<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>amithshah &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/amithshah/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 25 Jun 2023 02:52:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>amithshah &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മണിപ്പൂർ സംഘർഷം; സർവകക്ഷി യോഗത്തിൽ കേന്ദ്ര സംസ്ഥാന ബിജെപി  സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം</title>
		<link>https://www.chandrikadaily.com/manipurallpartymeeting-amithsha.html</link>
					<comments>https://www.chandrikadaily.com/manipurallpartymeeting-amithsha.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 25 Jun 2023 02:52:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amithshah]]></category>
		<category><![CDATA[manipurclash]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261282</guid>

					<description><![CDATA[മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമർശനം ഉയർന്നു.]]></description>
										<content:encoded><![CDATA[<p>മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് വിളിച്ച സർവകക്ഷി യോഗത്തിൽ കേന്ദ്ര സംസ്ഥാന ബിജെപി സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനം. സമാധാനം പുനസ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. പാർലമെന്റ് ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ, കോൺഗ്രസ് അടക്കമുള്ള പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ഇല്ലാത്ത സമയത്ത് യോഗം വിളിച്ചതും, വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ വിമർശിച്ചു. മണിപ്പൂരിൽ നിന്നുള്ള പ്രതിപക്ഷ പാർട്ടി നേതാക്കളെ കാണാൻ പ്രധാനമന്ത്രി സമയം അനുവദിക്കാത്തതിന് എതിരെയും വിമർശനം ഉയർന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurallpartymeeting-amithsha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മണിപ്പൂർ സംഘര്&#x200d;ഷം; അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്&#x200d; പ്രതിഷേധം</title>
		<link>https://www.chandrikadaily.com/manipurprotestfrontofamithsharesidence.html</link>
					<comments>https://www.chandrikadaily.com/manipurprotestfrontofamithsharesidence.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Wed, 07 Jun 2023 10:02:58 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[amithshah]]></category>
		<category><![CDATA[manipurclash]]></category>
		<category><![CDATA[protest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258047</guid>

					<description><![CDATA[അമിത് ഷായുടെ സന്ദര്&#x200d;ശന ശേഷവും കലാപം വ്യാപിക്കുന്നതും കേന്ദ്രസര്&#x200d;ക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്]]></description>
										<content:encoded><![CDATA[<p>മണിപ്പൂരില്&#x200d; സംഘര്&#x200d;ഷം തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദില്ലിയിലെ വസതിക്ക് മുന്നില്&#x200d; പ്രതിഷേധവുമായി കുകി വനിതാ ഫോറം പ്രവർത്തകരെത്തി. ആഭ്യന്തരമന്ത്രി വാഗ്ദാനം ചെയ്ത സമാധാനം മണിപ്പൂരിലില്ലെന്നും അടിയന്തര ഇടപെടല്&#x200d; വേണമെന്നും വനിതാ ഫോറം ആവശ്യപ്പെട്ടു.<br />
സംഘര്&#x200d;ഷം തടയുന്നതില്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; പരാജയപ്പെട്ടെന്നും ഇടപെടല്&#x200d; വേണമെന്നും പ്രതിഷേധക്കാര്&#x200d; ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിച്ചവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. അമിത് ഷായുടെ സന്ദര്&#x200d;ശന ശേഷവും കലാപം വ്യാപിക്കുന്നതും കേന്ദ്രസര്&#x200d;ക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്. മുന്&#x200d;പ് കലാപം നടന്ന സ്ഥലങ്ങളില്&#x200d; ഇരുവിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്&#x200d; തുടരുകയാണ്. കഴിഞ്ഞ ദിവസം മൂന്ന് പേര്&#x200d; കൂടി കൊല്ലപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/manipurprotestfrontofamithsharesidence.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷാ യോഗിആദിത്യനാഥ്‌  എന്നിവരെ കര്&#x200d;ണാടകയില്&#x200d; പ്രചാരണം നടത്താൻ അനുവദിക്കരുത് ; പരാതി നല്&#x200d;കി കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/karnatakaelectionamithshayogicongress.html</link>
					<comments>https://www.chandrikadaily.com/karnatakaelectionamithshayogicongress.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 29 Apr 2023 09:46:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[amithshah]]></category>
		<category><![CDATA[karnataka assembly election]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250639</guid>

					<description><![CDATA[കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ . വിദ്വേഷ പരാമര്&#x200d;ശത്തില്&#x200d; നടപടി വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്&#x200d;കിയ പരാതിയില്&#x200d; കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>വോട്ട് ലക്ഷ്യമിട്ട് അമിത്ഷായും യോഗി ആദിത്യനാഥും ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ വ്യാജവും വര്&#x200d;ഗീയപരവുമായ പരാമര്&#x200d;ശങ്ങൾ നടത്തുന്ന പശ്ചാത്തലത്തിൽ കര്&#x200d;ണാടകയില്&#x200d; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവര്&#x200d;ക്ക് അനുവാദം നല്&#x200d;കരുതെന്ന് കോൺഗ്രസ് തെരെഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.അഭിഷേക് സിംഗ്വി, മുകുള്&#x200d; വാസ്‌നിക്, പവന്&#x200d; കുമാര്&#x200d; ബന്&#x200d;സാല്&#x200d; തുടങ്ങിയവര്&#x200d; ഉള്&#x200d;പ്പടെയുള്ള കോണ്&#x200d;ഗ്രസ് നേതാക്കളുടെ പ്രതിനിധി സംഘമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ട് പരാതി നല്&#x200d;കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ . വിദ്വേഷ പരാമര്&#x200d;ശത്തില്&#x200d; നടപടി വേണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നല്&#x200d;കിയ പരാതിയില്&#x200d; കോണ്&#x200d;ഗ്രസ് ആവശ്യപ്പെട്ടു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnatakaelectionamithshayogicongress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷായുടെ പാവ സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/amithshah-dummy-government-article.html</link>
					<comments>https://www.chandrikadaily.com/amithshah-dummy-government-article.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 04 Nov 2019 17:46:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[amithshah]]></category>
		<category><![CDATA[article]]></category>
		<category><![CDATA[blog]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143701</guid>

					<description><![CDATA[നജീബ് കാന്തപുരം ശരിക്കും ആരാണ് കേരളം ഭരിക്കുന്നത്? ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്? എന്ത് നയമാണ് നിങ്ങള്&#x200d; മുന്നോട്ടുവെക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ യു.എ.പി.എ ചുമത്തിയതില്&#x200d; പ്രതിഷേധിച്ച് പ്രസ്താവനയുമായിവരുന്ന ഇടതു നേതാക്കള്&#x200d; ഇപ്പോള്&#x200d; വ്യാപകമായി പറയുന്നത് സര്&#x200d;ക്കാര്&#x200d; നയമല്ല പൊലീസ് പിന്തുടരുന്നതെന്നാണ്. അപ്പോള്&#x200d; രണ്ട് കാര്യം ഇത് പറയുന്ന സി.പി.എം നേതാക്കള്&#x200d; തന്നെ സമ്മതിക്കുന്നു. ഒന്ന്: കേരളത്തില്&#x200d; പൊലീസ് പ്രവര്&#x200d;ത്തിക്കുന്നത് ശരിയായ രീതിയിലല്ല. രണ്ട്: പൊലീസിനുമേല്&#x200d; സര്&#x200d;ക്കാറിന് സ്വാധീനമില്ല. ഈ രണ്ട് നിഗമനങ്ങളും ശരിവെക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><strong>നജീബ് കാന്തപുരം</strong></p>



<p>ശരിക്കും ആരാണ് കേരളം ഭരിക്കുന്നത്? ആരാണ് പൊലീസിനെ നിയന്ത്രിക്കുന്നത്? എന്ത് നയമാണ് നിങ്ങള്&#x200d; മുന്നോട്ടുവെക്കുന്നത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ യു.എ.പി.എ ചുമത്തിയതില്&#x200d; പ്രതിഷേധിച്ച് പ്രസ്താവനയുമായിവരുന്ന ഇടതു നേതാക്കള്&#x200d; ഇപ്പോള്&#x200d; വ്യാപകമായി പറയുന്നത് സര്&#x200d;ക്കാര്&#x200d; നയമല്ല പൊലീസ് പിന്തുടരുന്നതെന്നാണ്. അപ്പോള്&#x200d; രണ്ട് കാര്യം ഇത് പറയുന്ന സി.പി.എം നേതാക്കള്&#x200d; തന്നെ സമ്മതിക്കുന്നു. <br>
ഒന്ന്: കേരളത്തില്&#x200d; പൊലീസ് പ്രവര്&#x200d;ത്തിക്കുന്നത് ശരിയായ രീതിയിലല്ല. രണ്ട്: പൊലീസിനുമേല്&#x200d; സര്&#x200d;ക്കാറിന് സ്വാധീനമില്ല. ഈ രണ്ട് നിഗമനങ്ങളും ശരിവെക്കുന്ന ഒരു കാര്യമുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്&#x200d; തികഞ്ഞ പരാജയമാണ്. ഭരണമുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ കാലങ്ങളായി പറഞ്ഞുവന്ന ഈ വാദം ഇപ്പോള്&#x200d; സി.പി.എം നേതാക്കള്&#x200d;കൂടി ശരിവെക്കുന്നുവെന്നതാണ് പ്രസ്താവ്യമായ കാര്യം. <br>
പിണറായി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റിട്ട് നാല് വര്&#x200d;ഷത്തോടടുക്കുകയാണ്. ഈ സര്&#x200d;ക്കാര്&#x200d; നിലവില്&#x200d; വന്നശേഷം ഉയര്&#x200d;ന്ന നിരവധി ആരോപണങ്ങള്&#x200d; വിശകലനം ചെയ്താല്&#x200d; ബോധ്യമാകുന്ന ഒരു യാഥാര്&#x200d;ത്ഥ്യമുണ്ട്. ലോക്‌നാഥ് ബെഹ്‌റയെ ഡി.ജി.പിയായി നിയമിച്ചതുമുതല്&#x200d; ഏറ്റവുമൊടുവില്&#x200d; അലന്&#x200d; ഷുഹൈബ്, താഹ ഫൈസല്&#x200d; എന്നീ രണ്ട് സി.പി.എം പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ യു.എ.പി.എ ചുമത്തിയതുള്&#x200d;പ്പെടെയുള്ള കാര്യങ്ങള്&#x200d; ഒരു അവിശുദ്ധ കൂട്ടുകെട്ടിന്റെ മണം പരത്തുന്നുണ്ട്. </p>



<p>പിണറായി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റ് കൃത്യം ഒരുവര്&#x200d;ഷം കഴിഞ്ഞപ്പോള്&#x200d; തന്നെ ലോക്‌നാഥ് ബെഹ്‌റയെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിച്ചിരുന്നു. 2017 ജൂണ്&#x200d; 28ന് ബെഹ്‌റ ഡി.ജി.പി ആയതുമുതല്&#x200d;തന്നെ അദ്ദേഹത്തിന്റെ നിയമനം സംശയാസ്പദമായിരുന്നു. കുപ്രസിദ്ധമായ പല അന്വേഷണങ്ങളുടേയും പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ച ഒരു പൊലീസ് ഓഫീസര്&#x200d; ഒരു ഇടതു സര്&#x200d;ക്കാറിന്റെ പൊലീസ് മേധാവിയാകുന്നത്തന്നെ ഒത്തുതീര്&#x200d;പ്പുകളുടെ ഭാഗമാണെന്ന് അന്നുതന്നെ ആക്ഷേപമുയര്&#x200d;ന്നിരുന്നു. എന്നാല്&#x200d; അതൊന്നും പിണറായിയെ പിന്തിരിപ്പിച്ചില്ല. നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും ഗുഡ് സര്&#x200d;ട്ടിഫിക്കറ്റ് മാത്രമാണ് ബെഹ്‌റയെ നിയമിക്കാന്&#x200d; പ്രേരകമായതെന്ന വ്യാപക ആരോപണത്തിനെതിരെയും പിണറായിക്ക് മറുവാക്കുണ്ടായിരുന്നില്ല. കേന്ദ്ര സര്&#x200d;ക്കാറുമായി പിണറായി നിര്&#x200d;മ്മിച്ച അവിശുദ്ധ ബന്ധത്തിന്റെ വലിയ തെളിവായി ബെഹ്‌റയുടെ നിയമനം നിരീക്ഷിക്കപ്പെട്ടു.</p>



<p>ഇഷ്‌റത് ജഹാന്&#x200d; കേസില്&#x200d; നിന്ന് മോദിക്കും ഷാക്കും സുരക്ഷിതമായ രക്ഷാവഴി ഒരുക്കിയതിന് ബെഹ്‌റക്കു നല്&#x200d;കിയ പാരിതോഷികമാണ് ഡി.ജി.പി നിയമനമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; ഉള്&#x200d;പ്പെടെയുള്ള നേതാക്കള്&#x200d; അന്നുതന്നെ വസ്തുതകള്&#x200d; നിരത്തി വാദിച്ചിരുന്നു. ഇഷ്‌റത് ജഹാന്&#x200d; കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ ചില ഫയലുകള്&#x200d; താന്&#x200d; കണ്ടതിനെക്കുറിച്ച് മുന്&#x200d; ആഭ്യന്തര സഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി യുവജന യാത്രയുടെ വടകരയിലെ സ്വീകരണത്തില്&#x200d;വെച്ച് നടത്തിയ വെളിപ്പെടുത്തല്&#x200d; വന്&#x200d; മാധ്യമ ശ്രദ്ധ നേടിയിരുന്നു. എന്&#x200d;.ഐ.എ സംഘത്തിലെ നാലുപേരില്&#x200d; ഒരാളായിരുന്ന ലോക്‌നാഥ് ബെഹ്‌റ പ്രമാദമായ കേസുകളില്&#x200d; നിന്ന് (ഗുജറാത്ത് കലാപം, ഇഷ്‌റത് ജഹാന്&#x200d; കേസ് ഉള്&#x200d;പെടെ) മോദിയെ രക്ഷിച്ചെടുത്തതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്&#x200d; അധികാരമേറ്റെടുത്തശേഷം പിണറായി ഡല്&#x200d;ഹിക്കുപോയതും ആറന്മുള കണ്ണാടി സമ്മാനിച്ചതും ആ കൂടിക്കാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ബെഹ്‌റയെ നിയമിച്ചുകൊണ്ടുള്ള ഫയലില്&#x200d; ഒപ്പുവെച്ചതും ഒരു തിരക്കഥയുടെ ഭാഗമായിരുന്നു. മോദിയും പിണറായിയും തമ്മിലുള്ള തകരാത്ത പാലമായി ഇപ്പോഴും നില്&#x200d;ക്കുന്ന ഉദ്യോഗസ്ഥന്&#x200d; ബെഹ്‌റയാണ്. </p>



<p>മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിന് നിരവധി തെളിവുകള്&#x200d; വേറെയുമുണ്ട്. മോദിക്കെതിരെ ഇന്ത്യയാകെ തിളച്ചുമറിയുന്ന പ്രതിഷേധമുയരുമ്പോഴും ഒരു വാക്കുകൊണ്ടുപോലും പിണറായി മുറിവേല്&#x200d;പ്പിച്ചിരുന്നില്ലെന്നത് പ്രസ്താവ്യമായ കാര്യമാണ്. <br>
ലോക്‌നാഥ് ബെഹ്‌റ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെപോലെ പെരുമാറുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്&#x200d; നടത്തിയ പ്രസ്താവനക്കെതിരെ മാനനഷ്ടത്തിന് കേസ് ഫയല്&#x200d; ചെയ്യാന്&#x200d; ആഭ്യന്തര വകുപ്പ് നല്&#x200d;കിയ അനുമതി പോലും ഈ അവിശുദ്ധ ബാന്ധവത്തിന്റെ ആഴമാണ് ബോധ്യപ്പെടുത്തുന്നത്. ഇതില്&#x200d; രണ്ട് കാര്യമാണ് ബെഹ്‌റ തുറന്നു പറഞ്ഞത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായി തന്നെ ആക്ഷേപിക്കുന്നത് മാനഹാനി ഉണ്ടാക്കുന്നതാണ്. കാരണം താന്&#x200d; സംഘിയുടെ കുഴലൂത്തുകാരന്&#x200d; മാത്രമാണ്. <br>
കഴിഞ്ഞ മൂന്നു വര്&#x200d;ഷക്കാലത്തിനിടയില്&#x200d; ബെഹ്‌റക്കെതിരെ വ്യക്തിപരമായും പൊലീസ് വകുപ്പിനെതിരെ പൊതുവായും ഉയര്&#x200d;ന്ന ആക്ഷേപങ്ങളേറെയും വസ്തുതാപരമായിരുന്നു. പല കേസുകളിലും പൊലീസ് കൈക്കൊണ്ട ഏകപക്ഷീയ നിലപാടുകള്&#x200d; സംസ്ഥാനത്ത് വന്&#x200d; പ്രതിഷേധങ്ങളുടെ കൊടുങ്കാറ്റ് ഉയര്&#x200d;ത്തിയിരുന്നു. പൊലീസ് നടപടി വിമര്&#x200d;ശിക്കപ്പെടുമ്പോഴെല്ലാം ബെഹ്‌റയുടെ രക്ഷകനായി പിണറായി വിജയന്&#x200d; എത്തുന്ന കാഴ്ചയാണ് കാണാന്&#x200d; സാധിച്ചത്. അട്ടപ്പാടിയില്&#x200d; നക്‌സലൈറ്റുകള്&#x200d; കൊല്ലപ്പെട്ട സാഹചര്യത്തിലും നേരത്തെ നിലമ്പൂര്&#x200d; കാടുകളില്&#x200d; മാവോയിസ്റ്റുകളെന്നാരോപിച്ച് രണ്ട് പേരെ  കൊന്നപ്പോഴും പിണറായി കൈക്കൊണ്ട നിലപാട് പൊലീസ് നടപടിയെ വെള്ളപൂശുന്ന തരത്തില്&#x200d; തന്നെയായിരുന്നു. </p>



<p>സംഘ്പരിവാറുമായി ബന്ധപ്പെട്ട നിരവധി കേസുകള്&#x200d; കൈകാര്യം ചെയ്ത രീതിയും നേരത്തെ യു.എ.പി.എ ചുമത്തിയ സാഹചര്യങ്ങളുമെല്ലാം ഇത്തരത്തില്&#x200d; സംശയാസ്പദമായിരുന്നു. ഇതിന്റെ തുടര്&#x200d;ച്ച മാത്രമാണ് ഒടുവില്&#x200d; സ്വന്തം പാര്&#x200d;ട്ടിക്കാര്&#x200d;ക്കെതിരെ പോലും യു.എ.പി.എ ചുമത്താന്&#x200d; ഇടയാക്കിയ സാഹചര്യം. <br>
എന്താണ് ഈ അവിശുദ്ധ ബാന്ധവത്തിന്റെ മര്&#x200d;മ്മം. അതിനൊരു ഉത്തരം മാത്രമേയുള്ളു. ലാവ്‌ലിന്&#x200d; കേസ്. കേന്ദ്ര സര്&#x200d;ക്കാര്&#x200d; പിണറായിയെ സമര്&#x200d;ത്ഥമായി ബ്ലാക്‌മെയില്&#x200d; ചെയ്യുന്നതും ഇതേ വാള്&#x200d; ഉപയോഗിച്ചുതന്നെയാണ്. പിണറായിയുടെ തലക്കുമുകളില്&#x200d; തൂങ്ങിയാടുന്ന ലാവ്‌ലിന്&#x200d; ഗഡ്ഖം. യു.എ.പി.എ ചുമത്തിയ കേസുകളില്&#x200d; പൊലീസ് പറയുന്നത് പ്രതികളുടെ വീടുകളില്&#x200d;നിന്ന് കമ്യൂണിസ്റ്റ് ലേഖനങ്ങളും ലഘുലേഖകളും പുസ്തകങ്ങളും പിടികൂടി എന്നതാണ്. മാവോയെ വായിക്കുന്നത് ഇടതു സര്&#x200d;ക്കാര്&#x200d; ഭരിക്കുന്ന കേരളത്തില്&#x200d; തീവ്രവാദമാവുമെങ്കില്&#x200d; നാളെ കോടിയേരി ബാലകൃഷ്ണനെതന്നെ ദാസ് ക്യാപിറ്റല്&#x200d; വായിച്ചതിന്റെ പേരില്&#x200d; യു.എ.പി.എ ചുമത്തിയാലും ആശ്ചര്യപ്പെടാനില്ല.</p>



<p>കേരളം ആരാണിപ്പോള്&#x200d; ഭരിക്കുന്നതെന്നതിന്റെ ഉത്തരം സി.പി.എം നേതാക്കള്&#x200d; തന്നെയാണ് നല്&#x200d;കേണ്ടത്. ആ ഉത്തരം അവര്&#x200d;ക്ക് വ്യക്തതയോടെ നല്&#x200d;കാനാവുന്നില്ലെങ്കില്&#x200d; പിണറായി-ബെഹ്‌റ കൂട്ടുകെട്ടിന്റെ മികച്ച പ്രകടനം അവര്&#x200d; അംഗീകരിക്കേണ്ടിവരും. അതുമല്ലെങ്കില്&#x200d; അമിത്ഷാ സ്വിച്ചിട്ടാല്&#x200d; ഓണാവുന്ന ഒരു പാവ സര്&#x200d;ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് അവര്&#x200d; സമ്മതിക്കേണ്ടിവരും. ഇടവേളകളില്&#x200d; ആവര്&#x200d;ത്തിച്ചുകൊണ്ടിരിക്കുന്ന ഈ സംഘി ബാധ ഇനി സി.പി.എം രീതിയാണെങ്കില്&#x200d; അതെങ്കിലും നിങ്ങള്&#x200d; തുറന്നു പറഞ്ഞേ തീരൂ.<br>
ഒടുവില്&#x200d; ഇടതുപക്ഷം നമ്മെയൊരു നിഗമനത്തിലെത്തിക്കുകയാണ്. കേരളത്തില്&#x200d; ബി.ജെ.പിയുടെ ആവശ്യമില്ല. കാരണം, ബി.ജെ.പി നിലകൊള്ളുന്ന ആശയങ്ങള്&#x200d;, നടപ്പാക്കുന്ന കരിനിയമങ്ങള്&#x200d;, ജനവിരുദ്ധ സമീപനങ്ങള്&#x200d; എല്ലാം വെള്ളം ചേര്&#x200d;ക്കാതെ നടപ്പാക്കാന്&#x200d; ഞങ്ങളുണ്ട്. പിന്നെയെന്തിനു വേറൊരു ബി.ജെ.പി വേണം? പിണറായി സംഘത്തിനപ്പുറം ആദര്&#x200d;ശ ബോധമുള്ള ആരെങ്കിലും ആ പക്ഷത്തുണ്ടെങ്കില്&#x200d; അവര്&#x200d; മറുപടി പറയേണ്ട ഘട്ടമാണ് കടന്നുപോകുന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amithshah-dummy-government-article.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദ്യ വാര്&#x200d;ത്താസമ്മേളനത്തിലും ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയാതെ മോദി</title>
		<link>https://www.chandrikadaily.com/doesnt-any-response-from-narendra-modi-in-first-press-meeet.html</link>
					<comments>https://www.chandrikadaily.com/doesnt-any-response-from-narendra-modi-in-first-press-meeet.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 17 May 2019 12:41:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amithshah]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[press meet]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=127486</guid>

					<description><![CDATA[പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലും മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയാതെ നരേന്ദ്രമോദി. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; നാടകീയമായി പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദി അധികാരത്തില്&#x200d; തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളില്&#x200d; മാത്രം സംവാദം ഒതുക്കി. മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷാ ആയിരുന്നു. മാധ്യമ പ്രവര്&#x200d;ത്തകരെ പുകഴ്ത്തി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രകൃതി ദുരന്തം വന്നപ്പോഴും തെരഞ്ഞെടുപ്പ് കാലത്തും മാധ്യമങ്ങള്&#x200d; നന്നായി പ്രവര്&#x200d;ത്തിച്ചുവെന്നും കൂട്ടിച്ചേര്&#x200d;ത്തു. [&#8230;]]]></description>
										<content:encoded><![CDATA[
<p> പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്&#x200d;ത്താസമ്മേളനത്തിലും മാധ്യമപ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങള്&#x200d;ക്ക് മറുപടി പറയാതെ നരേന്ദ്രമോദി.  വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; നാടകീയമായി പങ്കെടുക്കാനെത്തിയ നരേന്ദ്ര മോദി  അധികാരത്തില്&#x200d; തിരിച്ചെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച വാക്കുകളില്&#x200d; മാത്രം സംവാദം ഒതുക്കി. മാധ്യമ പ്രവര്&#x200d;ത്തകരുടെ  ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കാന്&#x200d; അവസരം ഉണ്ടായിരുന്നെങ്കിലും മറുപടി പറഞ്ഞത് ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷാ ആയിരുന്നു. <br>  മാധ്യമ പ്രവര്&#x200d;ത്തകരെ പുകഴ്ത്തി സംസാരിച്ച  പ്രധാനമന്ത്രി നരേന്ദ്ര മോദി , പ്രകൃതി ദുരന്തം വന്നപ്പോഴും  തെരഞ്ഞെടുപ്പ് കാലത്തും മാധ്യമങ്ങള്&#x200d; നന്നായി പ്രവര്&#x200d;ത്തിച്ചുവെന്നും കൂട്ടിച്ചേര്&#x200d;ത്തു. അമിത് ഷായുടെ വാര്&#x200d;ത്താ സമ്മേളനം ബിജെപി ആസ്ഥാനത്ത് ഉണ്ടാകുമെന്നാണ് ഇന്നലെ  മാധ്യമങ്ങളെ അറിയിച്ചിരുന്നത്. എന്നാല്&#x200d; അവസാന നിമിഷം തികച്ചും നാടകീയമായാണ് മോദി വാര്&#x200d;ത്താ സമ്മേളനത്തിനെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/doesnt-any-response-from-narendra-modi-in-first-press-meeet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷായുടെ വാഹനത്തിന് നേരെ കരിങ്കൊടി വീശി: വിദ്യാര്&#x200d;ഥിനികളെ പൊലീസ് മര്&#x200d;ദ്ദിച്ചു; ദൃശ്യങ്ങള്&#x200d; പുറത്ത്</title>
		<link>https://www.chandrikadaily.com/two-girls-dragged-by-police-on-amithshas-rally-protest-news.html</link>
					<comments>https://www.chandrikadaily.com/two-girls-dragged-by-police-on-amithshas-rally-protest-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 28 Jul 2018 09:42:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[amithshah]]></category>
		<category><![CDATA[death]]></category>
		<category><![CDATA[MURDER]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=96426</guid>

					<description><![CDATA[ലക്‌നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായെ അലഹാബാദില്&#x200d; കരിങ്കൊടി കാണിച്ച വിദ്യാര്&#x200d;ഥിനികളെ പൊലീസ് മര്&#x200d;ദ്ദിച്ചു. അലഹാബാദില്&#x200d; അമിത്ഷാ റാലി നടത്തുന്നതിനിടെയാണ് രണ്ടു വിദ്യാര്&#x200d;ഥിനികള്&#x200d; കരിങ്കൊടി വീശിയത്. ഇവരെ യു.പി പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം ഇതിനോടകം വിവാദമായി. വിമര്&#x200d;ശനവുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രംഗത്തെത്തി. വിദ്യാര്&#x200d;ഥിനികളെ പൊലീസുകാര്&#x200d; കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്&#x200d;മീഡിയയില്&#x200d; വൈറലാവുകയാണ്. &#8216;അമിത് ഷാ ഗോ ബാക്ക്&#8217; എന്ന മുദ്രാവാക്യം വിളികളോടെയാണ് വിദ്യാര്&#x200d;ഥിനികള്&#x200d; അമിത് ഷായുടെ റാലിക്ക് നേരെ കരിങ്കൊടി വീശിയത്. കരിങ്കൊടികളുമായി [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷായെ അലഹാബാദില്&#x200d; കരിങ്കൊടി കാണിച്ച വിദ്യാര്&#x200d;ഥിനികളെ പൊലീസ് മര്&#x200d;ദ്ദിച്ചു. അലഹാബാദില്&#x200d; അമിത്ഷാ റാലി നടത്തുന്നതിനിടെയാണ് രണ്ടു വിദ്യാര്&#x200d;ഥിനികള്&#x200d; കരിങ്കൊടി വീശിയത്. ഇവരെ യു.പി പൊലീസ് ക്രൂരമായി കയ്യേറ്റം ചെയ്യുകയായിരുന്നു. സംഭവം ഇതിനോടകം വിവാദമായി. വിമര്&#x200d;ശനവുമായി പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; രംഗത്തെത്തി.</p>
<p>വിദ്യാര്&#x200d;ഥിനികളെ പൊലീസുകാര്&#x200d; കയ്യേറ്റം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്&#x200d;മീഡിയയില്&#x200d; വൈറലാവുകയാണ്. &#8216;അമിത് ഷാ ഗോ ബാക്ക്&#8217; എന്ന മുദ്രാവാക്യം വിളികളോടെയാണ് വിദ്യാര്&#x200d;ഥിനികള്&#x200d; അമിത് ഷായുടെ റാലിക്ക് നേരെ കരിങ്കൊടി വീശിയത്. കരിങ്കൊടികളുമായി എത്തിയ വിദ്യാര്&#x200d;ഥിനികളെ വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്&#x200d; പൊലീസുകാര്&#x200d; വലിച്ചിഴക്കുകയായിരുന്നു. മര്&#x200d;ദിച്ചതിനുശേഷം വിദ്യാര്&#x200d;ത്ഥിനികളെ മുടിയില്&#x200d; കുത്തിപ്പിടിച്ചും തല്ലി. ഇതേസമയം, അമിത് ഷായുടെ വാഹനം ആ വഴി കടന്നുപോകുകയും ചെയ്തു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FTimesofIndia%2Fvideos%2F10156762915222139%2F&amp;show_text=0&amp;width=560" width="560" height="315" frameborder="0" scrolling="no" allowfullscreen="allowfullscreen"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/two-girls-dragged-by-police-on-amithshas-rally-protest-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് തെരഞ്ഞെടുപ്പ്: ഗുജറാത്തില്&#x200d; ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുസമ്മതിച്ച് അമിത്ഷാ</title>
		<link>https://www.chandrikadaily.com/i-dont-deny-there-is-anti-incumbency-amithshah.html</link>
					<comments>https://www.chandrikadaily.com/i-dont-deny-there-is-anti-incumbency-amithshah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 04 Dec 2017 09:36:47 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amithshah]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[narendra modi]]></category>
		<category><![CDATA[rahul gandhi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57753</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുപറഞ്ഞ് ബി.ജെ.പി ദേശീയഅധ്യക്ഷന്&#x200d; അമിത്ഷാ. ഒരു ദേശീയമാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് പുതിയതായി രൂപം കൊണ്ട ജാതി കേന്ദ്രീകൃതമായിട്ടുള്ള കൂട്ടുകെട്ടുകളില്&#x200d; ഗുജറാത്തില്&#x200d; പതറി നില്&#x200d;ക്കുകയാണ് ബി.ജെ.പി. ഗുജറാത്തില്&#x200d; നീണ്ടകാലം അധികാരത്തില്&#x200d; തുടരുന്ന പാര്&#x200d;ട്ടിക്കെതിരെ വിരുദ്ധവികാരം സ്വാഭാവികമാണെന്ന് അമിത് ഷാ പറഞ്ഞു. വര്&#x200d;ഷങ്ങളായി ഭരണത്തിലുള്ളതിനാല്&#x200d; ഭരണവിരുദ്ധവികാരം ഉണ്ട്. എന്നാല്&#x200d; തങ്ങള്&#x200d;ക്ക് അനുകൂലമായ വലിയ വോട്ട് ബാങ്ക് ഗുജറാത്തില്&#x200d; ഉണ്ട്. ജനങ്ങള്&#x200d; പ്രതീക്ഷിക്കുന്ന രീതിയിലുള്ള വികസന ജീവിതമാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുപറഞ്ഞ് ബി.ജെ.പി ദേശീയഅധ്യക്ഷന്&#x200d; അമിത്ഷാ. ഒരു ദേശീയമാധ്യമത്തിന് നല്&#x200d;കിയ അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് പുതിയതായി രൂപം കൊണ്ട ജാതി കേന്ദ്രീകൃതമായിട്ടുള്ള കൂട്ടുകെട്ടുകളില്&#x200d; ഗുജറാത്തില്&#x200d; പതറി നില്&#x200d;ക്കുകയാണ് ബി.ജെ.പി. ഗുജറാത്തില്&#x200d; നീണ്ടകാലം അധികാരത്തില്&#x200d; തുടരുന്ന പാര്&#x200d;ട്ടിക്കെതിരെ വിരുദ്ധവികാരം സ്വാഭാവികമാണെന്ന് അമിത് ഷാ പറഞ്ഞു. വര്&#x200d;ഷങ്ങളായി ഭരണത്തിലുള്ളതിനാല്&#x200d; ഭരണവിരുദ്ധവികാരം ഉണ്ട്. എന്നാല്&#x200d; തങ്ങള്&#x200d;ക്ക് അനുകൂലമായ വലിയ വോട്ട് ബാങ്ക് ഗുജറാത്തില്&#x200d; ഉണ്ട്. ജനങ്ങള്&#x200d; പ്രതീക്ഷിക്കുന്ന രീതിയിലുള്ള വികസന ജീവിതമാണ് ജനങ്ങള്&#x200d;ക്കുള്ളത്. 24മണിക്കൂറും വൈദ്യുതിയും മികച്ച റോഡുകളും ഗുജറാത്തിലുണ്ട്. വികസനപദ്ധതികളെ ആര്&#x200d;ക്കും ചോദ്യം ചെയ്യാനാവില്ലെന്നും അമിത് ഷാ പറഞ്ഞു. കോണ്&#x200d;ഗ്രസ് സംസ്ഥാനത്ത് ജാതിരാഷ്ട്രീയം കളിക്കുകയാണ്. ഹര്&#x200d;ദിക്ക് പട്ടേല്&#x200d;, അല്&#x200d;പേഷ് താക്കൂര്&#x200d;, തുടങ്ങിയവരുടേ നേതൃത്വത്തില്&#x200d; സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളെല്ലാം കോണ്&#x200d;ഗ്രസ് സ്‌പോണ്&#x200d;സേര്&#x200d;ഡ് സമരങ്ങളായിരുന്നു. ഇത് ജനം തിരച്ചറിഞ്ഞിട്ടുണ്ടെന്നും അമിത്ഷാ കൂട്ടിച്ചേര്&#x200d;ത്തു. 182 സീറ്റില്&#x200d; 150സീറ്റുനേടി ബി.ജെ.പി വന്&#x200d;വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഒന്&#x200d;പതിനും 14നുമാണ് ഗുജറാത്തില്&#x200d; തെരഞ്ഞെടുപ്പ് നടക്കുന്നത്. 18ന് ഫലമറിയും. ഹര്&#x200d;ദ്ദികിന്റേയും അല്&#x200d;പേഷിന്റേയും ജിഗ്നേഷ് മേവാനിയുടേയും പിന്തുണ കോണ്&#x200d;ഗ്രസ്സിനുണ്ട്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നാല് റാലികളില്&#x200d; പങ്കെടുക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/i-dont-deny-there-is-anti-incumbency-amithshah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അമിത്ഷാക്ക് പട്ടേല്‍ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്</title>
		<link>https://www.chandrikadaily.com/patidars-throw-eggs-on-amithshah.html</link>
					<comments>https://www.chandrikadaily.com/patidars-throw-eggs-on-amithshah.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 07 Mar 2017 10:06:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amithshah]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21905</guid>

					<description><![CDATA[ജൂനഗഥ്: ഗുജറാത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ വണ്ടിക്കുനേരെ പട്ടേല്‍ പ്രവര്‍ത്തകരുടെ ചീമുട്ടയേറ്. ഇന്നലെ രാജ്‌കോട്ട് എയര്‍പോര്‍ട്ടില്‍ നിന്നും റോഡ് മാര്‍ഗ്ഗം സോംനാഥ് ഗ്രാമത്തിലേക്കുള്ള യാത്രക്കിടെയാണ് പട്ടേല്‍ സമുദായക്കാര്‍ അമിത് ഷായുടെ കാറിനുനേരെ ചീമുട്ടയെറിഞ്ഞത്. ഗുജറാത്തില്‍ ഇന്ന് ആരംഭിക്കുന്ന മോദിയുടെ ദ്വിദിന സന്ദര്‍ശനത്തില്‍ പങ്കെടുക്കാനായാണ് അമിത് ഷാ എത്തിയത്. വളരെക്കാലമായി സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ വിവിധ മേഖലകളില്‍ സംവരണം വേണമെന്നാവശ്യപ്പെട്ട് പട്ടേല്‍സമുദായക്കാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചുവരികയാണ്. എന്നാല്‍ ഇത് ബി.ജെ.പി അവഗണിച്ചു വരികയുമാണ്. ഇതിനെതിരെ വളരെ ശക്തമായ രീതിയില്‍ പ്രതിഷേധങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>ജൂനഗഥ്: ഗുജറാത്തില്&#x200d; ബി.ജെ.പി ദേശീയ അധ്യക്ഷന്&#x200d; അമിത്ഷായുടെ വണ്ടിക്കുനേരെ പട്ടേല്&#x200d; പ്രവര്&#x200d;ത്തകരുടെ ചീമുട്ടയേറ്. ഇന്നലെ രാജ്‌കോട്ട് എയര്&#x200d;പോര്&#x200d;ട്ടില്&#x200d; നിന്നും റോഡ് മാര്&#x200d;ഗ്ഗം സോംനാഥ് ഗ്രാമത്തിലേക്കുള്ള യാത്രക്കിടെയാണ് പട്ടേല്&#x200d; സമുദായക്കാര്&#x200d; അമിത് ഷായുടെ കാറിനുനേരെ ചീമുട്ടയെറിഞ്ഞത്. ഗുജറാത്തില്&#x200d; ഇന്ന് ആരംഭിക്കുന്ന മോദിയുടെ ദ്വിദിന സന്ദര്&#x200d;ശനത്തില്&#x200d; പങ്കെടുക്കാനായാണ് അമിത് ഷാ എത്തിയത്.</p>
<p>വളരെക്കാലമായി സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലുള്&#x200d;പ്പെടെ വിവിധ മേഖലകളില്&#x200d; സംവരണം വേണമെന്നാവശ്യപ്പെട്ട് പട്ടേല്&#x200d;സമുദായക്കാര്&#x200d; പ്രക്ഷോഭം സംഘടിപ്പിച്ചുവരികയാണ്. എന്നാല്&#x200d; ഇത് ബി.ജെ.പി അവഗണിച്ചു വരികയുമാണ്. ഇതിനെതിരെ വളരെ ശക്തമായ രീതിയില്&#x200d; പ്രതിഷേധങ്ങളും ഉയര്&#x200d;ന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഗ്രാമത്തിലെ ക്ഷേത്രത്തിലേക്കു വരുന്ന വഴിയില്&#x200d; അമിത്ഷായെ പ്രവര്&#x200d;ത്തകര്&#x200d; ചീമുട്ടയെറിഞ്ഞത്. ഗുജറാത്തിലെ വലിയ വോട്ടുബാങ്കായ പട്ടേല്&#x200d; സമുദായക്കാര്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്&#x200d; മോദിക്ക് കനത്ത സുരക്ഷയാണ്ഏര്&#x200d;പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്&#x200d;ഷം നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം പട്ടേല്&#x200d;സമുദായക്കാരുടെ പ്രതിഷേധമായിരുന്നു.</p>
<p><strong>watch video: </strong></p>
<p>https://www.youtube.com/watch?time_continue=2&#038;v=iR5szFIiPcc</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/patidars-throw-eggs-on-amithshah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
