<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>amnasty international &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/amnasty-international/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 23 Feb 2018 12:37:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>amnasty international &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ലോകനേതാക്കള്&#x200d; മനുഷ്യാവകാശങ്ങള്&#x200d;ക്ക്  തുരങ്കംവെക്കുന്നു: ആംനസ്റ്റി</title>
		<link>https://www.chandrikadaily.com/amnesty-international-agry-speech-normal-for-some-leaders.html</link>
					<comments>https://www.chandrikadaily.com/amnesty-international-agry-speech-normal-for-some-leaders.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 23 Feb 2018 12:32:51 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amnasty international]]></category>
		<category><![CDATA[Donald J Trump]]></category>
		<category><![CDATA[shi jin ping]]></category>
		<category><![CDATA[vladimir putin]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=71461</guid>

					<description><![CDATA[ലണ്ടന്&#x200d;: പിന്തിരിപ്പന്&#x200d; നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും ഉപയോഗിച്ച് ലോകനേതാക്കള്&#x200d; മനുഷ്യാവകാശങ്ങളെ അട്ടിമറിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d;. യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്, റഷ്യന്&#x200d; പ്രസിഡന്റ് വഌദ്മിര്&#x200d; പുടിന്&#x200d;, ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ് തുടങ്ങി നിരവധി ലോക നേതാക്കള്&#x200d; പിന്തിരിപ്പന്&#x200d; നയങ്ങളിലൂടെ മനുഷ്യാവകാശങ്ങള്&#x200d;ക്ക് തുരങ്കംവെക്കുകയാണെന്ന് ആംനസ്റ്റിയുടെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഈജിപ്ത്, ഫിലിപ്പീന്&#x200d;സ്, വെനസ്വേല ഭരണത്തലന്മാരെയും ആംനസ്റ്റി പേരെടുത്ത് വിമര്&#x200d;ശിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്&#x200d; വിദ്വേഷവും ഭീതിയും കൂടുതല്&#x200d; പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കലുഷിതമായ ഈ കാലത്ത് മനുഷ്യാവകാശങ്ങള്&#x200d;ക്കുവേണ്ടി നിലകൊള്ളുന്ന ചുരുക്കം ഭരണകൂടങ്ങള്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ലണ്ടന്&#x200d;: പിന്തിരിപ്പന്&#x200d; നയങ്ങളും വിദ്വേഷം നിറഞ്ഞ പ്രസ്താവനകളും ഉപയോഗിച്ച് ലോകനേതാക്കള്&#x200d; മനുഷ്യാവകാശങ്ങളെ അട്ടിമറിക്കുകയാണെന്ന് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d;.<br />
യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ്, റഷ്യന്&#x200d; പ്രസിഡന്റ് വഌദ്മിര്&#x200d; പുടിന്&#x200d;, ചൈനീസ് പ്രസിഡന്റ് ഷി ജിന്&#x200d;പിങ് തുടങ്ങി നിരവധി ലോക നേതാക്കള്&#x200d; പിന്തിരിപ്പന്&#x200d; നയങ്ങളിലൂടെ മനുഷ്യാവകാശങ്ങള്&#x200d;ക്ക് തുരങ്കംവെക്കുകയാണെന്ന് ആംനസ്റ്റിയുടെ വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു.<br />
ഈജിപ്ത്, ഫിലിപ്പീന്&#x200d;സ്, വെനസ്വേല ഭരണത്തലന്മാരെയും ആംനസ്റ്റി പേരെടുത്ത് വിമര്&#x200d;ശിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തില്&#x200d; വിദ്വേഷവും ഭീതിയും കൂടുതല്&#x200d; പ്രകടമായിക്കൊണ്ടിരിക്കുകയാണ്. കലുഷിതമായ ഈ കാലത്ത് മനുഷ്യാവകാശങ്ങള്&#x200d;ക്കുവേണ്ടി നിലകൊള്ളുന്ന ചുരുക്കം ഭരണകൂടങ്ങള്&#x200d; മാത്രമേ ഉള്ളൂ-ആംനസ്റ്റി സെക്രട്ടറി ജനറല്&#x200d; സലീല്&#x200d; ഷെട്ടി പറഞ്ഞു.<br />
ആറ് മുസ്്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്&#x200d;നിന്നുള്ളവരെ അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്&#x200d;നിന്ന് തടഞ്ഞുകൊണ്ടുള്ള ട്രംപിന്റെ വിവാദ യാത്രാ വിലക്കും ഫിലിപ്പീന്&#x200d;സില്&#x200d; മയക്കമുരുന്നു വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നടക്കുന്ന ബലപ്രയോഗങ്ങളും കൊലപാതകങ്ങളും മനുഷ്യാവകാശങ്ങള്&#x200d;ക്കുമേലുള്ള കടന്നാക്രമണത്തിന്റെ പ്രത്യക്ഷ തെളിവാണ്. 2016 ജൂണില്&#x200d; ഫിലിപ്പീന്&#x200d; പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്&#x200d;ട്ടെ മയക്കുമരുന്ന് വേട്ട തുടങ്ങിയ ശേഷം ഇരുപതിനായിരത്തിലേറെ പേര്&#x200d; കൊല്ലപ്പെട്ടിട്ടുണ്ട്.<br />
ലോകനേതാക്കളുടെ മനുഷ്യാവകാശ വിരുദ്ധ പിന്തിരിപ്പന്&#x200d; സമീപനങ്ങള്&#x200d; വ്യാപക പ്രതിഷേധത്തിനും സാമൂഹിക പ്രശ്‌നങ്ങള്&#x200d;ക്കും തിരികൊളുത്തി. കഴിഞ്ഞ വര്&#x200d;ഷം ജനുവരിയില്&#x200d; അമേരിക്കയില്&#x200d; നടന്ന വനിതാ മാര്&#x200d;ച്ച് തന്നെ അതിന്റെ മികച്ച തെളിവാണ്. യു.എസില്&#x200d; തുടങ്ങിയ മാര്&#x200d;ച്ച് പിന്നീട് ആഗോള പ്രതിേഷധമായി മാറി. പൊതുജന പ്രതിഷേധത്തിന്റെ ശക്തിയാണ് അതിലൂടെ പ്രകടമായതെന്ന് അമേരിക്കയിലെ ആംനസ്റ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്&#x200d; മാര്&#x200d;ഗരറ്റ് ഗുവാങ് പറഞ്ഞു. മനുഷ്യാവകാശങ്ങള്&#x200d;ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്&#x200d; പൊതുജന പിന്തുണയുണ്ടെങ്കില്&#x200d; വിജയത്തിലെത്തിക്കാന്&#x200d; സാധിക്കും.<br />
മനുഷ്യാവകാശങ്ങളുടെ കാര്യത്തില്&#x200d; ട്രംപ് അപകടകരമായ കീഴ്‌വഴക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭിന്നലിംഗക്കാരോട് വിവേചനപരമായി പെരുമാറുന്നതും മാധ്യമങ്ങളെ കടന്നാക്രമിക്കുന്നതും കുടിയേറ്റ വിരുദ്ധ പ്രസ്താവനകളും ട്രംപിന്റെ മനുഷ്യാവകാശ വിരുദ്ധ സമീപനമാണ് തെളിയിക്കുന്നതെന്ന് ആംനസ്റ്റി റിപ്പോര്&#x200d;ട്ട് കൂട്ടിച്ചേര്&#x200d;ത്തു. 159 രാജ്യങ്ങളിലെ മനുഷ്യാവകാശ സ്ഥിതിഗതികള്&#x200d; വിലയിരുത്തിയാണ് ആംനസ്റ്റി വാര്&#x200d;ഷിക റിപ്പോര്&#x200d;ട്ട് തയാറാക്കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amnesty-international-agry-speech-normal-for-some-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാകിസ്താന്‍ ടീമിന്റെ വിജയമാഘോഷിച്ചവരെ അറസ്റ്റ് ചെയതത് അസംബന്ധവും പരിഹാസ്യവുമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍</title>
		<link>https://www.chandrikadaily.com/amnasty-international-indo-pak-mach.html</link>
					<comments>https://www.chandrikadaily.com/amnasty-international-indo-pak-mach.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 22 Jun 2017 14:59:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[amnasty international]]></category>
		<category><![CDATA[criket]]></category>
		<category><![CDATA[india-pakisthan- mach]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=33276</guid>

					<description><![CDATA[ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താന്‍ ടീമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മധ്യപ്രദേശില്‍ പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയണക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. അറസ്റ്റ് അസംബന്ധവും പരിഹാസ്യവുമാണെന്ന് ആംനസ്റ്റി വിലയിരുത്തി. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ 180 റണ്‍സിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം ചൂടിയത്. ലോകത്തിന്റെ വിവിധ ഭാഗത്ത് പാകിസ്താനെ പിന്തുണച്ച് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ ബുര്‍ഹാപൂരിലെ മൊഹദ് ഗ്രാമവാസികളില് ചിലരും ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു. പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയം പടക്കം പൊട്ടിച്ച് ജയം ആഘോഷിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ചാംപ്യന്&#x200d;സ് ട്രോഫി ക്രിക്കറ്റില്&#x200d; പാകിസ്താന്&#x200d; ടീമിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് മധ്യപ്രദേശില്&#x200d; പൊലീസ് അറസ്റ്റ് ചെയ്തവരെ വിട്ടയണക്കണമെന്ന് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d;. അറസ്റ്റ് അസംബന്ധവും പരിഹാസ്യവുമാണെന്ന് ആംനസ്റ്റി വിലയിരുത്തി.</p>
<p>ചാംപ്യന്&#x200d;സ് ട്രോഫി ഫൈനലില്&#x200d; ഇന്ത്യയെ 180 റണ്&#x200d;സിന് തോല്&#x200d;പ്പിച്ചാണ് പാകിസ്താന്&#x200d; കിരീടം ചൂടിയത്. ലോകത്തിന്റെ വിവിധ ഭാഗത്ത് പാകിസ്താനെ പിന്തുണച്ച് ആഘോഷങ്ങള്&#x200d; സംഘടിപ്പിച്ചിരുന്നു. മധ്യപ്രദേശിലെ ബുര്&#x200d;ഹാപൂരിലെ മൊഹദ് ഗ്രാമവാസികളില് ചിലരും ഈ ആഘോഷത്തില്&#x200d; പങ്കുചേര്&#x200d;ന്നു. പാകിസ്താന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയം പടക്കം പൊട്ടിച്ച് ജയം ആഘോഷിക്കുകയുമായിരുന്നു. ഇതിനെ തുടര്&#x200d;ന്നാണ് 20നും 35നും ഇടയില്&#x200d; പ്രായമുള്ള 15 പേര്&#x200d;ക്കെതിരെ പൊലീസ് കേസെടുത്തത്.</p>
<p>രാജ്യദ്രോഹക്കുറ്റവും ക്രിമിനല്&#x200d; ഗൂഢാലോചനകുറ്റവുമാണ് ഇവര്&#x200d;ക്കെതിരെ ചുമത്തിയത്. ഇതിനെതിരെയാണ് ആംനസ്റ്റി ഇന്റര്&#x200d;നാഷണല്&#x200d; രംഗത്തെത്തിയത്. അറസ്റ്റ് ചെയ്തവരെ ഉടന്&#x200d; മോചിപ്പിക്കണമെന്നും ഇത്തരത്തിലുള്ള നടപടി അസംബന്ധമാണെന്നും ആംനസ്റ്റി ഇന്ത്യ പ്രോഗ്രാംസ് ഡയറക്ടര്&#x200d; അസ്മിത ബസു വ്യക്തമാക്കി. മത്സരത്തില്&#x200d; കളിക്കുന്ന ഒരു രാജ്യത്തെ പിന്തുണക്കുന്നത് കുറ്റമല്ലെന്നും ആരെ പിന്തുണക്കമെന്ന് ആലോചിക്കാന്&#x200d; ഓരോ വ്യക്തിക്കും സ്വാതന്ത്ര്യമുണ്ടെന്നും അവര്&#x200d; പറഞ്ഞു. അറസ്റ്റിലൂടെ ഒരാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയുമാണ് ഇല്ലാതാക്കിയതെന്നും ആംനസ്റ്റി കുറ്റപ്പെടുത്തി.</p>
<p>പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചു എന്ന പേരില്&#x200d; കാസറഗോഡ് ബദിയടുക്കയിലും 20 ഓളം പേര്&#x200d;ക്കെതിരെ കേസെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amnasty-international-indo-pak-mach.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
