<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>aiadmk &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aiadmk/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 26 Jan 2026 10:47:17 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>aiadmk &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;ബ്ലാക്ക് ടിക്കറ്റ് വിജയ്&#8217;; കരിഞ്ചന്ത ആരോപണവുമായി എഐഎഡിഎംകെ, നടനെതിരെ രൂക്ഷ വിമര്‍ശനം</title>
		<link>https://www.chandrikadaily.com/black-ticket-vijay-aiadmk-criticizes-the-actor-with-black-market-allegations.html</link>
					<comments>https://www.chandrikadaily.com/black-ticket-vijay-aiadmk-criticizes-the-actor-with-black-market-allegations.html#respond</comments>
		
		<dc:creator><![CDATA[Manya]]></dc:creator>
		<pubDate>Mon, 26 Jan 2026 10:47:17 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[actor vijay]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[tvk]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375675</guid>

					<description><![CDATA[ടിവികെ നേതാവിന്‍റെ ആരോപണങ്ങൾ പൂർണമായും തള്ളിയ എഐഎഡിഎംകെ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിൽ തന്നെ വലിയ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ചു
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതാവും നടനുമായ വിജയ്ക്കെതിരെ എഐഎഡിഎംകെ കടുത്ത വിമര്&#x200d;ശനവുമായി രംഗത്ത്. വിജയ് എഐഎഡിഎംകെയെ &#8216;ബിജെപിയുടെ അടിമ&#8217;യെന്ന് വിശേഷിപ്പിച്ചതിനും അഴിമതി ആരോപണങ്ങള്&#x200d; ഉന്നയിച്ചതിനും മറുപടിയായാണ് പാര്&#x200d;ട്ടി നേതൃത്വം ശക്തമായ പ്രസ്താവന പുറത്തിറക്കിയത്.</p>
<p>ടിവികെ നേതാവിന്റെ ആരോപണങ്ങള്&#x200d; പൂര്&#x200d;ണമായും തള്ളിയ എഐഎഡിഎംകെ, വിജയ് തന്റെ സിനിമാ ജീവിതത്തിലുടനീളം തന്നെ ഗുരുതരമായ അഴിമതികള്&#x200d; നടത്തിയിട്ടുണ്ടെന്ന് ആരോപിച്ചു. &#8216;ബ്ലാക്ക് ടിക്കറ്റ് വിജയ്&#8217; എന്ന് പരിഹസിച്ചാണ് പാര്&#x200d;ട്ടി പ്രതികരിച്ചത്.</p>
<p>വിജയ് കരിഞ്ചന്തയില്&#x200d; സിനിമാ ടിക്കറ്റുകള്&#x200d; വിറ്റ് അനധികൃതമായി വന്&#x200d;തോതില്&#x200d; പണം സമ്പാദിച്ചുവെന്നാണ് എഐഎഡിഎംകെയുടെ ആരോപണം. വിജയ് കടുത്ത ആത്മരതി പ്രകടിപ്പിക്കുകയാണെന്നും പാര്&#x200d;ട്ടി കുറ്റപ്പെടുത്തി. കൂടാതെ, കഴിഞ്ഞ വര്&#x200d;ഷം കരൂരില്&#x200d; നടന്ന ദുരന്തത്തില്&#x200d; 41 പേര്&#x200d; മരിച്ച സംഭവത്തില്&#x200d; വിജയ് ഭാഗികമായി ഉത്തരവാദിയാണെന്ന ഗുരുതര ആരോപണവും എഐഎഡിഎംകെ ഉന്നയിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/black-ticket-vijay-aiadmk-criticizes-the-actor-with-black-market-allegations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളപ്പണക്കേസ്; തമിഴ്നാട് മന്ത്രി അനിത ആര്&#x200d; രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി</title>
		<link>https://www.chandrikadaily.com/black-money-case-ed-freezes-properties-of-tamil-nadu-minister-anitha-r-radhakrishnan.html</link>
					<comments>https://www.chandrikadaily.com/black-money-case-ed-freezes-properties-of-tamil-nadu-minister-anitha-r-radhakrishnan.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 23 Jan 2025 16:23:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[ANITHA R RATHAKRISHNAN]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327090</guid>

					<description><![CDATA[1.26 കോടിയുടെ സ്വത്താണ് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്]]></description>
										<content:encoded><![CDATA[<p>ചെന്നൈ: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് ഫിഷറീസ് മന്ത്രി അനിത ആര്&#x200d; രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി. 1.26 കോടിയുടെ സ്വത്താണ് എന്&#x200d;ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചത്. എഐഡിഎംകെ സര്&#x200d;ക്കാരിന്റെ അധികാര സമയത്ത് മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വിജിലന്&#x200d;സ് കേസിലാണ് നടപടി.</p>
<p>അനിത രാധാകൃഷ്ണന്റെ തൂത്തുകിടി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടുക. കള്ളപ്പണം വെളുപ്പിക്കല്&#x200d; നിരോധന നിയമം (പിഎംഎല്&#x200d;എ) പ്രകാരം ഇഡി താല്&#x200d;ക്കാലിക ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. 2001 മെയ് 14നും 2006 മാര്&#x200d;ച്ച് 31നും ഇടയില്&#x200d; 2.07 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. കള്ളപ്പണത്തിന്റെ ഒരു ഭാഗം അദ്ദേഹം വിവിധ സ്ഥാപനങ്ങള്&#x200d; വഴി വെളുപ്പിച്ചതായും ഇഡി അവകാശപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/black-money-case-ed-freezes-properties-of-tamil-nadu-minister-anitha-r-radhakrishnan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്&#x200d;.ഡി.എ സഖ്യം ഉപേക്ഷിച്ച് അണ്ണാഡിഎംകെ</title>
		<link>https://www.chandrikadaily.com/1annadmk-has-left-the-nda-alliance.html</link>
					<comments>https://www.chandrikadaily.com/1annadmk-has-left-the-nda-alliance.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 25 Sep 2023 13:00:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[nda]]></category>
		<category><![CDATA[news]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276279</guid>

					<description><![CDATA[ബിജെപി അധ്യക്ഷന്&#x200d; അണ്ണാമലയുമായുള്ള തര്&#x200d;ക്കങ്ങളാണ് കാരണം.]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട്ടില്&#x200d; ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്&#x200d; തനിച്ച് മല്&#x200d;സരിക്കും. ബിജെപി അധ്യക്ഷന്&#x200d; അണ്ണാമലയുമായുള്ള തര്&#x200d;ക്കങ്ങളാണ് കാരണം. ജനറല്&#x200d; സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയില്&#x200d; സംസ്ഥാന, ജില്ലാ നേതാക്കളെ ഉള്&#x200d;പ്പെടുത്തി നടത്തിയ യോഗത്തിനൊടുവിലാണു തീരുമാനം.</p>
<p>ഏകകണ്ഠമായാണു തീരുമാനമെന്നും മുന്നണിയില്&#x200d; ഏതൊക്കെ പാര്&#x200d;ട്ടികളെ ഉള്&#x200d;പ്പെടുത്തണമെന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്&#x200d;പു തീരുമാനിക്കുമെന്നും ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറി കെ.പി.മുനുസാമി അറിയിച്ചു.</p>
<p>മുന്&#x200d; മുഖ്യമന്ത്രി സി.എന്&#x200d;.അണ്ണാദുരൈയെക്കുറിച്ചുള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; കെ.അണ്ണാമലൈയുടെ പരാമര്&#x200d;ശത്തെ തുടര്&#x200d;ന്നാണ് കടുത്ത തീരുമാനം. ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാര്&#x200d;ട്ടി നേതൃത്വവും തമ്മിലുള്ള ഉരസല്&#x200d; തുടങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുന്&#x200d;പ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടര്&#x200d;ന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്&#x200d;ക്കു താല്&#x200d;ക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു.</p>
<p>എന്നാല്&#x200d;, കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അപകീര്&#x200d;ത്തികരമായ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മില്&#x200d; വീണ്ടും വാക്‌പോരു തുടങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; ബിജെപി അധികം സീറ്റിനായി സമ്മര്&#x200d;ദ്ദം ശക്തമാക്കിയതും പ്രകോപനത്തിനു കാരണമായി.</p>
<p>മുന്&#x200d; മുഖ്യമന്ത്രി സി.എന്&#x200d;.അണ്ണാദുരൈയെക്കുറിച്ചുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്&#x200d; കെ.അണ്ണാമലൈയുടെ പരാമര്&#x200d;ശത്തെ തുടര്&#x200d;ന്നാണ് കടുത്ത തീരുമാനം. ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇരു പാര്&#x200d;ട്ടി നേതൃത്വവും തമ്മിലുള്ള ഉരസല്&#x200d; തുടങ്ങിയത്. അണ്ണാഡിഎംകെയുടെ സഖ്യം വേണ്ടെന്നും മുന്&#x200d;പ് അണ്ണാമലൈ തുറന്നടിച്ചിരുന്നു. തുടര്&#x200d;ന്നു ബിജെപി ദേശീയ നേതൃത്വം ഇടപെട്ട് പ്രശ്‌നങ്ങള്&#x200d;ക്കു താല്&#x200d;ക്കാലിക പരിഹാരമുണ്ടാക്കിയിരുന്നു.</p>
<p>എന്നാല്&#x200d;, കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിനിടെ അണ്ണാദുരൈയെക്കുറിച്ച് അപകീര്&#x200d;ത്തികരമായ പ്രസ്താവന അണ്ണാമലൈ നടത്തിയെന്നാരോപിച്ചാണ് ഇരു വിഭാഗവും തമ്മില്&#x200d; വീണ്ടും വാക്‌പോരു തുടങ്ങിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്&#x200d; ബിജെപി അധികം സീറ്റിനായി സമ്മര്&#x200d;ദ്ദം ശക്തമാക്കിയതും പ്രകോപനത്തിനു കാരണമായി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1annadmk-has-left-the-nda-alliance.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പനീർ ശെൽവത്തിന്റെ ഹർജി തള്ളി എ.ഐ.എ.ഡി എം.കെ അധ്യക്ഷനായി ഇ.പളനിസ്വാമി</title>
		<link>https://www.chandrikadaily.com/aiadmktamilnaduaiadmkpalaniswami.html</link>
					<comments>https://www.chandrikadaily.com/aiadmktamilnaduaiadmkpalaniswami.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 28 Mar 2023 07:23:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244885</guid>

					<description><![CDATA[പാർട്ടി ആസ്ഥാനത്ത് പളനിസ്വാമി അനുകൂലികളുടെ ആഹ്ളാദ പ്രകടനവും ആരംഭിച്ചു]]></description>
										<content:encoded><![CDATA[<p>തമിഴ്‌നാട് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി ഉയർത്തിയതിനെ ചോദ്യം ചെയ്തുള്ള  ഒ.പനീർ ശെൽവത്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.തൊട്ടുപിന്നാലെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയായി ഇ.പളനിസ്വാമിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.  പാർട്ടി ആസ്ഥാനത്ത് പളനിസ്വാമി അനുകൂലികളുടെ ആഹ്ളാദ പ്രകടനവും ആരംഭിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmktamilnaduaiadmkpalaniswami.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലയുടെ ജയില്&#x200d; മോചനം 27ന്; അനുകൂലിച്ചും പ്രതികൂലിച്ചും അണ്ണാ ഡിഎംകെ നേതാക്കള്&#x200d;</title>
		<link>https://www.chandrikadaily.com/shashikala-released-from-jail-on-the-27th.html</link>
					<comments>https://www.chandrikadaily.com/shashikala-released-from-jail-on-the-27th.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 18 Jan 2021 02:54:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=176926</guid>

					<description><![CDATA[തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശശികലയുടെ വരവ് ചര്&#x200d;ച്ചയാകുന്നു
]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്&#x200d; ബാക്കിനില്&#x200d;ക്കെ ജയലളിതയുടെ സഹായി ജയില്&#x200d;മോചിതയാകുന്നു. ജനുവരി 27നാണ് പുറത്തിറങ്ങുന്നത്. ഇതോടെ ശശികലയ്ക്ക് അനുകൂലമായും പ്രതികൂലമായും അണ്ണാഡിഎംകെയില്&#x200d; നേതാക്കള്&#x200d; രംഗത്തെത്തി. അണ്ണാ ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്&#x200d;ത്ഥിയായി എടപ്പാളി പളനിസാമിയെ പ്രഖ്യാപിച്ച് പ്രചരണം നടത്തുന്നതിനിടെയാണ് ശശികലവരുന്നത് വാര്&#x200d;ത്തകളില്&#x200d; നിറയുന്നത്.<br />
എടപ്പാടിയെ അനുകൂലിക്കുന്ന വിഭാഗം ശശികലയെ ശക്തമായി എതിര്&#x200d;ക്കുകയാണ്. അതേസമയം ഉപമുഖ്യമന്ത്രി ഒ പനീര്&#x200d; സെല്&#x200d;വം വിഷയത്തില്&#x200d; നിലപാട് വ്യക്തമാക്കിയിട്ടില്ല. അണ്ണാഡിഎംകെ സെക്രട്ടറിയും മുന്&#x200d; മുഖ്യമന്ത്രിയുമായ ഗോകുല ഇന്ദിര, ശശികലയെ പ്രകീര്&#x200d;ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shashikala-released-from-jail-on-the-27th.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭ തെരഞ്ഞെടുപ്പ്: എ.ഐ.എ.ഡി.എം.കെ സ്ഥാനാര്&#x200d;ഥികളെ പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/aiadmks-mohammad-john-n-chandrasekaran-partys-picks-rajya-sabha.html</link>
					<comments>https://www.chandrikadaily.com/aiadmks-mohammad-john-n-chandrasekaran-partys-picks-rajya-sabha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 06 Jul 2019 15:27:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[rajyasabha]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=132323</guid>

					<description><![CDATA[തമിഴ്‌നാടില്&#x200d; നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്&#x200d;ഥികളെ പ്രഖ്യാപിച്ചു. പാര്&#x200d;ട്ടിയുടെ മേട്ടൂര്&#x200d; സിറ്റി യൂണിറ്റ് സെക്രട്ടറി എന്&#x200d;. ചന്ദ്രശേഖരന്&#x200d;, മുന്&#x200d; മന്ത്രി എ. മുഹമ്മദ് ജോണ്&#x200d; എന്നിവരാണ് സ്ഥാനാര്&#x200d;ഥികള്&#x200d;. എ.ഐ.എ.ഡി.എം.കെ കോര്&#x200d;ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്&#x200d;സെല്&#x200d;വവും കോ-ഓര്&#x200d;ഡിനേറ്ററും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയുമാണ് സ്ഥാനാര്&#x200d;ഥികളെ പ്രഖ്യാപിച്ചത്. 2011 ല്&#x200d; വെല്ലൂര്&#x200d; ജില്ലയിലെ റാണിപെട്ട് നിയോജകമണ്ഡലത്തില്&#x200d; നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജോണ്&#x200d; മന്ത്രി സഭാ അംഗമായിരുന്നു. ജൂലൈ 18 നാണ് തെരഞ്ഞെടുപ്പ്.]]></description>
										<content:encoded><![CDATA[
<p>തമിഴ്‌നാടില്&#x200d; നിന്നും ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലേക്ക് എ.ഐ.എ.ഡി.എം.കെ സ്ഥാനാര്&#x200d;ഥികളെ പ്രഖ്യാപിച്ചു. പാര്&#x200d;ട്ടിയുടെ മേട്ടൂര്&#x200d; സിറ്റി യൂണിറ്റ് സെക്രട്ടറി എന്&#x200d;. ചന്ദ്രശേഖരന്&#x200d;,  മുന്&#x200d; മന്ത്രി എ. മുഹമ്മദ് ജോണ്&#x200d; എന്നിവരാണ് സ്ഥാനാര്&#x200d;ഥികള്&#x200d;. </p>



<p>എ.ഐ.എ.ഡി.എം.കെ കോര്&#x200d;ഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ ഒ. പനീര്&#x200d;സെല്&#x200d;വവും കോ-ഓര്&#x200d;ഡിനേറ്ററും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമിയുമാണ് സ്ഥാനാര്&#x200d;ഥികളെ പ്രഖ്യാപിച്ചത്. 2011 ല്&#x200d; വെല്ലൂര്&#x200d; ജില്ലയിലെ റാണിപെട്ട് നിയോജകമണ്ഡലത്തില്&#x200d; നിന്ന് തിരഞ്ഞെടുക്കപ്പെട്ട ജോണ്&#x200d; മന്ത്രി സഭാ അംഗമായിരുന്നു. ജൂലൈ 18 നാണ് തെരഞ്ഞെടുപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmks-mohammad-john-n-chandrasekaran-partys-picks-rajya-sabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ഗോഡ്‌സെ ആദ്യത്തെ ഭീകരവാദി&#8217;; &#8216;കമല്&#x200d;ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് തമിഴ്‌നാട് മന്ത്രി</title>
		<link>https://www.chandrikadaily.com/thamizhnade-inister-against-kamal-hasan-news.html</link>
					<comments>https://www.chandrikadaily.com/thamizhnade-inister-against-kamal-hasan-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 May 2019 07:15:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[kamal haasan]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127182</guid>

					<description><![CDATA[ചെന്നൈ: നടനും മക്കള്&#x200d; നീതി മെയ്യം സ്ഥാപക നേതാവുമായ കമല്&#x200d;ഹാസന്റെ പരാമര്&#x200d;ശത്തിനെതിരെ തമിഴ്‌നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി രംഗത്ത്. കമല്&#x200d;ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹിന്ദുഭീകരവാദത്തെക്കുറിച്ച് നടത്തിയ പരാമര്&#x200d;ശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവാണെന്ന് പറഞ്ഞ ആ നാവ് മുറിച്ചെടുക്കേണ്ടതാണെന്ന് രാജേന്ദ്രബാലാജി പറഞ്ഞു. ഭീകരവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, മുസ്ലിം എന്നോ ക്രിസ്റ്റിയന്&#x200d; എന്നോ ഇല്ല. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കമല്&#x200d;ഹാസന്റെ പാര്&#x200d;ട്ടി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമല്&#x200d;ഹാസന്റെ ഓരോവാക്കുകളും [&#8230;]]]></description>
										<content:encoded><![CDATA[
<p>ചെന്നൈ: നടനും മക്കള്&#x200d; നീതി മെയ്യം സ്ഥാപക നേതാവുമായ കമല്&#x200d;ഹാസന്റെ പരാമര്&#x200d;ശത്തിനെതിരെ തമിഴ്‌നാട് മന്ത്രി കെ.ടി രാജേന്ദ്ര ബാലാജി രംഗത്ത്. കമല്&#x200d;ഹാസന്റെ നാവ് മുറിച്ചെടുക്കണമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഹിന്ദുഭീകരവാദത്തെക്കുറിച്ച് നടത്തിയ പരാമര്&#x200d;ശത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. </p>



<p>ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവാണെന്ന് പറഞ്ഞ ആ നാവ് മുറിച്ചെടുക്കേണ്ടതാണെന്ന് രാജേന്ദ്രബാലാജി പറഞ്ഞു. ഭീകരവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, മുസ്ലിം എന്നോ ക്രിസ്റ്റിയന്&#x200d; എന്നോ ഇല്ല. അക്രമത്തിന് ആഹ്വാനം ചെയ്യുന്ന കമല്&#x200d;ഹാസന്റെ പാര്&#x200d;ട്ടി നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കമല്&#x200d;ഹാസന്റെ ഓരോവാക്കുകളും വിഷം തുപ്പുന്നവയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഇടപെട്ട് പാര്&#x200d;ട്ടി നിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. </p>



<p>കമല്&#x200d;ഹാസന്റെ പരാമര്&#x200d;ശത്തിനെതിരെ ബി.ജെ.പി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കമല്&#x200d;ഹാസന്റെ പ്രസ്താവനയെ അപലപിക്കുകയാണ്. ന്യൂനപക്ഷങ്ങള്&#x200d; താമസിക്കുന്ന പ്രദേശത്ത് വര്&#x200d;ഗ്ഗീയത പരത്തുകയാണ് കമല്&#x200d;ഹാസന്&#x200d;. തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; ഇതിനെതിരെ നടപടിയെടുക്കണമെന്നും തമിഴ്‌നാട് ബി.ജെ.പി നേതാവായ തമിലിസായ് സൗന്ദരരാജന്&#x200d; ട്വീറ്റ് ചെയ്തു. </p>



<p>ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവാണെന്ന് കമല്&#x200d;ഹാസന്&#x200d; പറഞ്ഞിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നുവെന്നും പേര്, ഗോഡ്‌സെ ആണെന്നും കമല്&#x200d;ഹാസന്&#x200d; പറഞ്ഞു. തമിഴ്‌നാട്ടിലെ അരവകുറിശ്ശിയില്&#x200d; തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്&#x200d; പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1948ലെ ഗാന്ധിവധം ചൂണ്ടിക്കാട്ടിയായിരുന്നു കമല്&#x200d;ഹാസന്റെ പുതിയ പരാമര്&#x200d;ശം.</p>



<p>ഇത് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതു കൊണ്ടല്ല താനിതു പറയുന്നത്. ഗാന്ധി പ്രതിമക്കുമുന്നില്&#x200d; നിന്നുകൊണ്ടാണ് പറയുന്നത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെ എന്നാണെന്നും കമല്&#x200d;ഹാസന്&#x200d; പറഞ്ഞു. നല്ല ഇന്ത്യക്കാര്&#x200d; എല്ലാവരുടേയും സമത്വത്തിന് വേണ്ടിയാണ് നിലനില്&#x200d;ക്കുക. മൂവര്&#x200d;ണ്ണപ്പതാക നിലനിര്&#x200d;ത്തുന്നതിനും അവര്&#x200d; പരിശ്രമിക്കും. താനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്&#x200d; അഭിമാനിക്കുന്നുവെന്നും കമല്&#x200d;ഹാസന്&#x200d; പറഞ്ഞു. ഇതിനെതിരെയാണ് തമിഴ്‌നാട് മന്ത്രിയും ബി.ജെ.പിയും ഇപ്പോള്&#x200d; രംഗത്തെത്തിയിരിക്കുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/thamizhnade-inister-against-kamal-hasan-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയലളിതയുടെ മരണത്തില്&#x200d; വീണ്ടും വിവാദം: മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് നിയമമന്ത്രി</title>
		<link>https://www.chandrikadaily.com/j-jayalalitha-death-thamil-nadu-minister-news.html</link>
					<comments>https://www.chandrikadaily.com/j-jayalalitha-death-thamil-nadu-minister-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Dec 2018 11:12:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[thamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115058</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയുടെ മരണത്തില്&#x200d; വീണ്ടും വിവാദം. ജയലളിതയുടെ മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്&#x200d;മുഖം രംഗത്തെത്തി. ആസ്പത്രിയില്&#x200d; പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്&#x200d; ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഷണ്&#x200d;മുഖം പറഞ്ഞു. നീണ്ട ആസ്പത്രി വാസത്തിനൊടുവില്&#x200d; 2016- ഡിസംബര്&#x200d; അഞ്ചിനാണ് ജയലളിത മരിക്കുന്നത്. ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കില്&#x200d; ജയലളിത ജീവിക്കുമായിരുന്നു. വിദേശത്ത് ചികിത്സക്ക് കൊണ്ടുപോകാനുള്ള തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. ജയലളിതയെ ആന്&#x200d;ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം എതിര്&#x200d;ക്കപ്പെടുകയായിരുന്നു. ഇതിന് പിന്നില്&#x200d; ആരാണെന്ന് കണ്ടെത്തണം. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രിയായിരുന്ന ജെ.ജയലളിതയുടെ മരണത്തില്&#x200d; വീണ്ടും വിവാദം. ജയലളിതയുടെ മരണത്തില്&#x200d; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് തമിഴ്‌നാട് നിയമമന്ത്രി സി.വി ഷണ്&#x200d;മുഖം രംഗത്തെത്തി. ആസ്പത്രിയില്&#x200d; പ്രവേശിപ്പിക്കപ്പെട്ട സമയത്ത് ശരിയായ പരിചരണം ലഭിച്ചിരുന്നെങ്കില്&#x200d; ജയലളിത ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്ന് ഷണ്&#x200d;മുഖം പറഞ്ഞു. നീണ്ട ആസ്പത്രി വാസത്തിനൊടുവില്&#x200d; 2016- ഡിസംബര്&#x200d; അഞ്ചിനാണ് ജയലളിത മരിക്കുന്നത്.</p>
<p>ശരിയായ ചികിത്സ കിട്ടിയിരുന്നെങ്കില്&#x200d; ജയലളിത ജീവിക്കുമായിരുന്നു. വിദേശത്ത് ചികിത്സക്ക് കൊണ്ടുപോകാനുള്ള തീരുമാനം അട്ടിമറിക്കപ്പെടുകയായിരുന്നു. ജയലളിതയെ ആന്&#x200d;ജിയോഗ്രാമിന് വിധേയമാക്കാനുള്ള തീരുമാനം എതിര്&#x200d;ക്കപ്പെടുകയായിരുന്നു. ഇതിന് പിന്നില്&#x200d; ആരാണെന്ന് കണ്ടെത്തണം. അവരുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത പുറത്തുകൊണ്ടുവരാന്&#x200d; അന്വേഷണം വേണമെന്നും ഷണ്&#x200d;മുഖം ആവശ്യപ്പെട്ടു.</p>
<p>ജയലളിതയുടെ മരണത്തെ കുറിച്ച് അന്വേഷണത്തിന് ഒരു അന്വേഷണ കമ്മീഷനെ എ.ഐ.എ.ഡി.എം.കെ സര്&#x200d;ക്കാര്&#x200d; നിയോഗിച്ചിരുന്നു. ജയലളിതക്ക് നല്&#x200d;കിയ ചികിത്സയില്&#x200d; പിഴവുണ്ടായിരുന്നുവെന്ന് കമ്മീഷന്റെ അഭിഭാഷകന്&#x200d; ഒരു ഹര്&#x200d;ജിയില്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>ജയലളിത ചികിത്സയില്&#x200d; കഴിഞ്ഞിരുന്ന അപ്പോളോ ആസ്പത്രിയുമായി ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്&#x200d; ഗൂഢാലോചന നടത്തിയിരുന്നുവെന്നും &#8216;അനുചിതമായ ചികിത്സയാണ്&#8217; അവര്&#x200d;ക്ക് നല്&#x200d;കിയിരുന്നതെന്നുമാണ് കമ്മീഷന്&#x200d; അഭിഭാഷകന്റെ വെളിപ്പെടുത്തല്&#x200d;. എന്നാല്&#x200d; ആസ്പത്രിയും ആരോഗ്യസെക്രട്ടറിയും ഇക്കാര്യം നിഷേധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/j-jayalalitha-death-thamil-nadu-minister-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബി.ജെ.പി സഖ്യം തുടരുമെന്ന്  എ.ഐ.എ.ഡി.എം.കെ</title>
		<link>https://www.chandrikadaily.com/signs-visible-for-joining-hands-with-bjp-says-aiadmk.html</link>
					<comments>https://www.chandrikadaily.com/signs-visible-for-joining-hands-with-bjp-says-aiadmk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 22 Apr 2018 18:46:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=81655</guid>

					<description><![CDATA[ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്&#x200d;ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്&#x200d;ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. &#8221;ബി.ജെ.പിയുമായി ചേര്&#x200d;ന്ന് ഇരട്ടക്കുഴല്&#x200d; തോക്കായി രാഷ്ട്രീയ പ്രവര്&#x200d;ത്തനം തുടരാനാണ് പാര്&#x200d;ട്ടി തീരുമാനം. പ്രതിഷേധങ്ങളും പ്രകടനങ്ങളും എത്രതന്നെ ഉണ്ടായാലും ഇതിന് ഭംഗം വരില്ല. ആരു വിചാരിച്ചാലും എ.ഐ.എ.ഡി.എം.കെ &#8211; ബി.ജെ.പി ബന്ധം തകര്&#x200d;ക്കാന്&#x200d; കഴിയില്ലെന്നും പാര്&#x200d;ട്ടി മുഖപത്രമായ നമ്മദു പുരട്ചി തലൈവി അമ്മയില്&#x200d; പ്രസിദ്ധീകരിച്ച മുഖപത്രത്തില്&#x200d; പറയുന്നു. ജയലളിതയുടെ കാലശേഷം അണ്ണാ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്&#x200d;ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്&#x200d;പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്&#x200d;ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. &#8221;ബി.ജെ.പിയുമായി ചേര്&#x200d;ന്ന് ഇരട്ടക്കുഴല്&#x200d; തോക്കായി രാഷ്ട്രീയ പ്രവര്&#x200d;ത്തനം തുടരാനാണ് പാര്&#x200d;ട്ടി തീരുമാനം. പ്രതിഷേധങ്ങളും പ്രകടനങ്ങളും എത്രതന്നെ ഉണ്ടായാലും ഇതിന് ഭംഗം വരില്ല. ആരു വിചാരിച്ചാലും എ.ഐ.എ.ഡി.എം.കെ &#8211; ബി.ജെ.പി ബന്ധം തകര്&#x200d;ക്കാന്&#x200d; കഴിയില്ലെന്നും പാര്&#x200d;ട്ടി മുഖപത്രമായ നമ്മദു പുരട്ചി തലൈവി അമ്മയില്&#x200d; പ്രസിദ്ധീകരിച്ച മുഖപത്രത്തില്&#x200d; പറയുന്നു.<br />
ജയലളിതയുടെ കാലശേഷം അണ്ണാ ഡി.എം.കെ പൂര്&#x200d;ണമായി ബി.ജെ.പി പക്ഷത്തേക്ക് ചായുന്നുവെന്ന് വ്യക്തമാക്കുന്നതാണ് മുഖപ്രസംഗം. എ.ഐ.എ.ഡി.എം.കെയുടെ ബി.ജെ.പി ബാന്ധവം നേരത്തെ തന്നെ വാര്&#x200d;ത്തകളില്&#x200d; നിറഞ്ഞിരുന്നു. എന്നാല്&#x200d; ഇത്ര ശക്തമായ രീതിയിലുള്ള തുറന്നു പറച്ചില്&#x200d; ഇതാദ്യമാണ്. കാവേരി നദീജല മാനേജ്‌മെന്റ് ബോര്&#x200d;ഡ് രൂപീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത കേന്ദ്ര സര്&#x200d;ക്കാര്&#x200d; നിലപാടിനെതിരെ തമിഴ് ജനത വ്യാപക പ്രതിഷേധത്തിലാണ്. മുഖ്യ പ്രതിപക്ഷ പാര്&#x200d;ട്ടിയായ ഡി.എം.കെയും കമല്&#x200d;ഹാസനും രജനീകാന്തും ഉള്&#x200d;പ്പെടുന്ന ചലച്ചിത്ര മേഖലയും ഇതേ വിഷയം ഉന്നയിച്ച് തെരുവില്&#x200d; ഇറങ്ങിയിരുന്നു. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയുടെ ബി.ജെ.പി ബാന്ധവത്തിനെതിരെയും കാവേരി വിഷയവുമായി ബന്ധപ്പെട്ട് വ്യാപക വിമര്&#x200d;ശനം ഉയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; ഇത് അവഗണിച്ചുകൊണ്ടാണ് സഖ്യം തുടരാനുള്ള തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/signs-visible-for-joining-hands-with-bjp-says-aiadmk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നിരാഹാര സമരത്തിനിടെ ബിരിയാണി കഴിക്കുന്ന ചിത്രങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/aiadmk-cadres-seen-eating-biryani-consuming-liquor-during-one-day-hunger-strike.html</link>
					<comments>https://www.chandrikadaily.com/aiadmk-cadres-seen-eating-biryani-consuming-liquor-during-one-day-hunger-strike.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 04 Apr 2018 06:14:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aiadmk]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=78425</guid>

					<description><![CDATA[ചെന്നൈ: അണ്ണാ ഡി.എം.കെ അംഗങ്ങള്&#x200d; നിരാഹാര സമരത്തിനിടെ ബിരിയാണി കഴിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രങ്ങള്&#x200d; പുറത്ത്. കാവേരി മാനേജ്‌മെന്റ് ബോര്&#x200d;ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അണ്ണാ ഡി.എം.കെ സംസ്ഥാന വ്യാപകമായി നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്. വെള്ളൂര്&#x200d;, കോയമ്പത്തൂര്&#x200d;, സേലം എന്നിവിടങ്ങളിലാണ് സമരക്കാര്&#x200d; ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തത്. രാവിലെ എട്ട് മുതല്&#x200d; വൈകീട്ട് അഞ്ചുവരെ ആയിരുന്നു സമരം. തമിഴ്‌നാട് മന്ത്രിസഭയിലെ മുഴുവന്&#x200d; മന്ത്രിമാരും സമരത്തില്&#x200d; പങ്കെടുത്തതായാണ് വിവരം. മന്ത്രിമാരും സംസ്ഥാന നേതാക്കളുമാണ് സമരത്തിന് നേതൃത്വം നല്&#x200d;കിയത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അണ്ണാ ഡി.എം.കെ അംഗങ്ങള്&#x200d; നിരാഹാര സമരത്തിനിടെ ബിരിയാണി കഴിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ചിത്രങ്ങള്&#x200d; പുറത്ത്. കാവേരി മാനേജ്‌മെന്റ് ബോര്&#x200d;ഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് അണ്ണാ ഡി.എം.കെ സംസ്ഥാന വ്യാപകമായി നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തത്. വെള്ളൂര്&#x200d;, കോയമ്പത്തൂര്&#x200d;, സേലം എന്നിവിടങ്ങളിലാണ് സമരക്കാര്&#x200d; ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും ചെയ്തത്. രാവിലെ എട്ട് മുതല്&#x200d; വൈകീട്ട് അഞ്ചുവരെ ആയിരുന്നു സമരം.</p>
<p>തമിഴ്‌നാട് മന്ത്രിസഭയിലെ മുഴുവന്&#x200d; മന്ത്രിമാരും സമരത്തില്&#x200d; പങ്കെടുത്തതായാണ് വിവരം. മന്ത്രിമാരും സംസ്ഥാന നേതാക്കളുമാണ് സമരത്തിന് നേതൃത്വം നല്&#x200d;കിയത്. കാവേരി ബോര്&#x200d;ഡ് രൂപീകരിക്കാത്തതിനെതിരെ ജനരോഷം കനത്തതിനെ തുടര്&#x200d;ന്നാണ് ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ സമരത്തിനിറങ്ങിയത്. എന്നാല്&#x200d; സമരം ജനങ്ങളുടെ കണ്ണില്&#x200d; പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് കാണിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-cadres-seen-eating-biryani-consuming-liquor-during-one-day-hunger-strike.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
