<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>AK ANTONY &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ak-antony/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Dec 2025 06:07:50 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>AK ANTONY &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭരണമാറ്റത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം -എ കെ ആന്റണി</title>
		<link>https://www.chandrikadaily.com/local-election-results-will-speed-up-governance-change-ak-antony.html</link>
					<comments>https://www.chandrikadaily.com/local-election-results-will-speed-up-governance-change-ak-antony.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 09 Dec 2025 06:07:50 +0000</pubDate>
				<category><![CDATA[news]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[governance]]></category>
		<category><![CDATA[localelection]]></category>
		<category><![CDATA[results]]></category>
		<category><![CDATA[speedup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367644</guid>

					<description><![CDATA[കഴിഞ്ഞതവണത്തെക്കാള്‍ വന്‍ വിജയമിത്തവണ യുഡിഎഫില്‍ ഉണ്ടാകും.]]></description>
										<content:encoded><![CDATA[<p>ഭരണമാറ്റത്തിന്റെ വേഗത വര്&#x200d;ദ്ധിപ്പിക്കുന്നതാകും തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് എ കെ ആന്റണി. ജനങ്ങള്&#x200d; ആഗ്രഹിക്കുന്നത് അതിവേഗത്തിലുള്ള ഭരണമാറ്റമാറ്റം.</p>
<p>കേരളത്തില്&#x200d; ഭരണപക്ഷത്തിനെതിരെ ശക്തമായ വികാരം ഉണ്ട്. കഴിഞ്ഞതവണത്തെക്കാള്&#x200d; വന്&#x200d; വിജയമിത്തവണ യുഡിഎഫില്&#x200d; ഉണ്ടാകും. തെരഞ്ഞെടുപ്പിലെ വിഷയം ജനങ്ങള്&#x200d;ക്ക് ജീവിക്കാന്&#x200d; കഴിയുന്നില്ല എന്നതാണ്.</p>
<p>ജനജീവിതം ദുസഹം ആയിരിക്കുകയാണ്. അതാണ് തെരഞ്ഞെടുപ്പില്&#x200d; ഏറ്റവും വലിയ വിഷയം. ഇടതുപക്ഷം നന്നാകണമെങ്കില്&#x200d; അവര്&#x200d;ക്കൊരു ഷോക്ക് ട്രീറ്റ്‌മെന്റ് വേണമെന്ന് ഇടതുപക്ഷക്കാരും വിശ്വസിക്കുന്നു. ഭരണ മാറ്റത്തിനുള്ള തുടക്കം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/local-election-results-will-speed-up-governance-change-ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം&#8217;; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന്‍ ഷൗക്കത്ത്</title>
		<link>https://www.chandrikadaily.com/his-mission-is-to-create-a-historic-majority-for-the-udf-in-nilambur-aryadan-shaukat-took-the-blessings-of-ak-antony.html</link>
					<comments>https://www.chandrikadaily.com/his-mission-is-to-create-a-historic-majority-for-the-udf-in-nilambur-aryadan-shaukat-took-the-blessings-of-ak-antony.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 30 May 2025 16:25:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[aryadan shoukath]]></category>
		<category><![CDATA[news]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343084</guid>

					<description><![CDATA[എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.]]></description>
										<content:encoded><![CDATA[<p>നിലമ്പൂര്&#x200d; യു.ഡി.എഫ് സ്ഥാനാര്&#x200d;ഥി ആര്യാടന്&#x200d; ഷൗക്കത്ത് തിരുവനന്തപുരത്തെത്തി മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവും പാര്&#x200d;ട്ടി പ്രവര്&#x200d;ത്തക സമിതിയംഗവുമായ എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി.  വൈകീട്ട് അഞ്ചരമണിയോടെ എ.കെ. ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു അനുഗ്രഹം വാങ്ങിയത്.</p>
<p>തന്റെ സഹപ്രവര്&#x200d;ത്തകനും വര്&#x200d;ഷങ്ങളോളം ആത്മാര്&#x200d;ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്&#x200d; മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്&#x200d; നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്&#x200d; ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. അതേസമയം പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്&#x200d; ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്&#x200d; ഷൗക്കത്തും പറഞ്ഞു. </p>
<p>നിലമ്പൂര്&#x200d; തെരഞ്ഞെടുപ്പില്&#x200d; ആര്യാടന്&#x200d; ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനിയൊരു പിണറായി സര്&#x200d;ക്കാര്&#x200d; ഭരണത്തില്&#x200d; എത്തില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ഒമ്പതുവര്&#x200d;ഷത്തെ പിണറായി സര്&#x200d;ക്കാരിന്റെ ഭരണത്തെ ജനങ്ങള്&#x200d; വെറുത്തു പോയെന്നും തുടര്&#x200d; ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ.കെ ആന്റണി പറഞ്ഞു. </p>
<p>നിലമ്പൂരില്&#x200d; യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും ആര്യാടന്&#x200d; ഷൗക്കത്ത് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/his-mission-is-to-create-a-historic-majority-for-the-udf-in-nilambur-aryadan-shaukat-took-the-blessings-of-ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ സൈന്യത്തിന് ബിഗ് സല്യൂട്ട്; &#8216;പഹല്‍ഗാമില്‍ കൊല്ലപ്പെട്ട രക്തസാക്ഷികളോടും കുടുംബത്തോടും ഇന്ത്യന്‍ സൈന്യം നീതി പുലര്‍ത്തി&#8217;: എ കെ ആന്റണി</title>
		<link>https://www.chandrikadaily.com/big-salute-to-indian-army-indian-army-did-justice-to-the-martyrs-and-their-families-killed-in-pahalgam-ak-antony.html</link>
					<comments>https://www.chandrikadaily.com/big-salute-to-indian-army-indian-army-did-justice-to-the-martyrs-and-their-families-killed-in-pahalgam-ak-antony.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 07 May 2025 06:31:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[Indian Army]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340460</guid>

					<description><![CDATA[ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്നും ഭീകരർക്കെതിരായ ഏത് നീക്കത്തിലും രാജ്യം ഒറ്റക്കെട്ടാണെന്നും മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. ഇന്ത്യൻ സേനയിൽ പൂർണ വിശ്വാസമുണ്ട്. ഇനിയും ഭീകരർക്കെതിരായ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായ നടപടിയാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഇന്ത്യയ്ക്കൊപ്പം ലോക മനസാക്ഷി ഉണ്ടാകും. തുടർന്നുള്ള കാര്യങ്ങൾ സൈന്യം ചെയ്യും, കേന്ദ്രം അവർക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങൾ തകർത്ത ഇന്ത്യൻ സൈന്യത്തിന് ബിഗ് സല്യൂട്ടെന്നും ഭീകരർക്കെതിരായ ഏത് നീക്കത്തിലും രാജ്യം ഒറ്റക്കെട്ടാണെന്നും മുൻ പ്രതിരോധവകുപ്പ് മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ കെ ആന്റണി. ഇന്ത്യൻ സേനയിൽ പൂർണ വിശ്വാസമുണ്ട്. ഇനിയും ഭീകരർക്കെതിരായ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യ നടത്തുന്നത് യുദ്ധമല്ല, ഭീകരർക്കെതിരായ നടപടിയാണ്. ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഭീകരതയാണ്. ഇന്ത്യയ്ക്കൊപ്പം ലോക മനസാക്ഷി ഉണ്ടാകും. തുടർന്നുള്ള കാര്യങ്ങൾ സൈന്യം ചെയ്യും, കേന്ദ്രം അവർക്ക് വിട്ടുകൊടുത്തിട്ടുണ്ടെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.</p>
<p>കര- വ്യോമ-നാവിക സേനകളുടെ സംയുക്ത നീക്കമായ &#8216;ഓപ്പറേഷൻ സിന്ദൂരി&#8217;ലൂടെ ഇന്ന് പുലർച്ചെയാണ് ഇന്ത്യ പാകിസ്താന് മറുപടി നൽകിയത്. ഭീകരരുടെ കേന്ദ്രങ്ങൾ കൃത്യമായി കണ്ടെത്തിയ ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ജയ്ഷെ മുഹ്മദ് സ്വാധീനമേഖലയിലായിരുന്നു ആദ്യ ആക്രമണം. മസൂദ് അസറിന്റെ കേന്ദ്രവും ആക്രമിച്ചു. മുരിഡ്കയിലെ ലഷ്കർ ആസ്ഥാനവും ബഹാവൽപൂരിലെ ജയ്ഷെ ആസ്ഥാനവും ഇന്ത്യൻ സൈന്യം തകർത്തു. ആക്രമണത്തിൽ 30 ഭീകരർ കൊല്ലപ്പെട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 55 ൽ അധികം പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. മുസഫറാഫാദിലെ ഭീകരകേന്ദ്രം ഇന്ത്യ നിലംപരിശാക്കി.</p>
<p>അതേസമയം, ഇന്ത്യയുടെ ആക്രമണത്തിന് പിന്നാലെ പാക്-പഞ്ചാബ് പ്രവിശ്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മുസാഫറാബാദിലെ വൈദ്യുതി ബന്ധം നിലച്ചു. ആശുപത്രികളും സുരക്ഷാ സേനയും അതീവ ജാഗ്രതയിലാണ്. പാകിസ്താനിൽ വലിയ പരിഭ്രാന്തിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായാണ് ഇന്ത്യൻ കരസേന നിലവിൽ അറിയിച്ചിരിക്കുന്നത്. ഇന്ത്യ നടത്തിയ ആക്രമണത്തിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടെന്നും ഉചിതമായ സമയത്ത് മറുപടി നൽകുമെന്നുമാണ് പാക് ഭീഷണി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-salute-to-indian-army-indian-army-did-justice-to-the-martyrs-and-their-families-killed-in-pahalgam-ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.കെ ആന്റണിയെ സന്ദര്&#x200d;ശിച്ച് സന്ദീപ് വാര്യര്&#x200d;</title>
		<link>https://www.chandrikadaily.com/sandeep-warrier-visited-ak-antony.html</link>
					<comments>https://www.chandrikadaily.com/sandeep-warrier-visited-ak-antony.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 05 Dec 2024 04:13:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[sandeep warrier]]></category>
		<category><![CDATA[visited]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320482</guid>

					<description><![CDATA[ആന്റണിയുടെ അനുഗ്രഹവും ഉപദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനമാ​ണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ സന്ദീപ് വാര്യർ  സന്ദർശിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് സന്ദർശിച്ചത്. ആന്റണിയുടെ അനുഗ്രഹവും ഉപദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തിൽ പ്രധാനമാ​ണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.</p>
<p>ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് സന്ദീപ് വാര്യർക്ക് സ്വീകരണം നല്&#x200d;കിയിരുന്നു. ബി.ജെ.പിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്&#x200d; നിന്നും പുറത്ത് വന്ന് കോണ്&#x200d;ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്&#x200d;ത്തിക്കാന്&#x200d; കഴിയുന്നതില്&#x200d; അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്&#x200d;ഷം ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ബി.ജെ.പി രാജ്യം ഭരിച്ചപ്പോള്&#x200d; ഇന്ത്യന്&#x200d; ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാ മതിലായാണ് കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തിച്ചത്. ആ പ്രസ്ഥാനത്തോടൊപ്പം ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കാന്&#x200d; അവസരം ലഭിച്ചത് പൊതുജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുന്നതായും സന്ദീപ് വാര്യര്&#x200d; പറഞ്ഞു.</p>
<p>കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്&#x200d; സെക്രട്ടറി എം.ലിജു ഷാള്&#x200d; അണിയിച്ചാണ് സന്ദീപിനെ സ്വീകരിച്ചത്. പി.സി.സി ജനറല്&#x200d; സെക്രട്ടറി ജി.എസ്. ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്&#x200d; ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്&#x200d; കെ.പി.സി.സി ആസ്ഥാനത്തുണ്ടായിരുന്നു.</p>
<p>അതിനി​ടെ, സന്ദീപിനെ സ്വാഗതം ചെയ്തുകൊണ്ട് തിരുവനന്തപുരത്ത് ഐ.എന്&#x200d;.ടി.യു.സി പ്രവര്&#x200d;ത്തകര്&#x200d; സ്ഥാപിച്ച ബോര്&#x200d;ഡ് അജ്ഞാതർ നശിപ്പിച്ചു. വെറും പ്രാദേശിക നേതാവ്, ചീള് കേസ്, ഒന്നും ചെയ്യാന്&#x200d; പറ്റാത്ത ആള്&#x200d;, 190 സംസ്ഥാന കമ്മിറ്റി അംഗങ്ങളില്&#x200d; ഒരാള്&#x200d; മാത്രം എന്നിങ്ങനെ തന്നെ വിശേഷിപ്പിച്ച സുരേന്ദ്രനും സംഘവും എന്തിനാണ് തന്റെ ഫ്‌ളെക്‌സ് ബോര്&#x200d;ഡ് പോലും ഭയക്കുന്ന​തെന്ന് സന്ദീപ് ചോദിച്ചു.</p>
<p>പടപേടിച്ച് പാലക്കാട്ടുനിന്ന് ഓടി പന്തളത്തുപോയപ്പോള്&#x200d; അവിടെ പന്തംകൊളുത്തിപ്പട എന്നതാണ് ബി.ജെ.പിയുടെ അവസ്ഥ. പന്തളം മുന്&#x200d;സിപ്പാലിറ്റിയില്&#x200d; ബി.ജെ.പി. നേരിടുന്ന ഭരണപ്രതിസന്ധി ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. പാലക്കാട്ടെ സ്ഥാനാര്&#x200d;ഥിയായിരുന്ന സി. കൃഷ്ണകുമാറിനായിരുന്നു പന്തളം മുന്&#x200d;സിപ്പാലിറ്റിയുടെ സംഘടനാചുമതല. അതിനാല്&#x200d; ഇപ്പോള്&#x200d; നടക്കുന്ന കാര്യങ്ങളൊക്കെ സ്വാഭാവികമാണെന്നും അദ്ദേഹം തിരുവനന്തുപരത്ത് മാധ്യമങ്ങളോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sandeep-warrier-visited-ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട്ട് ബിജെപി വോട്ട് കുത്തനെ കുറയും, വന്&#x200d; ഭൂരിപക്ഷത്തില്&#x200d; രാഹുലിന് വലിയ വിജയമുണ്ടാകും: എ.കെ.ആന്റണി</title>
		<link>https://www.chandrikadaily.com/palakkad-bjp-vote-will-drop-sharply-rahul-will-win-big-with-huge-majority-ak-antony.html</link>
					<comments>https://www.chandrikadaily.com/palakkad-bjp-vote-will-drop-sharply-rahul-will-win-big-with-huge-majority-ak-antony.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 16 Oct 2024 09:46:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[rahul mammkoottathil]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313623</guid>

					<description><![CDATA[വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആൻറണി.  ഈ തിരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും ആന്റണി അഭിപ്രായപ്പെട്ടു.</p>
<p>സ്ഥാനാർഥി ആകാൻ ആഗ്രഹിക്കുന്നവർ ഒരുപാട് പേരുണ്ടാകും. ഹൈക്കമാൻഡ് ഒരു തീരുമാനമെടുത്താൽ കോൺഗ്രസ് അനുഭാവികൾ ആ തീരുമാനത്തോട് ഉറച്ചുനിൽക്കും. ഹൈക്കമാൻഡ് തീരുമാനിച്ചാൽ ഒറ്റക്കെട്ടായി വോട്ടുപിടിക്കാൻ ഇറങ്ങും. ആരെങ്കിലും തുടക്കത്തിൽ പരിഭവം പറഞ്ഞാലും അതുമാറും.</p>
<div id="advt-pos-0" class="advt-pos-wrap">
<div id="inarticle">വയനാട്ടിൽ പ്രിയങ്ക തരംഗമുണ്ടാകുമെന്നും ചേലക്കര രമ്യ ഹരിദാസ് തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palakkad-bjp-vote-will-drop-sharply-rahul-will-win-big-with-huge-majority-ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈ തെരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടം: എ.കെ ആന്റണി ബിജെപി അധികാരത്തിലെത്തിയാൽ ജനാധിപത്യത്തിന്റെ അന്ത്യം</title>
		<link>https://www.chandrikadaily.com/this-election-is-a-life-and-death-fight-if-ak-antony-bjp-comes-to-power-it-will-be-the-end-of-democracy.html</link>
					<comments>https://www.chandrikadaily.com/this-election-is-a-life-and-death-fight-if-ak-antony-bjp-comes-to-power-it-will-be-the-end-of-democracy.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 09 Apr 2024 10:09:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294949</guid>

					<description><![CDATA[ബിജെപി ഭരണത്തിൽ ഭരണഘടനയും അതിന്റെ അടിസ്ഥാനമൂല്യങ്ങളും അപ്പാടെ തകർക്കപ്പെടുമെന്നും ആ ആപത്ത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഇന്ത്യയെയും ഇന്ത്യയുടെ ആശയത്തെയും വീണ്ടെടുക്കാനും സംരക്ഷിക്കാനുമുള്ള ജീവൻമരണ പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി. ഡു ഓർ ഡൈ എന്ന ചിന്ത എല്ലാവരിലും ഉണ്ടാവണം. ഇനിയും മോദിയും ബിജെപിയും അധികാരത്തിലെത്തിയാൽ ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും. ബിജെപി ഭരണത്തിൽ ഭരണഘടനയും അതിന്റെ അടിസ്ഥാനമൂല്യങ്ങളും അപ്പാടെ തകർക്കപ്പെടുമെന്നും ആ ആപത്ത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി മാധ്യമ സമിതിയുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കാൻ കഴിയണം. എല്ലാവർക്കും സമത്വവും മത-ഭാഷാ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണനയും നാനാത്വത്തിൽ ഏകത്വവും വിളംബരം ചെയ്യുന്ന രീതിയിലാണ് ഇന്ത്യൻ ഭരണഘടന നിർമ്മിക്കപ്പെട്ടത്. ആ ഭരണഘടനാ നിർമാണത്തിൽ ഡോ. ബിആർ അംബേദ്ക്കർക്കും കോൺഗ്രസിനുമല്ലാതെ മറ്റാർക്കും യാതൊരു അവകാശവുമില്ല. ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന പിണറായിയുടെ പാർട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതിൽ ഒരു പങ്കുമില്ല. ഭരണഘടനയുടെ പേരിൽ കോൺഗ്രസിനെ വിമർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് അവകാശമില്ലെന്നും, ഭരണഘടന അട്ടിമറിക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നെഹ്റു ഭരണത്തിനെതിരെ സായുധ വിപ്ലവം നടത്താനും ശ്രമിച്ചവരാണ് പിണറായി വിജയന്റെ പൂർവികരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഇന്ത്യയെന്ന ആശയം വലിയ വെല്ലുവിളി നേരിടുന്നു. 10 വർഷമായി നരേന്ദ്രമോദി സർക്കാർ ആ ആശയത്തെ ഞെക്കി ഞെരുക്കി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ആർഎസ്എസിന്റെ പിൻ സീറ്റ് ഡ്രൈവിങ് അവസാനിപ്പിക്കലാകണം തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണം- ആന്റണി ചൂണ്ടിക്കാട്ടി. കോൺഗ്രസിനെ ആക്ഷേപിച്ചാൽ കേരളം പിണറായിക്ക് മാപ്പ് തരില്ല. അരിയാഹാരം കഴിക്കുന്ന മലയാളികൾ പിണറായിയുടെ അവകാശ വാദങ്ങൾ നിരാകരിക്കും. ഏപ്രിൽ 26ന് അതാണ് നടക്കുക. കേരളത്തിന്റെ സമസ്ത മേഖലയും തകർത്ത് തരിപ്പണമാക്കി.</p>
<p>നെൽ, റബർ, നാളികേര കർഷകർ ആകെ ദുരിതത്തിലായി. മലയോര മേഖലയിലെ വന്യജീവി ശല്യം കേരളത്തിലേത് പോലെ എവിടെയുമില്ല. മറ്റ് സംസ്ഥാനങ്ങളിൽ വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് നടപടികളുണ്ട്. അക്കാര്യത്തിൽ ദീർഘവീക്ഷണത്തോടെയുള്ള നടപടികളില്ലാത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്. മലയോര കർഷകരെ അവിടെനിന്ന് ഓടിക്കാനുള്ള ദുഷ്ടലാക്ക് പോലും ഇതിനു പിന്നിലുണ്ടോ എന്നും സംശയമുണ്ട്. ജനം ഇതൊന്നും മറക്കില്ല. വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും യുവാക്കൾ കൂട്ടത്തോടെ ഒഴുകുകയാണ്. ജീവിക്കാൻ വഴിയില്ലാതെ റഷ്യയിൽ യുദ്ധം ചെയ്യാൻ വരെ യുവാക്കൾ പോകുന്നു. പ്രതീക്ഷ നശിച്ച് കേരളത്തിൽ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന് യുവാക്കൾ തിരിച്ചറിയുന്നു. ഇങ്ങനെ പോയാൽ കേരളം ഇതരസംസ്ഥാന തൊഴിലാളികളുടെ മാത്രം നാടായി മാറുമെന്നും ആന്റണി പറഞ്ഞു.</p>
<p>ഏറ്റവും വലിയ അബദ്ധമായിരുന്ന കേരളത്തിൽ പിണറായിക്ക് തുടർഭരണം നൽകിയത്. അതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നത്. ഇടതു സർക്കാരുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ഇനി കേരളത്തിന് കരകയറാൻ കഴിയുമോയെന്ന് സംശയമാണ്. അടുത്ത സർക്കാരിന് അത് വലിയ പ്രയാസമുണ്ടാക്കും. ജനങ്ങൾ മുണ്ടുമുറുക്കി ഉടുത്തു നടക്കുമ്പോഴും മന്ത്രിമാരും മുഖ്യമന്ത്രിയും ധൂർത്തും ആഢംബരവും തുടരുകയാണ്. അക്രമ രാഷ്ട്രീയമാണ് സിപിഎമ്മിന്റെ ആയുധം. തെരഞ്ഞെടുപ്പ് കാലത്ത് പോലും അവർ ബോംബുണ്ടാക്കുകയാണ്. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് പ്രാതിനിധ്യം കുറഞ്ഞുപോയില്ലേ എന്ന ചോദ്യത്തിന് അത് ഒരു പോരായ്മയാണെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ ആ കുറവ് പരിഹരിക്കുമെന്നും എ.കെ ആന്റണി പറഞ്ഞു.<br />
മുഖാമുഖം പരിപാടിയിൽ മാധ്യമ സമിതി അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ്, കൺവീനർ ദീപ്തി മേരി വർഗീസ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടിയു രാധാകൃഷ്ണൻ, ജി.എസ് ബാബു, ജി സുബോധൻ, രാഷ്ട്രീയ പ്രചരണ സമിതി കൺവീനർ പന്തളം സുധാകരൻ, വാർ റൂം കോ-ഓർഡിനേറ്റർ മണക്കാട് സുരേഷ്, ഒഐസിസി ഇൻകാസ് ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള എന്നിവരും പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-election-is-a-life-and-death-fight-if-ak-antony-bjp-comes-to-power-it-will-be-the-end-of-democracy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘ഈ തെരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്&#x200d;റെ അന്ത്യമായിരിക്കും’: എ കെ ആന്റണി</title>
		<link>https://www.chandrikadaily.com/this-election-will-be-the-end-of-modi-rule-ak-antony.html</link>
					<comments>https://www.chandrikadaily.com/this-election-will-be-the-end-of-modi-rule-ak-antony.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 26 Mar 2024 10:20:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293740</guid>

					<description><![CDATA[ഒരിക്കല്&#x200d; കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം]]></description>
										<content:encoded><![CDATA[<p>ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്&#x200d; പൗരത്വഭേദഗതി പിന്&#x200d;വലിക്കുമെന്ന് മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ.ആന്&#x200d;റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്, ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല. പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കം.</p>
<p>ഒരിക്കല്&#x200d; കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം. ഈ തിരഞ്ഞെടുപ്പോടെ മോദി ഭരണത്തിന്&#x200d;റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്&#x200d;റണി പറഞ്ഞു. പത്തനംതിട്ടയിൽ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയെന്ന് എ.കെ.ആന്&#x200d;റണി.ഇത് ഡു ഓർ ഡൈ തെരെഞ്ഞെടുപ്പ്. കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/this-election-will-be-the-end-of-modi-rule-ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എ.കെ ആൻ്റണിക്കെതിരെ പ്രതികരിച്ചാൽ നടപടി : സുധാകരൻ</title>
		<link>https://www.chandrikadaily.com/k-sudhakaran-talks-for-ak-antony.html</link>
					<comments>https://www.chandrikadaily.com/k-sudhakaran-talks-for-ak-antony.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 08 Apr 2023 08:09:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[k sudhakaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246876</guid>

					<description><![CDATA[മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിയെ ആരെങ്കിലും താറടിച്ച് കാണിക്കാൻ ശ്രമിച്ചാൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ത്യഗോജ്വലമായ പ്രവർത്തനമാണ് ആൻ്റണി കോൺഗ്രസിന് വേണ്ടി നടത്തിയത്. അരിക്കൊമ്പനെന്ന് കരുതിയാണ് ബി.ജെ.പി അനിൽ ആൻ്റണിയെ പിടിച്ചത്. അതൊരു കുഴിയാനയാണ്. തീവണ്ടി തീവെപ്പ് കേസിൽ അന്വേഷണം ശരിയായ ദിശയിലില്ലെന്നും യഥാർത്ഥ വസ്തുത പുറത്തു വരണമെന്നും സുധാകരൻ പറഞ്ഞു. ജയരാജൻ കോൺഗ്രസിനെതിരെ പറയുന്നതിനെ കോതക്ക് പാട്ടായേ കാണുന്നുള്ളൂ.]]></description>
										<content:encoded><![CDATA[<p>മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണിയെ ആരെങ്കിലും താറടിച്ച് കാണിക്കാൻ ശ്രമിച്ചാൽ നടപടിയെടുക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. ത്യഗോജ്വലമായ പ്രവർത്തനമാണ് ആൻ്റണി കോൺഗ്രസിന് വേണ്ടി നടത്തിയത്. അരിക്കൊമ്പനെന്ന് കരുതിയാണ് ബി.ജെ.പി അനിൽ ആൻ്റണിയെ പിടിച്ചത്. അതൊരു കുഴിയാനയാണ്. തീവണ്ടി തീവെപ്പ് കേസിൽ അന്വേഷണം ശരിയായ ദിശയിലില്ലെന്നും യഥാർത്ഥ വസ്തുത പുറത്തു വരണമെന്നും സുധാകരൻ പറഞ്ഞു. ജയരാജൻ കോൺഗ്രസിനെതിരെ പറയുന്നതിനെ കോതക്ക് പാട്ടായേ കാണുന്നുള്ളൂ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/k-sudhakaran-talks-for-ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനില്&#x200d; ആന്റണി ബി.ജെ.പിയിലേക്ക്</title>
		<link>https://www.chandrikadaily.com/anil-antony-to-bjp.html</link>
					<comments>https://www.chandrikadaily.com/anil-antony-to-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Apr 2023 09:10:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[anil antony]]></category>
		<category><![CDATA[BJP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246583</guid>

					<description><![CDATA[മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്&#x200d; അനില്&#x200d; ആന്റണി ബി.ജെ.പിയിക്കെന്ന് സൂചന. അനില്&#x200d; ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും അഭ്യൂഹം. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഇതു സംബന്ധിച്ച് പ്രഖ്യാപനം ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് 3മണിക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്&#x200d;ട്ട്. കേരളത്തില്&#x200d; നിന്ന് ഒരു നേതാവ് കൂടി പാര്&#x200d;ട്ടിയില്&#x200d; ചേരുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. ബി.ജെ.പിയില്&#x200d; ചേരുമെന്ന വാര്&#x200d;ത്തകള്&#x200d; നേരത്തെ അനില്&#x200d; ആന്റണി തള്ളിയിരുന്നു.]]></description>
										<content:encoded><![CDATA[<p>മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്&#x200d; അനില്&#x200d; ആന്റണി ബി.ജെ.പിയിക്കെന്ന് സൂചന. അനില്&#x200d; ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും അഭ്യൂഹം. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും.</p>
<p>ഇതു സംബന്ധിച്ച് പ്രഖ്യാപനം ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് 3മണിക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്&#x200d;ട്ട്. കേരളത്തില്&#x200d; നിന്ന് ഒരു നേതാവ് കൂടി പാര്&#x200d;ട്ടിയില്&#x200d; ചേരുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. ബി.ജെ.പിയില്&#x200d; ചേരുമെന്ന വാര്&#x200d;ത്തകള്&#x200d; നേരത്തെ അനില്&#x200d; ആന്റണി തള്ളിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-antony-to-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d;ചാണ്ടിയെ കാണാന്&#x200d; എകെ ആന്റണി എത്തി</title>
		<link>https://www.chandrikadaily.com/1ommen-chandy-ak-antony-udf-congress.html</link>
					<comments>https://www.chandrikadaily.com/1ommen-chandy-ak-antony-udf-congress.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 06 Feb 2023 10:37:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[congrerss]]></category>
		<category><![CDATA[OOMEN CHANDY]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=236351</guid>

					<description><![CDATA[യുഡിഎഫ് കണ്&#x200d;വീനര്&#x200d; എംഎം ഹസ്സനൊപ്പമായിരുന്നു എകെ ആന്റണി എത്തിയത്]]></description>
										<content:encoded><![CDATA[<p>മുന്&#x200d; മുഖ്യമന്ത്രിക്ക് ഉമ്മന്&#x200d;ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് ബന്ധുക്കള്&#x200d; മുഖ്യമന്ത്രിക്ക് നിവേദനം നല്&#x200d;കിയതിന് പിന്നാലെ തിരുവനന്തപുരത്തെ &#8216;പുതുപ്പള്ളി&#8217; വീട്ടിലെത്തി കോണ്&#x200d;ഗ്രസിന്റെ മുതിര്&#x200d;ന്ന നേതാവ് എകെ ആന്റണി.</p>
<p>ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ വരാറുണ്ട്. രാഷ്ട്രീയ കാര്യങ്ങള്&#x200d; മാത്രമാണ് സംസാരിച്ചത്. മറ്റുവിഷയങ്ങള്&#x200d; ഒന്നും സംസാരിച്ചിട്ടില്ല. സാധാര വരാറുള്ളതുപോലെയാണ് വന്നത്. ദയവ് ചെയ്ത് നിങ്ങള്&#x200d; കുറച്ചു മര്യാദ കാണിക്കണമെന്ന് ആന്റണി മാധ്യമപ്രവര്&#x200d;ത്തകരോട് പറഞ്ഞു. യുഡിഎഫ് കണ്&#x200d;വീനര്&#x200d; എംഎം ഹസ്സനൊപ്പമായിരുന്നു എകെ ആന്റണി എത്തിയത്.</p>
<p>കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. ഉമ്മന്&#x200d;ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നെന്ന് സഹോദരന്&#x200d; നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ഉമ്മന്&#x200d;ചാണ്ടുയുടെ വീട്ടില്&#x200d; എത്തുന്നത്. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് പാര്&#x200d;ട്ടി പിന്തുണയുണ്ടാകുമെന്ന് എംഎം ഹസന്&#x200d; വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1ommen-chandy-ak-antony-udf-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
