<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>AIDMK &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/aidmk/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 15 Jun 2023 02:05:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>AIDMK &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അന്ന് ജയലളിതയുടെ ഇഷ്ടക്കാരന്&#x200d;; ഇന്ന് സ്റ്റാലിന്റെ തുറുപ്പ് ചീട്ട്, തന്ത്രങ്ങളുടെ തേരില്&#x200d; സെന്തിലിന്റെ അതിവേഗ വളര്&#x200d;ച്ച</title>
		<link>https://www.chandrikadaily.com/jayalalithas-favorite-then-stalins-trump-card-today-is-senthils-rapid-growth-through-tactics.html</link>
					<comments>https://www.chandrikadaily.com/jayalalithas-favorite-then-stalins-trump-card-today-is-senthils-rapid-growth-through-tactics.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 15 Jun 2023 02:05:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259357</guid>

					<description><![CDATA[മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന സെന്തില്&#x200d; ബാലാജി, ജയലളിതയുടെ മരണത്തിനു പിന്നാലെയാണ് എ.ഐ.എ. ഡി.എം.കെ വിട്ട് ഡി.എം.കെയില്&#x200d; ചേര്&#x200d;ന്നത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന സെന്തില്&#x200d; ബാലാജി, ജയലളിതയുടെ മരണത്തിനു പിന്നാലെയാണ് എ.ഐ.എ. ഡി.എം.കെ വിട്ട് ഡി.എം.കെയില്&#x200d; ചേര്&#x200d;ന്നത്. ഡി. എം.കെ കരൂര്&#x200d; ജില്ലാ സെക്രട്ടറിയായി നിയമിച്ച സെന്തില്&#x200d; ബാലാജിക്കായിരുന്നു കോയമ്പത്തൂര്&#x200d;, കരൂര്&#x200d;, ഈറോഡ് അടക്കമുള്ള തമിഴ്‌നാടിന്റെ പടിഞ്ഞാറന്&#x200d; ജില്ലകളുടെ തിരഞ്ഞെടുപ്പ് ചുമതല. എ.ഐ.എ.ഡി.എം.കെക്ക് സ്വാധീനമുണ്ടായിരുന്ന മേഖലയില്&#x200d; 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്&#x200d; വന്&#x200d; മുന്നേറ്റമാണ് ഡി.എം.കെ കാഴ്ച വെച്ചത്. ഇത് സെന്തില്&#x200d; ബാലാജിയുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ വിജയമായിരുന്നുവെന്നാണ് വിലയിരുത്തല്&#x200d;. ഇതാണ് അദ്ദേഹത്തെ തിരഞ്ഞുപിടിച്ചു വേട്ടയാടാന്&#x200d; കേന്ദ്രത്തെ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം.</p>
<p>അഭിപ്രായ ഭിന്നതകളെതുടര്&#x200d;ന്ന് ബി.ജെ.പി സഖ്യം ഉപേക്ഷിക്കാന്&#x200d; എ.ഐ.എ.ഡി.എം.കെ ഒരുങ്ങുന്നുവെന്ന വാര്&#x200d;ത്തകള്&#x200d;ക്കിടെയാണ് ഇ.ഡി റെയ്ഡിലൂടെ പുകമറ സൃഷ്ടിക്കാനുള്ള കേന്ദ്ര ശ്രമം. ജയലളിത സര്&#x200d;ക്കാറില്&#x200d; ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന 2011-15 കാലത്ത് സര്&#x200d;ക്കാര്&#x200d; ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്&#x200d;ത്ഥികളില്&#x200d; നിന്ന് പണം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് ഒരു പതിറ്റാണ്ടിനു ശേഷമുള്ള ഇ.ഡിയുടെ അപ്രതീക്ഷിത നീക്കം.</p>
<p>അതേസമയം അറസ്റ്റിലായ സെന്തില്&#x200d; ബാലാജിയെ കോടതി ഈ മാസം 28 വരെ ജുഡീഷ്യല്&#x200d; കസ്റ്റഡിയില്&#x200d; റിമാന്റു ചെയ്തു. ചികിത്സയില്&#x200d; ആയതിനാല്&#x200d; ആശുപത്രിയില്&#x200d; തന്നെ തുടരാന്&#x200d; കോടതി അനുമതി നല്&#x200d;കി. പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് ജഡ്ജ് എസ് അല്ലിയുടേതാണ് ഉത്തരവ്. ഇതിനിടെ സന്തില്&#x200d; ബാലാജിയുടെ മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ട് വിശ്വസനീയമല്ലെന്ന വാദവുമയി ഇ.ഡി രംഗത്തെത്തി. ചോദ്യം ചെയ്യുന്നത് വരേയും മന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നാണ് ഇ.ഡി വാദം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalithas-favorite-then-stalins-trump-card-today-is-senthils-rapid-growth-through-tactics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിഎംകെ മുന്നേറ്റം; തമിഴ്‌നാടില്&#x200d; സര്&#x200d;ക്കാര്&#x200d; വീഴാന്&#x200d; സാധ്യത</title>
		<link>https://www.chandrikadaily.com/dmk-leading-in-20-seats-in-tamil-nadu.html</link>
					<comments>https://www.chandrikadaily.com/dmk-leading-in-20-seats-in-tamil-nadu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 May 2019 06:38:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[MK Stalin]]></category>
		<category><![CDATA[Tamil Nadu]]></category>
		<category><![CDATA[Tamil politics]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=128124</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്&#x200d; ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ഡി.എം.കെ നേതൃത്വം നല്&#x200d;കുന്ന വിശാല യു.പി.എ മുന്നണി വന്&#x200d; മുന്നേറ്റം കരസ്ഥമാക്കുമെന്ന രീതിയില്&#x200d; വോട്ടെണ്ണല്&#x200d; ഫലങ്ങള്&#x200d; പുറത്തുവരുന്നതോടെ ഡിഎംകെ അധികാരത്തിലേക്കെന്ന സൂചനകള്&#x200d; വന്നു തുടങ്ങി. തെരഞ്ഞെടുപ്പ് നടന്ന 38 ലോകസഭാ മണ്ഡലങ്ങളില്&#x200d; 37 സീറ്റുകളിലും വിശാല യു.പി.എ മുന്നണി വന്&#x200d; മുന്നേറ്റം നടത്തുകയാണ്. അതേസമയം 22 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലേക്കാണ് സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പാര്&#x200d;ട്ടികളും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. 22 നിയമസഭാ സീറ്റുകളില്&#x200d; 20 ഇടത്തും [&#8230;]]]></description>
										<content:encoded><![CDATA[
<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; ഡി.എം.കെ നേതൃത്വം നല്&#x200d;കുന്ന വിശാല യു.പി.എ മുന്നണി വന്&#x200d; മുന്നേറ്റം കരസ്ഥമാക്കുമെന്ന രീതിയില്&#x200d; വോട്ടെണ്ണല്&#x200d; ഫലങ്ങള്&#x200d; പുറത്തുവരുന്നതോടെ ഡിഎംകെ അധികാരത്തിലേക്കെന്ന സൂചനകള്&#x200d; വന്നു തുടങ്ങി. തെരഞ്ഞെടുപ്പ് നടന്ന 38 ലോകസഭാ മണ്ഡലങ്ങളില്&#x200d; 37 സീറ്റുകളിലും വിശാല യു.പി.എ മുന്നണി വന്&#x200d; മുന്നേറ്റം നടത്തുകയാണ്. അതേസമയം 22 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലേക്കാണ്  സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പാര്&#x200d;ട്ടികളും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. 22 നിയമസഭാ സീറ്റുകളില്&#x200d; 20 ഇടത്തും ഡിഎംകെ മുന്നേറ്റമാണ്.</p>



<p>ഉപതെരഞ്ഞെടുപ്പ് ഫലം  സംസ്ഥാനത്ത് ഭരണ മാറ്റത്തിന് തന്നെ കളമൊരുക്കാന്&#x200d; സാധ്യതയുണ്ട്. 234 അംഗ നിയമസഭയില്&#x200d; ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെക്ക് 113 അംഗങ്ങളാണുള്ളത്. ഇതില്&#x200d; മൂന്ന് സിറ്റിങ് എം.എല്&#x200d;.എമാരായ ഇ രത്‌ന സഭാപതി, വി.ടി കലൈശെല്&#x200d;വം, എ പ്രഭു എന്നിവര്&#x200d; ടിടിവി ദിനകരനുമായി ബന്ധം പുലര്&#x200d;ത്തുന്നവരാണ്. ഇവരെ അയോഗ്യരാക്കാന്&#x200d; വേണ്ടി സ്പീക്കര്&#x200d; ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇത് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. പ്രതിപക്ഷത്ത് ഡി.എം. കെ സഖ്യത്തിന് നിലവില്&#x200d; 97 അംഗങ്ങളുണ്ട്. ഇന്ന് ഫലം പുറത്ത് വരാനിരിക്കെ മൂന്ന് സാധ്യതകളാണ് തമിഴ്‌നാട്ടില്&#x200d; സംഭവിക്കാന്&#x200d; സാധ്യതയുള്ളത്. </p>



<p>വിശ്വാസ വോട്ടെടുപ്പിനെ നേരിട്ടാല്&#x200d; എടപ്പാടി പളനിസാമി സര്&#x200d;ക്കാറിന് ഇടഞ്ഞ് നില്&#x200d;ക്കുന്ന മൂന്ന് എം.എല്&#x200d;.എമാരുടെ പിന്തുണ കിട്ടാന്&#x200d; സാധ്യത വിരളം. ഇതിന് പുറമെ അണ്ണാഡി.എം.കെ സ്ഥാനാര്&#x200d;ത്ഥികളായി വിജയിച്ച കരുണാസ്, യു തനിയരശ്, തമീമുന്&#x200d; അന്&#x200d;സാരി എന്നിവര്&#x200d; സ്ഥാനം മോഹിച്ച് മറുകണ്ടം ചാടാന്&#x200d; റെഡിയായി നില്&#x200d;ക്കുന്നവരാണ്. ഇതോടെ ഉപതെരഞ്ഞെടുപ്പില്&#x200d; ചുരുങ്ങിയത് 11 ഇടത്തെങ്കിലും വിജയിച്ചില്ലെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; വീഴാനാണ് സാധ്യത</p>



<p>ഡി.എം.കെ 22ല്&#x200d; 21 ഇടത്ത് വിജയിക്കുകയാണെങ്കില്&#x200d; സ്റ്റാലിന്&#x200d; മുഖ്യമന്ത്രി പദത്തിന് അവകാശം ഉന്നയിക്കും. ഉപതെരഞ്ഞെടുപ്പില്&#x200d; മുഴുവന്&#x200d; സീറ്റുകളിലും വിജയിക്കാനായില്ലെങ്കില്&#x200d; ഡി.എം.കെ പുതിയ ഫോര്&#x200d;മുല തേടാനാണ് ഏറിയ സാധ്യത. 15 സീറ്റുകള്&#x200d; ഡി.എം.കെ നേടിക്കഴിഞ്ഞാല്&#x200d; എടപ്പാടി സര്&#x200d;ക്കാറിന്റെ നിലനില്&#x200d;പ് തുലാസിലാകും. ഈ സാഹചര്യത്തില്&#x200d; ഇടഞ്ഞു നില്&#x200d;ക്കുന്ന മൂന്ന് റിബല്&#x200d; എം.എല്&#x200d;. എമാര്&#x200d;, അണ്ണാഡി.എം.കെയുടെ സ്ഥാനമോഹികളായ മൂന്ന് എം.എല്&#x200d;.എമാര്&#x200d;, ടി.ടി.വി ദിനകരന്&#x200d; എന്നിവരുടെ പിന്തുണ ഡി.എം.കെ തേടിയേക്കും. പക്ഷേ ടി.ടി.വിയും അദ്ദേഹത്തെ പിന്തുണക്കുന്ന മൂന്ന് എം.എല്&#x200d;. എമാരും സ്റ്റാലിനെ പിന്തുണക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പിന്തുണ ലഭ്യമല്ലാത്ത സാഹചര്യം വന്നാല്&#x200d; നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പിന് വേണ്ടി ഡി.എം.കെ രംഗത്തു വരും. <br> 15 സീറ്റുകള്&#x200d; തങ്ങള്&#x200d;ക്ക് ലഭിച്ചാല്&#x200d; പിന്നീട് സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് സമയത്തിന്റെ മാത്രം പ്രശ്‌നമെ അവശേഷിക്കുന്നുള്ളൂവെന്നായിരുന്നു മുതിര്&#x200d;ന്ന ഡി.എം.കെ നേതാവിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്&#x200d; 14 സീറ്റുകള്&#x200d; ഡി.എം.കെ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. അഞ്ചിടത്ത് കനത്ത പോരാട്ടവും മൂന്നിടത്ത് അണ്ണാഡി.എം.കെയും ജയിക്കുമെന്നാണ് പ്രവചനം. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്&#x200d; എവിടേക്കെന്ന് ഇന്ന് വൈകീട്ടോടെ വ്യക്തമാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dmk-leading-in-20-seats-in-tamil-nadu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എക്‌സിറ്റ് പോള്&#x200d; നുണയെന്ന് ബി.ജെ.പി സഖ്യകക്ഷിയായ അണ്ണാ ഡി എം കെ</title>
		<link>https://www.chandrikadaily.com/exit-polls-lies-says-tamil-nadu-chief-minister-palani-swamy-new-one.html</link>
					<comments>https://www.chandrikadaily.com/exit-polls-lies-says-tamil-nadu-chief-minister-palani-swamy-new-one.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 20 May 2019 11:02:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[exitpoll]]></category>
		<category><![CDATA[palani swami]]></category>
		<category><![CDATA[TTV Dibakaran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127782</guid>

					<description><![CDATA[ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി മികച്ച വിജയം ലഭിക്കുമെന്ന എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; നുണയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട എക്‌സിറ്റ് പോള്&#x200d; ഫലങ്ങളില്&#x200d; തമിഴാനാട്ടില്&#x200d; അണ്ണാ ഡി.എം.കെ ക്ക് വലിയ തോല്&#x200d;വിയാണ് പ്രവചിച്ചിരുന്നത്. 39 മണ്ഡലങ്ങളില്&#x200d; 27 വരെ ഡി.എം. കെ നേടുമെന്നും മറ്റൊരു സര്&#x200d;വ്വേയില്&#x200d; 34 വരെയെന്നും പ്രവചനമുണ്ടായിരുന്നു. ഇ ഫലങ്ങള്&#x200d; പുറത്ത് വന്നതോടെയാണ് അണ്ണാ ഡി.എം.കെ പരസ്യമായി എക്‌സിറ്റ് പോളിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 2014 [&#8230;]]]></description>
										<content:encoded><![CDATA[
<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി മികച്ച വിജയം ലഭിക്കുമെന്ന എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d; നുണയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ ഇ. പളനിസ്വാമി. കഴിഞ്ഞ ദിവസം പുറത്ത് വിട്ട എക്‌സിറ്റ് പോള്&#x200d; ഫലങ്ങളില്&#x200d; തമിഴാനാട്ടില്&#x200d; അണ്ണാ ഡി.എം.കെ ക്ക് വലിയ തോല്&#x200d;വിയാണ് പ്രവചിച്ചിരുന്നത്. 39 മണ്ഡലങ്ങളില്&#x200d; 27 വരെ ഡി.എം. കെ നേടുമെന്നും മറ്റൊരു സര്&#x200d;വ്വേയില്&#x200d; 34 വരെയെന്നും പ്രവചനമുണ്ടായിരുന്നു. ഇ ഫലങ്ങള്&#x200d; പുറത്ത് വന്നതോടെയാണ് അണ്ണാ ഡി.എം.കെ പരസ്യമായി എക്‌സിറ്റ് പോളിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ജയലളിതയുടെ നേതൃത്വത്തില്&#x200d; 37 സീറ്റ് അണ്ണാ ഡി.എം.കെ നേടിയിരുന്നു. എക്‌സിറ്റ് പോള്&#x200d; ഫലങ്ങള്&#x200d;ക്കെതിരെ ടി.ടി.വി ദിനകരനും രംഗത്ത് എത്തിയിട്ടുണ്ട്. ജനവിധി വരുന്നതിന് മുന്&#x200d;പ് മാധ്യമങ്ങള്&#x200d; നുണ പറഞ്ഞ് എതിര്&#x200d; പാര്&#x200d;ട്ടികളെ തളര്&#x200d;ത്താന്&#x200d; ശ്രമിക്കുകയാണ് എന്നാല്&#x200d; വോട്ടെണ്ണല്&#x200d; ദിനം വരെ ജാഗ്രതയോടെ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/exit-polls-lies-says-tamil-nadu-chief-minister-palani-swamy-new-one.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്റ്റാലിന്റെ കാല്&#x200d;തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ</title>
		<link>https://www.chandrikadaily.com/mk-stalin-dmk-news.html</link>
					<comments>https://www.chandrikadaily.com/mk-stalin-dmk-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 02 Sep 2018 10:07:25 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[DMK]]></category>
		<category><![CDATA[j jayalalitha]]></category>
		<category><![CDATA[m karunanidhi]]></category>
		<category><![CDATA[MK Stalin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101212</guid>

					<description><![CDATA[ചെന്നൈ: പാര്&#x200d;ട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിന്റെ കാല്&#x200d;തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ നേതൃത്വം. സ്റ്റാലിന്റെ പാദങ്ങള്&#x200d; തൊട്ട് വന്ദിക്കുന്നതിന് പകരം വണക്കം പറഞ്ഞാല്&#x200d; മതിയെന്നാണ് പാര്&#x200d;ട്ടിയുടെ നിലപാട്. കാലുകള്&#x200d; തൊടുന്നതിന്റെ അടിമത്തം ഉപേക്ഷിച്ചുകൊണ്ട് നല്ലൊരു രാഷ്ട്രീയ സംസ്‌ക്കാരം വളര്&#x200d;ത്തിയെടുക്കാന്&#x200d; ശ്രദ്ധയും പരിചരണവും നല്&#x200d;കാമെമന്ന് ഡിഎംകെ പ്രസ്താവനയില്&#x200d; പറയുന്നു. ഇത്തരത്തിലുള്ള നടപടികള്&#x200d; ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസത്ത ചോര്&#x200d;ത്തിക്കളയും എന്നാണ് സ്റ്റാലിന്റെ നിലപാട്. സ്റ്റാലിനും മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്കും ഉപഹാരങ്ങളും ഷോളുകളും നല്&#x200d;കുന്നതിന് പകരം തമിഴ്‌നാട്ടിലെ ലൈബ്രറികളിലേക്ക് ഉപകാരപ്രദമാകുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: പാര്&#x200d;ട്ടിയുടെ പുതിയ അധ്യക്ഷനായി ചുമതലയേറ്റ എം.കെ സ്റ്റാലിന്റെ കാല്&#x200d;തൊട്ട് വണങ്ങരുതെന്ന് അണികളോട് ഡി.എം.കെ നേതൃത്വം. സ്റ്റാലിന്റെ പാദങ്ങള്&#x200d; തൊട്ട് വന്ദിക്കുന്നതിന് പകരം വണക്കം പറഞ്ഞാല്&#x200d; മതിയെന്നാണ് പാര്&#x200d;ട്ടിയുടെ നിലപാട്.</p>
<p>കാലുകള്&#x200d; തൊടുന്നതിന്റെ അടിമത്തം ഉപേക്ഷിച്ചുകൊണ്ട് നല്ലൊരു രാഷ്ട്രീയ സംസ്‌ക്കാരം വളര്&#x200d;ത്തിയെടുക്കാന്&#x200d; ശ്രദ്ധയും പരിചരണവും നല്&#x200d;കാമെമന്ന് ഡിഎംകെ പ്രസ്താവനയില്&#x200d; പറയുന്നു. ഇത്തരത്തിലുള്ള നടപടികള്&#x200d; ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസത്ത ചോര്&#x200d;ത്തിക്കളയും എന്നാണ് സ്റ്റാലിന്റെ നിലപാട്. സ്റ്റാലിനും മുതിര്&#x200d;ന്ന നേതാക്കള്&#x200d;ക്കും ഉപഹാരങ്ങളും ഷോളുകളും നല്&#x200d;കുന്നതിന് പകരം തമിഴ്‌നാട്ടിലെ ലൈബ്രറികളിലേക്ക് ഉപകാരപ്രദമാകുന്ന പുസ്തകകങ്ങള്&#x200d; നല്&#x200d;കാനും പാര്&#x200d;ട്ടി നിര്&#x200d;ദേശിച്ചിട്ടുണ്ട്. അതുപോലെ പൊതുജനങ്ങളെ ബുദ്ധിമുട്ടിലാക്കി, ഗതാഗത കുരുക്ക് സൃഷ്ടിക്കുന്ന തരത്തില്&#x200d; പാര്&#x200d;ട്ടി ഫല്&#x200d;ക്‌സ് ബോര്&#x200d;ഡുകള്&#x200d; സ്ഥാപിക്കരുതെന്നും നിര്&#x200d;ദേശമുണ്ട്.</p>
<p>ഡി.എം.കെയുടെ വര്&#x200d;ക്കിങ് പ്രസിഡന്റായി സ്ഥാനമേറ്റ മുതല്&#x200d; പാര്&#x200d;ട്ടി അണികള്&#x200d; തന്റെ പാദം തൊട്ട് നമസ്‌കരിക്കരുതെന്ന് അദ്ദേഹം നിര്&#x200d;ദ്ദേശം നല്&#x200d;കിയിരുന്നു. അന്തരിച്ച മുന്&#x200d; മുഖ്യമന്ത്രി ജയലളിത ഈ പതിവ് തുടര്&#x200d;ന്നതിന് എതിരെ വ്യാപക പരിഹാസങ്ങള്&#x200d; ഉയര്&#x200d;ന്നുവന്നിരുന്നു. ജയലളിത അടിമത്തം വളര്&#x200d;ത്തുന്നുവെന്നായിരുന്നു വിമര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mk-stalin-dmk-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അണ്ണാഡി.എം.കെയില്&#x200d; പുറത്താക്കല്&#x200d; വീണ്ടും; ദിനകരനെ പിന്തുണച്ച 44 പേരെ കൂടി പുറത്താക്കി</title>
		<link>https://www.chandrikadaily.com/aiadmk-cracks-whip-against-dinakaran-supporters.html</link>
					<comments>https://www.chandrikadaily.com/aiadmk-cracks-whip-against-dinakaran-supporters.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 28 Dec 2017 15:15:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[dinakaran]]></category>
		<category><![CDATA[Tamil politics]]></category>
		<category><![CDATA[ttv dinakaran]]></category>
		<category><![CDATA[vk sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61730</guid>

					<description><![CDATA[ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; ടി.ടി.വി ദിനകരന്&#x200d; നേടിയ ഞെട്ടിക്കുന്ന വിജയത്തെ തുടര്&#x200d;ന്ന് അണ്ണാഡി.എം.കെയില്&#x200d; നടപടികള്&#x200d; തുടരുന്നു. ടി.ടി.വി ദിനകരനെ പിന്തുണച്ചതിന്റെ പേരില്&#x200d; 44 പേരെ പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കി. രണ്ടു പേരെ പാര്&#x200d;ട്ടി സ്ഥാനങ്ങളില്&#x200d; നിന്നും നീക്കം ചെയ്തിട്ടുണ്ട്. 44 പേരുടെ പാര്&#x200d;ട്ടി പ്രാഥമിക അംഗത്വം റദ്ദാക്കിയതായി എ.ഐ.എ.ഡി.എം.കെ കോഓഡിനേറ്റര്&#x200d;മാരായ ഒ പനീര്&#x200d;ശെല്&#x200d;വം, കെ പളനിസാമി എന്നിവര്&#x200d; അറിയിച്ചു. ദിനകരനെ പിന്തുണച്ചതിന് നടപടി നേരിട്ടവരില്&#x200d; മുന്&#x200d; മേലൂര്&#x200d; എം.എല്&#x200d;.എ ആര്&#x200d; സാമിയും ഉള്&#x200d;പ്പെടും. മദുരൈ, വില്ലുപുരം, [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പില്&#x200d; ടി.ടി.വി ദിനകരന്&#x200d; നേടിയ ഞെട്ടിക്കുന്ന വിജയത്തെ തുടര്&#x200d;ന്ന് അണ്ണാഡി.എം.കെയില്&#x200d; നടപടികള്&#x200d; തുടരുന്നു. ടി.ടി.വി ദിനകരനെ പിന്തുണച്ചതിന്റെ പേരില്&#x200d; 44 പേരെ പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കി. രണ്ടു പേരെ പാര്&#x200d;ട്ടി സ്ഥാനങ്ങളില്&#x200d; നിന്നും നീക്കം ചെയ്തിട്ടുണ്ട്. 44 പേരുടെ പാര്&#x200d;ട്ടി പ്രാഥമിക അംഗത്വം റദ്ദാക്കിയതായി എ.ഐ.എ.ഡി.എം.കെ കോഓഡിനേറ്റര്&#x200d;മാരായ ഒ പനീര്&#x200d;ശെല്&#x200d;വം, കെ പളനിസാമി എന്നിവര്&#x200d; അറിയിച്ചു. ദിനകരനെ പിന്തുണച്ചതിന് നടപടി നേരിട്ടവരില്&#x200d; മുന്&#x200d; മേലൂര്&#x200d; എം.എല്&#x200d;.എ ആര്&#x200d; സാമിയും ഉള്&#x200d;പ്പെടും. മദുരൈ, വില്ലുപുരം, ധര്&#x200d;മപുരി, തിരുച്ചിറപ്പള്ളി, പെരാമ്പല്ലൂര്&#x200d; തുടങ്ങിയ സ്ഥലങ്ങളിലെ ജനറല്&#x200d; കൗണ്&#x200d;സില്&#x200d; അംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെയുള്ളവരെയാണ് പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കിയത്. പാര്&#x200d;ട്ടി തത്വങ്ങള്&#x200d;ക്കും അച്ചടക്കത്തിനും വിരുദ്ധമായി പ്രവര്&#x200d;ത്തിച്ചതിനാണ് ഇവരെ പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കിയതെന്ന് എ.ഐ.എ.ഡി.എം.കെ പ്രസ്താവനയിലൂടെ അറിയിച്ചു. ടിടിവി ദിനകരനുമായി ഒരു തരത്തിലും ബന്ധപ്പെടരുതെന്ന് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കും നേതാക്കള്&#x200d;ക്കും നിര്&#x200d;ദേശം നല്&#x200d;കിയതായും മുഖ്യമന്ത്രി പളനിസാമി അറിയിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="et">TTV Dhinakaran reaches Parappana Agrahara Central Jail in <a href="https://twitter.com/hashtag/Bengaluru?src=hash&amp;ref_src=twsrc%5Etfw">#Bengaluru</a> to meet VK Sasikala <a href="https://t.co/1EmREPi4I7">pic.twitter.com/1EmREPi4I7</a></p>
<p>— ANI (@ANI) <a href="https://twitter.com/ANI/status/946267069472956417?ref_src=twsrc%5Etfw">December 28, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
അതിനിടെ വികെ ശശികലയെ സന്ദര്&#x200d;ശിക്കാനായി ടി.ടി.വി. ദിനകരന്&#x200d; പരപ്പന അഗ്രഹാര സെന്&#x200d;ട്രല്&#x200d; ജയിലിലെത്തി.</p>
<p>നേരത്തെ പാര്&#x200d;ട്ടി വിപ്പ് ലംഘിച്ചതിന് ഒമ്പത് പാര്&#x200d;ട്ടി നേതാക്കള്&#x200d;ക്കെതിരെ അണ്ണാഡി.എം.കെ നടപടി എടുത്തിരുന്നു. ദിനകരനെ പിന്തുണച്ച് എത്തുന്നവരുടെ എണ്ണത്തില്&#x200d; വര്&#x200d;ധനയുണ്ടായതോടെയാണ് പാര്&#x200d;ട്ടി ശക്തമായ നടപടിയുമായി മുന്നോട്ടു വന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-cracks-whip-against-dinakaran-supporters.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എഐഎഡിഎംകെയില്&#x200d; പൊട്ടിത്തെറി; ആറ് പേരെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/clash-in-aidmk-six-names-ousted.html</link>
					<comments>https://www.chandrikadaily.com/clash-in-aidmk-six-names-ousted.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Dec 2017 18:54:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[Tamil politics]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61273</guid>

					<description><![CDATA[മൂന്നുടീമുകളായെത്തുന്ന സംഘം തിരുവനന്തപുരം ,കൊല്ലം ജില്ലകള്&#x200d;ക്ക് പുറമെ തൃശ്ശൂര്&#x200d;, മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും സ്ഥിതിഗതികള്&#x200d; വിലയിരുത്തും. 29 വരെ കേന്ദ്രസംഘം കേരളത്തിലുണ്ടാകും. അഭൂതപൂര്&#x200d;വ്വമായ നാശനഷ്ടമാണ് ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായത്.ഓഖി ദുരന്തം നാശം ആര്&#x200d; കെ നഗറിലെ തോല്&#x200d;വിയെ തുടര്&#x200d;ന്ന് എഐഎഡിഎംകെയില്&#x200d; പൊട്ടിത്തെറി. ടി ടി വി ദിനകരനെ പിന്തുണച്ച ആറ് പേരെ പുറത്താക്കി. ആര്&#x200d; കെ നഗര്&#x200d; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്&#x200d; ചേര്&#x200d;ന്ന യോഗത്തിലാണ് ആറ് പേരെ പുറത്താക്കിയത്. എസ് വെട്രിവേല്&#x200d;, തങ്ക തമിള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മൂന്നുടീമുകളായെത്തുന്ന സംഘം തിരുവനന്തപുരം ,കൊല്ലം ജില്ലകള്&#x200d;ക്ക് പുറമെ തൃശ്ശൂര്&#x200d;, മലപ്പുറം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലും സ്ഥിതിഗതികള്&#x200d; വിലയിരുത്തും. 29 വരെ കേന്ദ്രസംഘം കേരളത്തിലുണ്ടാകും. അഭൂതപൂര്&#x200d;വ്വമായ നാശനഷ്ടമാണ് ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായത്.ഓഖി ദുരന്തം നാശം</p>
<p>ആര്&#x200d; കെ നഗറിലെ തോല്&#x200d;വിയെ തുടര്&#x200d;ന്ന് എഐഎഡിഎംകെയില്&#x200d; പൊട്ടിത്തെറി. ടി ടി വി ദിനകരനെ പിന്തുണച്ച ആറ് പേരെ പുറത്താക്കി. ആര്&#x200d; കെ നഗര്&#x200d; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്&#x200d; ചേര്&#x200d;ന്ന യോഗത്തിലാണ് ആറ് പേരെ പുറത്താക്കിയത്. എസ് വെട്രിവേല്&#x200d;, തങ്ക തമിള്&#x200d; സെല്&#x200d;വന്&#x200d;, രംഗസ്വാമി, മുത്താത്തയ്യ, വി പി കലൈരാജന്&#x200d;, ഷോളിങ് പ്രതിഭന്&#x200d; എന്നിവരെയാണ് പുറത്താക്കിയത്. അതേസമയം നേതൃയോഗത്തില്&#x200d; നിന്ന് മൂന്ന് മന്ത്രിമാര്&#x200d; വിട്ടുനിന്നു. ദണ്ഡഗല്&#x200d; ശ്രീനിവാസന്&#x200d;, കടമ്പൂര്&#x200d; രാജന്&#x200d;, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തില്&#x200d; നിന്ന് വിട്ടുനിന്നത്. ആര്&#x200d; കെ നഗറിലുണ്ടായത് സര്&#x200d;ക്കാരിന് തിരിച്ചടിയാവില്ലെന്ന് യോഗത്തില്&#x200d; മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു.</p>
<p>ആര്&#x200d; കെ നഗറിലെ ജനങ്ങള്&#x200d; &#8216;അമ്മ&#8217;യുടെ പിന്മുറക്കാരെ തെരഞ്ഞെടുത്തുവെന്നും പളനിസ്വാമി സര്&#x200d;ക്കാര്&#x200d; മൂന്ന് മാസത്തിനുള്ളില്&#x200d; തകരുമെന്നും തെരഞ്ഞെടുപ്പ് വിജയമുറപ്പിച്ചതോടെ ടി ടി വി ദിനകരന്&#x200d; പ്രതികരിച്ചിരുന്നു. യഥാര്&#x200d;ത്ഥ എഐഎഡിഎംകെ തങ്ങളാണെന്നും ദിനകരന്&#x200d; അവകാശപ്പെട്ടു. ഒരു പാര്&#x200d;ട്ടിയുടേയും പിന്തുണയില്ലാതെയാണ് ടി ടി വി ദിനകരന്&#x200d; ആര്&#x200d; കെ നഗറില്&#x200d; വിജയിച്ചത്. എഐഡിഎംകെയുടെ വോട്ടിലും ഡിഎംകെയുടെ വോട്ടിലും ചോര്&#x200d;ച്ചയുണ്ടാക്കാന്&#x200d; ടിടിവിയ്ക്ക് സാധിച്ചു. അന്തരിച്ച തമിഴ്നാട് മുന്&#x200d;മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായിരുന്ന ആര്&#x200d; കെ നഗറില്&#x200d; പളനിസ്വാാമി പക്ഷത്തിന്റെ സ്ഥാനാര്&#x200d;ത്ഥിയായ മധുസൂധനനെയും ഡിഎംകെ സ്ഥാനാര്&#x200d;ത്ഥി മരുത് ഗണേഷിനെയും പരാജയപ്പെടുത്തിയാണ് ദിനകരന്റെ വിജയം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/clash-in-aidmk-six-names-ousted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്&#x200d;കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പ്; അണ്ണാഡിഎംകെയില്&#x200d; പൊട്ടിത്തെറി: 3 മന്ത്രിമാര്&#x200d; യോഗത്തിനെത്തിയില്ല, 6 പേരെ പുറത്താക്കി</title>
		<link>https://www.chandrikadaily.com/aiadmk-sacks-six-office-bearers-for-supporting-ttv-dinakaran.html</link>
					<comments>https://www.chandrikadaily.com/aiadmk-sacks-six-office-bearers-for-supporting-ttv-dinakaran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 25 Dec 2017 11:03:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[rk nagar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=61234</guid>

					<description><![CDATA[ചെന്നൈ: ആര്&#x200d;കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ടിടിവി ദിനകരനെ പിന്തുണച്ച പാര്&#x200d;ട്ടി ഭാരവാഹികള്&#x200d;ക്കെതിരെ എഐഡിഎംകെയുടെനടപടി. പിന്തുണച്ച ആറ് ഭാരവാഹികളെ പാര്&#x200d;ട്ടിയുടെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്നും പുറത്താക്കിക്കൊണ്ടാണ് നടപടി. എസ്.വെട്രിവേല്&#x200d;, തങ്ക തമിള്&#x200d; സെല്&#x200d;വന്&#x200d;, രംഗസ്വാമി, മുത്തത്തായ്യ, വി.പി കലൈരാജന്&#x200d;, ഷോളിങ് പ്രതിഭാന്&#x200d; എന്നിവരെയാണ് പുറത്താക്കിയത്. അതേ സമയം ആര്&#x200d;.കെ നഗര്&#x200d; ഉപതിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്&#x200d; ചേര്&#x200d;ന്ന എ.ഐ.എ.ഡി.എം.കെ യോഗത്തില്&#x200d; നിന്ന് മൂന്ന് മന്ത്രിമാര്&#x200d; വിട്ടു നിന്നു. ദണ്ഡിഗല്&#x200d; ശ്രീനിവാസന്&#x200d;, കടമ്പൂര്&#x200d; രാജു, രാജേന്ദ്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ആര്&#x200d;കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ടിടിവി ദിനകരനെ പിന്തുണച്ച പാര്&#x200d;ട്ടി ഭാരവാഹികള്&#x200d;ക്കെതിരെ എഐഡിഎംകെയുടെനടപടി. പിന്തുണച്ച ആറ് ഭാരവാഹികളെ പാര്&#x200d;ട്ടിയുടെ പ്രാഥമിക അംഗത്വത്തില്&#x200d; നിന്നും പുറത്താക്കിക്കൊണ്ടാണ് നടപടി. എസ്.വെട്രിവേല്&#x200d;, തങ്ക തമിള്&#x200d; സെല്&#x200d;വന്&#x200d;, രംഗസ്വാമി, മുത്തത്തായ്യ, വി.പി കലൈരാജന്&#x200d;, ഷോളിങ് പ്രതിഭാന്&#x200d; എന്നിവരെയാണ് പുറത്താക്കിയത്. അതേ സമയം ആര്&#x200d;.കെ നഗര്&#x200d; ഉപതിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്&#x200d; ചേര്&#x200d;ന്ന എ.ഐ.എ.ഡി.എം.കെ യോഗത്തില്&#x200d; നിന്ന് മൂന്ന് മന്ത്രിമാര്&#x200d; വിട്ടു നിന്നു. ദണ്ഡിഗല്&#x200d; ശ്രീനിവാസന്&#x200d;, കടമ്പൂര്&#x200d; രാജു, രാജേന്ദ്ര ബാലാജി എന്നിവരാണ് യോഗത്തില്&#x200d; നിന്ന് വിട്ടു നിന്നത്.</p>
<p>യോഗത്തില്&#x200d; സംസാരിച്ച മുഖ്യമന്ത്രി പളനിസ്വാമി ആര്&#x200d;.കെ നഗറിലുണ്ടായത് തിരിച്ചടിയല്ലെന്നും അത് ദിനകരന്റ മായാജാലമാണെന്നും ചൂണ്ടിക്കാട്ടി. ആര്&#x200d;.കെ നഗറിലെ ഫലം സര്&#x200d;ക്കാരിന് ഒരു തരത്തിലും തിരിച്ചടിയാവില്ലെന്നും യോഗത്തില്&#x200d; ചൂണ്ടിക്കാട്ടുകയുണ്ടായി. മൂന്ന് മാസം കൊണ്ട് തമിഴ്നാട് സര്&#x200d;ക്കാര്&#x200d; താഴെ വീഴുമെന്നായിരുന്നു ഫലം വന്ന ശേഷം ദിനകരന്&#x200d; പ്രതികരിച്ചത്. നിലവില്&#x200d; ദിനകരനോടൊപ്പം ആരും പോയിട്ടില്ലെങ്കിലും ഇക്കാര്യത്തില്&#x200d; എ.ഐ.എ.ഡി.എം.കെ നേതാക്കള്&#x200d;ക്ക് ഉറപ്പില്ല. ഈയൊരു സാഹചര്യത്തിലാണ് പുറത്താക്കല്&#x200d;. പുറത്താക്കിയവരില്&#x200d; രണ്ടു പേര്&#x200d; ദിനകരന്റെ അടുത്ത അനുയായികളാണ്.</p>
<p>ആര്&#x200d;കെ നഗര്&#x200d; ഉപതിരഞ്ഞെടുപ്പില്&#x200d; 40,000ത്തില്&#x200d; പരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഐഡിഎംകെ സ്ഥാനാര്&#x200d;ഥി ഇ.മധുസൂദനന്&#x200d; ടിടിവി ദിനകരനോട് പരാജയപ്പെടുന്നത്. &#8221;ഞങ്ങളാണ് യഥാര്&#x200d;ത്ഥ എഐഡിഎംകെ.. അമ്മയുടെ പിന്തുടര്&#x200d;ച്ചക്കാര്&#x200d; ഞങ്ങളാണ് എന്നാണു ആര്&#x200d;കെ നഗറിലെ വോട്ടര്&#x200d;മാര്&#x200d; വിധിയെഴുതിയത് &#8216; എന്നായിരുന്നു വിജയം അറിഞ്ഞ ടിടിവി ദിനകരന്റെ പ്രതികരണം.</p>
<p>പാര്&#x200d;ട്ടി സ്ഥാപകന്&#x200d; എം.ജി.രാധാകൃഷ്ണന്&#x200d; എന്ന എംജിആറിന്റെ മുപ്പതാം ചരമ വാര്&#x200d;ഷികത്തിന്റെ അവസരത്തില്&#x200d; &#8221;ഒന്നരക്കോടി വരുന്ന പാര്&#x200d;ട്ടി അനുഭാവികള്&#x200d; നല്&#x200d;കിയ സമ്മാനമാണ്&#8221; തിരഞ്ഞെടുപ്പ് വിജയം എന്നും ദിനകരന്&#x200d; അവകാശപ്പെട്ടു.</p>
<p>ടിടിവി ദിനകരന്&#x200d; പറയുന്നതൊക്കെ നുണയാണ് എന്നായിരുന്നു ഇത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീര്&#x200d;സെല്&#x200d;വത്തിന്റെ മറുപടി. താന്&#x200d; വലിയ &#8216;കേഡി&#8217; ആണെന്ന് ദിനകരന്&#x200d; തന്നെ തങ്ങളോട് പറഞ്ഞിട്ടുണ്ട് എന്നും പനീര്&#x200d;സെല്&#x200d;വം പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-sacks-six-office-bearers-for-supporting-ttv-dinakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം; എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍</title>
		<link>https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html</link>
					<comments>https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 22 Aug 2017 08:24:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[edappadi palani swamy]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41324</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍. ടിടിവി ദിനകരന്‍ പക്ഷത്തുള്ള എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്. എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇനി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്‍ വിശ്വാസമില്ലെന്ന് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇന്നലെ നടന്ന ലയനത്തില്‍ ശശികലയെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടില്&#x200d; വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്&#x200d;വലിച്ച് 19എം.എല്&#x200d;.എമാര്&#x200d;. ടിടിവി ദിനകരന്&#x200d; പക്ഷത്തുള്ള എം.എല്&#x200d;.എമാരാണ് രാജ്ഭവനിലെത്തി ഗവര്&#x200d;ണറെ കണ്ടത്.</p>
<p>എടപ്പാടി പളനിസ്വാമി സര്&#x200d;ക്കാരിനുള്ള പിന്തുണ പിന്&#x200d;വലിച്ചതോടെ ഇനി ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവു നിയമസഭയില്&#x200d; വിശ്വാസവോട്ടെടുപ്പ് നടത്താന്&#x200d; ഉത്തരവിടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്&#x200d; വിശ്വാസമില്ലെന്ന് എം.എല്&#x200d;.എമാര്&#x200d; ഗവര്&#x200d;ണര്&#x200d;ക്ക് പരാതി നല്&#x200d;കി. ഇന്നലെ നടന്ന ലയനത്തില്&#x200d; ശശികലയെ പാര്&#x200d;ട്ടിയുടെ നേതൃത്വത്തില്&#x200d; നിന്ന് പുറത്താക്കാന്&#x200d; പ്രമേയം പാസ്സാക്കിയിരുന്നു. ഈ ലയനം തങ്ങള്&#x200d; അംഗീകരിക്കുന്നില്ലെന്നും എം.എല്&#x200d;.എമാര്&#x200d; ഗവര്&#x200d;ണറോട് വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>233അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്&#x200d; 117 ആണ് കേവല ഭൂരിപക്ഷം. 19 എം.എല്&#x200d;.എമാര്&#x200d; കൂറുമാറുന്നതോടെ സര്&#x200d;ക്കാര്&#x200d; വീഴുന്നതിന് സാധ്യതകളേറിയിരിക്കുകയാണ്. നേരത്തെ സര്&#x200d;ക്കാരിനെ മറിച്ചിടുമെന്ന് ഡി.എം.കെ എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് എം.കെ സ്റ്റാലിന്&#x200d; പറഞ്ഞിരുന്നു. നിലവില്&#x200d; 99 എം.എല്&#x200d;.എമാരാണ് പ്രതിപക്ഷത്തുള്ളത്. ഇവര്&#x200d;ക്ക് സര്&#x200d;ക്കാരിനെ മറിച്ചിടാനാകില്ല. 19പേര്&#x200d; പിന്തുണ വലിക്കുകയാണെങ്കില്&#x200d; തമിഴ്‌നാട് സര്&#x200d;ക്കാര്&#x200d; താഴെ വീഴുന്നതിനാണ് സാധ്യത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയിലില്‍ കഴിയുന്ന ശശികലയും ഇളവരശിയും പുറത്തുപോയി വരുന്നു; ദൃശ്യങ്ങള്‍ പുറത്ത്</title>
		<link>https://www.chandrikadaily.com/in-video-vk-sasikala-seen-entering-bengalurus-parappana-agrahara-jail-with-a-bag.html</link>
					<comments>https://www.chandrikadaily.com/in-video-vk-sasikala-seen-entering-bengalurus-parappana-agrahara-jail-with-a-bag.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 21 Aug 2017 06:08:05 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[ELAVARASI]]></category>
		<category><![CDATA[sasikala]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=41135</guid>

					<description><![CDATA[ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോയി വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ ജയില്‍ ഡി.ഐ.ജി ഡി രൂപയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ശശികലയും ബന്ധുവായ ഇളവരശിയും പുറത്തുപോയി വരുന്നതാണ് ദൃശ്യങ്ങള്‍. ജയില്‍ വേഷമില്ലാതെ കുര്‍ത്തയണിഞ്ഞാണ് ശശികലയുള്ളത്. ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ നടന്നു വരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇരുവരുടേയും കയ്യില്‍ ബാഗും കാണുന്നുണ്ട്. പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും കയറിവരുന്നത്. ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചപ്പോള്‍ വാതില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്&#x200d; ശിക്ഷിക്കപ്പെട്ട് ജയിലില്&#x200d; കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്&#x200d; നിന്ന് പുറത്ത് പോയി വരുന്നതിന്റെ ദൃശ്യങ്ങള്&#x200d; പുറത്ത്. മുന്&#x200d; ജയില്&#x200d; ഡി.ഐ.ജി ഡി രൂപയാണ് ദൃശ്യങ്ങള്&#x200d; പുറത്തുവിട്ടത്.</p>
<p>ശശികലയും ബന്ധുവായ ഇളവരശിയും പുറത്തുപോയി വരുന്നതാണ് ദൃശ്യങ്ങള്&#x200d;. ജയില്&#x200d; വേഷമില്ലാതെ കുര്&#x200d;ത്തയണിഞ്ഞാണ് ശശികലയുള്ളത്. ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ നടന്നു വരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്&#x200d; ഇരുവരുടേയും കയ്യില്&#x200d; ബാഗും കാണുന്നുണ്ട്. പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും കയറിവരുന്നത്. ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചപ്പോള്&#x200d; വാതില്&#x200d; അടക്കുന്ന പോലസുകാരും ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്.</p>
<p>ജയിലില്&#x200d; ശശികലക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന് രൂപ ആരോപണ മുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്&#x200d; കര്&#x200d;ണാടക പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്&#x200d;കുമ്പോഴാണ് രൂപ ദൃശ്യങ്ങള്&#x200d; തെളിവുകളായി നല്&#x200d;കിയത്. നേരത്തെ ജയില്&#x200d; അധികൃതര്&#x200d;ക്ക് രണ്ടുകോടി രൂപ കോഴ നല്&#x200d;കി ശശികലക്ക് വി.ഐ.പി പരിഗണന നല്&#x200d;കുന്നുവെന്നും ആരോപണമുയര്&#x200d;ന്നിരുന്നു.</p>
<p><strong>WATCH VIDEO: </strong><br />
<iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fcnnnews18%2Fvideos%2F10156535962994202%2F&amp;show_text=0&amp;width=560" width="560" height="420" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/in-video-vk-sasikala-seen-entering-bengalurus-parappana-agrahara-jail-with-a-bag.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;രണ്ടില&#8217; ആര്‍ക്കും വേണ്ട: തെരഞ്ഞെടുപ്പ് കമ്മീഷന്‍</title>
		<link>https://www.chandrikadaily.com/two-leaves-aidmk-election-commition-paneerselvam-sasikala.html</link>
					<comments>https://www.chandrikadaily.com/two-leaves-aidmk-election-commition-paneerselvam-sasikala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Mar 2017 19:02:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[AIDMK]]></category>
		<category><![CDATA[election commission]]></category>
		<category><![CDATA[two leaves]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23684</guid>

					<description><![CDATA[ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായിരുന്ന &#8216;രണ്ടില&#8217; ഇനി ഉപയോഗിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ടിലക്ക് വേണ്ടി അവകാശവാദവുമായി ശശികല പക്ഷവും പനീര്‍ ശെല്‍വവും രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വളരെ നിര്‍ണായകമായ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിനായി ഇരുപക്ഷവും പുതിയ ചിഹ്നങ്ങള്‍ കണ്ടെത്തണമെന്ന് കമ്മീഷന്‍ ഉത്തരവിറക്കി. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മുമ്പായി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ഉത്തരവ്. രണ്ട് പക്ഷങ്ങളും ചിഹ്നത്തിന്റെ അവകാശവാദം ഉന്നയിച്ച കൊണ്ട് നല്‍കിയ രേഖകള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നതിനാലാണ് കമ്മീഷന്‍ വിചിത്രമായ തീരുമാനം കൈക്കൊണ്ടത്.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ ചിഹ്നമായിരുന്ന &#8216;രണ്ടില&#8217; ഇനി ഉപയോഗിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d;. രണ്ടിലക്ക് വേണ്ടി അവകാശവാദവുമായി ശശികല പക്ഷവും പനീര്&#x200d; ശെല്&#x200d;വവും രംഗത്തെത്തിയതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്&#x200d; നിര്&#x200d;ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.<br />
വളരെ നിര്&#x200d;ണായകമായ ആര്&#x200d;.കെ നഗര്&#x200d; ഉപതെരഞ്ഞെടുപ്പിനായി ഇരുപക്ഷവും പുതിയ ചിഹ്നങ്ങള്&#x200d; കണ്ടെത്തണമെന്ന് കമ്മീഷന്&#x200d; ഉത്തരവിറക്കി. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് മുമ്പായി നിര്&#x200d;ദേശങ്ങള്&#x200d; സമര്&#x200d;പ്പിക്കാനാണ് ഉത്തരവ്. രണ്ട് പക്ഷങ്ങളും ചിഹ്നത്തിന്റെ അവകാശവാദം ഉന്നയിച്ച കൊണ്ട് നല്&#x200d;കിയ രേഖകള്&#x200d; പരിശോധിക്കാന്&#x200d; കൂടുതല്&#x200d; സമയമെടുക്കുമെന്നതിനാലാണ് കമ്മീഷന്&#x200d; വിചിത്രമായ തീരുമാനം കൈക്കൊണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-leaves-aidmk-election-commition-paneerselvam-sasikala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
