<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>akhil chandran &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/akhil-chandran/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Jul 2019 07:16:16 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>akhil chandran &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കലാലയങ്ങളിൽ അക്രമം അവസാനിപ്പിക്കാൻ സർക്കാർ നിസ്സംഗത വെടിയുക; &#8220;എം.എസ്.എഫ്  ചലോ സെക്രട്ടറിയേറ്റ്&#8221; നാളെ</title>
		<link>https://www.chandrikadaily.com/msf-chalo-secretariat-on-july-16.html</link>
					<comments>https://www.chandrikadaily.com/msf-chalo-secretariat-on-july-16.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 07:15:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[msf kerala]]></category>
		<category><![CDATA[sfi attack]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133326</guid>

					<description><![CDATA[തിരുവനന്തപുരം : കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പഠനാന്തരീക്ഷം ഒരുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക, വിദ്യാര്&#x200d;ത്ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്&#x200d; അവസാനിപ്പിക്കുക, സര്&#x200d;വകലാശാലകളിലെ പാര്&#x200d;ട്ടിവല്&#x200d;കരണം ഇല്ലാതാക്കുക, പി.എസ്.സിയുടെ സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്&#x200d; ഉന്നയിച്ച് എം.എസ്.എഫ് ചലോ സെക്രട്ടറിയേറ്റ് മാര്&#x200d;ച്ച് നാളെ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, ജനറല്&#x200d; സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; അറിയിച്ചു. സര്&#x200d;വകലാശാലകളിലും ക്യാമ്പസുകളിലും പാര്&#x200d;ട്ടി വല്&#x200d;കരണത്തിന്റെ ഏകാധിപത്യം അരങ്ങേറുമ്പോള്&#x200d; ജനാധിപത്യ രീതിയിലുള്ള പ്രതിരോധമായി വിദ്യാര്&#x200d;ത്ഥി സമൂഹം റാലിയില്&#x200d; അണിനിരക്കും. ചലോ [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം : കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്&#x200d;ത്ഥികള്&#x200d;ക്ക് പഠനാന്തരീക്ഷം ഒരുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക, വിദ്യാര്&#x200d;ത്ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്&#x200d; അവസാനിപ്പിക്കുക, സര്&#x200d;വകലാശാലകളിലെ പാര്&#x200d;ട്ടിവല്&#x200d;കരണം ഇല്ലാതാക്കുക, പി.എസ്.സിയുടെ സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്&#x200d; ഉന്നയിച്ച് എം.എസ്.എഫ് ചലോ സെക്രട്ടറിയേറ്റ് മാര്&#x200d;ച്ച് നാളെ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്&#x200d;, ജനറല്&#x200d; സെക്രട്ടറി എം.പി നവാസ് എന്നിവര്&#x200d; അറിയിച്ചു. സര്&#x200d;വകലാശാലകളിലും ക്യാമ്പസുകളിലും പാര്&#x200d;ട്ടി വല്&#x200d;കരണത്തിന്റെ ഏകാധിപത്യം അരങ്ങേറുമ്പോള്&#x200d; ജനാധിപത്യ രീതിയിലുള്ള പ്രതിരോധമായി വിദ്യാര്&#x200d;ത്ഥി സമൂഹം റാലിയില്&#x200d;  അണിനിരക്കും. ചലോ സെക്രട്ടറിയേറ്റ് പ്രക്ഷോഭ റാലിയുടെ ഭാഗമായി ഖാദര്&#x200d; കമ്മീഷന്&#x200d; റിപ്പോര്&#x200d;ട്ടിന്മേലുള്ള സര്&#x200d;ക്കാര്&#x200d; നിലപാട് തിരുത്തുക,  മലബാര്&#x200d; മേഖലയിലെ പ്ലസ്ടു, ഡിഗ്രി സീറ്റുകള്&#x200d; വര്&#x200d;ധിപ്പിക്കുക,  സ്വാശ്രയ മെഡിക്കല്&#x200d; രംഗത്തെ കച്ചവടം അവസാനിപ്പിക്കുക, സാങ്കേതിക സര്&#x200d;വ്വകലാശാലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ നിരവധി വിഷയങ്ങള്&#x200d;   അവകാശ  പത്രികയായി  സര്&#x200d;ക്കാരിന് സമര്&#x200d;പ്പിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/msf-chalo-secretariat-on-july-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം; കൂടുതല്&#x200d;പേരെ തിരിച്ചറിഞ്ഞു; ആറ് അറസ്റ്റ്</title>
		<link>https://www.chandrikadaily.com/16-people-who-are-involved-in-university-conflict-are-identified.html</link>
					<comments>https://www.chandrikadaily.com/16-people-who-are-involved-in-university-conflict-are-identified.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 05:58:50 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133311</guid>

					<description><![CDATA[യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; അഖില്&#x200d; മോഹനെ കുത്തിക്കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസില്&#x200d; 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടി പ്രതിചേര്&#x200d;ത്താവും പൊലീസ് ഇന്ന് കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കുക. അതേസമയം അഖലിനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; പൊലീസ് ഇന്ന് അപേക്ഷ നല്&#x200d;കും. തിരുവനന്തപുരം ജുഡിഷ്യല്&#x200d; ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്&#x200d;പ്പിക്കുന്നത്. ഇന്നലെ പുലര്&#x200d;ച്ചെ അറസ്റ്റിലായ ഒന്നാം [&#8230;]]]></description>
										<content:encoded><![CDATA[
<p>യൂണിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; അഖില്&#x200d; മോഹനെ കുത്തിക്കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസില്&#x200d; 16 പേരെകൂടി തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാന പ്രതികളടക്കം ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കൂടി പ്രതിചേര്&#x200d;ത്താവും പൊലീസ് ഇന്ന് കോടതിയില്&#x200d; റിപ്പോര്&#x200d;ട്ട് നല്&#x200d;കുക.  </p>



<p>അതേസമയം അഖലിനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; പൊലീസ് ഇന്ന് അപേക്ഷ നല്&#x200d;കും. തിരുവനന്തപുരം ജുഡിഷ്യല്&#x200d; ഒന്നാം മജിസ്ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്&#x200d;പ്പിക്കുന്നത്.</p>



<p>ഇന്നലെ പുലര്&#x200d;ച്ചെ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്&#x200d;.നസീം എന്നിവര്&#x200d; പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആര്&#x200d;.ശിവരഞ്ജിത്താണ് കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസ്. പെട്ടെന്നുള്ള പ്രകോപനം മൂലമാണ് കുത്തിയതെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ശിവരഞ്ജിത്തിന്റെ കയ്യില്&#x200d; കത്തികൊണ്ട് മുറിഞ്ഞപാടും കണ്ടെത്തി. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്&#x200d; രക്തം കണ്ടിരുന്നുവെന്ന് മറ്റു പ്രതികളും മൊഴി നല്&#x200d;കിയിട്ടുണ്ട്. അക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്&#x200d; വാങ്ങുന്നത്.</p>



<p>അതേസമയം പ്രതികളെ ചോദ്യം ചെയ്യല്&#x200d; തുടരുകയാണ്. നേരത്തെ പൊലീസ് പിടിയിലായ ആദില്&#x200d;, ആരോമല്&#x200d;, അദ്വൈത് എന്നിവരെ ഈമാസം 29 വരെ കോടതി റിമാന്&#x200d;ഡ് ചെയ്തു.</p>



<p>സംഘര്&#x200d;ഷത്തില്&#x200d; കോളേജിന് പുറത്തുള്ളവരും ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസിനെ ആക്രമിച്ച കേസിലെ  പ്രതികളിലൊരാളായ ബാലരാമപുരം സ്വദേശി ഹൈദറും കാട്ടാക്കട സ്വദേശി ഹരീഷും വധശ്രമത്തില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. </p>



<figure class="wp-block-image"><img loading="lazy" width="710" height="400" src="https://www.chandrikadaily.com/wp-content/uploads/2019/07/pjimage-49-jpg_710x400xt.jpg" alt="" class="wp-image-133175"/></figure>



<p>പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്&#x200d;ഷത്തിനുള്ള കാരണം. ശിവരഞ്ജിത്താണ് കുത്തിയതെന്ന് ഉറപ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കോളജിലെ സംഭവം ലഘൂകരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം പാഴായി. പാര്&#x200d;ട്ടിക്കുള്ളില്&#x200d; മാത്രമല്ല, വിദ്യാര്&#x200d;ത്ഥിസംഘടനയിലും ചേരിതിരിവുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്ന് എഫ്.ഐ.ആറിലും വ്യക്തമാക്കിയിരുന്നു. നസീമും അമലും പിടിച്ചുനിര്&#x200d;ത്തി. ശിവരഞ്ജിത്ത് നെഞ്ചില്&#x200d; കത്തികൊണ്ടു കുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്&#x200d; പറയുന്നത്. സംഭവത്തിന് ദൃക്സാക്ഷികളായ വിദ്യാര്&#x200d;ഥികളും സമാനമായ മൊഴിയാണ് നല്&#x200d;കിയത്. കുത്തിയത് ശിവരഞ്ജിത്താണെന്നും സംഘത്തില്&#x200d; ഇരുപതിലേറെ എസ്.എഫ്.ഐക്കാര്&#x200d; ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയിലും പറഞ്ഞിരുന്നു. പ്രതികളായ എട്ട് പേര്&#x200d;ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ലുക്കൗട്ട് നോട്ടീസില്&#x200d; പേരുള്ള അഞ്ചു പേരടക്കം കേസില്&#x200d; പിടിയിലായവരുടെ എണ്ണം ആറായി. ഏഴ് പേരെ കോളജില്&#x200d; നിന്നും സസ്പെന്&#x200d;ഡ് ചെയ്തിട്ടുണ്ട്. നാലുപേര്&#x200d; നേരത്തെ പൊലീസ് പിടിയിലായിരുന്നു. അദ്വൈ്വത്, ആരോമല്&#x200d;, ആദില്&#x200d;, ഇജാബ് എന്നിവരാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവരഞ്ജിത് യൂണിവേഴ്സിറ്റി കോളജിലെ എസ.്എഫ.്ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.<br>
കേസില്&#x200d; പതിനഞ്ച് പ്രതികള്&#x200d; ഉള്&#x200d;പ്പെട്ടതായും മുഴുവന്&#x200d; പേര്&#x200d;ക്കും എതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്സ് സെന്ററിലും പ്രതികള്&#x200d;ക്കായി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഘര്&#x200d;ഷമുണ്ടായി മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതില്&#x200d; പൊലീസിനെതിരെ വന്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് വധശ്രമത്തിനു പിന്നിലെന്ന് പറയുമ്പോഴും പ്രതികള്&#x200d; എങ്ങനെ കത്തിയുമായി ക്യാമ്പസില്&#x200d; എത്തി എന്ന ചോദ്യവും പ്രസക്തമാണ്. ആസൂത്രിത വധശ്രമമാണ് നടന്നതെന്ന ആരോപണം ശരിവെക്കുന്നതാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/16-people-who-are-involved-in-university-conflict-are-identified.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എസ്.എഫ്.ഐ ക്രിമിനലുകള്&#x200d; റാങ്ക് പട്ടികയില്&#x200d;; മുസ്്‌ലിം യൂത്ത്‌ലീഗ് കലക്‌ട്രേറ്റ് മാര്&#x200d;ച്ച് 20ന്</title>
		<link>https://www.chandrikadaily.com/muslim-youth-league-collect-orate-march-says-pk-firos.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-collect-orate-march-says-pk-firos.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 05:10:42 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[pk firos]]></category>
		<category><![CDATA[sfi attack]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133306</guid>

					<description><![CDATA[കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; റാങ്ക് ലിസ്റ്റില്&#x200d; എസ്.എഫ്.ഐ ക്രിമിനലുകള്&#x200d; ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്&#x200d;ത്ഥികളും നിരവധി ക്രിമിനല്&#x200d; കേസുകളിലെ പ്രതികളുമാണ്. കാസര്&#x200d;കോട് ബറ്റാലിയന്&#x200d; തെരഞ്ഞെടുത്തവര്&#x200d;ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്&#x200d; അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം. [&#8230;]]]></description>
										<content:encoded><![CDATA[
<p> കോഴിക്കോട്: പി.എസ്.സി നടത്തിയ പൊലീസ് കോണ്&#x200d;സ്റ്റബിള്&#x200d; റാങ്ക് ലിസ്റ്റില്&#x200d; എസ്.എഫ്.ഐ ക്രിമിനലുകള്&#x200d; ഇടം നേടിയതിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; ആവശ്യപ്പെട്ടു. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും രണ്ടാം റാങ്കുകാരനായ പ്രണവും ഇരുപത്തിയെട്ടാം റാങ്കുകാരനായ നസീമും എസ്.എഫ്.ഐ നേതാക്കളും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്&#x200d;ത്ഥികളും നിരവധി ക്രിമിനല്&#x200d; കേസുകളിലെ പ്രതികളുമാണ്. <br> കാസര്&#x200d;കോട് ബറ്റാലിയന്&#x200d; തെരഞ്ഞെടുത്തവര്&#x200d;ക്ക് എങ്ങനെ തിരുവനന്തപുരത്ത് പരീക്ഷ സെന്റര്&#x200d; അനുവദിച്ചു എന്നതിനെ കുറിച്ചും അന്വേഷിക്കണം. യൂണിവേഴ്‌സിറ്റി കോളജില്&#x200d; അഡ്മിഷന്&#x200d; ലഭിച്ചത് കൊണ്ട് ഇവര്&#x200d; മെരിറ്റുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d; ആണ് എന്ന വാദം ശരിയല്ല. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്ത് സ്‌പോര്&#x200d;ട്‌സ് ക്വാട്ടയിലാണ് യൂണിവേഴ്‌സിറ്റി കോളജില്&#x200d; അഡ്മിഷന്&#x200d; നേടിയത് എന്ന് വ്യക്തമായിട്ടുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്&#x200d; നിന്നാണ് ഫിസിക്കല്&#x200d; എഡ്യുക്കേഷന്റെ സീല്&#x200d; പിടിച്ചെടുത്തത്.  വ്യാജ സര്&#x200d;ട്ടിഫിക്കറ്റുകള്&#x200d; ഉണ്ടാക്കിയാണോ ഇവര്&#x200d; അഡ്മിഷന്&#x200d; നേടിയത് എന്ന് സംശയമുണ്ട്. ഇതേകുറിച്ചും അന്വേഷിക്കണം. ഇത് സംബന്ധിച്ച് സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന വ്യാപകമായി 20ന് ശനിയാഴ്ച കലക്‌ട്രേറ്റുകളിലേക്ക് മാര്&#x200d;ച്ച് നടത്തും. യൂണിവേഴ്‌സിറ്റി കോളജ് ഉള്&#x200d;പ്പെടെയുള്ള പല കോളജുകളിലും എസ്.എഫ്.ഐക്ക് വേണ്ടി ഗുണ്ടാപണിയെടുക്കാന്&#x200d; വരുന്നവര്&#x200d; അഡ്മിഷന്&#x200d; നേടുന്നത് സ്‌പോര്&#x200d;ട്‌സ് ക്വോട്ടയിലും സ്‌പോട്ട് അഡ്മിഷനിലുമാണെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തണം.<br> മന്ത്രി കെ.ടി ജലീലിന് എതിരായ ബന്ധുനിയമന കേസ് ഹൈക്കോടതി തള്ളിയെന്നും ആരോപണം ശരിയല്ലെന്നു തെളിഞ്ഞെന്നുമുള്ള സി.പി.എം സൈബര്&#x200d; പോരാളികളുടെ പ്രചാരണം വാസ്തവ വിരുദ്ധമാണ്. മോദി സര്&#x200d;ക്കാര്&#x200d; കൊണ്ടുവന്ന അഴിമതിനിരോധന നിയമത്തിലെ പുതിയ വ്യവസ്ഥയുടെ മറപിടിച്ച് രക്ഷപ്പെടാന്&#x200d; ശ്രമിക്കുകയാണ്. വിജിലന്&#x200d;സിന് അന്വേഷണ അനുമതി ലഭിക്കാത്തത് ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിച്ചപ്പോള്&#x200d;, മന്ത്രിസഭയുടെ അനുമതിയില്ലാതെ മന്ത്രിക്ക് എതിരെ കേസ്സെടുത്ത് അന്വേഷണം നടത്താനാവില്ലെന്നാണ് പുതിയ ഭേദഗതി ഹൈക്കോടതി ചൂണ്ടിക്കാണിക്കുകയായിരുന്നു. അതുകൊണ്ടാണ് ഹര്&#x200d;ജി തല്&#x200d;ക്കാലം പിന്&#x200d;വലിച്ച് മുഖ്യമന്ത്രിക്കും ഗവര്&#x200d;ണ്ണര്&#x200d;ക്കും അന്വേഷണം ആവശ്യപ്പെട്ട് കത്തുനല്&#x200d;കിയത്. ഇതില്&#x200d; പ്രതികൂല മറുപടി ലഭിച്ചാല്&#x200d; വീണ്ടും കോടതിയെ സമീപിക്കുമെന്നും ഫിറോസ് വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായിലും വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംബന്ധിച്ചു.</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-collect-orate-march-says-pk-firos.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം; ആയുധങ്ങള്&#x200d; കണ്ടെത്താന്&#x200d; മുഖ്യപ്രതികളെ കസ്റ്റഡിയില്&#x200d; വാങ്ങും</title>
		<link>https://www.chandrikadaily.com/police-will-apply-for-custody-of-accused-on-university-conflicts.html</link>
					<comments>https://www.chandrikadaily.com/police-will-apply-for-custody-of-accused-on-university-conflicts.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 16 Jul 2019 02:58:11 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[shivaranjith]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133298</guid>

					<description><![CDATA[യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; അഖില്&#x200d; മോഹനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; പൊലീസ് ഇന്ന് അപേക്ഷ നല്&#x200d;കും. തിരുവനന്തപുരം ജുഡിഷ്യല്&#x200d; ഒന്നാം മജിസ്‌ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്&#x200d;പ്പിക്കുന്നത്. ഇന്നലെ പുലര്&#x200d;ച്ചെ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്&#x200d;.നസീം എന്നിവര്&#x200d; പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആര്&#x200d;.ശിവരഞ്ജിത്താണ് കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസ്. പെട്ടെന്നുള്ള പ്രകോപനം മൂലമാണ് കുത്തിയതെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ശിവരഞ്ജിത്തിന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകന്&#x200d; അഖില്&#x200d; മോഹനെ കൊലപ്പെടുത്താന്&#x200d; ശ്രമിച്ച കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും കസ്റ്റഡിയില്&#x200d; വാങ്ങാന്&#x200d; പൊലീസ് ഇന്ന് അപേക്ഷ നല്&#x200d;കും. തിരുവനന്തപുരം ജുഡിഷ്യല്&#x200d; ഒന്നാം മജിസ്‌ട്രേറ്റ് കോടതി നാലിലാണ് അപേക്ഷ സമര്&#x200d;പ്പിക്കുന്നത്. </p>



<p>ഇന്നലെ പുലര്&#x200d;ച്ചെ അറസ്റ്റിലായ ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ.എന്&#x200d;.നസീം എന്നിവര്&#x200d; പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അഖിലിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ആര്&#x200d;.ശിവരഞ്ജിത്താണ് കുത്തിയതെന്നതിന് തെളിവുണ്ടെന്ന് പൊലീസ്. പെട്ടെന്നുള്ള പ്രകോപനം മൂലമാണ് കുത്തിയതെന്നാണ് ശിവരഞ്ജിത്തിന്റെ മൊഴി. ശിവരഞ്ജിത്തിന്റെ കയ്യില്&#x200d; കത്തികൊണ്ട് മുറിഞ്ഞപാടും  കണ്ടെത്തി.  ശിവരഞ്ജിത്തിന്റെയും നസീമിന്റെയും കയ്യില്&#x200d; രക്തം കണ്ടിരുന്നുവെന്ന് മറ്റു പ്രതികളും മൊഴി നല്&#x200d;കിയിട്ടുണ്ട്. അക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇവരെ കസ്റ്റഡിയില്&#x200d; വാങ്ങുന്നത്. </p>



<figure class="wp-block-image"><img loading="lazy" width="710" height="400" src="https://www.chandrikadaily.com/wp-content/uploads/2019/07/pjimage-49-jpg_710x400xt.jpg" alt="" class="wp-image-133175"/></figure>



<p>അതേസമയം പ്രതികളെ ചോദ്യം ചെയ്യല്&#x200d; തുടരുകയാണ്. നേരത്തെ പൊലീസ് പിടിയിലായ ആദില്&#x200d;, ആരോമല്&#x200d;, അദ്വൈത് എന്നിവരെ ഈമാസം 29 വരെ കോടതി റിമാന്&#x200d;ഡ് ചെയ്തു.</p>



<p>പെട്ടെന്നുള്ള പ്രകോപനമാണ് സംഘര്&#x200d;ഷത്തിനുള്ള കാരണം. ശിവരഞ്ജിത്താണ് കുത്തിയതെന്ന് ഉറപ്പിക്കാമെന്നും പൊലീസ് വ്യക്തമാക്കി. ഇതോടെ കോളജിലെ സംഭവം ലഘൂകരിക്കാനുള്ള സി.പി.എമ്മിന്റെ ശ്രമം പാഴായി. പാര്&#x200d;ട്ടിക്കുള്ളില്&#x200d; മാത്രമല്ല, വിദ്യാര്&#x200d;ത്ഥിസംഘടനയിലും ചേരിതിരിവുണ്ടെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്.  അഖിലിനെ കുത്തിയത് ശിവരഞ്ജിത്താണെന്ന് എഫ്.ഐ.ആറിലും വ്യക്തമാക്കിയിരുന്നു. നസീമും അമലും പിടിച്ചുനിര്&#x200d;ത്തി. ശിവരഞ്ജിത്ത് നെഞ്ചില്&#x200d; കത്തികൊണ്ടു കുത്തുകയും ചെയ്തുവെന്നാണ് എഫ്.ഐ.ആറില്&#x200d; പറയുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളായ വിദ്യാര്&#x200d;ഥികളും സമാനമായ മൊഴിയാണ് നല്&#x200d;കിയത്. കുത്തിയത് ശിവരഞ്ജിത്താണെന്നും സംഘത്തില്&#x200d; ഇരുപതിലേറെ എസ്.എഫ്.ഐക്കാര്&#x200d; ഉണ്ടായിരുന്നുവെന്നും അഖിലിന്റെ മൊഴിയിലും പറഞ്ഞിരുന്നു. പ്രതികളായ എട്ട് പേര്&#x200d;ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ ലുക്കൗട്ട് നോട്ടീസില്&#x200d; പേരുള്ള അഞ്ചു പേരടക്കം കേസില്&#x200d; പിടിയിലായവരുടെ എണ്ണം ആറായി. ഏഴ് പേരെ കോളജില്&#x200d; നിന്നും സസ്‌പെന്&#x200d;ഡ് ചെയ്തിട്ടുണ്ട്. നാലുപേര്&#x200d; നേരത്തെ പൊലീസ് പിടിയിലായിരുന്നു. അദ്വൈ്വത്, ആരോമല്&#x200d;, ആദില്&#x200d;, ഇജാബ് എന്നിവരാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ശിവരഞ്ജിത് യൂണിവേഴ്‌സിറ്റി കോളജിലെ എസ.്എഫ.്‌ഐ യൂണിറ്റ് പ്രസിഡന്റും നസീം സെക്രട്ടറിയുമാണ്.<br>
കേസില്&#x200d; പതിനഞ്ച് പ്രതികള്&#x200d; ഉള്&#x200d;പ്പെട്ടതായും മുഴുവന്&#x200d; പേര്&#x200d;ക്കും എതിരെ വധശ്രമത്തിന് കേസ് എടുക്കുമെന്നും പൊലീസ് പറഞ്ഞു. കോളേജ് ഹോസ്റ്റലിലും സ്റ്റുഡന്റ്‌സ് സെന്ററിലും പ്രതികള്&#x200d;ക്കായി പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഘര്&#x200d;ഷമുണ്ടായി മൂന്ന് ദിവസമായിട്ടും മുഖ്യപ്രതികളെ അറസ്റ്റ് ചെയ്യാത്തതില്&#x200d; പൊലീസിനെതിരെ വന്&#x200d; വിമര്&#x200d;ശനമുയര്&#x200d;ന്നിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് വധശ്രമത്തിനു പിന്നിലെന്ന് പറയുമ്പോഴും പ്രതികള്&#x200d; എങ്ങനെ കത്തിയുമായി ക്യാമ്പസില്&#x200d; എത്തി എന്ന ചോദ്യവും പ്രസക്തമാണ്. ആസൂത്രിത വധശ്രമമാണ് നടന്നതെന്ന ആരോപണം ശരിവെക്കുന്നതാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-will-apply-for-custody-of-accused-on-university-conflicts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നടന്നത് ആസൂത്രിത വധശ്രമം; നസീം പിടിച്ചുവച്ചു   ശിവരഞ്ജിത്ത് കുത്തി; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/updates-about-university-college-clash-sfi-attack.html</link>
					<comments>https://www.chandrikadaily.com/updates-about-university-college-clash-sfi-attack.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jul 2019 07:56:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[Kerala University]]></category>
		<category><![CDATA[sfi attack]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133115</guid>

					<description><![CDATA[തന്നെ കുത്തിയത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയാണെന്ന് അഖില്&#x200d; പറഞ്ഞതായി അച്ഛന്&#x200d; ചന്ദ്രന്&#x200d;. അക്രമത്തില്&#x200d; പുറത്തു നിന്നുള്ളവരും പങ്കെടുത്തിരുന്നു. പൊക്കം കുറഞ്ഞ ചിലരെ കണ്ടാലറിയാമെന്നും അഖില്&#x200d; പറഞ്ഞതായി അച്ഛന്&#x200d; ചന്ദ്രന്&#x200d; പറഞ്ഞു. തന്നെ കുത്തിയത് എസ്.എഫ്.ഐ കോളജ് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയെന്ന് കുത്തേറ്റ വിദ്യാര്&#x200d;ത്ഥി അഖില്&#x200d; നേരത്തെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;ക്ക് മൊഴി നല്&#x200d;കിയിരുന്നു. അതേസമയം മെഡിക്കല്&#x200d; കോളേജില്&#x200d; അത്യാഹിത വിഭാഗത്തില്&#x200d; ചികിത്സയിലുള്ള അഖിലിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് മൊഴി [&#8230;]]]></description>
										<content:encoded><![CDATA[
<p>തന്നെ കുത്തിയത് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയാണെന്ന് അഖില്&#x200d; പറഞ്ഞതായി അച്ഛന്&#x200d; ചന്ദ്രന്&#x200d;. അക്രമത്തില്&#x200d; പുറത്തു നിന്നുള്ളവരും പങ്കെടുത്തിരുന്നു. പൊക്കം കുറഞ്ഞ ചിലരെ കണ്ടാലറിയാമെന്നും അഖില്&#x200d; പറഞ്ഞതായി അച്ഛന്&#x200d; ചന്ദ്രന്&#x200d; പറഞ്ഞു. തന്നെ കുത്തിയത് എസ്.എഫ്.ഐ കോളജ് യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് തന്നെയെന്ന് കുത്തേറ്റ വിദ്യാര്&#x200d;ത്ഥി അഖില്&#x200d; നേരത്തെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലെ ഡോക്ടര്&#x200d;ക്ക് മൊഴി നല്&#x200d;കിയിരുന്നു. </p>



<p>അതേസമയം മെഡിക്കല്&#x200d; കോളേജില്&#x200d; അത്യാഹിത വിഭാഗത്തില്&#x200d; ചികിത്സയിലുള്ള അഖിലിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ന് മൊഴി രേഖപ്പെടുത്താന്&#x200d; പൊലീസിന് ഡോക്ടര്&#x200d;മാര്&#x200d; അനുമതി നല്&#x200d;കിയേക്കും.</p>



<p>അഖിലുമായി സംസാരിച്ചതിന്റെ വിശദാംശങ്ങള്&#x200d; ഡോക്ടര്&#x200d; പൊലീസിന് കൈമാറിയിട്ടുണ്ട്. അഖിലിന്റെ മൊഴി വിശദമായി രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിന് അനുമതി നല്&#x200d;കണമെന്നും പൊലീസ് ഡോക്ടര്&#x200d;മാരോട് അഭ്യര്&#x200d;ത്ഥിച്ചെങ്കിലും ആരോഗ്യനില മെച്ചപ്പെടാത്തതിനാല്&#x200d; മൊഴിയെടുക്കാനാകില്ലെന്നാണ് ഇന്നലെ ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചിരുന്നത്. </p>



<p>കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്നും അതിനായി ബാക്കിയുള്ളവര്&#x200d; തന്നെ പിടിച്ചു വച്ചുവെന്നും അഖില്&#x200d; പറഞ്ഞതായി അഛന്&#x200d; പറയുന്നു. തന്നെ ആക്രമിക്കാനായി ബോധപൂര്&#x200d;വം പ്രശ്‌നമുണ്ടാക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്&#x200d;ത്തകര്&#x200d;. തന്നെ പിടിച്ചു വച്ചതും പിന്നീട് പ്രശ്‌നമുണ്ടാക്കിയവരെയും കണ്ടാലറിയാം. കുത്തിയതിന് ശേഷവും എസ്എഫ്‌ഐക്കാര്&#x200d; വന്ന് ഭീഷണിപ്പെടുത്തിയെന്ന് അഖില്&#x200d; പറഞ്ഞതായി ചന്ദ്രന്&#x200d; വ്യക്തമാക്കി. കുത്തിയതിന് പരാതി കൊടുക്കരുതെന്നായിരുന്നു എസ്എഫ്‌ഐക്കാരുടെ ഭീഷണി. </p>



<p>താനും സിപിഎം അനുഭാവിയാണെന്നും പക്ഷേ, മകനെ കുത്തിയവര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി വേണമെന്നും ചന്ദ്രന്&#x200d; ആവശ്യപ്പെട്ടു.</p>



<p>നേരത്തേ, എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളാണ് അഖിലിനെ ആക്രമിച്ചതെന്ന് സുഹൃത്തുക്കളും പൊലീസിന് മൊഴി നല്&#x200d;കിയിരുന്നു. ഫിലോസഫി ഡിപ്പാര്&#x200d;ട്ട്‌മെന്റിന് സമീപം വച്ചാണ് അഖിലിനെ കുത്തി വീഴ്ത്തിയതെന്ന് അഖിലിന്റെ സുഹൃത്തുക്കളുടെ മൊഴി. കുത്തേറ്റ ശേഷം പുറകിലോട്ട് നടന്ന അഖില്&#x200d; പിന്നീട് കുഴഞ്ഞു വീണു. എന്നിട്ട് പോലും അഖിലിനെ പിടിച്ചെഴുന്നേല്&#x200d;പ്പിക്കാനോ സഹായത്തിനെത്താനോ ശ്രമിക്കാതെ എസ്എഫ്‌ഐ നേതാക്കള്&#x200d; എല്ലാം കണ്ടു നില്&#x200d;ക്കുകയായിരുന്നു. സുഹൃത്തുക്കള്&#x200d; ചേര്&#x200d;ന്ന് താങ്ങിയെടുത്താണ് അഖിലിനെ ആസ്പത്രിയിലേക്ക് എത്തിച്ചതെന്നാണ് സഹപാഠികളുടെ മൊഴി.</p>



<p>അതേസമയം കുത്തേറ്റ സംഭവത്തില്&#x200d; പൊലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്&#x200d; പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണുള്ളത്. സംഘര്&#x200d;ഷം എസ്.എഫ്. ഐ ആസൂത്രിതമായി സൃഷ്ടിച്ചതാണെന്ന് എഫ്.ഐ.ആറില്&#x200d; പറയുന്നു. കോളജില്&#x200d; കിടന്ന് വിളഞ്ഞാല്&#x200d; കുത്തികൊല്ലുമെടാ എന്ന് പറഞ്ഞ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തുകയായിരുന്നെന്നും എഫ്.ഐ.ആര്&#x200d; വിശദമാക്കുന്നു. <br>
എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിക്കെതിരെ പ്രതിഷേധിക്കുന്നവരെ വകവരുത്താന്&#x200d; മനപ്പൂര്&#x200d;വം സൃഷ്ടിച്ച സംഘര്&#x200d;ഷമായിരുന്നു കോളജിലുണ്ടായത്. അഖില്&#x200d; കോളജ് കന്റീനില്&#x200d; ഇരുന്നു പാട്ടുപാടിയതിനെതുടര്&#x200d;ന്ന് എസ്എഫ്‌ഐ യൂണിറ്റ് അംഗങ്ങള്&#x200d; യൂണിറ്റ് മുറിയില്&#x200d; വിളിച്ചുവരുത്തി അഖിലിനെയും കൂട്ടുകാരെയും ചീത്ത വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ വിദ്യാര്&#x200d;ഥികള്&#x200d; പ്രതികരിച്ചു. ഇതിന്റെ പ്രതികാരമാണ് അക്രമമെന്നാണ് എഫ്.ഐ.ആര്&#x200d; പറയുന്നത്. <br>
12ന് രാവിലെ പ്രതികള്&#x200d; കോളജില്&#x200d; സംഘം ചേര്&#x200d;ന്ന് പദ്ധതി തയ്യാറാക്കിയായിരുന്നു ആക്രമണം. രാവിലെ 10.30ന് കോളജ് ക്യാംപസിലെ മരച്ചുവട്ടില്&#x200d; ഇരിക്കുകയായിരുന്ന അഖിലിന്റെ സുഹൃത്ത് ഉമൈര്&#x200d;ഖാനോട് ക്ലാസില്&#x200d; പോകാന്&#x200d; എസ്.എഫ്.ഐ നേതാക്കള്&#x200d; ആവശ്യപ്പെട്ടു. പിന്നീട് പരസ്യമായി ചീത്ത വിളിച്ചു. ഉമൈര്&#x200d;ഖാന്&#x200d; ഇത് ചോദ്യം ചെയ്തപ്പോള്&#x200d; നാലാം പ്രതി അദ്വൈത് മുഖത്ത് അടിച്ചു. ഷര്&#x200d;ട്ടിന്റെ കോളറില്&#x200d; പിടിച്ചു വലിച്ചു കീറി. <br>
പത്ത് മിനിറ്റിനുശേഷം പ്രതിഷേധവുമായി എത്തിയ ഉമൈര്&#x200d;ഖാനെയും കൂട്ടുകാരെയും ഒന്ന്, രണ്ട് പ്രതികളായ ശിവരഞ്ജിത്തും നസീമും മുപ്പതോളം സുഹൃത്തുക്കളും കോളേജ് ഗേറ്റിന്റെ ഭാഗത്ത് തടഞ്ഞുവച്ചു. നസീം അവരെ ചീത്ത വിളിച്ചു. ഇതു കണ്ട് ഭയന്നു ഓടി മാറി യൂണിറ്റു റൂമിന് മുന്നില്&#x200d; വന്നുനിന്ന അഖിലിനെ ഒന്നാംപ്രതി ശിവരഞ്ജിത്തും അഞ്ചാംപ്രതി ആരോമലും ഓടിച്ചെന്ന് ഷര്&#x200d;ട്ടില്&#x200d; വലിച്ചു തടഞ്ഞുനിര്&#x200d;ത്തി. തുടര്&#x200d;ന്നാണ് ശിവരഞ്ജിത്ത് കയ്യിലെ കത്തി വച്ച് അഖിലിന്റെ നെഞ്ചിന് ആഞ്ഞു കുത്തിയതെന്നും എഫ്.ഐ.ആര്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/updates-about-university-college-clash-sfi-attack.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഏഴു പ്രതികളും ഒളിവില്&#x200d;; കീഴടങ്ങല്&#x200d; നാടകത്തിന്   കളമൊരുക്കാന്&#x200d; ശ്രമം</title>
		<link>https://www.chandrikadaily.com/university-collage-clash-police-will-issue-lookout-notice.html</link>
					<comments>https://www.chandrikadaily.com/university-collage-clash-police-will-issue-lookout-notice.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jul 2019 07:38:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[sfi attack]]></category>
		<category><![CDATA[sfi leader]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133108</guid>

					<description><![CDATA[തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; മൂന്നാം വര്&#x200d;ഷ ബിരുദ വിദ്യാര്&#x200d;ത്ഥി അഖില്&#x200d; ചന്ദ്രനെ കുത്തിയ കേസില്&#x200d; എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. വെള്ളിയാഴ്ച രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്&#x200d; നടത്തിയ പരിശോധനയില്&#x200d; പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം. അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികള പിടികൂടാൻ തയ്യാറാകാതെ കീഴടങ്ങല്&#x200d; നാടകത്തിന് കളമൊരുക്കാനാണ് ശ്രമം നടക്കുന്നത്. യൂണിറ്റ് പ്രസിഡന്&#x200d;റ്&#160; ശിവരഞ്ജിത്ത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; മൂന്നാം വര്&#x200d;ഷ ബിരുദ വിദ്യാര്&#x200d;ത്ഥി അഖില്&#x200d; ചന്ദ്രനെ കുത്തിയ കേസില്&#x200d; എസ്.എഫ്.ഐ പ്രവര്&#x200d;ത്തകരായ ഏഴ് പ്രതികളും ഒളിവിലാണെന്ന് പൊലീസ്. വെള്ളിയാഴ്ച രാത്രി ഇവരുടെയും ബന്ധുക്കളുടെയും വീടുകളില്&#x200d; നടത്തിയ പരിശോധനയില്&#x200d; പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലീസ് ഭാഷ്യം.<br> അഖിലിന് കുത്തേറ്റ് രണ്ട് ദിവസത്തിന് ശേഷവും പ്രതികള പിടികൂടാൻ തയ്യാറാകാതെ കീഴടങ്ങല്&#x200d; നാടകത്തിന്  കളമൊരുക്കാനാണ് ശ്രമം  നടക്കുന്നത്.  <br>യൂണിറ്റ് പ്രസിഡന്&#x200d;റ്&nbsp; ശിവരഞ്ജിത്ത് ആണ് കുത്തിയത് എന്നതടക്കം വ്യക്തമായ മൊഴി ഉണ്ടായിട്ടും പ്രധാന പ്രതികളെ ആരെയും പിടികൂടാനോ ചോദ്യം ചെയ്യാനോ പൊലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല.&nbsp; എസ്എഫ്ഐ പ്രവര്&#x200d;ത്തകനും യൂണിറ്റ് കമ്മിറ്റി അംഗവുമായ&nbsp;ഇജാസ്&nbsp;മാത്രമാണ് ഇത് വരെ പിടിയിലായത്.&nbsp;  </p>



<p>കേസില്&#x200d; സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്&#x200d; എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത്, യൂണിറ്റ് സെക്രട്ടറി നസീം, അമര്&#x200d;, അദ്വൈദ്, ആദില്&#x200d;, ആരോമല്&#x200d;, ഇബ്രാഹിം എന്നിവര്&#x200d;ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്&#x200d; പ്രതിചേര്&#x200d;ത്തിട്ടുണ്ട്. ഇതില്&#x200d; നസീം അടുത്തിടെ പൊലീസിനെ ആക്രമിച്ച കേസില്&#x200d; പ്രതിയാണ്.   കോളേജിന് പുറത്ത് നിന്നുള്ളവരും സംഘത്തിലുണ്ടെന്ന്&nbsp;അഖിലും അഖിലിന്&#x200d;റെ അച്ഛനും അടക്കമുള്ളവര്&#x200d; ആരോപിച്ചിരുന്നു. <br> എന്നാല്&#x200d; പ്രതികള്&#x200d;ക്ക് പൊലീസില്&#x200d; കീഴടങ്ങുന്നതിന് അവസരം ഒരുക്കുന്നതിന് ചരടുവലികള്&#x200d; ആരംഭിച്ചിട്ടുണ്ട്. പാര്&#x200d;ട്ടി ഇടപെടല്&#x200d; ഇതിനായി നടക്കുന്നുവെന്ന സൂചനകള്&#x200d; പുറത്തുവന്നിട്ടുണ്ട്. പൊലീസിനെ അക്രമിച്ച കേസില്&#x200d; &#8216;പിടികിട്ടാപ്പുള്ളിയായ&#8217; നസീം വിവാദങ്ങള്&#x200d;ക്കൊടുവില്&#x200d; പൊലീസില്&#x200d; കീഴടങ്ങുകയായിരുന്നു.<br>എന്നാൽ പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ആരോപിക്കപ്പെടുന്ന പാര്&#x200d;ട്ടി ഓഫീസുകളിൽ അടക്കം പരിശോധന നടത്താൻ പൊലീസ് നടപടികളൊന്നും ഇതുവരെ തയ്യാറായിട്ടില്ല.&nbsp;കേസിൽ ഏഴ് പ്രതികൾക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കാനാണ് നിലവിൽ പൊലീസ് നീക്കം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/university-collage-clash-police-will-issue-lookout-notice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂണിയന്&#x200d; നേതാക്കള്&#x200d; എത്തിയത് അഖിലിനെയും ഉമര്&#x200d;ഖാനെയും കൊല്ലപ്പെടുത്താന്&#x200d; ; പൊലീസ് എഫ്‌ഐആര്&#x200d;</title>
		<link>https://www.chandrikadaily.com/university-college-akhil-umarkhan-fir.html</link>
					<comments>https://www.chandrikadaily.com/university-college-akhil-umarkhan-fir.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Jul 2019 15:14:57 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[akhil chandran]]></category>
		<category><![CDATA[cpm terror]]></category>
		<category><![CDATA[sfi attack]]></category>
		<category><![CDATA[univercity collage]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=133031</guid>

					<description><![CDATA[തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്&#x200d; അഖില്&#x200d; ചന്ദ്രന്&#x200d; അക്രമിക്കപ്പെട്ട സംഭവത്തില്&#x200d; എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന എഫ്‌ഐആര്&#x200d; പുറത്ത്. അഖില്&#x200d; ചന്ദ്രനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്നാണ് പൊലീസിന്റെ എഫ്‌ഐആര്&#x200d;. ഉമൈര്&#x200d; ഖാനെയാണ് നോട്ടമിട്ടതെങ്കിലും അഖിലിനെയാണ് കയ്യില്&#x200d; കിട്ടിയതെന്നും എഫ്‌ഐആറില്&#x200d; പറയുന്നു. എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിക്കെതിരെ ശക്തമായ എഫ്.ഐ.ആറാണ് കന്റോണ്&#x200d;മെന്റ് പൊലീസ് രജിസ്റ്റര്&#x200d; ചെയതത്. അക്രമങ്ങള്&#x200d;ക്ക് കുപ്രസിദ്ധി നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്&#x200d; പൊലീസ് പരിശോധന നടത്തി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്&#x200d;ദേശ പ്രകാരം [&#8230;]]]></description>
										<content:encoded><![CDATA[
<p>തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്&#x200d; അഖില്&#x200d; ചന്ദ്രന്&#x200d; അക്രമിക്കപ്പെട്ട സംഭവത്തില്&#x200d; എസ്.എഫ്.ഐ ഗുണ്ടായിസത്തിന്റെ ക്രൂരത വ്യക്തമാക്കുന്ന എഫ്‌ഐആര്&#x200d; പുറത്ത്. അഖില്&#x200d; ചന്ദ്രനെ കൊലപ്പെടുത്താനായിരുന്നു യൂണിറ്റ് കമ്മിറ്റി നേതാക്കളുടെ ശ്രമമെന്നാണ് പൊലീസിന്റെ എഫ്‌ഐആര്&#x200d;.</p>



<p>ഉമൈര്&#x200d; ഖാനെയാണ് നോട്ടമിട്ടതെങ്കിലും അഖിലിനെയാണ് കയ്യില്&#x200d; കിട്ടിയതെന്നും എഫ്‌ഐആറില്&#x200d; പറയുന്നു. എസ്.എഫ്.ഐയുടെ യൂണിറ്റ് കമ്മിറ്റിക്കെതിരെ ശക്തമായ എഫ്.ഐ.ആറാണ് കന്റോണ്&#x200d;മെന്റ് പൊലീസ് രജിസ്റ്റര്&#x200d; ചെയതത്. </p>



<p>അക്രമങ്ങള്&#x200d;ക്ക് കുപ്രസിദ്ധി നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഇടിമുറിയില്&#x200d; പൊലീസ് പരിശോധന നടത്തി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്&#x200d;ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കാമ്പസില്&#x200d; പരിശോധന നടത്തിയത്. പ്രതികള്&#x200d;ക്ക് വേണ്ടി വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. സുഹൃത്തുക്കളുടെ വീട്ടിലും പരിശോധന നടത്തി. എന്നാല്&#x200d; ആരേയും ഇതുവരെ പിടികൂടിയട്ടില്ല. <br>
കേസില്&#x200d; ഉള്&#x200d;പ്പെട്ട ആറ് പേരെയും കൌണ്&#x200d;സില്&#x200d; ചേര്&#x200d;ന്ന് പുറത്താക്കുമെന്ന് പ്രിന്&#x200d;സിപ്പള്&#x200d; അറിയിച്ചു. അതേസമയം ക്യാപസില്&#x200d; പ്രിസിപ്പള്&#x200d; രാഷ്ട്രീയം കളിക്കുകയാണെന്ന് വമര്&#x200d;ശനം ഉയരുന്നുണ്ട്.</p>



<p>അക്രമം നടന്ന ദിവസം കൊല നടപ്പാക്കാനാണ് കോളജിനകത്തേക്ക് യൂണിറ്റ് കമ്മിറ്റി അംഗങ്ങള്&#x200d; എത്തിയതെന്നാണ് റിപ്പോര്&#x200d;ട്ട്. അഖിലിനെയും ഉമര്&#x200d;ഖാനെയും കൊല്ലണമെന്ന ഉദ്ദേശം നേരത്തെ തന്നെ യൂണിറ്റ് കമ്മിറ്റിക്കുണ്ടായിരുന്നു. ഉമൈര്&#x200d;ഖാന്&#x200d; രക്ഷപ്പെട്ടതോടെ അഖിലിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കുത്തുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്&#x200d; പറയുന്നു. ശിവരഞ്ജിത്താണ് കുത്തിയതെന്നാണ് അഖില്&#x200d; ഡോക്ടറോട് പറഞ്ഞത്. ഇടിമുറിയില്&#x200d; പരിശോധിച്ചുവെങ്കിലും ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. ഇത് നേരത്തെ തന്നെ മാറ്റിക്കാണുമെന്നാണ് പൊലീസ് പറയുന്നത്. </p>



<p>കഴിഞ്ഞ ദിവസം കോളജ് കാന്റീനില്&#x200d; പാട്ടു പാടിയതിനെച്ചൊല്ലിയുണ്ടായ തര്&#x200d;ക്കത്തിനിടെയാണ് എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; തന്നെ സ്വന്തം സംഘടനക്കാരനെ കുത്തിവീഴ്ത്തിയത്. മൂന്നാം വര്&#x200d;ഷ ബിരുദ പൊളിറ്റിക്‌സ് വിദ്യാര്&#x200d;ത്ഥി അഖിലിനാണ് കുത്തേറ്റത്. ആസ്പത്രിയില്&#x200d; പ്രവേശിപ്പിച്ച ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. അപകട നില തരണം ചെയ്തതായി ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു.<br>അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതൃത്വത്തിനെതിരെ എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d; ഉള്&#x200d;പ്പെടെ വിദ്യാര്&#x200d;ത്ഥികള്&#x200d; ഒന്നടങ്കം പ്രതിഷേധവുമായി തെരുവിലിറങ്ങി. ഗുണ്ടായിസത്തില്&#x200d; പൊറുതി മുട്ടിയ വിദ്യാര്&#x200d;ത്ഥികള്&#x200d; കോളജിലെ എസ്.എഫ്.ഐ യൂണിയന്&#x200d; ഓഫീസ് അടിച്ചു തകര്&#x200d;ത്തു. <br> <br>രണ്ടുദിവസം മുമ്പ് അഖിലും കൂട്ടുകാരും കോളജ് കാന്റീനില്&#x200d; പാട്ടുപാടിയതാണ് എസ്.എഫ്.ഐ നേതാക്കളെ പ്രകോപിപ്പിച്ചത്. എസ്.എഫ്.ഐ യൂണിറ്റംഗത്തിന്റെ നേതൃത്വത്തില്&#x200d; പാട്ടുപാടിയ അഖിലിനെയും കൂട്ടുകാരെയും മര്&#x200d;ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെയും ഇതിന്റെ പേരില്&#x200d; അഖിനേയും കൂട്ടുകാരെയും എസ്.എഫ്.ഐ നേതാക്കള്&#x200d; മര്&#x200d;ദ്ദിച്ചു. ഈ സംഘര്&#x200d;ഷത്തിലാണ് അഖിലിന് കുത്തേറ്റത്.  ഇതോടെ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കോളജിലെ ഭൂരിഭാഗം വിദ്യാര്&#x200d;ത്ഥികളും തെരുവിലിറങ്ങി. എസ്.എഫ്.ഐ യൂണിറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ.്ഐ സംഘടനയില്&#x200d;പ്പെട്ട മറ്റുവിദ്യാര്&#x200d;ത്ഥികള്&#x200d; സെക്രട്ടറിയേറ്റിലേക്ക് മാര്&#x200d;ച്ചു നടത്തി. മാര്&#x200d;ച്ചിന് ശേഷം തിരികെ വന്ന വിദ്യാര്&#x200d;ത്ഥികള്&#x200d;, എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് അടിച്ചു തകര്&#x200d;ത്തു. കുത്തിയവര്&#x200d; കോളജിനകത്ത് ഉണ്ടെന്നും അവരെ അറസ്റ്റു ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്നും വിദ്യാര്&#x200d;ത്ഥികള്&#x200d; പറഞ്ഞു. കേസെടുക്കുമെന്ന് പൊലീസ് ഉറപ്പ് നല്&#x200d;കിയതിനെതുടര്&#x200d;ന്നാണ് ഒടുവില്&#x200d; സമരം അവസാനിപ്പിച്ചത്. <br> സംഭവത്തില്&#x200d; എസ്.എഫ.്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീം അടക്കം ആറുപേര്&#x200d;ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പാളയത്ത് ട്രാഫിക് പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ് നസീം. സംഭവത്തില്&#x200d; പ്രതിഷേധിച്ച് കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി അടക്കമുള്ള സംഘടനകള്&#x200d; കോളജിലേക്ക് മാര്&#x200d;ച്ച് നടത്തി. എസ്.എഫ.്‌ഐ യൂണിറ്റ് ഭാരവാഹികള്&#x200d; അനാവശ്യമായി പ്രശ്‌നങ്ങള്&#x200d; ഉണ്ടാക്കുകയാണെന്നാണ് വിദ്യര്&#x200d;ത്ഥികളുടെ പരാതി. സംഭവത്തില്&#x200d; പ്രതികളായവര്&#x200d;ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 300 വിദ്യാര്&#x200d;ത്ഥികള്&#x200d; ഒപ്പിട്ട ഹര്&#x200d;ജി കോളജ് പ്രിന്&#x200d;സിപ്പലിന് കൈമാറി.<br> അതേസമയം സംഭവമറിഞ്ഞെത്തിയ മാധ്യമ പ്രവര്&#x200d;ത്തകരെ കോളജ് കാമ്പസില്&#x200d; നിന്ന് പുറത്താക്കാന്&#x200d; ശ്രമിച്ച എസ്.എഫ്.ഐ പ്രവര്&#x200d;ത്തകര്&#x200d;ക്കൊപ്പം കൂടിയ പ്രിന്&#x200d;സിപ്പല്&#x200d;, വിദ്യാര്&#x200d;ത്ഥിക്ക് കുത്തേറ്റ വിവരം അറിഞ്ഞില്ലെന്ന മറുപടിയാണ് നല്&#x200d;കിയത്. എസ്.എഫ്.ഐ ഭീഷണി കാരണം മാസങ്ങള്&#x200d;ക്ക് മുമ്പ് കോളജിലെ വിദ്യാര്&#x200d;ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ചത് വിവാദമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/university-college-akhil-umarkhan-fir.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
