<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Amrithsar &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/amrithsar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 23 May 2023 04:33:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Amrithsar &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കറാച്ചി ജയിലിൽ മരിച്ച സുൾഫിക്കറിന്റെ മൃതദേഹം ഇന്ത്യയിൽ എത്തിച്ചു; അമൃത്സറിൽ ഖബറടക്കും</title>
		<link>https://www.chandrikadaily.com/qkrachiprisondeath.html</link>
					<comments>https://www.chandrikadaily.com/qkrachiprisondeath.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 23 May 2023 04:24:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Amrithsar]]></category>
		<category><![CDATA[karachiprisondeath]]></category>
		<category><![CDATA[palakkad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255346</guid>

					<description><![CDATA[അധികൃതർ പാക്കിസ്ഥാൻ അധികൃതരിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങി അമൃത്‌സർ കലക്ടർക്ക് ഇന്നലെ കൈമാറിയിരുന്നു.]]></description>
										<content:encoded><![CDATA[<p>പാക്കിസ്ഥാനിലെ കറാച്ചി ജയിലിൽ മരിച്ച കപ്പൂർ സ്വദേശി സുൾഫിക്കറിന്റെ (48) മൃതദേഹം അമൃത്‌സറിൽ എത്തിച്ചു നാട്ടിലേക്ക് കൊണ്ടുവരില്ല.അവിടെത്തന്നെ കബറടക്കും.അധികൃതർ പാക്കിസ്ഥാൻ അധികൃതരിൽ നിന്നു മൃതദേഹം ഏറ്റുവാങ്ങി അമൃത്‌സർ കലക്ടർക്ക് ഇന്നലെ കൈമാറിയിരുന്നു.സുൾഫിക്കറിന്റെ ഗൾഫിലുള്ള രണ്ടു സഹേ&#x200d;ാദരന്മാരിൽ ഒരാൾ അമൃത്‌സറിലെത്തി മൃതദേഹം സ്വീകരിക്കുമെന്ന് ഇന്നലെ ഉച്ചയേ&#x200d;ാടെ കുടുംബം പറഞ്ഞതായി പെ&#x200d;ാലീസ് അറിയിച്ചു. രേഖകൾ ഇന്നു കൈമാറും.</p>
<p>അതേസമയം  , കേരളത്തിലെ ഏത് വിമാനത്താവളത്തിലെത്തിച്ചാലും മകന്റെ മൃതദേഹം ഏറ്റുവാങ്ങാന്&#x200d; സന്നന്ധമാണെന്നും ബന്ധപ്പെട്ടവരെ രേഖാമൂലം പിതാവ് അറിയിച്ചു. ചത്തീസ്ഗണ്ഡിലെ വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങാന്&#x200d; കഴിയില്ലെന്ന് മാത്രമാണ്  പറഞ്ഞതെന്ന് പിതാവ് ഹമീദ്ഹാജി പറഞ്ഞു. 5 വര്&#x200d;ഷമായി സുല്&#x200d;ഫിക്കറിനെ കുറിച്ച് ബന്ധുക്കള്&#x200d;ക്ക് യാതൊരു വിവരവുമില്ല. അതിര്&#x200d;ത്തി ലംഘിച്ചെത്തിയ മത്സ്യതൊഴിലാളി എന്ന നിലയിലാണ് സുല്&#x200d;ഫിക്കര്&#x200d; (48) പാക്കിസ്താനില്&#x200d; തടവിലാകുന്നത്. വിദേശത്ത് ഡ്രൈവര്&#x200d; ജോലി ചെയ്തിരുന്ന സുല്&#x200d;ഫിക്കര്&#x200d; 2018ന് നാട്ടിലത്തി മടങ്ങിയെങ്കിലും പിന്നീട് കാണാതാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പാക് ജയിലില്&#x200d; വെച്ച് സുല്&#x200d;ഫിക്കര്&#x200d; മരിച്ച വിവരം പൊലീസ് മുഖേന ബന്ധുക്കള്&#x200d; അറിയുന്നത്. ചത്തീസ്ഗഡ് വിമാനത്താവളത്തിലെത്തി മൃതദേഹം ഏറ്റുവാങ്ങണമെന്നായിരുന്നു പൊലീസ് നിര്&#x200d;ദേശം. ശാരീരിക അവശത എറെ അലട്ടികൊണ്ടിരിക്കുന്ന സാഹചര്യത്തില്&#x200d; അതിന് കഴിയില്ലെന്ന് പിതാവ് അറിയിച്ചിരുന്നു.<br />
5വര്&#x200d;ഷം മുമ്പ് നാട്ടിലത്തി മടങ്ങിയ സുല്&#x200d;ഫിക്കര്&#x200d; പിന്നീട് വീട്ടുകാരുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല, എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ലെന്നു അദ്ദേഹം പറഞ്ഞു. മൃതദേഹം നാട്ടിലെത്തിച്ച് മാരായംകുന്ന് പള്ളി ഖബര്&#x200d;സ്ഥാനില്&#x200d; ഖബറടക്കം ചെയ്യും.<br />
വര്&#x200d;ഷങ്ങളായി ദുബായിലായിരുന്ന സുല്&#x200d;ഫിക്കറിനെ കുറിച്ച് എന്&#x200d;.ഐ.എ ഉള്&#x200d;പ്പടെയുള്ള ഏജന്&#x200d;സികളും നേരത്തെ അന്വേഷണം നടത്തിയിരുന്നു. തിരോധാനത്തെകുറിച്ച് പൊലീസും അന്വേഷണം നടത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/qkrachiprisondeath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പഞ്ചാബിൽ അമൃത്സറില്&#x200d; സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം ; ഒരാൾക്ക് പരിക്കറ്റു</title>
		<link>https://www.chandrikadaily.com/amrithsarexplosion.html</link>
					<comments>https://www.chandrikadaily.com/amrithsarexplosion.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sun, 07 May 2023 08:45:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Amrithsar]]></category>
		<category><![CDATA[Explosion]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252109</guid>

					<description><![CDATA[ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.]]></description>
										<content:encoded><![CDATA[<p>പഞ്ചാബിലെ അമൃത്സറില്&#x200d; സുവർണ ക്ഷേത്രത്തിന് സമീപം സ്ഫോടനം. ഒരാൾക്ക് പരിക്കറ്റു. ഉച്ചയോടെയാണ് സുവർണ ക്ഷേത്രത്തിന് ഒരു കിലോമീറ്റർ അകലെയുള്ള ഒരു മാർക്കറ്റിന്  സമീപത്ത് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്&#x200d;റെ കാരണം വ്യക്തമല്ല. ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amrithsarexplosion.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രാര്&#x200d;ത്ഥനാ ഹാളില്&#x200d; സ്‌ഫോടനം: മൂന്ന് മരണം</title>
		<link>https://www.chandrikadaily.com/preyer-hall-three-died.html</link>
					<comments>https://www.chandrikadaily.com/preyer-hall-three-died.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Nov 2018 13:24:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Amrithsar]]></category>
		<category><![CDATA[Preyer Hall]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=111059</guid>

					<description><![CDATA[&#160; പഞ്ചാബിലെ അമൃതസറിലെ പ്രാര്&#x200d;ത്ഥന ഹാളില്&#x200d; ഉണ്ടായ സ്‌ഫോടനത്തില്&#x200d; മൂന്നു പേര്&#x200d; മരിച്ചു. പത്തു പേര്&#x200d;ക്ക് പരിക്കേറ്റു. അമൃത്സറിലെ രാജസന്&#x200d;സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്&#x200d;കരി ഭവനിലാണ് ആക്രമണം ഉണ്ടായത്. നിരന്&#x200d;കരിയുടെ സമ്മേളനത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് സൈന്യം അറിയിച്ചു. 11.30ഓടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് പ്രാര്&#x200d;ഥാന ഹാളിലേക്ക് ഗ്രനേഡ് എറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു. സ്‌ഫോടനത്തില്&#x200d; മരിച്ചവരുടെ കുടുംബങ്ങള്&#x200d;ക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്&#x200d;ക്ക് സൗജന്യ ചികിത്സയും നല്&#x200d;കുമെന്ന് മുഖ്യമന്ത്രി അമരീന്ദ്രര്&#x200d; സിങ് അറിയിച്ചു. സി.സിടിവി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>പഞ്ചാബിലെ അമൃതസറിലെ പ്രാര്&#x200d;ത്ഥന ഹാളില്&#x200d; ഉണ്ടായ സ്‌ഫോടനത്തില്&#x200d; മൂന്നു പേര്&#x200d; മരിച്ചു. പത്തു പേര്&#x200d;ക്ക് പരിക്കേറ്റു. അമൃത്സറിലെ രാജസന്&#x200d;സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്&#x200d;കരി ഭവനിലാണ് ആക്രമണം ഉണ്ടായത്.</p>
<p>നിരന്&#x200d;കരിയുടെ സമ്മേളനത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് സൈന്യം അറിയിച്ചു. 11.30ഓടെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് പ്രാര്&#x200d;ഥാന ഹാളിലേക്ക് ഗ്രനേഡ് എറിഞ്ഞതെന്ന് ദൃക്‌സാക്ഷികള്&#x200d; പറഞ്ഞു.<br />
സ്‌ഫോടനത്തില്&#x200d; മരിച്ചവരുടെ കുടുംബങ്ങള്&#x200d;ക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്&#x200d;ക്ക് സൗജന്യ ചികിത്സയും നല്&#x200d;കുമെന്ന് മുഖ്യമന്ത്രി അമരീന്ദ്രര്&#x200d; സിങ് അറിയിച്ചു. സി.സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്&#x200d; അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവ സമയം 250 പേര്&#x200d; സ്ഥലത്ത് ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/preyer-hall-three-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
