<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ameerul islam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ameerul-islam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 14 Dec 2017 18:05:22 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ameerul islam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജിഷ വധം: അമീറിന്  തൂക്കു കയര്&#x200d;</title>
		<link>https://www.chandrikadaily.com/jisha-murder-ameer-found-victim.html</link>
					<comments>https://www.chandrikadaily.com/jisha-murder-ameer-found-victim.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Dec 2017 18:02:50 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ameerul islam]]></category>
		<category><![CDATA[jisha]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59498</guid>

					<description><![CDATA[&#160; കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്&#x200d;ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്&#x200d; ഏക പ്രതി അമീറിന് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ദിവസമാണ് അമീര്&#x200d; കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി യാണ് പ്രതിയെ വധശിക്ഷക്ക് വിധിച്ചത്. മാനഭംഗം ഉള്&#x200d;പ്പെടെ പ്രതിക്കെതിരെ തെളിയിക്കപ്പെട്ട കുറ്റങ്ങള്&#x200d;ക്ക് ജീവപര്യന്തം 10 വര്&#x200d;ഷം, ഏഴു വര്&#x200d;ഷംഎന്നിങ്ങനെ കഠിന തടവും 5 ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു. ഡല്&#x200d;ഹിയില്&#x200d; നടന്ന നിര്&#x200d;ഭയ കൊലക്കേസിന് സമാനമാണ് ജിഷ കൊലക്കേസ് എന്നും [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്&#x200d;ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്&#x200d; ഏക പ്രതി അമീറിന് കോടതി വധശിക്ഷ വിധിച്ചു. കഴിഞ്ഞ ദിവസമാണ് അമീര്&#x200d; കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.<br />
എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി യാണ് പ്രതിയെ വധശിക്ഷക്ക് വിധിച്ചത്. മാനഭംഗം ഉള്&#x200d;പ്പെടെ പ്രതിക്കെതിരെ തെളിയിക്കപ്പെട്ട കുറ്റങ്ങള്&#x200d;ക്ക് ജീവപര്യന്തം 10 വര്&#x200d;ഷം, ഏഴു വര്&#x200d;ഷംഎന്നിങ്ങനെ കഠിന തടവും 5 ലക്ഷം രൂപ വീതം പിഴയും കോടതി വിധിച്ചു.<br />
ഡല്&#x200d;ഹിയില്&#x200d; നടന്ന നിര്&#x200d;ഭയ കൊലക്കേസിന് സമാനമാണ് ജിഷ കൊലക്കേസ് എന്നും അപൂര്&#x200d;വ്വങ്ങളില്&#x200d; അപൂര്&#x200d;വ്വമായ ഒരു കേസാണിതെന്നും കോടതി വിധിന്യായത്തില്&#x200d; എടുത്തു പറഞ്ഞു.<br />
ഇന്ത്യന്&#x200d; ശിക്ഷാ നിയമത്തിലെ 302 വകുപ്പ് അനുസരിച്ച് കൊലപാതകത്തിനാണ് വധശിക്ഷക്ക് വിധിച്ചത്. ഇന്ത്യന്&#x200d; ശിക്ഷാ നിയമം 376 വകുപ്പു അനുസരിച്ച് മാനഭംഗത്തിന് ജീവപര്യന്തം കഠിന തടവും 25,000 രൂപ പിഴയും, 376 (എ) വകുപ്പ് പ്രകാരം മരണത്തിന് കാരണമായ പീഡന കുറ്റത്തിന് 10 വര്&#x200d;ഷം കഠിന തടവും പിഴയും വിധിച്ചു. ഇന്ത്യന്&#x200d; ശിക്ഷാ നിയമം 342 അന്യായമായി തടഞ്ഞു വെക്കല്&#x200d; ഏഴു വര്&#x200d;ഷം കഠിന തടവും 449-ാം വകുപ്പ് ഭവനത്തില്&#x200d; അതിക്രമിച്ച് കയറലിന് ഒരു വര്&#x200d;ഷം തടവും 1000രൂപ പിഴയും കോടതി വിധിച്ചു.<br />
പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്&#x200d; കഴിഞ്ഞിരുന്ന അസം സ്വദേശി അമീര്&#x200d; വട്ടോളിപ്പടി പെരിയാര്&#x200d; കനാല്&#x200d; ബണ്ട് പുറമ്പോക്കില്&#x200d; കുടിലില്&#x200d; അമ്മയോടൊപ്പം താമസിക്കുന്ന എല്&#x200d;.എല്&#x200d;.ബി വിദ്യാര്&#x200d;ത്ഥിനി ജിഷയെ ഒറ്റക്കായിരുന്ന സമയത്ത് വീട്ടില്&#x200d; അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്&#x200d; കേസ്.<br />
19 മാസത്തെ വിസ്താരത്തിനും മറ്റ് കോടതി നടപടികള്&#x200d;ക്കും ശേഷമാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും ജിഷയുടെ മാതാവ് രാജേശ്വരി ഉള്&#x200d;പ്പെടെയുള്ള കുടുംബാംഗങ്ങളും ബന്ധുക്കളും വിധി കേള്&#x200d;ക്കാന്&#x200d; കോടതിയില്&#x200d; എത്തിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jisha-murder-ameer-found-victim.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാര്യയും മക്കളും ഉണ്ടോയെന്ന് അമീറുലിനോട് കോടതി; വിധി ഉടന്&#x200d;</title>
		<link>https://www.chandrikadaily.com/jisha-murder-case-ameerul-islam-news.html</link>
					<comments>https://www.chandrikadaily.com/jisha-murder-case-ameerul-islam-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 13 Dec 2017 06:46:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ameerul islam]]></category>
		<category><![CDATA[jisha murder]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59227</guid>

					<description><![CDATA[കൊച്ചി: ജിഷ വധക്കേസില്&#x200d; എറണാംകുളം സെഷന്&#x200d;സ് കോടതി അമീറുല്&#x200d; ഇസ്ലാമിനെ കേള്&#x200d;ക്കുന്നു. മാതാപിതാക്കളെ കാണണമെന്ന് അമീറുല്&#x200d; കോടതിയില്&#x200d; ആവശ്യപ്പെട്ടു. കേസില്&#x200d; തുടരന്വേഷണം വേണമെന്ന അമീറുലിന്റെ ആവശ്യം കോടതി തള്ളി. അമീറുലിനോട് കുടുംബത്തെക്കുറിച്ചും കോടതി ചോദിച്ചു. ഭാര്യയും മക്കളും ഉണ്ടോയെന്ന ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നും മാതാപിതാക്കളെ കാണണമെന്നും അമീറുല്&#x200d; ഇസ്ലാം മറുപടി പറഞ്ഞു. താന്&#x200d; നിരപരാധിയാണെന്നും ജിഷയെ അറിയില്ലെന്നും അമീറുല്&#x200d; ഇസ്ലാം കോടതിയില്&#x200d; ആവര്&#x200d;ത്തിച്ചു. അതേസമയം, കേസ് അസാധാരണമാണെന്ന് പ്രോസിക്യൂഷന്&#x200d; വാദിച്ചു. നിര്&#x200d;ഭയ കേസിന് തുല്യമാണ്. പ്രതിക്ക് വധശിക്ഷ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ജിഷ വധക്കേസില്&#x200d; എറണാംകുളം സെഷന്&#x200d;സ് കോടതി അമീറുല്&#x200d; ഇസ്ലാമിനെ കേള്&#x200d;ക്കുന്നു. മാതാപിതാക്കളെ കാണണമെന്ന് അമീറുല്&#x200d; കോടതിയില്&#x200d; ആവശ്യപ്പെട്ടു. കേസില്&#x200d; തുടരന്വേഷണം വേണമെന്ന അമീറുലിന്റെ ആവശ്യം കോടതി തള്ളി. അമീറുലിനോട് കുടുംബത്തെക്കുറിച്ചും കോടതി ചോദിച്ചു. ഭാര്യയും മക്കളും ഉണ്ടോയെന്ന ചോദ്യത്തിന് ഒരു കുട്ടിയുണ്ടെന്നും മാതാപിതാക്കളെ കാണണമെന്നും അമീറുല്&#x200d; ഇസ്ലാം മറുപടി പറഞ്ഞു. താന്&#x200d; നിരപരാധിയാണെന്നും ജിഷയെ അറിയില്ലെന്നും അമീറുല്&#x200d; ഇസ്ലാം കോടതിയില്&#x200d; ആവര്&#x200d;ത്തിച്ചു.</p>
<p>അതേസമയം, കേസ് അസാധാരണമാണെന്ന് പ്രോസിക്യൂഷന്&#x200d; വാദിച്ചു. നിര്&#x200d;ഭയ കേസിന് തുല്യമാണ്. പ്രതിക്ക് വധശിക്ഷ നല്&#x200d;കണം. ജിഷയുടെ കുടുംബത്തിന് സര്&#x200d;ക്കാര്&#x200d; മതിയായ നഷ്ടപരിഹാരം നല്&#x200d;കണമെന്നും പ്രോസിക്യൂഷന്&#x200d; കോടതിയില്&#x200d; ആവശ്യപ്പെട്ടു. സംഭവത്തില്&#x200d; പശ്ചാത്താപം ഇല്ലാത്തതിനാലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നത്. നിര്&#x200d;ഭയ കേസിലും പ്രതിക്ക് പ്രായം കുറവായിരുന്നു. പ്രതിക്ക് ഇളവ് നല്&#x200d;കേണ്ടതില്ലെന്നും കൊലയും ക്രൂരമായ പീഢനവും നടന്നുവെന്നും പ്രതിഭാഗം പറഞ്ഞു. കേസില്&#x200d; വിധി അല്&#x200d;പ്പസമയത്തിനകം പറയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jisha-murder-case-ameerul-islam-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ വധം: അമീറുല്&#x200d; കുറ്റക്കാരന്&#x200d;</title>
		<link>https://www.chandrikadaily.com/%e0%b4%9c%e0%b4%bf%e0%b4%b7-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%85%e0%b4%ae%e0%b5%80%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d.html</link>
					<comments>https://www.chandrikadaily.com/%e0%b4%9c%e0%b4%bf%e0%b4%b7-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%85%e0%b4%ae%e0%b5%80%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 12 Dec 2017 16:39:26 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ameerul islam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59164</guid>

					<description><![CDATA[പെരുമ്പാവൂര്&#x200d; ജിഷ വധക്കേസില്&#x200d; ഏകപ്രതി ആസാം സ്വദേശി അമീറുല്&#x200d; (22) കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി കണ്ടെത്തി. ശിക്ഷ സംബന്ധിച്ച് വാദം ഇന്ന് കോടതിയില്&#x200d; വീണ്ടും നടക്കും. ശേഷം കേസ് പരിഗണിക്കുന്ന ജഡ്ജി കെ. അനില്&#x200d;കുമാര്&#x200d; പ്രതിക്കുള്ള ശിക്ഷ വിധിക്കും. തെളിവു നശിപ്പിക്കല്&#x200d; പട്ടിക ജാതി &#8211; പട്ടിക വര്&#x200d;ഗ പീഡനം എന്ന് വകുപ്പ് പ്രതിക്കെതിരെ നിലനില്&#x200d;ക്കില്ലായെന്ന് കോടതി വിലയിരുത്തി. കൊലപാതകം, ബലാല്&#x200d;സംഘം, അതിക്രമിച്ച് കടക്കല്&#x200d;, പുറത്തു പോകാന്&#x200d; അനുവദിക്കാതെ തടഞ്ഞുവെക്കല്&#x200d; തുടങ്ങിയ വകുപ്പുകള്&#x200d; പ്രതിക്കെതിരെ [&#8230;]]]></description>
										<content:encoded><![CDATA[<p>പെരുമ്പാവൂര്&#x200d; ജിഷ വധക്കേസില്&#x200d; ഏകപ്രതി ആസാം സ്വദേശി അമീറുല്&#x200d; (22) കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്&#x200d;സിപ്പല്&#x200d; സെഷന്&#x200d;സ് കോടതി കണ്ടെത്തി. ശിക്ഷ സംബന്ധിച്ച് വാദം ഇന്ന് കോടതിയില്&#x200d; വീണ്ടും നടക്കും. ശേഷം കേസ് പരിഗണിക്കുന്ന ജഡ്ജി കെ. അനില്&#x200d;കുമാര്&#x200d; പ്രതിക്കുള്ള ശിക്ഷ വിധിക്കും. തെളിവു നശിപ്പിക്കല്&#x200d; പട്ടിക ജാതി &#8211; പട്ടിക വര്&#x200d;ഗ പീഡനം എന്ന് വകുപ്പ് പ്രതിക്കെതിരെ നിലനില്&#x200d;ക്കില്ലായെന്ന് കോടതി വിലയിരുത്തി.<br />
കൊലപാതകം, ബലാല്&#x200d;സംഘം, അതിക്രമിച്ച് കടക്കല്&#x200d;, പുറത്തു പോകാന്&#x200d; അനുവദിക്കാതെ തടഞ്ഞുവെക്കല്&#x200d; തുടങ്ങിയ വകുപ്പുകള്&#x200d; പ്രതിക്കെതിരെ പൊലീസ് എടുത്തത് നിലനില്&#x200d;ക്കുമെന്ന് കോടതി വിലയിരുത്തി. ആടച്ചിട്ട കോടതി മുറിയില്&#x200d; 74 ദിവസത്തെ വിസ്താരത്തിനും 18 ദിവസത്തെ അന്തിമ വാദത്തിനും ശേഷമാണ് പ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനാ തെളിവുകള്&#x200d;, സാഹചര്യ തെളിവുകള്&#x200d; എന്നിവയുടെ അടിസ്ഥാനത്തിലും സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലുമാണ് പ്രതി കുറ്റക്കാരനാണെന്ന നിഗമനത്തിലേക്കു കോടതി എത്തി ചേര്&#x200d;ന്നത്. കുറുപ്പംപടി എസ്.ഐ സുനില്&#x200d; തോമസ്, ആലുവ സി.ഐ വിശാല്&#x200d; ജോണ്&#x200d;സണ്&#x200d;, ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജ എന്നീ അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിഭാഗം സാക്ഷികളാക്കി വിസ്തരിച്ചിരുന്നു.<br />
എറണാകുളം ഗവണ്&#x200d;മെന്റ് ലോ കോളജിലെ എല്&#x200d;.എല്&#x200d;ബി വിദ്യാര്&#x200d;ത്ഥിനിയായ ജിഷയെ 2016 ഏപ്രില്&#x200d; 28 ന് രാത്രി 8.3 നാണ് പെരുമ്പാവൂര്&#x200d; പെരിയാര്&#x200d; വാലി കനാല്&#x200d; ബണ്ടിന് സമീപത്തുള്ള പുറമ്പോക്കിലെ കുടിലില്&#x200d; മരിച്ച നിലയില്&#x200d; കണ്ടെത്തിയത് .<br />
രായമംഗലം ഗ്രാമപഞ്ചായത്ത് 14-ാം വാര്&#x200d;ഡ് മെമ്പറാണ് വിവരം പൊലീസില്&#x200d; ആദ്യം അറിയിക്കുന്നത്. മെമ്പറുടെ മൊഴിയുടെ അടിസ്ഥാനത്തില്&#x200d; കുറുപ്പംപടി പൊലീസ് എഫ്.ഐ.ആര്&#x200d; രജിസ്റ്റര്&#x200d; ചെയ്തിരുന്നു. കൊലപാതകം അതിക്രമിച്ച് കടക്കാന്&#x200d; എന്നീ വകുപ്പുകളാണ് ആദ്യം കുറുപ്പംപടി പൊലീസ് എടുത്തിരുന്നത്. പിന്നീട് നടന്ന അന്വേഷണത്തില്&#x200d; ജിഷ ബാലല്&#x200d;സംഘത്തിനിരയായി കൊല്ലപ്പെട്ടുവെന്ന് തെളിയുന്നത്. കേസില്&#x200d; 195 സാക്ഷികളെ കോടതി വിസ്തരിച്ചു. 125 രേഖകളും 75 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷന്&#x200d; കോടതിയില്&#x200d; ഹാജരാക്കിയിരുന്നു. 527 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയില്&#x200d; സമര്&#x200d;പ്പിച്ചത്. പ്രതിക്കെതിരെ ശാസ്ത്രീയമായ തെളിവുകള്&#x200d; അണിനിരത്തിയാണ് പ്രോസിക്യൂഷന്&#x200d; കേസ് വാദിച്ചത്.<br />
2016 ജൂണ്&#x200d; 14 നാണ് കേസിലെ ഏക പ്രതി അമീറിനെ തമിഴ്‌നാട്- കേരള അതിര്&#x200d;ത്തിയില്&#x200d; നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് പരമാവധി ശിക്ഷ തന്നെ നല്&#x200d;കണമെന്നാണ് പ്രോസിക്യൂഷന്&#x200d; കോടതിയില്&#x200d; വാദിച്ചത്.<br />
അതേ സമയം നിലവിലെ തെളിവുകള്&#x200d; പ്രതിക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം തെളിയിക്കാന്&#x200d; പര്യാപ്തമല്ലെന്ന് പ്രതിഭാഗം അഭിഭാഷകര്&#x200d; വാദിച്ചു. മാര്&#x200d;ച്ച് 13 നാണ് കേസില്&#x200d; വിചാരണ നടപടികള്&#x200d; ആരംഭിച്ചത്. പ്രോസിക്യൂഷന്&#x200d; സാക്ഷികളായി 100 പേരെയും പ്രതിഭാഗം സാക്ഷികളായി ആറ് പേരെയും കോടതി വിസ്തരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%9c%e0%b4%bf%e0%b4%b7-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%85%e0%b4%ae%e0%b5%80%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിഷ വധക്കേസ്; യഥാര്‍ത്ഥ പ്രതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്തല്‍</title>
		<link>https://www.chandrikadaily.com/ameerul-islam-about-jisha-murder-ba-aloor-news-kerala.html</link>
					<comments>https://www.chandrikadaily.com/ameerul-islam-about-jisha-murder-ba-aloor-news-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Nov 2017 10:37:52 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#ItsMurder]]></category>
		<category><![CDATA[ameerul islam]]></category>
		<category><![CDATA[anarul islam]]></category>
		<category><![CDATA[death]]></category>
		<category><![CDATA[jisha murder]]></category>
		<category><![CDATA[KERALA POLICE]]></category>
		<category><![CDATA[perumbavoor jisha case]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53344</guid>

					<description><![CDATA[കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍. കൊലപാതകത്തിലെ യഥാര്‍ത്ഥ പ്രതി അനാറുല്‍ ഇസ്ലാം പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടുവെന്ന് ജയിലില്‍ കഴിയുന്ന അമീറുല്‍ ഇസ്ലാം കോടതിയില്‍ മൊഴി നല്‍കിയതായി ഓണ്‍ലൈന്‍ മാധ്യമമായ &#8216;ഇ വാര്‍ത്ത&#8217; റിപ്പോര്‍ട്ട് ചെയ്യുന്നു. അമീറുലിന്റെ അഭിഭാഷകന്‍ ബി.എ ആളൂരാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്. അമീറുള്‍ ഇസ്ലാം ആളൂര്‍ വഴി നവംബര്‍ എട്ടാം തീയതി എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മൊഴിയിലാണു പരാമര്‍ശമുള്ളത്. ആലുവ പോലീസ് ക്ലബ്ബില്‍ വെച്ച് എസ്.പി ഉണ്ണി രാജയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്&#x200d;ത്ഥിനി ജിഷയുടെ കൊലപതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്&#x200d;. കൊലപാതകത്തിലെ യഥാര്&#x200d;ത്ഥ പ്രതി അനാറുല്&#x200d; ഇസ്ലാം പോലീസ് കസ്റ്റഡിയില്&#x200d; കൊല്ലപ്പെട്ടുവെന്ന് ജയിലില്&#x200d; കഴിയുന്ന അമീറുല്&#x200d; ഇസ്ലാം കോടതിയില്&#x200d; മൊഴി നല്&#x200d;കിയതായി ഓണ്&#x200d;ലൈന്&#x200d; മാധ്യമമായ &#8216;ഇ വാര്&#x200d;ത്ത&#8217; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. അമീറുലിന്റെ അഭിഭാഷകന്&#x200d; ബി.എ ആളൂരാണ് ഇത് വെളിപ്പെടുത്തിയിരിക്കുന്നത്.</p>
<p>അമീറുള്&#x200d; ഇസ്ലാം ആളൂര്&#x200d; വഴി നവംബര്&#x200d; എട്ടാം തീയതി എറണാകുളം ജില്ലാ കോടതിയില്&#x200d; സമര്&#x200d;പ്പിച്ച മൊഴിയിലാണു പരാമര്&#x200d;ശമുള്ളത്. ആലുവ പോലീസ് ക്ലബ്ബില്&#x200d; വെച്ച് എസ്.പി ഉണ്ണി രാജയുടെ നേതൃത്വത്തില്&#x200d; നടത്തിയ ചോദ്യം ചെയ്യലില്&#x200d; അനാറുള്&#x200d; ഇസ്ലാം എന്നയാള്&#x200d; കൊല്ലപ്പെട്ടുവെന്നാണ് അമീറിന്റെ മൊഴി. ഇതിന്റെ പകര്&#x200d;പ്പ് കയ്യിലുണ്ടെന്ന് ഓണ്&#x200d;ലൈന്&#x200d; മാധ്യമം അവകാശപ്പെടുന്നു. 2016 ജൂണ്&#x200d; 13നു തന്നെ കാഞ്ചീപുരത്തുനിന്നും അറസ്റ്റ് ചെയ്ത ശേഷം ആലുവ പോലീസ് ക്ലബ്ബില്&#x200d; വെച്ചു ചോദ്യം ചെയ്തുവെന്നും അപ്പോള്&#x200d; കസ്റ്റഡിയില്&#x200d; ഉണ്ടായിരുന്ന അനാറുള്&#x200d; ഇസ്ലാം, ഹര്&#x200d;ദത്ത് ബറുവ എന്നിവരില്&#x200d; ഒരാള്&#x200d; പോലീസിന്റെ ക്രൂരമായ മര്&#x200d;ദ്ദനം താങ്ങാനാകാതെ മരണമടഞ്ഞു എന്നുമാണു മൊഴിയില്&#x200d; പറയുന്നത്.</p>
<p>&#8216;എസ്.പി. ഉണ്ണിരാജയും, ഈ കേസിലെ 94ആം സാക്ഷിയും ഏതോ ചില ഉന്നത ഉദ്യോഗസ്ഥരുടെ നിര്&#x200d;ദ്ദേശപ്രകാരം എന്നില്&#x200d; നിന്നും രക്തസലൈവ സാമ്പിളുകള്&#x200d; ശേഖരിക്കുകയും അതിനുശേഷം ആലുവ പോലീസ് ക്ലബ്ബില്&#x200d; കൊണ്ടുവന്ന് എന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും എനിക്കറിയാത്ത കാര്യങ്ങള്&#x200d; ചില സാക്ഷികള്&#x200d; പറഞ്ഞുവെന്ന കാരണത്താല്&#x200d; എന്നെയും എന്റെ ചില കൂട്ടുകാരെയും കസ്റ്റഡിയിലെടുത്തിട്ടുള്ളതും 11ഉം, 13ഉം സാക്ഷികളുടെ മുന്നില്&#x200d; വെച്ചും മറ്റു ചില സുഹൃത്തുക്കളുടെ മുന്നില്&#x200d; വെച്ചും, കസ്റ്റഡിയില്&#x200d; എടുത്ത അനാറുള്&#x200d; ഇസ്ലാം, ഹര്&#x200d;ദത്ത് ബറുവ എന്നിവരെ ക്രൂരമായി മര്&#x200d;ദ്ദിക്കുന്നതിനിടയില്&#x200d; അതിലൊരാള്&#x200d; മരണപ്പെടുകയും അതുപോലെ എന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്&#x200d;ന്ന് മുതിര്&#x200d;ന്ന പോലീസുകാരുടെ സമ്മര്&#x200d;ദ്ദത്തിനു വഴങ്ങി എല്ലാം ഞാന്&#x200d; സമ്മതിച്ചു കൊള്ളാമെന്നു പറഞ്ഞിട്ടുള്ളതാണ്&#8217; -അമീറുള്&#x200d; ഇസ്ലാം തന്റെ മൊഴിയില്&#x200d;പ്പറയുന്നു.</p>
<p>ഇതില്&#x200d;പ്പറയുന്ന പതിനൊന്നാം സാക്ഷി പശ്ചിമബംഗാള്&#x200d; സ്വദേശിയായ ഉജ്വല്&#x200d; ആണു. പതിമൂന്നാം സാക്ഷി അനന്ദ് ഷേക്ക് എന്നയാളാണു.അനാറുള്&#x200d; ഇസ്ലാമും ഹര്&#x200d;ദത്ത് ബറുവയും തന്റെ കൂട്ടുകാര്&#x200d; ആയിരുന്നെന്നും ഇവര്&#x200d; രണ്ടുപേരും ചേര്&#x200d;ന്നാണ് ജിഷയെ കൊലപ്പെടുത്തിയെന്ന് അറിവ് ലഭിച്ചതിനെ തുടര്&#x200d;ന്നാണ് താന്&#x200d; നാടുവിട്ടതെന്നും അമീര്&#x200d; തന്റെ മൊഴിയില്&#x200d; പറയുന്നുണ്ട്. പോലീസ് കസ്റ്റഡിയില്&#x200d; കൊല്ലപ്പെട്ട അനാറുള്&#x200d; ഇസ്ലാമിന്റെ മൃതദേഹം പോലീസ് ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടാകാമെന്നാണു ആളൂരിന്റെ ഭാഗം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ameerul-islam-about-jisha-murder-ba-aloor-news-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
