<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>alpesh thakoor &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/alpesh-thakoor/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 09 Mar 2019 10:04:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>alpesh thakoor &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന വാര്&#x200d;ത്തയോട് പ്രതികരിച്ച് കോണ്&#x200d;ഗ്രസ് നേതാവ് അല്&#x200d;പേഷ് താക്കൂര്&#x200d;</title>
		<link>https://www.chandrikadaily.com/congress-leader-alpesh-thakoor-about-moving-bjp-news.html</link>
					<comments>https://www.chandrikadaily.com/congress-leader-alpesh-thakoor-about-moving-bjp-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 09 Mar 2019 09:59:39 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alpesh thakoor]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=120697</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ബി.ജെ.പിയില്&#x200d; ചേരുന്നു എന്ന വാര്&#x200d;ത്തയോട് പ്രതികരിച്ച് കോണ്&#x200d;ഗ്രസ് നേതാവ് അല്&#x200d;പേഷ് താക്കൂര്&#x200d;. ഞാനിപ്പോഴും കോണ്&#x200d;ഗ്രസിലാണെന്ന് അല്&#x200d;പഷ് താക്കൂര്&#x200d; പറഞ്ഞു. സംസ്ഥാന കോണ്&#x200d;ഗ്രസ് നേതൃത്വവുമായി അല്&#x200d;പേഷ് ഭിന്നതയിലായിരുന്നു. താക്കൂര്&#x200d; സമുദായത്തിന് അര്&#x200d;ഹമായ പരിഗണന കിട്ടുന്നില്ലെന്നും അല്&#x200d;പേഷ് ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ബി.ജെ.പിയിലേക്കാണെന്ന തരത്തിലുള്ള വാര്&#x200d;ത്തകള്&#x200d; പരന്നത്. കോണ്&#x200d;ഗ്രസിനുള്ള പിന്തുണ തുടരുമെന്ന് അല്&#x200d;പേഷ് പറഞ്ഞു. ജനങ്ങള്&#x200d;ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അല്&#x200d;പേഷ് താക്കൂര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. സംസ്ഥാന കോണ്&#x200d;ഗ്രസ് നേതൃത്വവുമായുള്ള ഭിനന്ത രൂക്ഷമായതിനിടെയാണ്, കോണ്&#x200d;ഗ്രസിലെ മൂന്ന് എംഎല്&#x200d;എമാര്&#x200d;ക്കൊപ്പം അല്&#x200d;പേഷ് ബിജെപിയില്&#x200d; ചേരുമെന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p>ന്യൂഡല്&#x200d;ഹി: ബി.ജെ.പിയില്&#x200d; ചേരുന്നു എന്ന വാര്&#x200d;ത്തയോട് പ്രതികരിച്ച് കോണ്&#x200d;ഗ്രസ് നേതാവ് അല്&#x200d;പേഷ് താക്കൂര്&#x200d;. ഞാനിപ്പോഴും കോണ്&#x200d;ഗ്രസിലാണെന്ന് അല്&#x200d;പഷ് താക്കൂര്&#x200d; പറഞ്ഞു. സംസ്ഥാന കോണ്&#x200d;ഗ്രസ് നേതൃത്വവുമായി അല്&#x200d;പേഷ് ഭിന്നതയിലായിരുന്നു. താക്കൂര്&#x200d; സമുദായത്തിന് അര്&#x200d;ഹമായ പരിഗണന കിട്ടുന്നില്ലെന്നും അല്&#x200d;പേഷ് ആരോപിച്ചിരുന്നു. ഇതിനിടയിലാണ് ബി.ജെ.പിയിലേക്കാണെന്ന തരത്തിലുള്ള വാര്&#x200d;ത്തകള്&#x200d; പരന്നത്. </p>



<p>കോണ്&#x200d;ഗ്രസിനുള്ള പിന്തുണ തുടരുമെന്ന് അല്&#x200d;പേഷ് പറഞ്ഞു. ജനങ്ങള്&#x200d;ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അല്&#x200d;പേഷ് താക്കൂര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. സംസ്ഥാന കോണ്&#x200d;ഗ്രസ് നേതൃത്വവുമായുള്ള ഭിനന്ത രൂക്ഷമായതിനിടെയാണ്, കോണ്&#x200d;ഗ്രസിലെ മൂന്ന് എംഎല്&#x200d;എമാര്&#x200d;ക്കൊപ്പം അല്&#x200d;പേഷ് ബിജെപിയില്&#x200d; ചേരുമെന്ന റിപ്പോര്&#x200d;ട്ടുകള്&#x200d; സജീവമായത്. അടുത്തിടെ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി അല്&#x200d;പേഷ് അടക്കമുളള നേതാക്കള്&#x200d; ചര്&#x200d;ച്ച നടത്തിയതോടെ അഭ്യൂഹങ്ങള്&#x200d; ശക്തമായി. </p>



<p>പത്താന്&#x200d; സീറ്റില്&#x200d; നിന്ന് ലോക്‌സഭയിലേക്ക് ടിക്കറ്റോ, ഗുജറാത്ത് മന്ത്രിസഭയില്&#x200d; സ്ഥാനമോ ആണ് ബിജെപി അല്&#x200d;പേഷിന് നല്&#x200d;കിയ ഓഫര്&#x200d; എന്നായിരുന്നു റിപ്പോര്&#x200d;ട്ടുകള്&#x200d;. അതല്ലെങ്കില്&#x200d; താക്കൂറിന്റെ ഭാര്യ കിരണിനെ പത്താന്&#x200d; സീറ്റില്&#x200d; നിന്ന് മത്സരിപ്പിക്കാം എന്ന വാഗ്ദാനവും അല്&#x200d;പേഷിന് മുന്നില്&#x200d; ബിജെപി വെച്ചുവെന്നും റിപ്പോര്&#x200d;ട്ടുകള്&#x200d; വ്യക്തമാക്കിയിരുന്നു.</p>



<p>ഗുജറാത്തിലെ ഓബിസി വിഭാഗങ്ങള്&#x200d;ക്കിടയില്&#x200d; വലിയ സ്വാധീനമുളള നേതാവാണ് അല്&#x200d;പേഷ് താക്കൂര്&#x200d;. 2017ല്&#x200d; കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്ന അല്&#x200d;പേഷ് താക്കൂര്&#x200d; രാധന്&#x200d;പൂരില്&#x200d; നിന്ന് മത്സരിച്ച് ജയിച്ചാണ് നിയമസഭയിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-leader-alpesh-thakoor-about-moving-bjp-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി.പി.ഐ.എം ബി.ജെ.പിയുടെ ബി.ടീമാവരുതെന്ന് അല്&#x200d;പേഷ് താക്കൂര്&#x200d;</title>
		<link>https://www.chandrikadaily.com/cpim-shoukdnt-be-the-b-team-of-bjp-says-alpesh-thakur.html</link>
					<comments>https://www.chandrikadaily.com/cpim-shoukdnt-be-the-b-team-of-bjp-says-alpesh-thakur.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 Jan 2018 13:50:11 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alpesh thakoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67623</guid>

					<description><![CDATA[കൊച്ചി: സി.പി.ഐ.എം ബി.ജെ.പിയുടെ ബി.ടീമാവരുത് എന്ന് ഗുജറാത്തിലെ കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ അല്&#x200d;പേഷ് താക്കൂര്&#x200d;. സാമ്പത്തീക സംവരണം നടപ്പിലാക്കാനുള്ള ഏതൊരു നീക്കവും നീതിയുടെ സംങ്കല്&#x200d;പ്പത്തെയും ഭരണഘടനയുടെ ആത്മാവിനെയും താറുമാറാക്കുമെന്നും അല്&#x200d;പേഷ് താക്കൂര്&#x200d; പറഞ്ഞു. സാമ്പത്തീക സംവരണം നടപ്പിലാക്കാനുള്ള എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ ആലോചന അവരുടെ ഉള്ളിലെ കപടത്വം വെളിവാക്കുന്നതാണെന്നും അല്&#x200d;പേഷ് ആരോപിച്ചു. ദിളിതരുടേയും മുസ്ലിങ്ങളുടേയും രക്ഷകരായി പുറമേ നടിക്കുകയും ഉള്ളില്&#x200d; ഇത്തരം ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ നിയമങ്ങള്&#x200d; നിയമിക്കുകയും ചെയ്യുന്നത് അപലപനിയമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്&#x200d; രാജീവ് ഗാന്ധി സ്റ്റഡി സര്&#x200d;ക്കിള്&#x200d; ആരംഭിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കൊച്ചി:</strong> സി.പി.ഐ.എം ബി.ജെ.പിയുടെ ബി.ടീമാവരുത് എന്ന് ഗുജറാത്തിലെ കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എ അല്&#x200d;പേഷ് താക്കൂര്&#x200d;. സാമ്പത്തീക സംവരണം നടപ്പിലാക്കാനുള്ള ഏതൊരു നീക്കവും നീതിയുടെ സംങ്കല്&#x200d;പ്പത്തെയും ഭരണഘടനയുടെ ആത്മാവിനെയും താറുമാറാക്കുമെന്നും അല്&#x200d;പേഷ് താക്കൂര്&#x200d; പറഞ്ഞു. സാമ്പത്തീക സംവരണം നടപ്പിലാക്കാനുള്ള എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ ആലോചന അവരുടെ ഉള്ളിലെ കപടത്വം വെളിവാക്കുന്നതാണെന്നും അല്&#x200d;പേഷ് ആരോപിച്ചു.</p>
<p>ദിളിതരുടേയും മുസ്ലിങ്ങളുടേയും രക്ഷകരായി പുറമേ നടിക്കുകയും ഉള്ളില്&#x200d; ഇത്തരം ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരായ നിയമങ്ങള്&#x200d; നിയമിക്കുകയും ചെയ്യുന്നത് അപലപനിയമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്&#x200d; രാജീവ് ഗാന്ധി സ്റ്റഡി സര്&#x200d;ക്കിള്&#x200d; ആരംഭിച്ച യൂത്ത് ഫോര്&#x200d; റിസര്&#x200d;വേഷന്&#x200d; കാമ്പയിന്റെ ഉദ്ഘാടന വേദിയിലാണ് അല്&#x200d;പേഷിന്റെ ഈ പ്രസ്തവാന.</p>
<p>അതേസമയം എറണാകുളം വായമ്പാടി ജാതിമതില്&#x200d; വിരുദ്ധ സമരത്തിന് അല്&#x200d;പേഷ് ഐക്യദാര്&#x200d;ഢ്യം അറിയിച്ചു. അവിടെ മാധ്യമപ്രവര്&#x200d;ത്തകര്&#x200d;ക്കും ദളിതര്&#x200d;ക്കും ആക്ടിവിസ്റ്റുകള്&#x200d;ക്കുമെതിരെ നടന്ന പൊലീസ് അക്രമങ്ങള്&#x200d; ഞെട്ടിച്ചുവെന്നും അതിനെ ശക്തമായി എതിര്&#x200d;ക്കുന്നുവെന്നും അല്&#x200d;പേഷ് പറഞ്ഞു.</p>
<p>വടയമ്പാടി ഭജന മഠത്തോട് ചേര്&#x200d;ന്ന് വടയമ്പാടി ദലിത് ഭൂ അവകാശ മുന്നണിയുടെ നേതൃത്വത്തില്&#x200d; നടന്ന ജാതിമതില്&#x200d; വിരുദ്ധ സമരം റിപ്പോര്&#x200d;ട്ട് ചെയ്യാനെത്തിയ പത്രപ്രവര്&#x200d;ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡെക്കാന്&#x200d; ക്രോണിക്കിള്&#x200d; റിപ്പോര്&#x200d;ട്ടര്&#x200d; അനന്തു രാജഗോപാല്&#x200d; ആശയും ന്യൂസ് പോര്&#x200d;ട്ട് എഡിറ്റര്&#x200d; അഭിലാഷ് പടച്ചേരിയുമടക്കം പത്ത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഏഴ് പതിറ്റാണ്ടായി വടയമ്പാടിയിലെ നാല് ദളിത് കോളനിയിലെ ജനങ്ങള്&#x200d; സര്&#x200d;വ്വസ്വതന്ത്രമായി ഉപയോഗിച്ച് കൊണ്ടിരുന്ന പൊതു മൈതാനം വ്യാജ പട്ടയമുണ്ടാക്കി എന്&#x200d;.എസ്.എസ് കരയോഗം അവകാശം സ്ഥാപിക്കുകയും ചുറ്റുമതില്&#x200d; പണിതതിനെതിരെയുമാണ് സമരം നടന്നു വരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cpim-shoukdnt-be-the-b-team-of-bjp-says-alpesh-thakur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്തില്&#x200d; മുഖ്യമന്ത്രിയെ ഇന്നറിയാം</title>
		<link>https://www.chandrikadaily.com/gujarath-cm-decide-today-news.html</link>
					<comments>https://www.chandrikadaily.com/gujarath-cm-decide-today-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Dec 2017 03:10:31 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alpesh thakoor]]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[jignesh mevnani]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[narendra patel]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[vijay roopani]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=60668</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്തില്&#x200d; മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്&#x200d; ചേരുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്&#x200d;പ്പിച്ചു. വിജയ് രൂപാനിയെ തന്നെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. രാഹുല്&#x200d;ഗാന്ധിയുടേയും യുവനേതാക്കളായ അല്&#x200d;പേഷ് താക്കൂര്&#x200d;, ഹാര്&#x200d;ദ്ദിക് പട്ടേല്&#x200d;, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടേയും കൂട്ടുകെട്ടില്&#x200d; ഗുജറാത്തില്&#x200d; ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. 99 സീറ്റുമായാണ് ബി.ജെ.പി അധികാരം നിലനിര്&#x200d;ത്തിയത്. അതേസമയം, സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വീഴ്ച്ചയായി [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്തില്&#x200d; മുഖ്യമന്ത്രിയാവുന്നത് ആരെന്നത് ഇന്നറിയാം. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനായി ബി.ജെ.പി നേതൃയോഗം ഇന്ന് ഗാന്ധിനഗറില്&#x200d; ചേരുമെന്നാണ് റിപ്പോര്&#x200d;ട്ട്. ഇതിന് മുന്നോടിയായി വിജയ് രൂപാനിയുടെ നേതൃത്വത്തിലുള്ള നിലവിലെ മന്ത്രിസഭ രാജിസമര്&#x200d;പ്പിച്ചു. വിജയ് രൂപാനിയെ തന്നെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുമെന്നാണ് സൂചന.</p>
<p>രാഹുല്&#x200d;ഗാന്ധിയുടേയും യുവനേതാക്കളായ അല്&#x200d;പേഷ് താക്കൂര്&#x200d;, ഹാര്&#x200d;ദ്ദിക് പട്ടേല്&#x200d;, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടേയും കൂട്ടുകെട്ടില്&#x200d; ഗുജറാത്തില്&#x200d; ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. 99 സീറ്റുമായാണ് ബി.ജെ.പി അധികാരം നിലനിര്&#x200d;ത്തിയത്. അതേസമയം, സീറ്റ് കുറഞ്ഞത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ വീഴ്ച്ചയായി ചിലര്&#x200d; ഉയര്&#x200d;ത്തുന്നുണ്ട്. ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷാ കൂടി പങ്കെടുക്കുന്ന യോഗത്തില്&#x200d; മുഖ്യമന്ത്രിയെ തീരുമാനിക്കും. പുതിയ സര്&#x200d;ക്കാര്&#x200d; അധികാരമേല്&#x200d;ക്കുന്നത് വരെ വിജയ് രൂപാനി കാവല്&#x200d; മുഖ്യമന്ത്രിയായി തുടരും. അതേസമയം, നിതിന്&#x200d; പട്ടേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarath-cm-decide-today-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് തെരഞ്ഞെടുപ്പ്;  കോണ്&#x200d;ഗ്രസിന്റെ വോട്ടുബാങ്ക് പരീക്ഷണം</title>
		<link>https://www.chandrikadaily.com/gujarath-election-congress-vote-bank-examination.html</link>
					<comments>https://www.chandrikadaily.com/gujarath-election-congress-vote-bank-examination.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Dec 2017 14:31:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alpesh thakoor]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[gujarath election]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[Jignesh Mevani]]></category>
		<category><![CDATA[rahul ghandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57821</guid>

					<description><![CDATA[എം അബ്ബാസ് ഭുജില്&#x200d; രാത്രി തങ്ങിയ വി.ആര്&#x200d;.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; &#8216;ഭായി സാബ്, ഇസ് ഇലക്ഷന്&#x200d; മേം കോന്&#x200d; ജീതേഗാ?&#8217; (തെരഞ്ഞെടുപ്പില്&#x200d; ആര് ജയിക്കും). ബി.ജെ.പി തൊ മുഷ്‌കില്&#x200d; ഹെ സാബ്. ഹമാരാ ബോസ് ഹര്&#x200d;ദിക് പട്ടേല്&#x200d; ഹെ&#8217; (ബി.ജെ.പിയുടെ കാര്യം കഷ്ടമാണ്. ഞങ്ങളുടെ നേതാവ് ഹര്&#x200d;ദികാണ്). ഹര്&#x200d;ദിക് പട്ടേല്&#x200d; എന്ന 24കാരന്&#x200d; ഗുജറാത്തിലെ പട്ടേല്&#x200d; സമുദായത്തില്&#x200d; ഉണ്ടാക്കിയ സ്വാധീനത്തിന്റെ ജീവിക്കുന്ന അടയാളമായിരുന്നു സൗരാഷ്ട്രയില്&#x200d; ഏറെ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>എം അബ്ബാസ്</strong></p>
<p><strong>ഭു</strong>ജില്&#x200d; രാത്രി തങ്ങിയ വി.ആര്&#x200d;.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; &#8216;ഭായി സാബ്, ഇസ് ഇലക്ഷന്&#x200d; മേം കോന്&#x200d; ജീതേഗാ?&#8217; (തെരഞ്ഞെടുപ്പില്&#x200d; ആര് ജയിക്കും). ബി.ജെ.പി തൊ മുഷ്‌കില്&#x200d; ഹെ സാബ്. ഹമാരാ ബോസ് ഹര്&#x200d;ദിക് പട്ടേല്&#x200d; ഹെ&#8217; (ബി.ജെ.പിയുടെ കാര്യം കഷ്ടമാണ്. ഞങ്ങളുടെ നേതാവ് ഹര്&#x200d;ദികാണ്). ഹര്&#x200d;ദിക് പട്ടേല്&#x200d; എന്ന 24കാരന്&#x200d; ഗുജറാത്തിലെ പട്ടേല്&#x200d; സമുദായത്തില്&#x200d; ഉണ്ടാക്കിയ സ്വാധീനത്തിന്റെ ജീവിക്കുന്ന അടയാളമായിരുന്നു സൗരാഷ്ട്രയില്&#x200d; ഏറെ അകലെ തൊഴിലെടുക്കുന്ന ആ ചെറുപ്പക്കാരന്&#x200d;. പട്ടേലുമാരുടെ അസംതൃപ്തി ഹര്&#x200d;ദികിന്റെ നേതൃത്വത്തില്&#x200d; ഒരു സമ്മര്&#x200d;ദ ഗ്രൂപ്പായി ബി.ജെ.പിക്കെതിരെ വാളോങ്ങി നില്&#x200d;ക്കുന്നുണ്ട് ഈ തെരഞ്ഞെടുപ്പില്&#x200d;. പട്ടേല്&#x200d; മാത്രമല്ല, അല്&#x200d;പേഷ് താക്കോറിന്റെ നേതൃത്വത്തില്&#x200d; താക്കോര്&#x200d;, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്&#x200d; ദളിതര്&#x200d;, ഛോട്ടുവാസവയുടെ നേതൃത്വത്തില്&#x200d; ഗോത്രസമൂഹം എന്നിവരും ഇത്തവണ കോണ്&#x200d;ഗ്രസിനൊപ്പമുണ്ട്. ഇതിനു പുറമേ, പരമ്പരാഗതമായി കോണ്&#x200d;ഗ്രസിന് ലഭിച്ചു പോരുന്ന മുസ്്‌ലിംവോട്ടുകളും. ഈ സഖ്യപ്പെടലുകള്&#x200d; തന്നെയാണ് രണ്ടു പതിറ്റാണ്ടിന് ശേഷം ഗുജറാത്തില്&#x200d; കോണ്&#x200d;ഗ്രസിനെ സ്വപ്‌നം കാണാന്&#x200d; പ്രേരിപ്പിക്കുന്നതും ബി.ജെ.പിയെ ഭയപ്പെടുത്തുന്നതും.</p>
<p>ഗുജറാത്ത് രാഷ്ട്രീയത്തില്&#x200d; പട്ടേലുമാരുടെ സ്വാധീനത്തെ മറികടക്കാനായി, 1980 കളിലെ ക്ഷത്രിയ-ഹരിജന്&#x200d;-ആദിവാസി-മുസ്്‌ലിം (സവമാ) കൂട്ടായ്മയിലേക്ക് പട്ടേലുമാരെ കൂടി എത്തിച്ചാണ് കോണ്&#x200d;ഗ്രസ് പരീക്ഷണത്തിനിറങ്ങുന്നത്. ഇതിന്റെ മുഴുവന്&#x200d; ക്രഡിറ്റും നല്&#x200d;കേണ്ടത് ഗുജറാത്ത് പി.സി.സി അധ്യക്ഷന്&#x200d; ഭാരത്‌സിന്&#x200d;ഹ് സോളങ്കിക്കാണ്. മറ്റൊരര്&#x200d;ത്ഥത്തില്&#x200d; അച്ഛന്&#x200d; മാധവ് സിന്&#x200d;ഹ് സോളങ്കിയുടെ &#8216;തെറ്റിന്&#8217; പ്രായശ്ചിത്തം ചെയ്യുകയാണ് ഭാരത് സിന്&#x200d;ഹ. 30 വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പാണ് ഇദ്ദേഹത്തിന്റെ മാധവ്‌സിന്&#x200d;ഹ് സോളങ്കി, ഖാമിന് രൂപം നല്&#x200d;കിയത്. 85ലെ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് 182ല്&#x200d; 149 സീറ്റുമായി അധികാരത്തിലെത്തുകയും ചെയ്തു.</p>
<p>ജനതാ സര്&#x200d;ക്കാര്&#x200d; അധികാരത്തില്&#x200d; വന്ന 1975ലെ തെരഞ്ഞെടുപ്പിലാണ് കോണ്&#x200d;ഗ്രസ് ഖാം തന്ത്രത്തിന് രൂപം നല്&#x200d;കിയത്. 75ല്&#x200d; ഖാം തന്ത്രത്തില്&#x200d; മത്സരിച്ച 93ല്&#x200d; 47 പേര്&#x200d; വിജയിച്ചു. 80ല്&#x200d; 111ല്&#x200d; 96 പേരും വിജയം കണ്ടു. 85ലെ 149 എം.എല്&#x200d;.എമാരില്&#x200d; 100 പേര്&#x200d; ഖാമില്&#x200d; നിന്നും ഒ.ബി.സി വിഭാഗത്തില്&#x200d;നിന്നുമായിരുന്നു. ഗുജറാത്ത് ചരിത്രത്തില്&#x200d; പട്ടേലുമാര്&#x200d;ക്ക് കാബിനറ്റ് പദവി ലഭിക്കാത്ത ആദ്യത്തെ മന്ത്രിസഭയും അതായിരുന്നു. സോളങ്കിയുടെ മൂന്നാമൂഴത്തിലും ഇതു തന്നെയായിരുന്നു സ്ഥിതി. 20 മന്ത്രിമാരില്&#x200d; രണ്ടു പട്ടേലുമാര്&#x200d; ഉണ്ടായിരുന്നെങ്കിലും അവര്&#x200d;ക്ക് കാബിനറ്റ് പദവിയുണ്ടായിരുന്നില്ല. ഒരു കാലത്ത് അധികാരത്തില്&#x200d; വാണിരുന്ന സമുദായം പതിയെ അപ്രസക്തമാകുന്നതിലെ വികാരമാണ് പട്ടീദാറുമാരെ മാറിച്ചിന്തിക്കാന്&#x200d; പ്രേരിപ്പിച്ചത്.</p>
<p>ഒരു പുതിയ അസ്തിത്വത്തിനു വേണ്ടിയുള്ള പട്ടീദാര്&#x200d;മാരുടെ അന്വേഷണത്തിലേക്കാണ് എണ്&#x200d;പതുകളില്&#x200d; ബി.ജെ.പി അവതരിച്ചത്. പട്ടേലുകള്&#x200d; കോണ്&#x200d;ഗ്രസില്&#x200d;നിന്ന് സമ്പൂര്&#x200d;ണമായി അകന്നു. പട്ടേല്&#x200d;, ബനിയ, ഒ.ബി.സി, ദൡത് സമൂഹങ്ങളെ ഹിന്ദുത്വ ബാനറിന് കീഴില്&#x200d; അണി നിരത്താന്&#x200d; ബി.ജെ.പിക്കായി. അതിനിടെ കോണ്&#x200d;ഗ്രസില്&#x200d; മുതിര്&#x200d;ന്ന നേതാക്കളായ സോളങ്കിലും ജിനാഭായ് ദാര്&#x200d;ജിയും വഴി പിരിഞ്ഞതോടെ ഖാം പൊളിയുകയും ചെയ്തു.</p>
<p>22 വര്&#x200d;ഷമായി ബി.ജെ.പിയോട് കൂറു കാണിച്ച രാഷ്ട്രീയത്തിനാണ് പട്ടേല്&#x200d; സമുദായം ഇത്തവണ അന്ത്യം കുറിച്ചിട്ടുള്ളത്. 2012ല്&#x200d; പട്ടീദാര്&#x200d; സമുദായത്തില്&#x200d;നിന്നുള്ള 48 സ്ഥാനാര്&#x200d;ത്ഥികളില്&#x200d; 38 പേരും ബി.ജെ.പി ടിക്കറ്റില്&#x200d; സഭയിലെത്തിയിരുന്നു. ഹര്&#x200d;ദികിനെ ഒപ്പം നിര്&#x200d;ത്താനായില്ലെങ്കിലും ആ സമുദായത്തിന്റെ അനിഷ്ടം സമ്പാദിക്കാതിരിക്കാനായി ബി.ജെ.പി കൊണ്ടുപിടിച്ച ശ്രമങ്ങള്&#x200d; നടത്തു്ന്നുണ്ട്. ഗുജറാത്തിലെ നാലു പട്ടേല്&#x200d; മുഖ്യമന്ത്രിമാരെയും &#8211; ബാബു ജഷ്ഭായ് പട്ടേല്&#x200d;, ചിമന്&#x200d;ഭായ് പട്ടേല്&#x200d;,കേശുഭായ് പട്ടേല്&#x200d;, ആനന്ദിബെന്&#x200d; പട്ടേല്&#x200d;- പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തില്&#x200d; ഓര്&#x200d;ത്തെടുക്കുന്നു. കോണ്&#x200d;ഗ്രസിന്റെ ഖാം സമവാക്യത്തെയും ഇടയ്ക്കിടെ ബി.ജെ.പി ഒാര്&#x200d;മിപ്പിക്കുന്നു. എന്നാല്&#x200d; പട്ടേലുമാരിലെ മുതിര്&#x200d;ന്നവര്&#x200d;ക്ക് മാത്രമാണ് ഇത്തരമൊരു സമവാക്യം ഓര്&#x200d;മയിലുള്ളത്. ഹര്&#x200d;ദിക് പട്ടേലിനു കീഴില്&#x200d; അണി നിരക്കുന്ന യുവാക്കള്&#x200d;ക്ക് ഈ ഓര്&#x200d;മപ്പെടുത്തലിനോട് വേണ്ടത്ര മമതയില്ല.</p>
<p>പട്ടേലുകാരുടെ വരവാണ് ഇത്തവണത്തെ കോണ്&#x200d;ഗ്രസിന്റെ യഥാര്&#x200d;ത്ഥ പരീക്ഷണം. പട്ടേല്&#x200d; മുന്നോട്ടുവെച്ച സംവരണാവശ്യം യാഥാര്&#x200d;ത്ഥ്യബോധത്തിന് നിരക്കുന്നതല്ല എന്ന വിമര്&#x200d;ശനങ്ങള്&#x200d; ഏറെയാണെങ്കിലും അതിനെ നിലവില്&#x200d; കണ്ടില്ലെന്ന് നടക്കുകയാണ് കോണ്&#x200d;ഗ്രസ് നേതൃത്വം ചെയ്യുന്നത്. ഒ.ബി.സി വിഭാഗമായ താക്കോറുകളുടെ മുന്നേറ്റമുണ്ടാക്കിയ അല്&#x200d;പേഷിന്റെയും മേവാനിയുടെ ദളിതരുടെയും വോട്ടു ബാങ്കുകള്&#x200d; കോണ്&#x200d;ഗ്രസിനെ സംബന്ധിച്ച് പുതിയതല്ല. അഹമ്മദാബാദിലെ കോണ്&#x200d;ഗ്രസ് നേതാവായിരുന്നു താക്കോറിന്റെ അച്ഛന്&#x200d; ഖൊജാദി താക്കൂര്&#x200d;. ജിഗ്നേഷ് മേവാനിക്കു കീഴില്&#x200d; അണി നിരന്ന ദളിതരുടെ വോട്ടുകളും മുന്&#x200d;കാലങ്ങളില്&#x200d; കോണ്&#x200d;ഗ്രസിന് ലഭിച്ചിരുന്നവയാണ്. മുസ്്‌ലിംകളാണ് മറ്റൊന്ന്. ബി.ജെ.പിക്കെതിരെ വേറൊരു ബദല്&#x200d; ഇല്ലാത്ത സാഹചര്യത്തില്&#x200d; മുസ്്‌ലിംകള്&#x200d; തങ്ങളെ പിന്തുണക്കുമെന്ന് കോണ്&#x200d;ഗ്രസിനറിയാം. സംസ്ഥാന ജനസംഖ്യയില്&#x200d; ഒമ്പതു ശതമാനത്തിലേറെ വരുന്ന മുസ്്‌ലിംകള്&#x200d;ക്ക് വേണ്ടത്ര പ്രാതിനിധ്യം കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി പട്ടികയിലില്ല എന്നതാണ് യാഥാര്&#x200d;ത്ഥ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarath-election-congress-vote-bank-examination.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;കോണ്‍ഗ്രസുമായി സീറ്റിനെച്ചൊല്ലി തര്‍ക്കമില്ല, എന്റേത് മോദി വിരുദ്ധ രാഷ്ട്രീയം&#8217;: അല്‍പേഷ് ഠാക്കൂര്‍</title>
		<link>https://www.chandrikadaily.com/gujarat-election-no-seat-problem-with-congress-says-alpesh-thakor.html</link>
					<comments>https://www.chandrikadaily.com/gujarat-election-no-seat-problem-with-congress-says-alpesh-thakor.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Nov 2017 04:20:35 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alpesh thakoor]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53850</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ് നേതൃത്വവുമായി യാതൊരുവിധ തര്‍ക്കവുമില്ലെന്ന് ഒ.ബി.സി വിഭാഗം നേതാവ് അല്‍പേഷ് ഠാക്കൂര്‍. അഹമ്മദാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറാണ്. തന്റേത് രാജി രാഷ്ട്രീയമല്ല, മോദി വിരുദ്ധ രാഷ്ട്രീയമാണ് താന്‍ മുന്നോട്ടുവെക്കുന്നത്. സീറ്റിനെച്ചൊല്ലി ഇതുവരെയും തര്‍ക്കമുണ്ടായിട്ടില്ലെന്നും അല്‍പേഷ് പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 125 സീറ്റ് നേടുമെന്ന് അല്‍പേഷ് ഠാക്കൂര്‍ അവകാശപ്പെട്ടു. ജന്മനാടായ വിരംഗാമില്‍ നിന്ന് അല്‍പേഷ് മത്സരിച്ചേക്കുമെന്നാണ് വിവരം. പിന്നോക്ക, ദളിത്, ആദിവാസി വിഭാഗങ്ങളുടെ ഐക്യവേദിയുണ്ടാക്കി ബിജെപിക്കെതിരെ നീക്കം നടത്തിയിരുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; സീറ്റിനെച്ചൊല്ലി കോണ്&#x200d;ഗ്രസ് നേതൃത്വവുമായി യാതൊരുവിധ തര്&#x200d;ക്കവുമില്ലെന്ന് ഒ.ബി.സി വിഭാഗം നേതാവ് അല്&#x200d;പേഷ് ഠാക്കൂര്&#x200d;. അഹമ്മദാബാദില്&#x200d; മാധ്യമപ്രവര്&#x200d;ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്&#x200d; മത്സരിക്കാന്&#x200d; തയാറാണ്. തന്റേത് രാജി രാഷ്ട്രീയമല്ല, മോദി വിരുദ്ധ രാഷ്ട്രീയമാണ് താന്&#x200d; മുന്നോട്ടുവെക്കുന്നത്. സീറ്റിനെച്ചൊല്ലി ഇതുവരെയും തര്&#x200d;ക്കമുണ്ടായിട്ടില്ലെന്നും അല്&#x200d;പേഷ് പറഞ്ഞു. സംസ്ഥാനത്ത് കോണ്&#x200d;ഗ്രസിന് 125 സീറ്റ് നേടുമെന്ന് അല്&#x200d;പേഷ് ഠാക്കൂര്&#x200d; അവകാശപ്പെട്ടു. ജന്മനാടായ വിരംഗാമില്&#x200d; നിന്ന് അല്&#x200d;പേഷ് മത്സരിച്ചേക്കുമെന്നാണ് വിവരം. പിന്നോക്ക, ദളിത്, ആദിവാസി വിഭാഗങ്ങളുടെ ഐക്യവേദിയുണ്ടാക്കി ബിജെപിക്കെതിരെ നീക്കം നടത്തിയിരുന്ന അല്&#x200d;പേഷ് തെരഞ്ഞെടുപ്പ് ചൂടേറിയതോടെയാണ് കോണ്&#x200d;ഗ്രസ് അംഗമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-election-no-seat-problem-with-congress-says-alpesh-thakor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്‍ഗ്രസ്സിന് പിന്തുണ: ബി.ജെ.പി നിരീക്ഷണത്തില്‍ ജിഗ്നേഷ് മേവ്‌നാനി</title>
		<link>https://www.chandrikadaily.com/gignesh-mevnani-police-protection-news-gujarath.html</link>
					<comments>https://www.chandrikadaily.com/gignesh-mevnani-police-protection-news-gujarath.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Nov 2017 07:50:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alpesh Takoor]]></category>
		<category><![CDATA[alpesh thakoor]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[Jignesh Mevani]]></category>
		<category><![CDATA[jignesh mevnani]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=52231</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം. ആവശ്യപ്പെടാതെ തന്നെ മേവ്‌നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തി. മേവ്‌നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച്ച മുതലാണ് ജിഗ്നേഷ് മേവ്‌നാനിക്ക് തോക്കേന്തിയ കമാന്‍ഡോകളെ സര്‍ക്കാര്‍ സുരക്ഷക്കായി നിയോഗിച്ചത്. ആക്ടവിസ്റ്റുകളെ വരുതിയിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിനുപിന്നില്‍. യങ് തിങ്കേഴ്‌സ് മീറ്റില്‍ പങ്കെടുക്കുേേമ്പാഴാണ് തനിക്കേര്‍പ്പെടുത്തിയ സുരക്ഷയില്‍ പ്രതികരണവുമായി മേവ്‌നാനി രംഗത്തെത്തിയത്. &#8216;ഞാന്‍ ചോദിക്കാതെ തന്നെ ഇന്ന് ഞാന്‍ കമാന്‍ഡോകളെ കണ്ടു. എന്നെ നിരീക്ഷിക്കാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനിക്ക് ചുറ്റും സര്&#x200d;ക്കാര്&#x200d; നിരീക്ഷണം. ആവശ്യപ്പെടാതെ തന്നെ മേവ്‌നാനിക്ക് സര്&#x200d;ക്കാര്&#x200d; സംരക്ഷണവുമായെത്തി. മേവ്‌നാനിയുടെ നീക്കങ്ങളറിയാന്&#x200d; കമാന്&#x200d;ഡോകളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.</p>
<p>ഞായറാഴ്ച്ച മുതലാണ് ജിഗ്നേഷ് മേവ്‌നാനിക്ക് തോക്കേന്തിയ കമാന്&#x200d;ഡോകളെ സര്&#x200d;ക്കാര്&#x200d; സുരക്ഷക്കായി നിയോഗിച്ചത്. ആക്ടവിസ്റ്റുകളെ വരുതിയിലാക്കാനുള്ള സര്&#x200d;ക്കാര്&#x200d; ശ്രമമാണ് ഇതിനുപിന്നില്&#x200d;. യങ് തിങ്കേഴ്‌സ് മീറ്റില്&#x200d; പങ്കെടുക്കുേേമ്പാഴാണ് തനിക്കേര്&#x200d;പ്പെടുത്തിയ സുരക്ഷയില്&#x200d; പ്രതികരണവുമായി മേവ്‌നാനി രംഗത്തെത്തിയത്. &#8216;ഞാന്&#x200d; ചോദിക്കാതെ തന്നെ ഇന്ന് ഞാന്&#x200d; കമാന്&#x200d;ഡോകളെ കണ്ടു. എന്നെ നിരീക്ഷിക്കാന്&#x200d; വേണ്ടിയാണോ സുരക്ഷയെന്ന് ചോദിച്ചപ്പോള്&#x200d; അതെ എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. ഇതാണ് സംസ്ഥാനത്തെ സാഹചര്യം&#8217;; -അദ്ദേഹം പറഞ്ഞു. ബി.ജെ.പി എന്ന പിശാച് പാര്&#x200d;ട്ടിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. അല്&#x200d;പേഷ് താക്കൂറുമായും പട്ടേല്&#x200d; നേതാവ് ഹാര്&#x200d;ദ്ദിക് പട്ടേലുമായും താന്&#x200d; സഹകരിക്കുമെന്നും ജിഗ്നേഷ് കൂട്ടിച്ചേര്&#x200d;ത്തു. ഹാര്&#x200d;ദ്ദിക് പട്ടേലിനെപ്പോലെയുള്ള യുവനേതാക്കള്&#x200d;ക്ക് സംരക്ഷണം നല്&#x200d;കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് സുരക്ഷ ഏര്&#x200d;പ്പെടുത്തിയിരിക്കുന്നതെന്ന് സര്&#x200d;ക്കാര്&#x200d; വിശദീകരിക്കുന്നു. നേരത്തെ ഹര്&#x200d;ദിക് പട്ടേലും മേവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്&#x200d; പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹര്&#x200d;ദിക് പട്ടേല്&#x200d; കോണ്&#x200d;ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായി ചര്&#x200d;ച്ച നടത്തിയപ്പോള്&#x200d; ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്&#x200d; പിടിച്ചെടുക്കുകയും ചെയ്തിരുന്നു.</p>
<p>കോണ്&#x200d;ഗ്രസ്സിനൊപ്പം നില്&#x200d;ക്കുമെന്ന് നേരത്തെ ഹാര്&#x200d;ദ്ദിക് പട്ടേലും വ്യക്തമാക്കിയിരുന്നു. സംവരണ വിഷയത്തില്&#x200d; കോണ്&#x200d;ഗ്രസ് നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും തന്റെ അനുയായികളോട് കോണ്&#x200d;ഗ്രസ്സിന് വോട്ട് ചെയ്യാന്&#x200d; നിര്&#x200d;ദ്ദേശം നല്&#x200d;കിയതായി ഹര്&#x200d;ദ്ദിക് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gignesh-mevnani-police-protection-news-gujarath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പിക്കെതിരെ പ്രചരണത്തിനായി യശ്വന്ത് സിന്‍ഹ</title>
		<link>https://www.chandrikadaily.com/yashwant-sinha-to-campaign-against-bjp-in-gujarat.html</link>
					<comments>https://www.chandrikadaily.com/yashwant-sinha-to-campaign-against-bjp-in-gujarat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 07:17:29 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alpesh thakoor]]></category>
		<category><![CDATA[gujarat bjp]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[jignesh mevnani]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[suresh mehtha]]></category>
		<category><![CDATA[yashwanth sinha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51633</guid>

					<description><![CDATA[അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്‍ ബി.ജെ.പിക്കെതിരെ ക്യാംപെയ്‌നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. നവംബര്‍ പകുതിയോടെ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത സംഘടിപ്പിക്കുന്ന പരിപാടിയില്‍ സിന്‍ഹ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ലോക്ഷാഹി ബച്ചാവോ അഭിയാന്‍ ക്യാംപെയ്‌നിലാണ് സിന്‍ഹ പങ്കെടുക്കുന്നത്. നവംബര്‍ 14 മുതല്‍ 16വരെ നടക്കുന്ന ക്യാംപെയിനില്‍ പങ്കെടുക്കാന്‍ മെഹ്ത ക്ഷണിച്ചതിനെ തുടര്‍ന്നാണ് സിന്‍ഹ എത്തുന്നത്. അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത് എന്നിവിടങ്ങളിലെ ക്യാംപെയ്‌നുകളില്‍ സിന്‍ഹ പങ്കെടുക്കും. വിദേശത്തായതുകൊണ്ട് സിന്‍ഹക്ക് ബന്ധപ്പെടാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തില്&#x200d; ബി.ജെ.പിക്കെതിരെ ക്യാംപെയ്‌നുമായി ബി.ജെ.പി നേതാവ് യശ്വന്ത് സിന്&#x200d;ഹ. നവംബര്&#x200d; പകുതിയോടെ മുന്&#x200d; ഗുജറാത്ത് മുഖ്യമന്ത്രി സുരേഷ് മെഹ്ത സംഘടിപ്പിക്കുന്ന പരിപാടിയില്&#x200d; സിന്&#x200d;ഹ പങ്കെടുക്കുമെന്നാണ് റിപ്പോര്&#x200d;ട്ട്. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്&#x200d;ത്തി നടത്തുന്ന ലോക്ഷാഹി ബച്ചാവോ അഭിയാന്&#x200d; ക്യാംപെയ്‌നിലാണ് സിന്&#x200d;ഹ പങ്കെടുക്കുന്നത്.</p>
<p>നവംബര്&#x200d; 14 മുതല്&#x200d; 16വരെ നടക്കുന്ന ക്യാംപെയിനില്&#x200d; പങ്കെടുക്കാന്&#x200d; മെഹ്ത ക്ഷണിച്ചതിനെ തുടര്&#x200d;ന്നാണ് സിന്&#x200d;ഹ എത്തുന്നത്. അഹമ്മദാബാദ്, രാജ്‌കോട്ട്, സൂറത്ത് എന്നിവിടങ്ങളിലെ ക്യാംപെയ്‌നുകളില്&#x200d; സിന്&#x200d;ഹ പങ്കെടുക്കും. വിദേശത്തായതുകൊണ്ട് സിന്&#x200d;ഹക്ക് ബന്ധപ്പെടാന്&#x200d; കഴിഞ്ഞിട്ടില്ല. എന്നാല്&#x200d; അദ്ദേഹം എത്തുമെന്ന് ഉറപ്പുലഭിച്ചിട്ടുണ്ടെന്ന് മെഹ്ത അറിയിച്ചു. ജി.എസ്.ടി ഉള്&#x200d;പ്പെടെയുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ സാമ്പത്തിക വിഷയങ്ങളില്&#x200d; സിന്&#x200d;ഹക്ക് പ്രതികരിക്കാന്&#x200d; കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. കോണ്&#x200d;ഗ്രസിന് അനുകൂലമായാണ് ക്യാപെയ്ന്&#x200d; സംഘടിപ്പിക്കുന്നത്. എന്നാല്&#x200d; ട്രേഡ് യൂണിയന്&#x200d; ഉള്&#x200d;പ്പെടെയുള്ള വിവിധ സംഘടനകള്&#x200d; നടത്തുന്നതാണ് പരിപാടിയെന്നാണ് മെഹ്തയുടെ വിശദീകരണം. ഒരു രാഷ്ട്രീയപാര്&#x200d;ട്ടിയോടും യോജിച്ചുകൊണ്ടല്ല ഇത്. ഗുജറാത്തിലെ ജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയാണ് പ്രവര്&#x200d;ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>നരേന്ദ്രമോദിയുടെ നോട്ട് നിരോധനമുള്&#x200d;പ്പെടെയുള്ള വിഷയങ്ങളില്&#x200d; കടുത്ത വിമര്&#x200d;ശനവുമായി യശ്വന്ത് സിന്&#x200d;ഹ രംഗത്തെത്തിയിരുന്നു. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക നട്ടെല്ല് തകര്&#x200d;ത്തുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജി.എസ്.ടിയേയും അദ്ദേഹം വിമര്&#x200d;ശിച്ചത് ശ്രദ്ധേയമായി. 2007ല്&#x200d; ബി.ജെ.പി വിട്ട നേതാവാണ് സുരേഷ് മെഹ്ത.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/yashwant-sinha-to-campaign-against-bjp-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പട്ടേല്‍, താക്കൂര്‍, മേവ്‌നാനി&#8217;; ഗുജറാത്തില്‍ കോണ്‍ഗ്രസ്സിന് നേട്ടമോ, കോട്ടമോ?</title>
		<link>https://www.chandrikadaily.com/patel-thakor-mevani-will-quota-champions-be-congress-gain-or-pain-in-gujarat.html</link>
					<comments>https://www.chandrikadaily.com/patel-thakor-mevani-will-quota-champions-be-congress-gain-or-pain-in-gujarat.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 03 Nov 2017 06:14:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alpesh thakoor]]></category>
		<category><![CDATA[hardik patel]]></category>
		<category><![CDATA[jignesh mevnani]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=51618</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്നേഷ് മേവ്‌നാനി, അല്‍പേഷ് താക്കൂര്‍ എന്നിവരെ ഒപ്പം കൂട്ടാനുള്ള കോണ്‍ഗ്രസ്സിന്റെ നീക്കങ്ങള്‍ വിജയത്തിലേക്ക്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ പട്ടേല്‍ സമരനേതാവ് ഹാര്‍ദ്ദിക് പട്ടേല്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചു. അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസ്സിലെത്തി നില്‍ക്കുമ്പോള്‍ ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കിയ ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനി ദളിത് പ്രശ്‌നങ്ങളില്‍ രാഹുല്‍ഗാന്ധിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ ഒന്‍പതിനും 14നും രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹര്&#x200d;ദ്ദിക് പട്ടേല്&#x200d;, ജിഗ്നേഷ് മേവ്‌നാനി, അല്&#x200d;പേഷ് താക്കൂര്&#x200d; എന്നിവരെ ഒപ്പം കൂട്ടാനുള്ള കോണ്&#x200d;ഗ്രസ്സിന്റെ നീക്കങ്ങള്&#x200d; വിജയത്തിലേക്ക്. നീണ്ട അനിശ്ചിതത്വത്തിനൊടുവില്&#x200d; പട്ടേല്&#x200d; സമരനേതാവ് ഹാര്&#x200d;ദ്ദിക് പട്ടേല്&#x200d; കോണ്&#x200d;ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചു. അല്&#x200d;പേഷ് താക്കൂര്&#x200d; കോണ്&#x200d;ഗ്രസ്സിലെത്തി നില്&#x200d;ക്കുമ്പോള്&#x200d; ഒരു പാര്&#x200d;ട്ടിയിലേക്കും ഇല്ലെന്ന് വ്യക്തമാക്കിയ ദളിത് നേതാവ് ജിഗ്നേഷ് മേവ്‌നാനി ദളിത് പ്രശ്‌നങ്ങളില്&#x200d; രാഹുല്&#x200d;ഗാന്ധിയുമായി ചര്&#x200d;ച്ചക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്&#x200d; ഒന്&#x200d;പതിനും 14നും രണ്ടു ഘട്ടങ്ങളിലായാണ് ഗുജറാത്തില്&#x200d; നിയമസഭാ തെരഞ്ഞെടുപ്പ്.</p>
<p>സര്&#x200d;ക്കാര്&#x200d; ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്&#x200d; സമുദായക്കാര്&#x200d;ക്ക് 50 ശതമാനത്തിലധികം പ്രത്യേക സംവരണം വേണമെന്ന ആവശ്യത്തില്&#x200d; നവംബര്&#x200d; മൂന്നിനകം തീരുമാനം അറിയിക്കണമെന്നതായിരുന്നു ഹര്&#x200d;ദ്ദിക് പട്ടേലിന്റെ പ്രധാന ആവശ്യം. എന്നാല്&#x200d; സംവരണത്തിന്റെ കാര്യത്തില്&#x200d; കോണ്&#x200d;ഗ്രസ് തീരുമാനം അറിയിച്ചിട്ടില്ലെങ്കിലും പിന്തുണ കോണ്&#x200d;ഗ്രസ്സിനെന്നാണ് ഹര്&#x200d;ദ്ദികിന്റെ പ്രഖ്യാപനം. ഇക്കാര്യത്തില്&#x200d; ഒരു ബാലന്&#x200d;സിങ്ങ് നിലപാടിലാണ് കോണ്&#x200d;ഗ്രസ്. 20ശതമാനം സംവരണം നല്&#x200d;കാമെന്നാണ് കോണ്&#x200d;ഗ്രസിന്റെ നിലപാട്. പാര്&#x200d;ട്ടിയുടെ പ്രകടനപത്രികയില്&#x200d; ഇത് പ്രകടമാവും. അതേസമയം, ഹാര്&#x200d;ദ്ദികിന്റെ സംവരണ ആവശ്യം ബുദ്ധിമുട്ടേറിയതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്&#x200d; വിലയിരുത്തുന്നത്. ഭരണഘടനാ പരമായി ഇത് നടപ്പിലാക്കാന്&#x200d; പ്രയാസകരമാണ്. കോണ്&#x200d;ഗ്രസ്സിന് ഹര്&#x200d;ദ്ദികിന്റെ ആവശ്യങ്ങള്&#x200d; നടപ്പിലാക്കുക പ്രയാസകരമായിരിക്കും. എന്നാല്&#x200d; ആവശ്യങ്ങള്&#x200d; നിറവേറ്റാന്&#x200d; കോണ്&#x200d;ഗ്രസ് മുന്നിട്ടിറങ്ങുമെന്നാണ് താന്&#x200d; കരുതുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകന്&#x200d; അച്യുത് യാഗ്നിക് പറഞ്ഞു. എന്നാല്&#x200d; കോണ്&#x200d;ഗ്രസ്സിന് സംവരണം നല്&#x200d;കാന്&#x200d; കഴിയില്ലെന്നും കോണ്&#x200d;ഗ്രസ്സിന്റെ ഇപ്പോഴത്തെ നോട്ടം തെരഞ്ഞെടുപ്പില്&#x200d; മാത്രമാണെന്നും രാഷ്ട്രീയ വിദഗ്ധന്&#x200d; വിദ്യുത് ജോഷി പറയുന്നു. പട്ടേല്&#x200d; വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം മാത്രമാണിതെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇതില്&#x200d; മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.</p>
<p>അതേസമയം, ദളിത് വിഭാഗത്തിന്റെ ആവശ്യങ്ങളില്&#x200d; കോണ്&#x200d;ഗ്രസ് നിലപാട് എന്താണെന്ന് അറിയാന്&#x200d; താല്&#x200d;പ്പര്യമുണ്ടെന്നാണ് ജിഗ്നേഷ് മേവ്‌നാനിയുടെ വാദം. ബി.ജെ.പിയോട് വിയോജിപ്പാണെന്നും ബി.ജെ.പിയുടെ ദളിത് വിരുദ്ധത മനസ്സിലാക്കാന്&#x200d; കഴിയുന്നതാണെന്നും ജിഗ്നേഷ് പറഞ്ഞു. കോണ്&#x200d;ഗ്രസ് അധികാരത്തില്&#x200d; വരികയാണെങ്കില്&#x200d; ദളിതുകള്&#x200d;ക്കേണ്ടി എന്തു ചെയ്യുമെന്നതാണ് ജിഗ്നേഷിന്റെ ചോദ്യം. നിലവില്&#x200d; സര്&#x200d;ക്കാരിനെതിരെ ഭരണവിരുദ്ധവികാരമുള്ളസാഹചര്യത്തില്&#x200d; ഇവരെ ഒപ്പം നിര്&#x200d;ത്തി മുന്നോട്ട് പോവുകയെന്നതാണ് കോണ്&#x200d;ഗ്രസ്സിന്റെ ലക്ഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/patel-thakor-mevani-will-quota-champions-be-congress-gain-or-pain-in-gujarat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
