<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>africa &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/africa/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 28 Apr 2025 12:08:49 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>africa &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യെമനില്‍ അമേരിക്കയുടെ വ്യോമാക്രമണം; 68 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്</title>
		<link>https://www.chandrikadaily.com/us-airstrikes-in-yemen-68-people-were-killed-and-many-injured.html</link>
					<comments>https://www.chandrikadaily.com/us-airstrikes-in-yemen-68-people-were-killed-and-many-injured.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 28 Apr 2025 12:08:49 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[airstrike]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339283</guid>

					<description><![CDATA[ആഫ്രിക്കന്‍ കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്]]></description>
										<content:encoded><![CDATA[<p>യെമനില്&#x200d; അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്&#x200d; 68 പേര്&#x200d; കൊല്ലപ്പെട്ടു. ആഫ്രിക്കന്&#x200d; കുടിയേറ്റക്കാരാണ് കൊല്ലപ്പെട്ടത്. 47 പേര്&#x200d;ക്ക് പരുക്കേറ്റതായി വിവരം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സാദാ പ്രവിശ്യയിലെ തടങ്കല്&#x200d; കേന്ദ്രത്തിന് നേരെ ആയിരുന്നു ആക്രമണം. അതേസമയം, ആക്രമണത്തില്&#x200d; അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.</p>
<p>സൗദി അറേബ്യയില്&#x200d; ജോലിക്കായി യെമനിലൂടെ കടക്കാന്&#x200d; ശ്രമിക്കുന്നതിനിടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട 16 തടവുകാരെ ഹൂതികള്&#x200d; വെടിവച്ചു കൊന്നു. അതേസമയം വിമതരെ ലക്ഷ്യമിട്ടുള്ള &#8221;ഓപ്പറേഷന്&#x200d; റഫ്റൈഡറി&#8221;ല്&#x200d; നൂറുകണക്കിന് ഹൂതികളെ വധിച്ചതായി യുഎസ് സൈന്യത്തിന്റെ സെന്&#x200d;ട്രല്&#x200d; കമാന്&#x200d;ഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-airstrikes-in-yemen-68-people-were-killed-and-many-injured.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വനിതാ ടി20 ലോകകപ്പ്; കിരീടം ചൂടി ന്യൂസിലാന്&#x200d;ഡ്</title>
		<link>https://www.chandrikadaily.com/womens-t20-world-cup-new-zealand-crowned.html</link>
					<comments>https://www.chandrikadaily.com/womens-t20-world-cup-new-zealand-crowned.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Mon, 21 Oct 2024 01:54:00 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[T20]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314251</guid>

					<description><![CDATA[തുടര്&#x200d;ച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്&#x200d; പരാജയപ്പെടുന്നത്.]]></description>
										<content:encoded><![CDATA[<p>ട്വന്റി20 വനിതാ ലോകകപ്പ് ഫൈനലില്&#x200d; ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ന്യൂസീലാന്&#x200d;ഡ് കിരീടം ചൂടി. 32 റണ്&#x200d;സിനായിരുന്നു ന്യൂസിലാന്&#x200d;ഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലാന്&#x200d;ഡ് 20 ഓവറില്&#x200d; അഞ്ച് വിക്കറ്റിന് 158 റണ്&#x200d;സ് നേടി. തുടര്&#x200d;ന്ന് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് എന്നാല്&#x200d; 20 ഓവറില്&#x200d; ഒന്&#x200d;പതിന് 126 റണ്&#x200d;സ് എടുക്കാന്&#x200d; കഴിഞ്ഞുള്ളൂ.</p>
<p>38 പന്തില്&#x200d; 43 റണ്&#x200d;സെടുത്ത അമേലിയ കെറാണ് ന്യൂസിലാന്&#x200d;ഡിന്റെ ടോപ് സ്‌കോറര്&#x200d;. ജോര്&#x200d;ജിയ പ്ലിമ്മറിന് (9) തുടക്കത്തില്&#x200d; തന്നെ മടങ്ങേണ്ടി വന്നു. അമേലിയ കെറും സുസി ബെറ്റ്‌സും (32) ചേര്&#x200d;ന്ന് 37 റണ്&#x200d;സ് വാരിക്കൂട്ടി. എന്നാല്&#x200d; ബേറ്റ്സ് എട്ടാം ഓവറില്&#x200d; മടങ്ങി. അതേസമയം ക്യാപ്റ്റന്&#x200d; സോഫി ഡിവൈനിന് (6) അത്ര മികച്ച കളി കാഴ്ച വെക്കാനായില്ല. ബ്രൂക്ക് ഹാലി ഡേയുമായി ചേര്&#x200d;ന്ന് കേര്&#x200d; മികച്ച ടോട്ടലിലേക്ക് ന്യൂസിലാന്&#x200d;ഡിനെ എത്തിച്ചു. 57 റണ്&#x200d;സാണ് ഇരുവരും ചേര്&#x200d;ന്ന് കൂട്ടിച്ചേര്&#x200d;ത്തത്. മാഡി ഗ്രീന്&#x200d; (12), ഇസബെല്ല ഗേസ് (3) പുറത്താവാതെ നിന്നു.</p>
<p>അതേസമയം മറുപടി ബാറ്റിങ്ങില്&#x200d; മികച്ച തുടക്കം ലഭിച്ചെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം ഭാഗ്യം നിലനിന്നില്ല. ഓപ്പണര്&#x200d;മാരായ ക്യാപ്റ്റന്&#x200d; ലോറ വോല്&#x200d;വാഡും (27 പന്തില്&#x200d; 33), തസ്മിന്&#x200d; ബ്രിറ്റ്‌സും (18 പന്തില്&#x200d; 17) നല്ല തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്കു നല്&#x200d;കിയത്. ഓപ്പണിങ് വിക്കറ്റില്&#x200d; 51 റണ്&#x200d;സാണ് കൂട്ടിച്ചേര്&#x200d;ത്തത്. എന്നാല്&#x200d; ഇവര്&#x200d; പുറത്തായതോടെ ദക്ഷിണാഫ്രിക്ക തലകുനിച്ചു.</p>
<p>തുടര്&#x200d;ച്ചയായി രണ്ടാം തവണയാണ് ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ് ഫൈനലില്&#x200d; പരാജയപ്പെടുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/womens-t20-world-cup-new-zealand-crowned.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമീബിയയിൽ നിന്നെത്തിച്ച ഒരു ചീറ്റ കൂടി ചത്തു; ചത്തത് ശൗര്യ എന്ന ചീറ്റ</title>
		<link>https://www.chandrikadaily.com/another-cheetah-from-namibia-died-a-cheetah-named-shaurya-died.html</link>
					<comments>https://www.chandrikadaily.com/another-cheetah-from-namibia-died-a-cheetah-named-shaurya-died.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 16 Jan 2024 15:57:57 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[cheetah]]></category>
		<category><![CDATA[death]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288164</guid>

					<description><![CDATA[മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് നാഷണൽ പാർക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കി]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ചൊവ്വാഴ്ച ഉച്ചയോടെ മറ്റൊരു ചീറ്റ കൂടി ചത്തു. ഇതോടെ ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് ചീറ്റകളെ കൊണ്ടുവന്ന ശേഷം ചത്ത പത്താമത്തെ ചീറ്റയാണിത്. നമീബിയയിൽ നിന്നെത്തിച്ച ശൗര്യയെന്ന ചീറ്റയാണ് ചത്തത്. മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വ്യക്തമാകുമെന്ന് നാഷണൽ പാർക്കുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പ്രസ്താവനയിൽ വ്യക്തമാക്കി.</p>
<p>‘‘ചൊവ്വാഴ്ച രാവിലെയാണ് ശൗര്യയെ അവശനിലയിൽ പാർക്ക് അധികൃതർ കണ്ടെത്തിയത്. തുടർന്ന് ഈ ചീറ്റ നിരീക്ഷണത്തിലായിരുന്നു. നടക്കാൻ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയതിനെ തുടർന്ന് പാർക്ക് അധികൃതർ ശൗര്യയുടെ അടുത്തെത്തി ചികിത്സ നൽകി. ഇതോടെ ആരോഗ്യം അൽപം മെച്ചപ്പെട്ടെങ്കിലും പിന്നീട് തീർത്തും മോശമായി. ഇതേത്തുടർന്ന് സിപിആർ നൽകിയെങ്കിലും  ശൗര്യ പ്രതികരിച്ചില്ല.’’ –അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ലയൺ പ്രോജക്‌ട് ഡയറക്ടർ എന്നിവർ മാധ്യമങ്ങളോടു പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-cheetah-from-namibia-died-a-cheetah-named-shaurya-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും റുവാണ്ടയിലും ഉഗാണ്ടയിലുമായി 135  പേർ  മരിച്ചു</title>
		<link>https://www.chandrikadaily.com/rainandfloodatuganda136dead.html</link>
					<comments>https://www.chandrikadaily.com/rainandfloodatuganda136dead.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 04 May 2023 07:31:24 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[death]]></category>
		<category><![CDATA[flood]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251526</guid>

					<description><![CDATA[മേഖലയിൽ ആഴ്‌ചകൾ നീണ്ട മഴയെ തുടർന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്]]></description>
										<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും റുവാണ്ടയിൽ 129 പേരും ഉഗാണ്ടയിൽ ആറ് പേരും മരിച്ചതായി ആഫ്രിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി പേർ തകർന്ന വീടുകളിൽ കുടുങ്ങി.ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു.<br />
മേഖലയിൽ ആഴ്‌ചകൾ നീണ്ട മഴയെ തുടർന്നാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. കുടുങ്ങിക്കിടക്കുന്ന വ്യക്തികളെ രക്ഷപ്പെടുത്താനാണ് മുൻഗണന നൽകുന്നതെന്ന് റുവാണ്ടയുടെ പടിഞ്ഞാറൻ പ്രവിശ്യാ ഗവർണർ ഫ്രാങ്കോയിസ് ഹബിറ്റെഗെക്കോ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rainandfloodatuganda136dead.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രണ്ട് ആഫ്രിക്കൻ രാജ്യങ്ങളിൽ മാരക  മാർബർഗ് വൈറസ് ബാധ : മരണസംഖ്യ ഉയരും</title>
		<link>https://www.chandrikadaily.com/marburgvirusfoundafrica.html</link>
					<comments>https://www.chandrikadaily.com/marburgvirusfoundafrica.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 02 Apr 2023 04:00:31 +0000</pubDate>
				<category><![CDATA[Health]]></category>
		<category><![CDATA[News]]></category>
		<category><![CDATA[World]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[Virus]]></category>
		<category><![CDATA[WHO]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245810</guid>

					<description><![CDATA[ഉയർന്ന മരണനിരക്ക് ഉള്ളതും  പടർന്നു പിടിക്കാൻ  സാധ്യതയുള്ളതുമായ  ഒന്നാണ് മാർബർഗ് വൈറസ്.]]></description>
										<content:encoded><![CDATA[<p>ആഫ്രിക്കൻ രാജ്യങ്ങളായ ഗിനിയയിലും ടാൻസാനിയയിലും മാരകമായ മാർബർഗ് വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,മാരകമായ മാർബർഗ് വൈറസ് പിടിപെടുന്നതിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കാൻ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നവരോട് യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ മുന്നറിയിപ്പ് നൽകി. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ളതും  പടർന്നു പിടിക്കാൻ  സാധ്യതയുള്ളതുമായ  ഒന്നാണ് മാർബർഗ് വൈറസ്.</p>
<p>1967-ൽ ജർമ്മനിയിലും സെർബിയയിലും പൊട്ടിപ്പുറപ്പെട്ട സമയത്താണ് മാർബർഗ് വൈറസ് ആദ്യമായി തിരിച്ചറിഞ്ഞത്, ഇത് മനുഷ്യരിൽ കഠിനവും മാരകവുമായ വൈറൽ ഹെമറാജിക് പനി ഉണ്ടാക്കുന്നതായാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. മരണ  നിരക്കും കൂടുതലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/marburgvirusfoundafrica.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഫ്രിക്കന്&#x200d; രാജ്യമായ നൈജറില്&#x200d; ഇന്ധന ടാങ്കര്&#x200d; പൊട്ടിത്തെറിച്ച് 58 പേര്&#x200d; കൊല്ലപ്പെട്ടു</title>
		<link>https://www.chandrikadaily.com/gas-tanker-blast-in-niger.html</link>
					<comments>https://www.chandrikadaily.com/gas-tanker-blast-in-niger.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 07 May 2019 16:19:21 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[died]]></category>
		<category><![CDATA[niger]]></category>
		<category><![CDATA[tanker accident]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126584</guid>

					<description><![CDATA[നൈജറില്&#x200d; ഇന്ധന ടാങ്കര്&#x200d; പൊട്ടിത്തെറിച്ച് 58 പേര്&#x200d; കൊല്ലപ്പെട്ടു. . നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് സംഭവം. ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്&#x200d;പ്പെട്ടത്. അപകടത്തില്&#x200d; 37ലേറെ ആളുകള്&#x200d;ക്ക് പരിക്കേറ്റു. വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്&#x200d; നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്&#x200d; ജനങ്ങള്&#x200d; ശ്രമിക്കുമ്പോഴാണ് ടാങ്കര്&#x200d; പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. പ്രസിഡന്റ് മഹമദു ഇസോഫു ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്&#x200d;ശിച്ചു]]></description>
										<content:encoded><![CDATA[
<p> നൈജറില്&#x200d; ഇന്ധന ടാങ്കര്&#x200d; പൊട്ടിത്തെറിച്ച് 58 പേര്&#x200d; കൊല്ലപ്പെട്ടു. . നിയാമേയിലെ രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ്  സംഭവം.  ഇന്ധനവുമായി പോകുകയായിരുന്ന ടാങ്കറാണ് അപകടത്തില്&#x200d;പ്പെട്ടത്. അപകടത്തില്&#x200d;  37ലേറെ ആളുകള്&#x200d;ക്ക് പരിക്കേറ്റു. വഴിമധ്യേ നിയന്ത്രണം വിട്ട് മറിഞ്ഞ ടാങ്കറില്&#x200d; നിന്ന് ഇന്ധനം ഊറ്റിയെടുക്കാന്&#x200d; ജനങ്ങള്&#x200d; ശ്രമിക്കുമ്പോഴാണ് ടാങ്കര്&#x200d; പൊട്ടിത്തെറിച്ചത്. പൊള്ളലേറ്റവരെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. പ്രസിഡന്റ് മഹമദു ഇസോഫു ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്&#x200d;ശിച്ചു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gas-tanker-blast-in-niger.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നരേന്ദ്രമോദി ആഫ്രിക്കന്&#x200d; പര്യടനത്തില്&#x200d;; റുവാണ്ട സന്ദര്&#x200d;ശിക്കുന്ന ആദ്യ  ഇന്ത്യന്&#x200d; പ്രധാനമന്ത്രി</title>
		<link>https://www.chandrikadaily.com/new-pm-modi-becomes-first-indian-prime-minister-to-visit-rwanda.html</link>
					<comments>https://www.chandrikadaily.com/new-pm-modi-becomes-first-indian-prime-minister-to-visit-rwanda.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Jul 2018 09:12:06 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[pm modi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=95816</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്&#x200d; സന്ദര്&#x200d;ശിക്കുന്നതിന്റെ ഭാഗമായി റുവാണ്ടയില്&#x200d; എത്തി. തിങ്കളാഴ്ച റുവാണ്ടയിലെത്തിയ പ്രധാനമന്ത്രി ആഫ്രിക്കന്&#x200d; പര്യടനത്തിന്റെ ആദ്യഘട്ട സന്ദര്&#x200d;ശനം ആരംഭിച്ചു. വിഭവസമ്പന്നമായ ആഫ്രിക്കന്&#x200d; ഭൂഖണ്ഡത്തിലേക്ക് രാജ്യ സൗഹൃദത്തിന്റെ വ്യാപ്തിയുടെ വര്&#x200d;ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്&#x200d;ശനം. കിഴക്കന്&#x200d; ആഫ്രിക്ക സന്ദര്&#x200d;ശിക്കുന്നതിവൂടെ റുവാണ്ടയിലെത്തുന്ന ആദ്യ ഇന്ത്യന്&#x200d; പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും. Got a glimpse of rural life in Rwanda during the memorable visit to Rweru Model Village. I [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്&#x200d; സന്ദര്&#x200d;ശിക്കുന്നതിന്റെ ഭാഗമായി റുവാണ്ടയില്&#x200d; എത്തി. തിങ്കളാഴ്ച റുവാണ്ടയിലെത്തിയ പ്രധാനമന്ത്രി ആഫ്രിക്കന്&#x200d; പര്യടനത്തിന്റെ ആദ്യഘട്ട സന്ദര്&#x200d;ശനം ആരംഭിച്ചു. വിഭവസമ്പന്നമായ ആഫ്രിക്കന്&#x200d; ഭൂഖണ്ഡത്തിലേക്ക് രാജ്യ സൗഹൃദത്തിന്റെ വ്യാപ്തിയുടെ വര്&#x200d;ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്&#x200d;ശനം. കിഴക്കന്&#x200d; ആഫ്രിക്ക സന്ദര്&#x200d;ശിക്കുന്നതിവൂടെ റുവാണ്ടയിലെത്തുന്ന ആദ്യ ഇന്ത്യന്&#x200d; പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Got a glimpse of rural life in Rwanda during the memorable visit to Rweru Model Village.</p>
<p>I thank President <a href="https://twitter.com/PaulKagame?ref_src=twsrc%5Etfw">@PaulKagame</a> for accompanying me. Gifted 200 cows to villagers who do not yet own one, as a part of the Rwandan Government&#8217;s Girinka Programme. <a href="https://t.co/ZVxTCWnYJM">pic.twitter.com/ZVxTCWnYJM</a></p>
<p>— Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1021684477985210369?ref_src=twsrc%5Etfw">July 24, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>20 വര്&#x200d;ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്&#x200d; പ്രധാനമന്ത്രി ഉഗാണ്ട സന്ദര്&#x200d;ശിക്കുന്നത്. ബ്രിക്സ് ഉച്ചകോടി പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്കന്&#x200d; സന്ദര്&#x200d;ശനം. റുവാണ്ടയില്&#x200d; ജൂലൈ 23, 24. ഉഗാണ്ട 24, 25. ദക്ഷിണാഫ്രിക്ക 25, 26, 27 തീയതികളിലായാണ് സന്ദര്&#x200d;ശനം.</p>
<p>റുവാണ്ടയിലും ഉഗാണ്ടയിലും പ്രസിഡന്റുമാരുമായുള്ള ഉഭയകക്ഷി ചര്&#x200d;ച്ചകളും പ്രതിനിധിതല ചര്&#x200d;ച്ചകളും ബിസിനസ് പ്രമുഖരും ഇന്ത്യന്&#x200d; വംശജരുമായുള്ള കൂടിക്കാഴ്ചകളും നടക്കും. റുവാണ്ടയിലെ വംശഹത്യാ സ്മാരകം പ്രധാനമന്ത്രി സന്ദര്&#x200d;ശിക്കും. പ്രസിഡന്റ് പോള്&#x200d;കഗാമെ മുന്&#x200d;കയ്യെടുത്തു നടപ്പാക്കിയ ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതിയായ &#8216;ഗിരിങ്ക (ഒരു കുടുംബത്തിന് ഒരു പശു) യുമായി ബന്ധപ്പെട്ട ചടങ്ങിലും പങ്കെടുക്കും. ഉഗാണ്ടയുടെ പാര്&#x200d;ലമെന്റില്&#x200d; അദ്ദേഹം മുഖ്യപ്രഭാഷണം നിര്&#x200d;വഹിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്&#x200d; പ്രധാനമന്ത്രി ഉഗാണ്ടന്&#x200d; പാര്&#x200d;ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.<br />
ദക്ഷിണാഫ്രിക്കയില്&#x200d; പ്രസിഡന്റുമായി ഉഭയകക്ഷി ചര്&#x200d;ച്ചകള്&#x200d; നടത്തുന്ന പ്രധാനമന്ത്രി, ബ്രിക്സ്ഉച്ചകോടിയിലും അനുബന്ധ യോഗങ്ങളിലും സംബന്ധിക്കും. അംഗരാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ചര്&#x200d;ച്ചകളും ഉച്ചകോടിക്കിടെ നടക്കും.</p>
<p>കരുത്തുറ്റ വികസന പങ്കാളിത്തവും ഇന്ത്യന്&#x200d; വംശജരുടെ വലിയതോതിലുള്ള സാന്നിധ്യവും അടിത്തറയായി നിലകൊള്ളുന്ന ഊഷ്മളവും സൗഹാര്&#x200d;ദപരവുമായ ബന്ധമാണ് ഇന്ത്യക്ക് ആഫ്രിക്കയുമായി ഉള്ളത്. പ്രതിരോധം, വാണിജ്യം, സംസ്‌കാരം, കൃഷി, ക്ഷീര മേഖലയിലെ സഹകരണം തുടങ്ങി വിവിധ മേഖലകളിലെ നിരവധി കരാറുകളും ധാരണാപത്രങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്&#x200d;ശനത്തിനിടെ ഒപ്പുവെക്കപ്പെടും. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും നേതൃത്വം നല്&#x200d;കുന്ന ഇന്ത്യന്&#x200d; സംഘങ്ങള്&#x200d; നേരത്തെ 23 തവണ ആഫ്രിക്ക സന്ദര്&#x200d;ശിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-pm-modi-becomes-first-indian-prime-minister-to-visit-rwanda.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഫ്രിക്കന്&#x200d; ഭൂഖണ്ഡം രണ്ടായി പിളരുന്നു; ജനങ്ങള്&#x200d; ആശങ്കയില്&#x200d;</title>
		<link>https://www.chandrikadaily.com/the-african-continent-is-splitting-in-two-parts.html</link>
					<comments>https://www.chandrikadaily.com/the-african-continent-is-splitting-in-two-parts.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 21 Mar 2018 11:21:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[africa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=76062</guid>

					<description><![CDATA[നെയ്‌റോബി: ആഫ്രിക്കന്&#x200d; ഭൂഖണ്ഡം രണ്ടായി പിളരുന്നതായി റിപ്പോര്&#x200d;ട്ട്. ആഫ്രിക്കയുടെ കൊമ്പ് (horn of africa) എന്നറിയപ്പെടുന്ന കിഴക്കന്&#x200d; മേഖലയാണ് ഭൂഖണ്ഡത്തില്&#x200d; നിന്ന് പിളര്&#x200d;ന്നുപോകുന്നത്. ദശലക്ഷം വര്&#x200d;ഷങ്ങള്&#x200d; ആവശ്യമായ ഈ പ്രതിഭാസം കരുതിയിരുന്നതിനേക്കാള്&#x200d; വേഗത്തിലാണ് ഭൂഖണ്ഡത്തില്&#x200d; നിന്ന് വേര്&#x200d;പ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഡെയ്‌ലി നേഷന്&#x200d; പത്രം റിപ്പോര്&#x200d;ട്ട് ചെയ്തു. ആഫ്രിക്ക, കിഴക്കന്&#x200d; ആഫ്രിക്ക എന്നിങ്ങനെ രണ്ടുഭാഗങ്ങളായി മാറുന്നതോടെ ഇവക്കിടയില്&#x200d; ഭീമന്&#x200d; വിള്ളല്&#x200d; രൂപപ്പെടും. ഇതോടെ കിഴക്കന്&#x200d; ആഫ്രിക്ക ഉള്&#x200d;പ്പെടെ സൊമാലി ഫലകം നൂബിയന്&#x200d; ഫലകത്തില്&#x200d; നിന്ന് വിട്ടുപോകും. ഇതിന്റെ ഭാഗമായി കെനിയയിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>നെയ്‌റോബി: ആഫ്രിക്കന്&#x200d; ഭൂഖണ്ഡം രണ്ടായി പിളരുന്നതായി റിപ്പോര്&#x200d;ട്ട്. ആഫ്രിക്കയുടെ കൊമ്പ് (horn of africa) എന്നറിയപ്പെടുന്ന കിഴക്കന്&#x200d; മേഖലയാണ് ഭൂഖണ്ഡത്തില്&#x200d; നിന്ന് പിളര്&#x200d;ന്നുപോകുന്നത്.</p>
<p>ദശലക്ഷം വര്&#x200d;ഷങ്ങള്&#x200d; ആവശ്യമായ ഈ പ്രതിഭാസം കരുതിയിരുന്നതിനേക്കാള്&#x200d; വേഗത്തിലാണ് ഭൂഖണ്ഡത്തില്&#x200d; നിന്ന് വേര്&#x200d;പ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് ഡെയ്‌ലി നേഷന്&#x200d; പത്രം റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p><img loading="lazy" class="alignnone size-full wp-image-76066" src="https://www.chandrikadaily.com/wp-content/uploads/2018/03/download-15.jpg" alt="" width="318" height="159" srcset="https://www.chandrikadaily.com/wp-content/uploads/2018/03/download-15.jpg 318w, https://www.chandrikadaily.com/wp-content/uploads/2018/03/download-15-300x150.jpg 300w" sizes="(max-width: 318px) 100vw, 318px" /></p>
<p>ആഫ്രിക്ക, കിഴക്കന്&#x200d; ആഫ്രിക്ക എന്നിങ്ങനെ രണ്ടുഭാഗങ്ങളായി മാറുന്നതോടെ ഇവക്കിടയില്&#x200d; ഭീമന്&#x200d; വിള്ളല്&#x200d; രൂപപ്പെടും. ഇതോടെ കിഴക്കന്&#x200d; ആഫ്രിക്ക ഉള്&#x200d;പ്പെടെ സൊമാലി ഫലകം നൂബിയന്&#x200d; ഫലകത്തില്&#x200d; നിന്ന് വിട്ടുപോകും.</p>
<p>ഇതിന്റെ ഭാഗമായി കെനിയയിലെ തിരക്കേറിയ മായി മഹിയു പാതയില്&#x200d; ഇതിനോടകം തന്നെ വലിയ വിള്ളല്&#x200d; രൂപപ്പെട്ടിട്ടുണ്ട്.</p>
<p>അഗ്നിപര്&#x200d;വത സ്‌ഫോടനത്തിന്റെ ഭാഗമായി രൂപപ്പെട്ട ഭ്രംശരേഖ(വൊള്&#x200d;ക്കാനിക് ഫോള്&#x200d;ട്ട് ലൈന്&#x200d;)യാണ് പാതയില്&#x200d; ഇത്തരത്തില്&#x200d; വിള്ളലുണ്ടാക്കാന്&#x200d; കാരണമായി ചൂണ്ടിക്കാട്ടുന്നത്.</p>
<p><img loading="lazy" class="alignnone size-full wp-image-76071" src="https://www.chandrikadaily.com/wp-content/uploads/2018/03/download-1-6.jpg" alt="" width="394" height="394" srcset="https://www.chandrikadaily.com/wp-content/uploads/2018/03/download-1-6.jpg 394w, https://www.chandrikadaily.com/wp-content/uploads/2018/03/download-1-6-150x150.jpg 150w, https://www.chandrikadaily.com/wp-content/uploads/2018/03/download-1-6-300x300.jpg 300w" sizes="(max-width: 394px) 100vw, 394px" /></p>
<p>കെനിയ നാഷണല്&#x200d; ഹൈവേസ് അതോറിറ്റിയുടെ കണക്കുകള്&#x200d;പ്രകാരം പ്രതിവര്&#x200d;ഷം 2.5 സെന്റിമീറ്റര്&#x200d; വേഗത്തിലാണ് സൊമാലി ഫലകം നൂബിയന്&#x200d; ഫലകത്തില്&#x200d; നിന്നും തെന്നിമാറുന്നതെന്നാണ് കരുതിയിരുന്നത്. എന്നാല്&#x200d; പ്രതീക്ഷിച്ചതിനേക്കാള്&#x200d; വേഗത്തിലാണ് ഇപ്പോള്&#x200d; വിള്ളല്&#x200d; സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നാണ്് കണക്കുകള്&#x200d; സൂചിപ്പിക്കുന്നത്.</p>
<p>അതേസമയം വിള്ളല്&#x200d; രൂപപ്പെട്ട മായി മഹിയു പാതയിലൂടെ ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് ശ്രമങ്ങള്&#x200d; നടത്തിവരികയാണ് അധികൃതര്&#x200d;. നിലവില്&#x200d; മണ്ണും പാറയും ഇട്ടാണ് വിള്ളല്&#x200d; നികത്തുന്നത്.</p>
<p>എന്നാല്&#x200d; ഫലക ചലനവുമായി ബന്ധപ്പെട്ടത് ആയതിനാല്&#x200d; വിള്ളല്&#x200d; നികത്തല്&#x200d; ശാശ്വതമാകില്ലെന്നാണ് അധികൃതര്&#x200d; പറയുന്നത്.</p>
<h4><strong>Watch Video:</strong></h4>
<p><iframe loading="lazy" title="Suswa Rift: Kenya is splitting" width="740" height="416" src="https://www.youtube.com/embed/wO7s5zIhX6k?start=25&#038;feature=oembed" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-african-continent-is-splitting-in-two-parts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടുറോട്ടില്‍ നൈജീരിയക്കാരനെ കെട്ടിയിട്ട് തല്ലിച്ചതച്ചു; മൊബൈല്‍ വീഡിയോ പുറത്ത്</title>
		<link>https://www.chandrikadaily.com/racial-attack-on-niger-youth-in-delhi-video-footage-out.html</link>
					<comments>https://www.chandrikadaily.com/racial-attack-on-niger-youth-in-delhi-video-footage-out.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 09 Oct 2017 09:54:02 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[ATTACK]]></category>
		<category><![CDATA[Delhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46986</guid>

					<description><![CDATA[ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നൈജീരിയക്കാരനെതിരെ വംശീയാക്രമണം. ഡല്‍ഹിയിലെ മാളവ്യനഗറില്‍ മോഷണശ്രമം ആരോപിച്ചാണ് ആള്‍ക്കൂട്ടം ആഫ്രിക്കന്‍ യുവാവിനെ തല്ലിച്ചതച്ചത്. അഞ്ചോളം വരുന്ന അക്രമിസംഘം ഇരുമ്പു ദണ്ഡുകള്‍ ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്. നൈജീരിയക്കാരനെതിരെ പൊതുവീഥിയില്‍ അരങ്ങേറിയ അക്രമം പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആള്‍ പകര്‍ത്തിയ ദൃശത്തില്‍ സംഭവം നടന്നതെന്നാണെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം അക്രമത്തില്‍ പൊലീസ അന്വേഷണം ആരംഭിച്ചു. ദൃശ്യം കാണാം Shocking racism in Delhi: African national thrashed in Malviya Nagar, was accused [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തലസ്ഥാന നഗരിയില്&#x200d; നൈജീരിയക്കാരനെതിരെ വംശീയാക്രമണം. ഡല്&#x200d;ഹിയിലെ മാളവ്യനഗറില്&#x200d; മോഷണശ്രമം ആരോപിച്ചാണ് ആള്&#x200d;ക്കൂട്ടം ആഫ്രിക്കന്&#x200d; യുവാവിനെ തല്ലിച്ചതച്ചത്.<br />
അഞ്ചോളം വരുന്ന അക്രമിസംഘം ഇരുമ്പു ദണ്ഡുകള്&#x200d; ഉപയോഗിച്ചാണ് യുവാവിനെ തല്ലിച്ചതച്ചത്.<br />
നൈജീരിയക്കാരനെതിരെ പൊതുവീഥിയില്&#x200d; അരങ്ങേറിയ അക്രമം പുറത്തായതോടെ സംഭവം വിവാദമായിരിക്കുകയാണ്. സംഭവ സ്ഥലത്തുണ്ടായിരുന്ന ആള്&#x200d; പകര്&#x200d;ത്തിയ ദൃശത്തില്&#x200d; സംഭവം നടന്നതെന്നാണെന്ന് വ്യക്തമാക്കുന്നില്ല. അതേസമയം അക്രമത്തില്&#x200d; പൊലീസ അന്വേഷണം ആരംഭിച്ചു.<br />
<strong>ദൃശ്യം കാണാം</strong></p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">Shocking racism in Delhi: African national thrashed in Malviya Nagar, was accused of theft <a href="https://t.co/EBjDoojlbe">pic.twitter.com/EBjDoojlbe</a></p>
<p>— News18 (@CNNnews18) <a href="https://twitter.com/CNNnews18/status/917320007335284736?ref_src=twsrc%5Etfw">October 9, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/racial-attack-on-niger-youth-in-delhi-video-footage-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ വിപണിയിലിറക്കുമെന്ന് ഘാന പരിസ്ഥിതി മന്ത്രി</title>
		<link>https://www.chandrikadaily.com/biodegradable-plastics-ghana-environment-minister-frimpong-boteng.html</link>
					<comments>https://www.chandrikadaily.com/biodegradable-plastics-ghana-environment-minister-frimpong-boteng.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 25 Mar 2017 14:27:46 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[africa]]></category>
		<category><![CDATA[environment]]></category>
		<category><![CDATA[ghana]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24046</guid>

					<description><![CDATA[പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ട് ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ നിരത്തിലിറക്കുമെന്ന് ഘാന പരിസ്ഥിതി-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ക്വാബെന ഫ്രിംപോങ് ബോട്ടെങ് വ്യക്തമാക്കി. ഫ്രിംപോങ് ബോട്ടെങിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച &#8216;സ്വിച്ച് ആഫ്രിക്ക ഗ്രീന്‍ പദ്ധതി&#8217;യുടെ ഭാഗമായാണ് നിര്‍ണായകമായ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സുസ്ഥിര വികസനം മുന്‍നിര്‍ത്തി ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള പ്രമുഖ വ്യവസായികള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ പദ്ധതി. ഘാനയില്‍ പ്ലാസ്റ്റിക്ക് നിരോധിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനുത്തരമായാണ് ഫ്രിംപോങ് ബോട്ടെങ് ജീര്‍ണ്ണിത പ്ലാസ്റ്റിക്കുകള്‍ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചത്. വ്യത്യസ്ത രാഷ്ട്രങ്ങള്‍ക്കിടയില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ട് ജീര്&#x200d;ണ്ണിത പ്ലാസ്റ്റിക്കുകള്&#x200d; നിരത്തിലിറക്കുമെന്ന് ഘാന പരിസ്ഥിതി-ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ക്വാബെന ഫ്രിംപോങ് ബോട്ടെങ് വ്യക്തമാക്കി. ഫ്രിംപോങ് ബോട്ടെങിന്റെ ആഭിമുഖ്യത്തില്&#x200d; ആരംഭിച്ച &#8216;സ്വിച്ച് ആഫ്രിക്ക ഗ്രീന്&#x200d; പദ്ധതി&#8217;യുടെ ഭാഗമായാണ് നിര്&#x200d;ണായകമായ പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സുസ്ഥിര വികസനം മുന്&#x200d;നിര്&#x200d;ത്തി ആറ് ആഫ്രിക്കന്&#x200d; രാജ്യങ്ങളില്&#x200d; നിന്നുളള പ്രമുഖ വ്യവസായികള്&#x200d; കൂടി ഉള്&#x200d;പ്പെടുന്നതാണ് ഈ പദ്ധതി.</p>
<p>ഘാനയില്&#x200d; പ്ലാസ്റ്റിക്ക് നിരോധിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനുത്തരമായാണ് ഫ്രിംപോങ് ബോട്ടെങ് ജീര്&#x200d;ണ്ണിത പ്ലാസ്റ്റിക്കുകള്&#x200d; വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചത്.</p>
<p>വ്യത്യസ്ത രാഷ്ട്രങ്ങള്&#x200d;ക്കിടയില്&#x200d; ഹരിത വാണിജ്യ വികസനമെന്ന നയരൂപീകരണവും മതിയായ നിയമനിര്&#x200d;മാണവും ഇതിന്റെ ഭാഗമായി നടത്താനാണുദ്ദേശിക്കുന്നത്. ജീര്&#x200d;ണ്ണിത പ്ലാസ്റ്റിക്കുകള്&#x200d; നിര്&#x200d;മിക്കാനുള്ള പ്രാഥമിക പരീക്ഷണങ്ങള്&#x200d; പുരോഗമിക്കുകയാണെന്നും പരിസ്ഥിതി മന്ത്രി പറഞ്ഞു. &#8216;ഇതൊരു സ്മ്പൂര്&#x200d;ണ്ണ പരിഹാരമാണെന്ന് പറയാനാവില്ല. നമ്മുടെ ചിന്താഗതിയാണ് മാറേണ്ടത്.&#8217; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/biodegradable-plastics-ghana-environment-minister-frimpong-boteng.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
