<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ai camera &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ai-camera/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 22 May 2024 11:32:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ai camera &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എ.ഐ. ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുക അനുവദിക്കണമെന്ന് കെൽട്രോൺ ഹൈക്കോടതിയിൽ</title>
		<link>https://www.chandrikadaily.com/a-i-keltron-in-the-high-court-to-allow-the-amount-to-be-received-in-the-camera-project.html</link>
					<comments>https://www.chandrikadaily.com/a-i-keltron-in-the-high-court-to-allow-the-amount-to-be-received-in-the-camera-project.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 22 May 2024 11:32:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[amount]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[keltrn]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298392</guid>

					<description><![CDATA[പദ്ധതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിലാണ് ആവശ്യം]]></description>
										<content:encoded><![CDATA[<p>എ.ഐ.ക്യാമറ പദ്ധതിയിൽ ലഭിക്കാനുള്ള തുകയുടെ മൂന്നും, നാലും ഗഡുക്കൾ അനുവദിക്കണമെന്ന് കെൽട്രോൺ ഹൈക്കോടതിയിൽ. പദ്ധതിയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയും സമർപ്പിച്ച ഹർജിയിലാണ് ആവശ്യം. രണ്ടാം ഗഡു നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് സംസ്ഥാന സർക്കാർ അറിയിച്ചു.</p>
<p>മാർച്ച് 15നാണ് മൂന്നാം ഗഡു നൽകേണ്ടിയിരുന്നത്. ഇതിനുള്ള അനുമതി ലഭിച്ചാൽ രണ്ടും മൂന്നും ഗഡുക്കൾ ഒരുമിച്ച് നൽകാമെന്നും സർക്കാർ വ്യക്തമാക്കി.</p>
<p>എന്നാൽ തങ്ങളുദേവ് വാദം കൂടി കേൾക്കാതെ അനുമതി നൽകരുതെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. 145 ജീവനക്കാരാണ് പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്നും, തുക ലഭിക്കാതെ മുന്നോട്ട് പോകാനാകാകില്ലെന്നുമാണ് കെൽട്രോൺ അറിയിച്ചത്. ഇതടക്കമുള്ള ആവശ്യങ്ങൾ പരിഗണിക്കാൻ ഹർജി ജൂൺ രണ്ടാം ആഴ്ച്ചയിലേക്ക് മാറ്റി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-i-keltron-in-the-high-court-to-allow-the-amount-to-be-received-in-the-camera-project.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പിഴ നോട്ടിസ് അയയ്ക്കുന്നതില്&#x200d; വീഴ്ച; എ.ഐ കാമറകള്&#x200d; നോക്കുകുത്തി</title>
		<link>https://www.chandrikadaily.com/failure-to-send-penalty-notices-ai-looked-at-the-cameras.html</link>
					<comments>https://www.chandrikadaily.com/failure-to-send-penalty-notices-ai-looked-at-the-cameras.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 12 Apr 2024 10:25:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[notices]]></category>
		<category><![CDATA[Penalty]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295084</guid>

					<description><![CDATA[15 ലക്ഷത്തോളം നിയമ ലംഘനങ്ങള്&#x200d;ക്കാണ് നോട്ടിസ് അയയ്ക്കാത്തതായി കണ്ടെത്തിയത്.]]></description>
										<content:encoded><![CDATA[<p>കേരള സര്&#x200d;ക്കാര്&#x200d; 235 കോടി രൂപ മുടക്കി സ്ഥാപിച്ച് പത്ത് മാസം പിന്നിട്ടപ്പോളേക്കും എ.ഐ കാമറകള്&#x200d; നോക്കുകുത്തിയായി. കാമറകള്&#x200d; കണ്ടെത്തുന്ന നിയമ ലംഘനങ്ങള്&#x200d;ക്ക് പിഴ നോട്ടിസ് അയക്കുന്നത് നിര്&#x200d;ത്തി. 15 ലക്ഷത്തോളം നിയമ ലംഘനങ്ങള്&#x200d;ക്കാണ് നോട്ടിസ് അയയ്ക്കാത്തതായി കണ്ടെത്തിയത്.</p>
<p>ഇതോടെ ഈ ഇനത്തില്&#x200d; നൂറു കോടിയിലേറെ രൂപയുടെ നഷ്ടം സര്&#x200d;ക്കാരിനുണ്ടായി. കരാറിലെ ആശയ കുഴപ്പത്തിന്റെ പേരിലാണ് നോട്ടിസ് അയയ്ക്കുന്നത് നിര്&#x200d;ത്തിയത്. കരാര്&#x200d; കമ്പനികള്&#x200d; അറ്റകുറ്റപ്പണികളും നിര്&#x200d;ത്തിയതോടെ എത്ര കാമറകള്&#x200d; പ്രവര്&#x200d;ത്തിക്കുന്നു എന്നതിലും വ്യക്തതയില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/failure-to-send-penalty-notices-ai-looked-at-the-cameras.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്ന് വയസുകാരനെ മടിയില്&#x200d; ഇരുത്തി വണ്ടിയോടിക്കുന്ന ദൃശ്യം എഐ ക്യാമറയില്&#x200d;&#8217;  പിന്നാലെ പിതാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു</title>
		<link>https://www.chandrikadaily.com/fathers-license-suspended-after-ai-camera-caught-driving-with-three-year-old-on-lap.html</link>
					<comments>https://www.chandrikadaily.com/fathers-license-suspended-after-ai-camera-caught-driving-with-three-year-old-on-lap.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Apr 2024 15:09:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[driving license]]></category>
		<category><![CDATA[suspended]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294460</guid>

					<description><![CDATA[കഴിഞ്ഞ മാസം പത്തിനായിരുന്നു സംഭവം.]]></description>
										<content:encoded><![CDATA[<p>മകനെ മടിയിലിരുത്തി വാഹനമോടിച്ച സംഭവത്തില്&#x200d; പിതാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു. കോഴിക്കോട് പുറക്കാട്ടിരിയിലാണ് സംഭവം.<br />
മലപ്പുറം സ്വദേശി മുഹമ്മദ് മുസ്‌തഫയുടെ ലൈസൻസാണ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തത്.</p>
<p>കഴിഞ്ഞ മാസം പത്തിനായിരുന്നു സംഭവം. മൂന്ന് വയസുള്ള മകനെ മടിയിലിരുത്തിയാണ് മുസ്‌തഫ വണ്ടിയോടിച്ചിരുന്നത്. എ ഐ ക്യാമറയില്&#x200d; പതിഞ്ഞ ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് ആർടിഒ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത്. ദൃശ്യങ്ങളില്&#x200d; ഡ്രൈവറുടെ കാഴ്‌ച മറയ്‌ക്കുന്ന തരത്തിലാണ് കുട്ടിയുള്ളത്. എന്നാല്&#x200d;,മലപ്പുറത്ത് നിന്ന് കുറ്റ്യാടിയിലേക്ക് പോകുന്ന വഴിയ്ക്ക് കുട്ടി കരഞ്ഞപ്പോള്&#x200d; മടിയിലിരുത്തിയതായിരുന്നു എന്നാണ് മുസ്‌തഫയുടെ വിശദീകരണം.</p>
<p>നാല് ലൈൻ ട്രാഫിക് ഉള്ള റോഡിലായിരുന്നു സംഭവം. ഈ റോഡിലൂടെ ഒരു കുട്ടിയെ മടിയിലിരുത്തി വാഹനം ഓടിക്കുന്നത് തികച്ചും അപകടകരമാണ്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്&#x200d; കുട്ടിയ്‌ക്കൊപ്പം സ്റ്റിയറിംഗ് പിടിച്ച്‌ വാഹനം ഓടിക്കുന്നത് മറ്റു യാത്രക്കാർക്ക് അപകടത്തിന് കാരണമാകും. മുസ്തഫയുടെ മറുപടി തൃപ്തകരമല്ലാത്തതിനാലാണ് മൂന്ന് മാസത്തേക്ക് മോട്ടോവാഹനങ്ങള്&#x200d; ഉപയോഗിക്കുന്നതിന് അയോഗ്യത കല്&#x200d;പ്പിച്ചതെന്നും ആർടിഎ വ്യക്തമാക്കി.</p>
<p>ഇതിന് മുൻബ് എഐ ക്യാമറ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ അഭ്യാസപ്രകടനം നടത്തിയ വടകര സ്വദേശിയുടെ മോട്ടോർസൈക്കിള്&#x200d; ലൈസൻസ് സസ്‌പെൻഡ് ചെയ്തിരുന്നു. ഒരാള്&#x200d; മൂന്നുപേരെ ബൈക്കിലിരുത്തി മുൻഭാഗത്തെ രജിസ്‌ട്രേഷൻ നമ്ബർ ഒരുകൈകൊണ്ട് മറച്ചുപിടിച്ച്‌ വാഹനമോടിച്ചതായാണ് എഐ ക്യാമറയില്&#x200d; പതിഞ്ഞത്. ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തത് കൂടാതെ എടപ്പാളിലുള്ള ഐഡിടിആറിലും അയച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fathers-license-suspended-after-ai-camera-caught-driving-with-three-year-old-on-lap.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്&#x200d;ക്കാര്&#x200d; കരാര്&#x200d; തുക നല്&#x200d;കിയില്ല; ജീവനക്കാരെ പിന്&#x200d;വലിച്ച് കെല്&#x200d;ട്രോണ്&#x200d;; എ.ഐ ക്യാമറ അവതാളത്തില്&#x200d;</title>
		<link>https://www.chandrikadaily.com/the-government-did-not-pay-the-contract-amount-keltron-lays-off-employees-in-the-ai-%e2%80%8b%e2%80%8bcamera-cave.html</link>
					<comments>https://www.chandrikadaily.com/the-government-did-not-pay-the-contract-amount-keltron-lays-off-employees-in-the-ai-%e2%80%8b%e2%80%8bcamera-cave.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Jan 2024 04:43:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[kerala goverment]]></category>
		<category><![CDATA[ldf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=287161</guid>

					<description><![CDATA[പ്രവര്&#x200d;ത്തനം തുടങ്ങി ആറുമാസമായിട്ടും ഒരു രൂപ പോലും സര്&#x200d;ക്കാര്&#x200d; നല്&#x200d;കാത്തതില്&#x200d; പ്രതിഷേധിച്ച് എല്ലാ നിയമലംഘനങ്ങള്&#x200d;ക്കും പിഴ ഈടാക്കുന്നത് കെല്&#x200d;ട്രോണ്&#x200d; അവസാനിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>ഗതാഗത നിയമലംഘനങ്ങള്&#x200d;ക്ക് പിഴ ഈടാക്കാനുള്ള എ.ഐ ക്യാമറ പദ്ധതി തുടക്കത്തില്&#x200d; തന്നെ നിലയ്ക്കുന്ന അവസ്ഥയില്&#x200d;. പ്രവര്&#x200d;ത്തനം തുടങ്ങി ആറുമാസമായിട്ടും ഒരു രൂപ പോലും സര്&#x200d;ക്കാര്&#x200d; നല്&#x200d;കാത്തതില്&#x200d; പ്രതിഷേധിച്ച് എല്ലാ നിയമലംഘനങ്ങള്&#x200d;ക്കും പിഴ ഈടാക്കുന്നത് കെല്&#x200d;ട്രോണ്&#x200d; അവസാനിപ്പിച്ചു.</p>
<p>പ്രതിദിന നോട്ടിസുകളുടെ എണ്ണം 40,000ല്&#x200d; നിന്ന് 14,000 ആയും കുറച്ചു. ഇതിന് പുറമെ കണ്&#x200d;ട്രോണ്&#x200d; റൂമിലെ 44 ജീവനക്കാരെയും കെല്&#x200d;ട്രോണ്&#x200d; പിന്&#x200d;വലിച്ചിട്ടുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-government-did-not-pay-the-contract-amount-keltron-lays-off-employees-in-the-ai-%e2%80%8b%e2%80%8bcamera-cave.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഐ ക്യാമറാ കണ്ണില്&#x200d;നിന്നും നമ്പര്&#x200d; പ്ലേറ്റ് മറച്ചുവെച്ച്‌ രക്ഷപ്പെടുന്നവരെ പിടിക്കാന്&#x200d; എം.വി.ഡി</title>
		<link>https://www.chandrikadaily.com/mvd-to-catch-absconders-by-hiding-their-number-plates-from-ai-camera-eyes.html</link>
					<comments>https://www.chandrikadaily.com/mvd-to-catch-absconders-by-hiding-their-number-plates-from-ai-camera-eyes.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 15 Dec 2023 09:31:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[numberplate]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=285740</guid>

					<description><![CDATA[വാഹന ഉടമകളെ കണ്ടെത്തി ലൈസന്&#x200d;സ് സസ്‌പെന്റ് ചെയ്യുന്നത് ഉള്&#x200d;പ്പെടെയുള്ള കര്&#x200d;ശന നടപടിയിലേക്ക് കടന്നിരിക്കുകയാണ് ആര്&#x200d;ടിഒ എന്&#x200d;ഫോഴ്‌സ്‌മെന്റ്.]]></description>
										<content:encoded><![CDATA[<p>എഐ ക്യാമറാ കണ്ണില്&#x200d;നിന്നും നമ്പര്&#x200d; പ്ലേറ്റ് മറച്ചുവെച്ച്‌ രക്ഷപ്പെടാമെന്ന് ഇനി കരുതേണ്ട. വാഹന ഉടമകളെ കണ്ടെത്തി ലൈസന്&#x200d;സ് സസ്‌പെന്റ് ചെയ്യുന്നത് ഉള്&#x200d;പ്പെടെയുള്ള കര്&#x200d;ശന നടപടിയിലേക്ക് കടന്നിരിക്കുകയാണ് ആര്&#x200d;ടിഒ എന്&#x200d;ഫോഴ്‌സ്‌മെന്റ്.</p>
<p>മോട്ടോര്&#x200d; വാഹന വകുപ്പ് ഉദ്യോഗസ്ഥര്&#x200d; ഉടമകളെ തപ്പി വീട്ടിലുമെത്തുന്നുണ്ട്.<br />
ഹെല്&#x200d;മറ്റ് ധരിക്കാതെ രണ്ടു പേരേയും കൊണ്ടുള്ള ഓട്ടത്തിനിടയിലാണ് മുകളില്&#x200d; എ ഐ ക്യാമറ കാണുന്നത്. പിന്നെ മറ്റൊന്നും നോക്കാതെ നമ്പര്&#x200d; പ്ലേറ്റ് മറച്ചു വെച്ചൊരൊറ്റ പോക്കാണ്.</p>
<p>പറഞ്ഞുവരുന്നത് ഒറ്റപ്പെട്ട സംഭവത്തെ കുറിച്ചല്ല. നിരവധി കേസുകളാണ് റിപ്പോര്&#x200d;ട്ട് ചെയ്യുന്നത്. ഒന്നും രണ്ടുമല്ല കേസുകളുടെ എണ്ണം പെരുകിയതോടെയാണ് ഈ കുതിപ്പിന് കടിഞ്ഞാണിടാന്&#x200d; കോഴിക്കോട്ടെ മോട്ടോര്&#x200d;വാഹന വകുപ്പ് എന്&#x200d;ഫോഴ്‌സ്‌മെന്റ് നടപടി തുടങ്ങിയിരിക്കുന്നത്.</p>
<p>ഈ അഭ്യാസികളെ കണ്ടെത്തി നടപടിയും തുടങ്ങിയിട്ടുണ്ട്. അതി വേഗത്തില്&#x200d; പായുന്ന ഇരുചക്ര വാഹനത്തിന്റെ നമ്പര്&#x200d; പ്ലേറ്റ് മറക്കുന്നത് അപകടത്തിനും വഴി വെക്കുമെന്ന് ആര്&#x200d;ടിഒ ഉദ്യോഗസ്ഥര്&#x200d; പറയുന്നു. ഇത്തരം അഭ്യാസം പയറ്റുന്നതില്&#x200d; 70 ശതമാനവും യുവാക്കളാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mvd-to-catch-absconders-by-hiding-their-number-plates-from-ai-camera-eyes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സീറ്റ് ബെൽറ്റ്‌ ഇടാതെ യാത്ര; ക്യാമറയിൽ കാറ് കുടുങ്ങിയത് 149 തവണ; പിഴ കിട്ടിയത് മുക്കാൽ ലക്ഷം</title>
		<link>https://www.chandrikadaily.com/traveling-without-seat-belt-the-car-was-caught-on-camera-149-times-the-fine-was-three-lakhs.html</link>
					<comments>https://www.chandrikadaily.com/traveling-without-seat-belt-the-car-was-caught-on-camera-149-times-the-fine-was-three-lakhs.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 12 Nov 2023 05:09:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[fine]]></category>
		<category><![CDATA[kasargod]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=282737</guid>

					<description><![CDATA[രാവിലെ മില്ലിലേക്ക് പോയാൽ 10 മണിയോടെ വീട്ടിലേക്കു വരും. അരമണിക്കൂറിനുശേഷം വീണ്ടും പോകും. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി തിരിച്ചെത്തും. വൈകീട്ട് വീണ്ടും പോയി വരും. ഈ യാത്രകളത്രയും സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന നിയമലംഘനമായി ക്യമറയിൽ പതിഞ്ഞു.]]></description>
										<content:encoded><![CDATA[<p>വീട്ടിൽനിന്ന് സ്വന്തം മരമില്ലിലേക്കുള്ള ദൂരം അരക്കിലോമീറ്റർ. ദിവസം രണ്ടും മൂന്നും തവണ കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര. ഓരോ യാത്രയും വീടിനും മില്ലിനുമിടയിലുള്ള എ.ഐ. ക്യാമറയിൽ പതിഞ്ഞു. പിന്നാലെ സീറ്റ് ബെൽറ്റിടാത്ത ചിത്രം സഹിതം നിയമലംഘന നോട്ടീസ് കാറുടമയുടെ പേരിലെത്തി. മൂന്നുമാസത്തിനിടെ ലഭിച്ചത് പിഴയടയ്ക്കാനുള്ള 149 നോട്ടീസ്. ഇതുവരെയിട്ട പിഴ 74,500 രൂപ.</p>
<p>കാസർകോട് ബദിയഡുക്ക ചെന്നാർക്കട്ട സ്വദേശിനി ഉമൈറ ബാനുവാണ് കെ.എൽ. 14 വൈ 6737 രജിസ്ട്രേഷൻ നമ്പറുള്ള കാറിന്റെ ഉടമ. തന്റെ പിതാവ് അബൂബക്കർ ഹാജിയാണ് കാർ ഓടിക്കാറുള്ളതെന്ന് അവർ പറഞ്ഞു. 74 വയസ്സുണ്ട് അബൂബക്കർ ഹാജിക്ക്.</p>
<p>രാവിലെ മില്ലിലേക്ക് പോയാൽ 10 മണിയോടെ വീട്ടിലേക്കു വരും. അരമണിക്കൂറിനുശേഷം വീണ്ടും പോകും. ഉച്ചയ്ക്ക് ഊണ് കഴിക്കാനായി തിരിച്ചെത്തും. വൈകീട്ട് വീണ്ടും പോയി വരും. ഈ യാത്രകളത്രയും സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന നിയമലംഘനമായി ക്യമറയിൽ പതിഞ്ഞു. ഓഗസ്റ്റ് ഒന്നുമുതൽ ഒക്ടോബർ 30 വരെയുള്ള കാലയളവിലാണ് 149. അതിനുശേഷമുള്ള കണക്ക് വരാനിരിക്കുന്നതേയുള്ളു.</p>
<p>മൊബൈൽഫോണിൽ നിരന്തരം സന്ദേശം അയച്ചെങ്കിലും പിഴ അടച്ചില്ല. ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നോട്ടീസ് തപാലിൽ അയച്ചുതുടങ്ങി. ഓരോ ദിവസവും പോസ്റ്റ്മാൻ മൂന്നും നാലും നോട്ടീസുമായി ഇവരുടെ വീട്ടിലെത്തും. ഇപ്പോൾ മുക്കാൽ ലക്ഷത്തോളം രൂപയായി പിഴത്തുക. പണം അടയ്ക്കാമെന്ന് ഉമൈറ ബാനു അറിയിച്ചതായി കാസർകോട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/traveling-without-seat-belt-the-car-was-caught-on-camera-149-times-the-fine-was-three-lakhs.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഐ ക്യാമറയ്ക്ക് പിന്നാലെ പൊലീസിന്റെ ക്യാമറയും; എന്നിട്ടും ചെയ്യാത്ത കുറ്റത്തിന് പിഴ, വന്&#x200d; പിഴവുകള്&#x200d;</title>
		<link>https://www.chandrikadaily.com/11ai-camera-followed-by-police-camera-yet-fined-for-a-crime-not-committed-a-gross-irregularity.html</link>
					<comments>https://www.chandrikadaily.com/11ai-camera-followed-by-police-camera-yet-fined-for-a-crime-not-committed-a-gross-irregularity.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Oct 2023 06:56:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[camera]]></category>
		<category><![CDATA[checking]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278625</guid>

					<description><![CDATA[മൂഴിയാര്&#x200d; പൊലീസ്, ആങ്ങമൂഴിയിലെ ഇരുചക്രവാഹന ഉടമയായ യുവാവിന് 250 രൂപ പിഴയടയ്ക്കാന്&#x200d; നോട്ടീസ് നല്&#x200d;കിയിരുന്നു. വാഹനത്തിന് പുകപരിശോധനാ സര്&#x200d;ട്ടിഫിക്കറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്&#x200d;, ഈ വാഹനത്തിന് നവംബര്&#x200d; 7 വരെ കാലാവധിയുള്ള പുക പരിശോധനാ സര്&#x200d;ട്ടിഫിക്കറ്റാണുള്ളത്.]]></description>
										<content:encoded><![CDATA[<p>പൊലീസ് നേരിട്ട്, വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പിഴ ഈടാക്കാനായി നല്&#x200d;കുന്ന നോട്ടീസുകളിലും ഗുരുതര പിഴവുകള്&#x200d;. എ.ഐ. ക്യാമറകളില്&#x200d;നിന്ന് വാഹന ഉടമകള്&#x200d;ക്ക്, പിഴയീടാക്കുന്നതിന് തെറ്റായി നോട്ടീസുകള്&#x200d; ലഭിക്കുന്നത് വിവാദമാകുന്നതിന് പിന്നാലെയാണിത്. ശരിയായ രേഖകളുള്ള വാഹന ഉടമകള്&#x200d;ക്കുപോലും, രേഖകളുടെ കാലാവധി കഴിഞ്ഞെന്നും, തെറ്റായദിശയില്&#x200d; പാര്&#x200d;ക്ക് ചെയ്‌തെന്നും മറ്റുമുള്ള കാരണങ്ങള്&#x200d; ചൂണ്ടിക്കാട്ടി പിഴയീടാക്കാന്&#x200d; പൊലീസ് നോട്ടീസ് അയയ്ക്കുന്നത്.</p>
<p>സാധാരണക്കാരില്&#x200d;നിന്ന് പണം പിഴിയാന്&#x200d; പുതിയ മാര്&#x200d;ഗമാകുകയാണ് പൊലീസ് നടപടി. മൂഴിയാര്&#x200d; പൊലീസ്, ആങ്ങമൂഴിയിലെ ഇരുചക്രവാഹന ഉടമയായ യുവാവിന് 250 രൂപ പിഴയടയ്ക്കാന്&#x200d; നോട്ടീസ് നല്&#x200d;കിയിരുന്നു. വാഹനത്തിന് പുകപരിശോധനാ സര്&#x200d;ട്ടിഫിക്കറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്. എന്നാല്&#x200d;, ഈ വാഹനത്തിന് നവംബര്&#x200d; 7 വരെ കാലാവധിയുള്ള പുക പരിശോധനാ സര്&#x200d;ട്ടിഫിക്കറ്റാണുള്ളത്.</p>
<p>ഒരാഴ്ച മുമ്പാണ് സീതത്തോട്ടിലുള്ള മറ്റൊരു യുവാവിന് ഹെല്&#x200d;മെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചതിന് 500 രൂപ പിഴയടയ്ക്കാന്&#x200d; പൊലീസിന്റെ നോട്ടീസ് ലഭിച്ചത്. എന്നാല്&#x200d; ഇദ്ദേഹത്തിന് ഇരുചക്രവാഹനം ഇല്ലായിരുന്നു.</p>
<p>ക്യാമറയില്ലാത്ത സ്ഥലങ്ങളിലാണ് പ്രധാനമായും വാഹനങ്ങളുടെ ഫോട്ടോ പൊലീസ് പകര്&#x200d;ത്തുന്നത്. മുമ്പുണ്ടായിരുന്നതുപോലെ വാഹനം നിര്&#x200d;ത്തിയുള്ള പരിശോധന കുറവാണ്. ഫോട്ടോ എടുത്തിട്ട്, പിഴയടയ്ക്കാന്&#x200d; നോട്ടീസ് അയയ്ക്കുന്നതാണ് പൊലീസിന്റെ ഇപ്പോഴത്തെ രീതി. പിഴ അടയ്ക്കാനുള്ള നോട്ടീസ് എത്തുമ്പോഴാണ് പല വാഹന ഉടമകളും വിവരം അറിയുന്നത്. എസ്.ഐ സീറ്റ് ബെല്&#x200d;റ്റ് ഇടാത്തത് ചോദ്യം ചെയ്ത യുവാവിന് നേരെ ഭീഷണിയുമായി എസ്.ഐ രംഗത്ത് വന്നിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11ai-camera-followed-by-police-camera-yet-fined-for-a-crime-not-committed-a-gross-irregularity.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റെയില്&#x200d;വേ സ്‌റ്റേഷനില്&#x200d; നിന്നും ബൈക്ക് മോഷ്ടിച്ച് കടക്കവെ എഐ ക്യാമറയില്&#x200d; കുടുങ്ങി; പ്രതി പിടിയിലായി</title>
		<link>https://www.chandrikadaily.com/ai-caught-on-camera-stealing-bike-from-railway-station-the-accused-was-arrested.html</link>
					<comments>https://www.chandrikadaily.com/ai-caught-on-camera-stealing-bike-from-railway-station-the-accused-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 08 Oct 2023 05:30:22 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[bike theft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278311</guid>

					<description><![CDATA[സംഭവത്തില്&#x200d; കാസര്&#x200d;കോട് സ്വദേശി ലതീഷ് ആണ് പിടിയിലായത്]]></description>
										<content:encoded><![CDATA[<p>റെയില്&#x200d;വെ സ്‌റ്റേഷനില്&#x200d; വെച്ച ബൈക്ക് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെ എഐ ക്യാമറയില്&#x200d; കുടുങ്ങിയ പ്രതി പിടിയിലായി. ഹെല്&#x200d;മെറ്റ് ഇല്ലാതെ ബൈക്കില്&#x200d; സഞ്ചരിച്ചതിനാണ് മോഷ്ടാവിന്റെ ചിത്രം എഐ കാമറയില്&#x200d; പതിഞ്ഞത്. ഇതാണ് പ്രതിയെ പിടികൂടാനുള്ള തെളിവായത്.</p>
<p>സംഭവത്തില്&#x200d; കാസര്&#x200d;കോട് സ്വദേശി ലതീഷ് (23) ആണ് പിടിയിലായത്. തലശേരിയിലെ കൊടുവള്ളിയില്&#x200d; വെച്ചാണ് ഹെല്&#x200d;മെറ്റ് ഇടാതെ വാഹനമോടിച്ചലപ്രതിയുടെ ദൃശ്യം എഐ കാമറയില്&#x200d; പതിഞ്ഞത്. ഇയാള്&#x200d; പിന്നീട് മറ്റൊരു വാഹന മോഷണ കേസില്&#x200d; പോലീസിന്റെ പിടിയിലായതോടെയാണ് ബൈക്ക് മോഷണവും തെളിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ai-caught-on-camera-stealing-bike-from-railway-station-the-accused-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്പര്&#x200d; തിരുത്തി എ.ഐ ക്യാമറയെ 51 തവണ പറ്റിച്ചു; യുവാവ് പിടിയിൽ, പിഴ 60,000</title>
		<link>https://www.chandrikadaily.com/ai-stuck-the-camera-51-times-by-changing-the-number-youth-arrested-fined-60000.html</link>
					<comments>https://www.chandrikadaily.com/ai-stuck-the-camera-51-times-by-changing-the-number-youth-arrested-fined-60000.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Oct 2023 12:22:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[51 times]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[changing the number]]></category>
		<category><![CDATA[fined]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277937</guid>

					<description><![CDATA[ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാൾ എ ഐ ക്യാമറയുടെ മുന്നിൽ മനപൂർവം നിയമലംഘനം നടത്തിയത്. ഇത് പല തവണയായപ്പോഴാണ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>എഐ ക്യാമറയ്ക്ക് മുന്നിൽ മനപൂർവം 51 തവണ നിയമലംഘനം നടത്തിയ യുവാവ് പിടിയിൽ. മൂവാറ്റുപുഴ സ്വദേശിയാണ് പിടിയിലായത്. പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. ആദ്യം ബൈക്കിന്റെ ഒരക്ഷരം മാറ്റിവച്ചാണ് ഇയാൾ എ ഐ ക്യാമറയുടെ മുന്നിൽ മനപൂർവം നിയമലംഘനം നടത്തിയത്. ഇത് പല തവണയായപ്പോഴാണ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നത്.</p>
<p>തുടർന്ന് നടപടികൾക്ക് പിഴ അടയ്ക്കാൻ നോട്ടീസ് അയക്കുന്നതും. ഇതോടെയാണ് നമ്പർ തെറ്റിച്ചാണ് പതിപ്പിച്ചതെന്നും നോട്ടീസ് കിട്ടുന്നത് മറ്റ് പലർക്കുമാണെന്നുള്ള വിവരം ട്രാഫിക് പൊലീസിന് ലഭിക്കുന്നത്. പിന്നീട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് മുവാറ്റുപുഴയിലും പരിസരത്തും മഫ്‌തിയിൽ തെരച്ചിൽ നടത്തി ആളെ പിടികൂടി.</p>
<p>ഇയാൾ മൂന്നുപേരേ വച്ചും, ഹെൽമെറ്റ് വെക്കാതെയും ബൈക്കിൽ സ്റ്റൻഡിങ് നടത്തുന്നതും എ ഐ ക്യാമറയിൽ ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രദേശവാശികൾ ഫോട്ടോ തിരിച്ചറിഞ്ഞു. തുടർന്ന് വീട്ടിലെത്തിയാണ് നോട്ടീസ് നൽകുന്നത്. എ ഐ ക്യാമറയുടെ മുന്നിൽ നിയമലംഘനം നടത്തിയതിന് 60,000 രൂപയാണ് പിഴ ഈടാക്കാൻ നോട്ടീസ് നൽകിയത്.</p>
<p>കഴിഞ്ഞ ദിവസം നേരിട്ടെത്തി എറണാകുളം ആർടിഒ ഓഫീസിൽ 57000 രൂപ പിഴയടച്ചു. വാഹനം ഉള്ളെപേടയുള്ളവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ലൈസെൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ai-stuck-the-camera-51-times-by-changing-the-number-youth-arrested-fined-60000.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.ഐ ക്യാമറ അഴിമതി സഭയിലുന്നയിച്ച് പ്രതിപക്ഷം</title>
		<link>https://www.chandrikadaily.com/ai-camera-scandal-brought-to-the-house-by-the-opposition.html</link>
					<comments>https://www.chandrikadaily.com/ai-camera-scandal-brought-to-the-house-by-the-opposition.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 11 Sep 2023 06:58:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[ai camera]]></category>
		<category><![CDATA[opposition]]></category>
		<category><![CDATA[scandal brought]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273967</guid>

					<description><![CDATA[മോഷ്ടിക്കാന്&#x200d; ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി]]></description>
										<content:encoded><![CDATA[<p>എ.ഐ ക്യാമറയിലെ അഴിമതി നിയമസഭയില്&#x200d; ഉന്നയിച്ച് പി.സി വിഷ്ണുനാഥ് എംഎല്&#x200d;എ. മുഖ്യമന്ത്രി പിണറായി വിജയന്റെ മകനും കുടുംബത്തിനും അടുത്ത ബന്ധമുള്ളവര്&#x200d;ക്ക് അഴിമതിയില്&#x200d; പങ്കുണ്ടെന്നാണ് ആരോപണം. രേഖകളുണ്ടെന്നും അനുവദിച്ചാല്&#x200d; സഭയില്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; തയ്യാറാണെന്നും പി. സി വിഷ്ണുനാഥ് സഭയെ അറിയിച്ചു.</p>
<p>മോഷ്ടിക്കാന്&#x200d; ക്യാമറ വെക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി. ധനവകുപ്പ് ഉത്തരവിന് വിരുദ്ധമായി വ്യവസായ വകുപ്പ് പദ്ധതി കെല്&#x200d;ട്രോണിന് നല്&#x200d;കി. സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത എസ്ആര്&#x200d;ഐടിയെ പദ്ധതി ഏല്&#x200d;പ്പിച്ചു. ടെണ്ടര്&#x200d; വ്യവസ്ഥകളെല്ലാം മറികടന്നാണ് കരാറും ഉപകരാറുകളും നല്&#x200d;കിയത്. 60 ശതമാനത്തോളമായിരുന്നു നോക്കുകൂലി. മുഖ്യമന്ത്രിയുടെ മകനുമായി അടുത്ത ബന്ധമുള്ളവര്&#x200d;ക്ക് എഐ ക്യാമറ അഴിമതിയില്&#x200d; പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ടെല്ലാം രേഖകളുണ്ട്. സമയം അനുവദിച്ചാല്&#x200d; സഭയില്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; തയ്യാറാണെന്നും പ്രതിപക്ഷം സഭയെ അറിയിച്ചു.</p>
<p>എന്നാല്&#x200d; മുഖ്യമന്ത്രിയുടെ മകനെതിരായ പരാമര്&#x200d;ശം സഭയില്&#x200d; ഭരണ പക്ഷത്തിന്റെ ഭാഗത്ത് നിന്നും എതിര്&#x200d;പ്പുണ്ടാകാനിടയാക്കി. മുഖ്യമന്ത്രിയുടെ മകനുമായി ബന്ധപ്പെട്ട പരാമര്&#x200d;ശം സഭാരേഖയില്&#x200d; നിന്ന് നീക്കണമെന്ന് ധനമന്ത്രി കെ എന്&#x200d; ബാലഗോപാല്&#x200d; ആവശ്യപ്പെട്ടു. പരിശോധിക്കാമെന്നായിരുന്നു ഇക്കാര്യത്തില്&#x200d; സ്പീക്കറുടെ മറുപടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ai-camera-scandal-brought-to-the-house-by-the-opposition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
