#x200d;സും നേടി. റാഷിദ് ഖാനും നൂര്&#x200d; അഹമ്മദും രണ്ട് വിക്കറ്റ് വീതം നേടി ബംഗ്ലാദേശിന്റെ സ്‌കോര്&#x200d; നിയന്ത്രിച്ചു.</p>
<p>മറുപടിയായി ഇറങ്ങിയ അഫ്ഗാനിസ്ഥാന്&#x200d; 146 റണ്&#x200d;സില്&#x200d; പുറത്തായി. റഹ്മാനുള്ള ഗര്&#x200d;ബാസ് (35), അസ്മത്തുള്ള ഒമാര്&#x200d;സായ് (30), റാഷിദ് ഖാന്&#x200d; (20) എന്നിവരാണ് പ്രതിരോധിച്ചത്. ബംഗ്ലാദേശിന് വേണ്ടി മുസ്തഫിസുര്&#x200d; റഹ്മാന്&#x200d; മൂന്ന് വിക്കറ്റ് നേടി. റിഷാദ് ഹൊസൈന്&#x200d;, തസ്‌കിന്&#x200d; അഹമ്മദ്, നസും അഹമ്മദ് എന്നിവര്&#x200d;ക്ക് രണ്ട് വിക്കറ്റ് വീതം വീണു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bangladesh-beat-afghanistan-by-8-runs-the-top-four-kept-hope-alive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാന്റെ മധുര പ്രതികാരം; ട്വന്റി 20 ലോകകപ്പില്&#x200d; 21 റണ്&#x200d;സ് ജയം</title>
		<link>https://www.chandrikadaily.com/afghanistans-sweet-revenge-against-australia-21-run-win-in-twenty20-world-cup.html</link>
					<comments>https://www.chandrikadaily.com/afghanistans-sweet-revenge-against-australia-21-run-win-in-twenty20-world-cup.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 23 Jun 2024 07:12:56 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[australia]]></category>
		<category><![CDATA[Twenty-20 Cricket World Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300812</guid>

					<description><![CDATA[ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്&#x200d; ഉയര്&#x200d;ത്തിയ 149 റണ്&#x200d;സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ 19.2 ഓവറില്&#x200d; 127 റണ്&#x200d;സിന് ഓള്&#x200d; ഔട്ടായി.]]></description>
										<content:encoded><![CDATA[<p>ട്വന്റി-20 ലോകകപ്പിലെ നിര്&#x200d;ണായക സൂപ്പര്&#x200d; 8 പോരാട്ടത്തില്&#x200d; കരുത്തരായ കങ്കാരുക്കളെ 21 റണ്&#x200d;സിന് അട്ടിമറിച്ച് ഏകദിന ലോകകപ്പിലെ തോല്&#x200d;വിക്ക് പ്രതികാരം വീട്ടി അഫ്ഗാനിസ്ഥാന്&#x200d;. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്&#x200d; ഉയര്&#x200d;ത്തിയ 149 റണ്&#x200d;സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസ്‌ട്രേലിയ 19.2 ഓവറില്&#x200d; 127 റണ്&#x200d;സിന് ഓള്&#x200d; ഔട്ടായി.</p>
<p>ഏകദിന ലോകകപ്പില്&#x200d; ഓസീസിനെതിരെ ജയത്തിന് അടുത്തെത്തിയ അഫ്ഗാനിസ്ഥാനെ ഗ്ലെന്&#x200d; മാക്‌സ്വെല്ലിന്റെ വെടിക്കെട്ട് ഡബിള്&#x200d; സെഞ്ചുറിയുടെ കരുത്തില്&#x200d; മറികടന്ന ഓസീസിനായി ഇത്തവണയും അര്&#x200d;ധസെഞ്ചുറിയുമായി മാക്‌സ്വെല്&#x200d; പൊരുതിയെങ്കിലും ജയം അടിച്ചെടുക്കാനായില്ല. മൂന്ന് നിര്&#x200d;ണായക ക്യാച്ചുകളും 4 വിക്കറ്റും വീഴ്ത്തിയ ഗുല്&#x200d;ബാദിന്&#x200d; നൈബാണ് കളിയിലെ താരം.</p>
<p>ജീവന്&#x200d;മരണപ്പോരാട്ടത്തില്&#x200d; അഫ്ഗാനിസ്ഥാന്&#x200d; ജയിച്ചതോടെ ഗ്രൂപ്പ് രണ്ടില്&#x200d; നിന്ന് ഇന്ത്യ സെമി ഉറപ്പിച്ചു. അവസാന മത്സരത്തില്&#x200d; ഇന്ത്യയെ തോല്&#x200d;പ്പിച്ചാല്&#x200d; മാത്രമെ ഇനി ഓസീസിന് സെമിയിലെത്താനാവു. അവസാന മത്സരത്തില്&#x200d; ബംഗ്ലാദേശിനെ തോല്&#x200d;പ്പിച്ചാല്&#x200d; അഫ്ഗാനിസ്ഥാനും സെമിയിലെത്താം.ടി20 ക്രിക്കറ്റില്&#x200d; ഓസ്‌ട്രേലിയക്കെതിരെ അഫ്ഗാനിസ്ഥാന്റെ ആദ്യ ജയമാണിത്. സ്‌കോര്&#x200d; അഫ്ഗാനിസ്ഥാന്&#x200d; 20 ഓവറില്&#x200d; 148-6, ഓസ്‌ട്രേലിയ 19.2 ഓവറില്&#x200d; 127ന് ഓള്&#x200d; ഔട്ട്.</p>
<p>അഫ്ഗാന്&#x200d; ഉയര്&#x200d;ത്തിയ 149 റണ്&#x200d;സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഓസീസിന് തുടക്കത്തിലെ അടിതെറ്റി. ഓപ്പണര്&#x200d; ട്രാവിസ് ഹെഡ്(0) ആദ്യ ഓവറിലും ഡേവിഡ് വാര്&#x200d;ണര്&#x200d;(3) മൂന്നാം ഓവറിലും മടങ്ങി. ക്യാപ്റ്റന്&#x200d; മിച്ചല്&#x200d; മാര്&#x200d;ഷിനെ(12) നവീന്&#x200d; ഹള്&#x200d; ഹഖ് മടക്കി. ഗെല്ന്&#x200d; മാക്‌സ്വെല്&#x200d;(41 പന്തില്&#x200d; 59)ഒരിക്കല്&#x200d; കൂടി ഓസീസിന്റെ രക്ഷകനാകുമെന്ന് കരുതിയെങ്കിലും 11 റണ്&#x200d;സെടുത്ത മാര്&#x200d;ക്കസ് സ്റ്റോയ്‌നിസ് മാത്രമെ പിന്നീട് ഓസീസ് നിരയില്&#x200d; രണ്ടക്കം കടന്നുള്ളു. ടിം ഡേവിഡ്(2), മാത്യു വെയ്ഡ്(5), പാറ്റ് കമിന്&#x200d;സ്(3) എന്നിവരെല്ലാം വന്നപോലെ മടങ്ങിയപ്പോള്&#x200d; അഫ്ഗാനിസ്ഥാന്&#x200d; ആവേശജയം സ്വന്തമാക്കി.</p>
<p>അഫ്ഗാനായി ഗുല്&#x200d;ബാദിന്&#x200d; നൈബ് നാലോവറില്&#x200d; 20 റണ്&#x200d;സിന് നാലു വിക്കറ്റെടുത്തപ്പോള്&#x200d; നവീന്&#x200d; ഉള്&#x200d; ഹഖ് 20 റണ്&#x200d;സിന് മൂന്ന് വിക്കറ്റെടുത്തു. നായകന്&#x200d; റാഷി്ദ് ഖാന്&#x200d; നാലോവറില്&#x200d; 23 റണ്&#x200d;സിന് ഒരു വിക്കറ്റെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്&#x200d; ഓപ്പണര്&#x200d;മാരായ റഹ്മാനുള്ള ഗുര്&#x200d;ബാസിന്റെയും(49 പന്തില്&#x200d; 60), ഇബ്രാഹിം സര്&#x200d;ദ്രാന്റെയും(48 പന്തില്&#x200d; 51) തകര്&#x200d;പ്പന്&#x200d; അര്&#x200d;ധസെഞ്ചുറികളുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്.</p>
<p>ഓപ്പണിംഗ് വിക്കറ്റില്&#x200d; ഇരുവരും ചേര്&#x200d;ന്ന് 15.5 ഓവറില്&#x200d; 118 റണ്&#x200d;സടിച്ചു. എന്നാല്&#x200d; ഇരുവരും പുറത്തായശേഷം പിന്നീട് വന്ന അസ്മത്തുള്ള ഒമര്&#x200d;സായി(2), കരീം ജന്നത്ത്(13), റാഷിദ് ഖാന്&#x200d;(2), ഗുല്&#x200d;ബാദിന്&#x200d; നൈബാ(0) എന്നിവരെല്ലാം നിരാശപ്പെടുത്തിയപ്പോള്&#x200d; മുഹമ്മദ് നബി(4 പന്തില്&#x200d; 10*) ആണ് അഫ്ഗാനെ 148ല്&#x200d; എത്തിച്ചത്. ഓസീസിനായി പാറ്റ് കമിന്&#x200d;സ് തുടര്&#x200d;ച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് അടക്കം 28 റണ്&#x200d;സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്&#x200d; ആദം സാംപ 28 റണ്&#x200d;സിന് രണ്ട് വിക്കറ്റെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/afghanistans-sweet-revenge-against-australia-21-run-win-in-twenty20-world-cup.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാനിസ്താനിലെ ഭൂചലനം: മരണസംഖ്യ 2000 കവിഞ്ഞു</title>
		<link>https://www.chandrikadaily.com/earthquake-in-afghanistan-death-toll-exceeds-2000.html</link>
					<comments>https://www.chandrikadaily.com/earthquake-in-afghanistan-death-toll-exceeds-2000.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Oct 2023 11:46:23 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[000]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[Death toll]]></category>
		<category><![CDATA[earthquake]]></category>
		<category><![CDATA[exceeds 2]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278369</guid>

					<description><![CDATA[മരിച്ചവരില്&#x200d; കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>പടിഞ്ഞാറന്&#x200d; അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനപരമ്പരയില്&#x200d; ജീവന്&#x200d; നഷ്ടപ്പെട്ടവരുടെ എണ്ണം കുതിച്ചുയരുന്നു. ഇതിനകം 2,053 പേര്&#x200d; മരിച്ചതായും 9,240 പേര്&#x200d;ക്ക് പരിക്കേറ്റതായും താലിബാന്&#x200d; ഭരണകൂടം അറിയിച്ചു. മരിച്ചവരില്&#x200d; കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4">
<div id="div-ad-gpt-1120978-1644502262-0">ശനിയാഴ്ച, പ്രാദേശികസമയം ആറരയോടെയാണ് പ്രവിശ്യാതലസ്ഥാനമായ ഹേറത്തിന്റെ വടക്കുപടിഞ്ഞാറ് 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ആദ്യത്തെ ഭൂചലനത്തിനു ശേഷം എട്ട് തുടര്&#x200d;ചലനങ്ങളുമുണ്ടായി. 1,329 വീടുകള്&#x200d;ക്ക് കേടുപാടുകളുണ്ടാവുകയോ തകരുകയോ ചെയ്തു.</div>
</div>
<div></div>
<div class="piano-container piano-registration">കഴിഞ്ഞവര്&#x200d;ഷം ജൂണില്&#x200d; പക്ടിക പ്രവിശ്യയില്&#x200d; അനുഭവപ്പെട്ട 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്&#x200d; ആയിരത്തില്&#x200d; അധികംപേര്&#x200d; മരിക്കുകയും നിരവധി വീടുകള്&#x200d; തകരുകയും ചെയ്തിരുന്നു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/earthquake-in-afghanistan-death-toll-exceeds-2000.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാനെ തല്ലിച്ചതച്ച് മോര്&#x200d;ഗനും സംഘവും</title>
		<link>https://www.chandrikadaily.com/cricket-worldcup-england-huge-total-against-afghanisthan-l.html</link>
					<comments>https://www.chandrikadaily.com/cricket-worldcup-england-huge-total-against-afghanisthan-l.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 18 Jun 2019 14:02:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[cricket world cup]]></category>
		<category><![CDATA[england cricket]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130486</guid>

					<description><![CDATA[അഫ്ഗാനിസ്ഥാന്&#x200d; ബോളര്&#x200d;മാരെ തല്ലിച്ചതച്ച് കൂറ്റന്&#x200d; സ്‌കോര്&#x200d; പടുത്തുയര്&#x200d;ത്തി ഇംഗ്ലണ്ട്. 50 ഓവറില്&#x200d; ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തില്&#x200d; 397 റണ്&#x200d;സാണ്. 57 പന്തില്&#x200d; നിന്ന് സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്&#x200d; ഇയാന്&#x200d; മോര്&#x200d;ഗനാണ് അഫ്ഗാനെ അടിച്ചിട്ടത്. 17 സിക്‌സറുകള്&#x200d; അദ്ദേഹത്തിന്റെ ബാറ്റില്&#x200d; നിന്ന് പിറന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയാണ് മോര്&#x200d;ഗന്&#x200d; നേടിയത്. മോര്&#x200d;ഗന് പുറമെ ജോണി ബെയര്&#x200d;സ്‌റ്റോയും ജോ റൂട്ടും അര്&#x200d;ധസെഞ്ച്വറി നേടി. 571 പന്തില്&#x200d; നിന്ന് ഇയാന്&#x200d; മോര്&#x200d;ഗന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>അഫ്ഗാനിസ്ഥാന്&#x200d; ബോളര്&#x200d;മാരെ തല്ലിച്ചതച്ച് കൂറ്റന്&#x200d; സ്‌കോര്&#x200d; പടുത്തുയര്&#x200d;ത്തി ഇംഗ്ലണ്ട്. 50 ഓവറില്&#x200d; ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് 6 വിക്കറ്റ് നഷ്ടത്തില്&#x200d; 397 റണ്&#x200d;സാണ്. 57 പന്തില്&#x200d; നിന്ന്   സെഞ്ച്വറി നേടിയ ഇംഗ്ലീഷ് നായകന്&#x200d; ഇയാന്&#x200d; മോര്&#x200d;ഗനാണ് അഫ്ഗാനെ അടിച്ചിട്ടത്.  17 സിക്‌സറുകള്&#x200d; അദ്ദേഹത്തിന്റെ ബാറ്റില്&#x200d; നിന്ന് പിറന്നു. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ സെഞ്ച്വറിയാണ് മോര്&#x200d;ഗന്&#x200d; നേടിയത്. </p>



<p>മോര്&#x200d;ഗന് പുറമെ ജോണി ബെയര്&#x200d;സ്‌റ്റോയും ജോ റൂട്ടും അര്&#x200d;ധസെഞ്ച്വറി നേടി. <br>  571 പന്തില്&#x200d; നിന്ന് ഇയാന്&#x200d; മോര്&#x200d;ഗന്&#x200d; 148 റണ്&#x200d;സെടുത്താണ് പുറത്തായത്. 17 സിക്‌സറുകള്&#x200d;ക്ക് പുറമെ നാല് ഫോറുകളും അദ്ദേഹം അടിച്ചു. ആകെ 25 സിക്‌സറുകള്&#x200d; ഇംഗ്ലീഷ് ബാറ്റ്‌സ്മാന്&#x200d;മാര്&#x200d; അടിച്ചു. മോയിന്&#x200d; അലി 9 പന്തില്&#x200d; നിന്ന് 31 റണ്&#x200d;സെടുത്ത് പുറത്താവാതെ നിന്നു. ഇതില്&#x200d; നാല് സിക്‌സറുകളുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cricket-worldcup-england-huge-total-against-afghanisthan-l.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശ്രീലങ്കയെ എറിഞ്ഞൊതുക്കി നബിയും സംഘവും ; അഫ്ഗാന് 187 റണ്&#x200d;സ് വിജയലക്ഷ്യം</title>
		<link>https://www.chandrikadaily.com/low-total-of-srilanka-against-afganisthan.html</link>
					<comments>https://www.chandrikadaily.com/low-total-of-srilanka-against-afganisthan.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 04 Jun 2019 15:39:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[srilankan cricket]]></category>
		<category><![CDATA[worldcup 2019]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=129333</guid>

					<description><![CDATA[കാര്&#x200d;ഡിഫ്: ലോകകപ്പ് മത്സരത്തില്&#x200d; ദുര്&#x200d;ബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 201 റണ്&#x200d;സിന് പുറത്ത് . ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവര്&#x200d; പിന്നിടുമ്പോള്&#x200d; എട്ടു വിക്കറ്റ് നഷ്ടത്തില്&#x200d; 182 റണ്&#x200d;സ് എന്ന നിലയില്&#x200d; മഴ കാരണം മത്സരം നിര്&#x200d;ത്തിവെച്ചിരുന്നു. മഴ മാറി പുനരാംരംഭിച്ച മത്സരം 41 ഓവറായി ചുരുക്കിയിരുന്നു. മഴ നിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 187 ആവുകയായിരുന്നു. മുന്&#x200d;നിര ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനത്തിനു ശേഷമാണ് ശ്രീലങ്ക അവിശ്വസനീയമായ വിധത്തില്&#x200d; ബാറ്റിങ് പരാജയം ഏറ്റുവാങ്ങിയത്. ദിമുത് കരണുരത്‌നെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കാര്&#x200d;ഡിഫ്: ലോകകപ്പ് മത്സരത്തില്&#x200d; ദുര്&#x200d;ബലരായ അഫ്ഗാനിസ്താനെതിരെ ശ്രീലങ്ക 201 റണ്&#x200d;സിന് പുറത്ത് . ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ലങ്ക 33 ഓവര്&#x200d; പിന്നിടുമ്പോള്&#x200d; എട്ടു വിക്കറ്റ് നഷ്ടത്തില്&#x200d; 182 റണ്&#x200d;സ് എന്ന നിലയില്&#x200d;  മഴ കാരണം മത്സരം നിര്&#x200d;ത്തിവെച്ചിരുന്നു. മഴ മാറി പുനരാംരംഭിച്ച മത്സരം 41 ഓവറായി ചുരുക്കിയിരുന്നു. മഴ നിയമപ്രകാരം അഫ്ഗാന്റെ വിജയലക്ഷ്യം 187 ആവുകയായിരുന്നു. </p>



<p>മുന്&#x200d;നിര ബാറ്റ്‌സ്മാന്മാരുടെ മികച്ച പ്രകടനത്തിനു ശേഷമാണ് ശ്രീലങ്ക അവിശ്വസനീയമായ വിധത്തില്&#x200d; ബാറ്റിങ് പരാജയം ഏറ്റുവാങ്ങിയത്. ദിമുത് കരണുരത്‌നെ (30), കുസാല്&#x200d; പെരേര (78), ലഹിരു തിരിമന്നെ (25) എന്നിവര്&#x200d; മികച്ച പ്രകടനം നടത്തിയെങ്കിലും നാലു വിക്കറ്റെടുത്ത മുഹമ്മദ് നബിയുടെ പ്രകടനം അഫ്ഗാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. രണ്ടുവിക്കറ്റിന് 144 എന്ന ശക്തമായ നിലയില്&#x200d; നിന്നാണ് നബി മുന്&#x200d; ചാമ്പ്യന്മാരെ പിടിച്ചുലച്ചത്. നേരത്തെ ഓപണര്&#x200d; കരുണരത്‌നെയെ മടക്കിയ വെറ്ററന്&#x200d; താരം ലഹിരു തിരിമന്നെ കുസാല്&#x200d; മെന്&#x200d;ഡിസ് (2), എയ്ഞ്ചലോ മാത്യൂസ് (0), എന്നിവരെ കൂടി തിരിച്ചയച്ചു. റാഷിദ് ഖാന്&#x200d;, ദൗലത്ത് സദ്‌റാന്&#x200d; എന്നിവര്&#x200d; രണ്ട് വിക്കറ്റ് നേടി. ഹാമിദ് ഹസ്സന്&#x200d;  ഒരു വിക്കറ്റെടുത്തു.<br>
ടൂര്&#x200d;ണമെന്റില്&#x200d; തങ്ങളുടെ ആദ്യ മത്സരങ്ങള്&#x200d; തോറ്റിരുന്ന ലങ്കക്കും അഫ്ഗാനും ഇനിയുള്ള കളികള്&#x200d; നിര്&#x200d;ണായകമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/low-total-of-srilanka-against-afganisthan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചാവേറാക്രമണത്തില്&#x200d; പതിനൊന്ന് മദ്രസാ വിദ്യാര്&#x200d;ത്ഥികള്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/suicide-attack-on-foreign-military-convoy-in-afghanistans-kandahar-kills-11-children-injures-16.html</link>
					<comments>https://www.chandrikadaily.com/suicide-attack-on-foreign-military-convoy-in-afghanistans-kandahar-kills-11-children-injures-16.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 30 Apr 2018 18:24:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[kabul]]></category>
		<category><![CDATA[madrasas]]></category>
		<category><![CDATA[Students]]></category>
		<category><![CDATA[suicide attack]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=82758</guid>

					<description><![CDATA[കാബൂള്&#x200d;: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്&#x200d; വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്&#x200d; 11 കുട്ടികള്&#x200d; കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്&#x200d;ത്ഥികളാണ്. 16 പേര്&#x200d;ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ അഫ്ഗാനിലെ ദമന്&#x200d; ജില്ലയിലാണ് അക്രമം നടന്നത്. പരിക്കേറ്റവരില്&#x200d; അഞ്ച് റൊമാനിയന്&#x200d; സൈനികരും ഉള്&#x200d;പ്പെടും. പെട്രോളിംഗ് നടത്തുന്ന റൊമാനിയന്&#x200d; സൈനികര്&#x200d;ക്ക് നേരെ ഭീകരര്&#x200d; വാഹനമോടിച്ച് കയറ്റുകയായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്&#x200d;ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന് കാണ്ഡഹാര്&#x200d; മീഡിയ ഓഫീസ് ഡെപ്യൂട്ടി വക്താവ് മത്തിയുല്ല പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും [&#8230;]]]></description>
										<content:encoded><![CDATA[<p>കാബൂള്&#x200d;: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്&#x200d; വിദേശ സൈന്യത്തെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തില്&#x200d; 11 കുട്ടികള്&#x200d; കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട കുട്ടികളെല്ലാം മദ്രസാ വിദ്യാര്&#x200d;ത്ഥികളാണ്. 16 പേര്&#x200d;ക്ക് പരിക്കുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ അഫ്ഗാനിലെ ദമന്&#x200d; ജില്ലയിലാണ് അക്രമം നടന്നത്. പരിക്കേറ്റവരില്&#x200d; അഞ്ച് റൊമാനിയന്&#x200d; സൈനികരും ഉള്&#x200d;പ്പെടും.</p>
<p>പെട്രോളിംഗ് നടത്തുന്ന റൊമാനിയന്&#x200d; സൈനികര്&#x200d;ക്ക് നേരെ ഭീകരര്&#x200d; വാഹനമോടിച്ച് കയറ്റുകയായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന വിദ്യാര്&#x200d;ത്ഥികളാണ് കൊല്ലപ്പെട്ടതെന്ന് കാണ്ഡഹാര്&#x200d; മീഡിയ ഓഫീസ് ഡെപ്യൂട്ടി വക്താവ് മത്തിയുല്ല പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഭീകരസംഘടനയും ഏറ്റെടുത്തിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suicide-attack-on-foreign-military-convoy-in-afghanistans-kandahar-kills-11-children-injures-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഫ്ഗാനിസ്താനില്&#x200d; വന്&#x200d; സ്‌ഫോടനം: 29 മരണം അമ്പതിലേറെ പേര്&#x200d;ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/dozens-killed-isil-attack-in-afghanistan.html</link>
					<comments>https://www.chandrikadaily.com/dozens-killed-isil-attack-in-afghanistan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Mar 2018 18:06:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[afghanistan]]></category>
		<category><![CDATA[Hate Crime]]></category>
		<category><![CDATA[isis]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76130</guid>

					<description><![CDATA[&#160; കാബൂള്&#x200d;: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്&#x200d; ഇന്നലെയുണ്ടായ വന്&#x200d; സ്‌ഫോടനത്തില്&#x200d; 29 പേര്&#x200d; കൊല്ലപ്പെട്ടു. 52 പേര്&#x200d;ക്ക് പരിക്കേറ്റു. കാബൂള്&#x200d; സര്&#x200d;വകലാശാലക്കും അലി അബാദ് ആസ്പത്രിക്കും സമീപം സാഖി തീര്&#x200d;ത്ഥാടനകേന്ദ്രത്തിന് അടുത്താണ് ചാവേറാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു. സംഘം ചേര്&#x200d;ന്ന് പോകുന്ന ആളുകള്&#x200d;ക്കിടയിലാണ് ചാവേര്&#x200d; പൊട്ടിത്തെറിച്ചത്. നൗറൂസ് പുതുവര്&#x200d;ഷാഘോഷത്തോടനുബന്ധിച്ചായിരുന്നു ആക്രമണം. നൗറൂസിനോട് അനുബന്ധിച്ച് രാജ്യത്ത് വന്&#x200d; സുരക്ഷാ ക്രമീകരണങ്ങള്&#x200d; നടത്തിയിരുന്നു. ദേശീയ അവധി ദിനത്തില്&#x200d; ആളുകള്&#x200d; പുതുവര്&#x200d;ഷം ആഘോഷിക്കാന്&#x200d; വ്യത്യസ്ത സ്ഥലങ്ങളില്&#x200d; ഒത്തുകൂടാറുണ്ട്. അത്തരമൊരു സംഗമത്തിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കാബൂള്&#x200d;: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്&#x200d; ഇന്നലെയുണ്ടായ വന്&#x200d; സ്‌ഫോടനത്തില്&#x200d; 29 പേര്&#x200d; കൊല്ലപ്പെട്ടു. 52 പേര്&#x200d;ക്ക് പരിക്കേറ്റു. കാബൂള്&#x200d; സര്&#x200d;വകലാശാലക്കും അലി അബാദ് ആസ്പത്രിക്കും സമീപം സാഖി തീര്&#x200d;ത്ഥാടനകേന്ദ്രത്തിന് അടുത്താണ് ചാവേറാക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്‌റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തു.</p>
<p>സംഘം ചേര്&#x200d;ന്ന് പോകുന്ന ആളുകള്&#x200d;ക്കിടയിലാണ് ചാവേര്&#x200d; പൊട്ടിത്തെറിച്ചത്. നൗറൂസ് പുതുവര്&#x200d;ഷാഘോഷത്തോടനുബന്ധിച്ചായിരുന്നു ആക്രമണം. നൗറൂസിനോട് അനുബന്ധിച്ച് രാജ്യത്ത് വന്&#x200d; സുരക്ഷാ ക്രമീകരണങ്ങള്&#x200d; നടത്തിയിരുന്നു. ദേശീയ അവധി ദിനത്തില്&#x200d; ആളുകള്&#x200d; പുതുവര്&#x200d;ഷം ആഘോഷിക്കാന്&#x200d; വ്യത്യസ്ത സ്ഥലങ്ങളില്&#x200d; ഒത്തുകൂടാറുണ്ട്. അത്തരമൊരു സംഗമത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് മാധ്യമങ്ങള്&#x200d; പറയുന്നു.</p>
<p>ന്യൂനപക്ഷമായ ഷിയാ വിഭാഗക്കരാണ് ആള്&#x200d;ക്കൂട്ടത്തില്&#x200d; ഏറെയും ഉണ്ടായിരുന്നത്. തീര്&#x200d;ത്ഥാടന കേന്ദ്രത്തിന് അടുത്തേക്ക് കാല്&#x200d;നടയായെത്തിയ ചാവേര്&#x200d; ആള്&#x200d;ക്കൂട്ടത്തില്&#x200d; പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു. നൗറൂസ് ആഘോഷത്തിന്റെ ഭാഗമായി പാട്ടുപാടിയും നൃത്തം വെച്ചും ആഘോഷത്തില്&#x200d; മുഴുകിയവരാണ് ആക്രമണത്തിനിരയായത്. സാഖി തീര്&#x200d;ത്ഥാടന കേന്ദ്രത്തിനുനേരെ മുമ്പും ആക്രമണമുണ്ടായിട്ടുണ്ട്. 2016 ഒക്ടോബറിലുണ്ടായ ആക്രമണത്തില്&#x200d; 14 പേര്&#x200d; കൊല്ലപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dozens-killed-isil-attack-in-afghanistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
