<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>AMU &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/amu/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 13 May 2018 05:27:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>AMU &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജിന്ന വിവാദത്തില്&#x200d; അലിഗഢ് സര്&#x200d;വ്വകലാശാലയില്&#x200d; ഹിന്ദു യുവവാഹിനി ആക്രമണം നടത്തിയത് ആസൂത്രിതം: സിസിടിവി ദൃശ്യങ്ങള്&#x200d; ചാനലിന് ലഭിച്ചു</title>
		<link>https://www.chandrikadaily.com/jinnah-row-at-aligra-is-it-pre-planned-by-hindhu-yuvavahini.html</link>
					<comments>https://www.chandrikadaily.com/jinnah-row-at-aligra-is-it-pre-planned-by-hindhu-yuvavahini.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 May 2018 04:47:56 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[aligarh university]]></category>
		<category><![CDATA[AMU]]></category>
		<category><![CDATA[India]]></category>
		<category><![CDATA[jinnah row]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84693</guid>

					<description><![CDATA[അലിഗഢ്: മുഹമ്മദലി ജിന്ന ചിത്രവുമായി ഉടലെടുത്ത വിവാദത്തില്&#x200d; സര്&#x200d;വ്വകലാശാലയില്&#x200d; ഹിന്ദു യുവവാഹിനി പ്രവര്&#x200d;ത്തകര്&#x200d; അക്രമം അഴിച്ചുവിട്ടത് ആസൂത്രിതം. മുന്&#x200d; ഉപരാഷ്ട്രപതി ഹമീദ് അന്&#x200d;സാരി ക്യാംപസില്&#x200d; ഉണ്ടായിരിക്കെയാണ് ഹിന്ദു യുവവാഹിനി പ്രവര്&#x200d;ത്തകര്&#x200d; അക്രമം ആസൂത്രണത്തോടെ അഴിച്ചു വിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്&#x200d; തെളിയിക്കുന്നു. ക്യാമ്പസിലെ സുരക്ഷാ ജീവനക്കാര്&#x200d; ചില അക്രമികളെ പിടികൂടി സ്റ്റേഷനില്&#x200d; ഏല്&#x200d;പിച്ചിട്ടും ഇവര്&#x200d;ക്കെതിരെ കേസെടുക്കാന്&#x200d; പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയാണ് ഹിന്ദുയുവ വാഹിനി. അലിഗഢ് സര്&#x200d;കലാശാലയില്&#x200d; നിന്ന് മുഹമ്മദലി ജിന്നയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>അലിഗഢ്: മുഹമ്മദലി ജിന്ന ചിത്രവുമായി ഉടലെടുത്ത വിവാദത്തില്&#x200d; സര്&#x200d;വ്വകലാശാലയില്&#x200d; ഹിന്ദു യുവവാഹിനി പ്രവര്&#x200d;ത്തകര്&#x200d; അക്രമം അഴിച്ചുവിട്ടത് ആസൂത്രിതം. മുന്&#x200d; ഉപരാഷ്ട്രപതി ഹമീദ് അന്&#x200d;സാരി ക്യാംപസില്&#x200d; ഉണ്ടായിരിക്കെയാണ് ഹിന്ദു യുവവാഹിനി പ്രവര്&#x200d;ത്തകര്&#x200d; അക്രമം ആസൂത്രണത്തോടെ അഴിച്ചു വിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളില്&#x200d; തെളിയിക്കുന്നു. ക്യാമ്പസിലെ സുരക്ഷാ ജീവനക്കാര്&#x200d; ചില അക്രമികളെ പിടികൂടി സ്റ്റേഷനില്&#x200d; ഏല്&#x200d;പിച്ചിട്ടും ഇവര്&#x200d;ക്കെതിരെ കേസെടുക്കാന്&#x200d; പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച സംഘടനയാണ് ഹിന്ദുയുവ വാഹിനി.</p>
<p>അലിഗഢ് സര്&#x200d;കലാശാലയില്&#x200d; നിന്ന് മുഹമ്മദലി ജിന്നയുടെ ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് ് അലിഗഢിലെ ബിജെപി എം.പി സതീഷ് ഗൗതം,വൈസ് ചാന്&#x200d;സലര്ക്ക് കത്ത് നല്&#x200d;കുന്ന മെയ് ഒന്നിനാണ്. പിറ്റേന്ന് സ്റ്റുഡന്&#x200d;സ് യൂണിയന്റെ ആജീവനാന്ത അംഗത്വം സ്വീകരിക്കാന്&#x200d; മുന്&#x200d; ഉപരാഷ്ട്രപതി ഹമീദ് അന്&#x200d;സാരി അലിഗ്ഡ് ഗസ്റ്റ് ഹൗസിലെത്തിയിരുന്നു. തൊട്ടുപിന്നാലെയാണ് മുപ്പതോളം വരുന്ന ഹിന്ദുയുവവാഹിനി പ്രവര്&#x200d;ത്തകര്&#x200d; ആയുധവുമായി ഇരച്ചുകയറുന്നത്. ക്യാമ്പസില്&#x200d; അതിഥിയായി വി.വി.ഐ.പിയുണ്ടെന്ന വ്യക്തമായ വിവരം പൊലീസിന് അറിമായിരുന്നു. എന്നിട്ടും പ്രകടനം നടത്താനെത്തിയെ ഹിന്ദു യുവവാഹിനി പ്രവര്&#x200d;ത്തകരെ ക്യാമ്പസിനു പുറത്ത് വെച്ച് തടയാതെ ഇവരെ അലിഗഡ് എ.എസ്പിയുടെ നേതൃത്വത്തില്&#x200d; പൊലീസ് ക്യാംപസിലേക്ക് അനുഗമിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്&#x200d; വ്യക്തമാണ്</p>
<p>ക്യാമ്പിസില്&#x200d; പ്രവേശിച്ചിച്ച ഇവര്&#x200d; വിദ്യാര്&#x200d;ഥികള്&#x200d;ക്കു നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. അക്രമത്തില്&#x200d; 28 വിദ്യാര്&#x200d;ഥികള്&#x200d;ക്കാണ് പരിക്കേറ്റിരുന്നു. സര്&#x200d;വകലാശാ സുരക്ഷാ വിഭാഗം ആക്രമണത്തിനു പിന്നിലെ ആറ് യുവവാഹിനി പ്രവര്&#x200d;ത്തകരെ പിടികൂടി പൊലീസ് സ്റ്റേഷനില്&#x200d; ഏല്&#x200d;പ്പിച്ചിട്ടും ഇവര്&#x200d;ക്കെതിരെ കേസ് പോലും എടുക്കാതെ പറഞ്ഞുവിടുകയായിരുന്നു. സംഭവത്തില്&#x200d; അഡീഷണല്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തുകയാണ്. ഹിന്ദു യുവവാഹിനി പ്രവര്&#x200d;ത്തകര്&#x200d;ക്ക് പൊലീസ് സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്.</p>
<p>ക്യാമ്പിസിനകത്ത് അരങ്ങേറിയ ആക്രമണത്തിന്റെ മുഴുവന്&#x200d; സിസിടിവി ദൃശ്യങ്ങളും ഒരു പ്രമുഖ ചാനലിന് ലഭിച്ചതായാണ് വിവരം. ഉടന്&#x200d; തന്നെ ഈ ദൃശ്യങ്ങള്&#x200d; പുറത്തുവിടുമെന്നും വിവരമുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jinnah-row-at-aligra-is-it-pre-planned-by-hindhu-yuvavahini.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലിഗഢ്: വിദ്യാര്&#x200d;ത്ഥികള്&#x200d; നിരാഹാര സമരത്തിലേക്ക്</title>
		<link>https://www.chandrikadaily.com/opinion-hindutva-groups-assault-on-amu-was-never-about-jinnah-it-had-a-more-sinister-motive.html</link>
					<comments>https://www.chandrikadaily.com/opinion-hindutva-groups-assault-on-amu-was-never-about-jinnah-it-had-a-more-sinister-motive.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 May 2018 11:12:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMU]]></category>
		<category><![CDATA[Students Union]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84616</guid>

					<description><![CDATA[&#160; അലിഗഢ് മുസ്ലിം സര്&#x200d;വ്വകലാശാലയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്&#x200d; കൂടുതല്&#x200d; ശക്തമായ സമരമുറകളെ കുറിച്ച് ആലോചിക്കുന്നതായി വിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d;. തങ്ങളുയര്&#x200d;ത്തിയ ആവശ്യങ്ങള്&#x200d; അംഗീകരിച്ചില്ലെങ്കില്&#x200d; റിലേ നിരാഹാര സമരം ഇന്നു വൈകുന്നേരം മുതല്&#x200d; ആരംഭിക്കുമെന്ന് വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; പ്രസിഡണ്ട് മഷ്‌കൂര്&#x200d; ഉസ്മാനി പി.ടി.ഐ വാര്&#x200d;ത്താ ഏജന്&#x200d;സിയോട് പറഞ്ഞു. വെള്ളിയാഴ്ച നടന്ന യൂണിന്&#x200d; യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും മഷ്‌കൂര്&#x200d; പറഞ്ഞു. കാമ്പസിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ട തീവ്രവലതുപക്ഷ പ്രവര്&#x200d;ത്തക്കെതിരായ ശക്തമായ നടപടി വേണമെന്നാണ് വിദ്യാര്&#x200d;ത്ഥികള്&#x200d; സര്&#x200d;വ്വകലാശാല [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>അലിഗഢ് മുസ്ലിം സര്&#x200d;വ്വകലാശാലയില്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; നടത്തിക്കൊണ്ടിരിക്കുന്ന സമരം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്&#x200d; കൂടുതല്&#x200d; ശക്തമായ സമരമുറകളെ കുറിച്ച് ആലോചിക്കുന്നതായി വിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d;. തങ്ങളുയര്&#x200d;ത്തിയ ആവശ്യങ്ങള്&#x200d; അംഗീകരിച്ചില്ലെങ്കില്&#x200d; റിലേ നിരാഹാര സമരം ഇന്നു വൈകുന്നേരം മുതല്&#x200d; ആരംഭിക്കുമെന്ന് വിദ്യാര്&#x200d;ത്ഥി യൂണിയന്&#x200d; പ്രസിഡണ്ട് മഷ്‌കൂര്&#x200d; ഉസ്മാനി പി.ടി.ഐ വാര്&#x200d;ത്താ ഏജന്&#x200d;സിയോട് പറഞ്ഞു. വെള്ളിയാഴ്ച നടന്ന യൂണിന്&#x200d; യോഗത്തിലാണ് തീരുമാനമുണ്ടായതെന്നും മഷ്‌കൂര്&#x200d; പറഞ്ഞു.</p>
<p>കാമ്പസിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിട്ട തീവ്രവലതുപക്ഷ പ്രവര്&#x200d;ത്തക്കെതിരായ ശക്തമായ നടപടി വേണമെന്നാണ് വിദ്യാര്&#x200d;ത്ഥികള്&#x200d; സര്&#x200d;വ്വകലാശാല അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്&#x200d; ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിരാഹാര സമരത്തിലേക്ക് പ്രവേശിക്കുന്നതെന്ന് വിദ്യാര്&#x200d;ത്ഥി നേതാക്കള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/opinion-hindutva-groups-assault-on-amu-was-never-about-jinnah-it-had-a-more-sinister-motive.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജിന്ന വിവാദം: അലിഗഡ് വീണ്ടും സംഘര്&#x200d;ഷത്തിലേക്ക്; ക്യാമ്പസിലെ ഇന്റര്&#x200d;നെറ്റ് ഭരണകൂടം വിച്ഛേദിച്ചു</title>
		<link>https://www.chandrikadaily.com/amu-jinnah-row-dm-suspends-internet-services-in-aligarh-till-midnight.html</link>
					<comments>https://www.chandrikadaily.com/amu-jinnah-row-dm-suspends-internet-services-in-aligarh-till-midnight.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 May 2018 10:35:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Aligarh Muslim University]]></category>
		<category><![CDATA[AMU]]></category>
		<category><![CDATA[India]]></category>
		<category><![CDATA[JINNAH]]></category>
		<category><![CDATA[jinnah row]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83223</guid>

					<description><![CDATA[മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്&#x200d;വകലാശാലയിലെ ഇന്&#x200d;ര്&#x200d;നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്‌നത്തില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്&#x200d; അര്&#x200d;ധ രാത്രിവരെ ഇന്റര്&#x200d;നെറ്റ് ബന്ധം വിച്ഛേദിക്കാന്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടുകയായിരുന്നു. &#160; Students of Aligarh Muslim University protest against police and UP government on https://t.co/Pzyuw2naMQ pic.twitter.com/1UAgTmvMCz — The Indian Express (@IndianExpress) May 3, 2018 കാമ്പസിലെ മുഹമ്മദലി [&#8230;]]]></description>
										<content:encoded><![CDATA[<p>മുഹമ്മദ് അലി ജിന്നയെ ചൊല്ലിയുള്ള വിവാദത്തിനിടെ അലിഗഡ് സര്&#x200d;വകലാശാലയിലെ ഇന്&#x200d;ര്&#x200d;നെറ്റ് ബന്ധം ജില്ലാ ഭരണകൂടം വിച്ഛേദിച്ചു. ജിന്ന പ്രശ്‌നത്തില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; പ്രക്ഷോഭം ആരംഭിച്ചതോടെ ഇന്നു ഉച്ചക്ക് രണ്ടു മണി മുതല്&#x200d; അര്&#x200d;ധ രാത്രിവരെ ഇന്റര്&#x200d;നെറ്റ് ബന്ധം വിച്ഛേദിക്കാന്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടുകയായിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Students of Aligarh Muslim University protest against police and UP government on <a href="https://t.co/Pzyuw2naMQ">https://t.co/Pzyuw2naMQ</a> <a href="https://t.co/1UAgTmvMCz">pic.twitter.com/1UAgTmvMCz</a></p>
<p>— The Indian Express (@IndianExpress) <a href="https://twitter.com/IndianExpress/status/992033176175431680?ref_src=twsrc%5Etfw">May 3, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കാമ്പസിലെ മുഹമ്മദലി ജിന്നയുടെ ചിത്രത്തിനെതിരെ ബി.ജെ.പി എം.പി എസ്.പി. മൗര്യ രംഗത്തുവന്നതിനെ തുടര്&#x200d;ന്നാണ് സംഭവം വിവാദമായത്. ജിന്നയുടെ ചിത്രം സര്&#x200d;വകലാശാലയില്&#x200d; നിന്ന് മാറ്റിയില്ലെങ്കില്&#x200d; ബലമായി എടുത്തുമാറ്റുമെന്ന് ഹിന്ദു വാഹിനി നേതാവ് അമിത് ഗോസ്വാമിയും പറഞ്ഞിരുന്നു. ഇതിനു പിന്നാലെ രാജ്യത്തെ വിഭജിച്ചത് മുഹമ്മദ് അലി ജിന്നയാണ്, അതിനാല്&#x200d; അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയിലെ ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ഇന്ത്യയില്&#x200d; മുഹമ്മദ് അലി ജിന്നക്ക് സ്ഥാനമില്ലെന്നും യോഗി ആദിത്യനാഥ് ഒരു ദേശീയ ചാനലിന് നല്&#x200d;കിയ അഭിമുഖത്തില്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>&nbsp;</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Varanasi: Students of Banaras Hindu University burnt an effigy of Muhammad Ali Jinnah over the controversy surrounding his portrait in the Aligarh Muslim University campus. <a href="https://t.co/UbibEOVNGO">pic.twitter.com/UbibEOVNGO</a></p>
<p>— ANI UP (@ANINewsUP) <a href="https://twitter.com/ANINewsUP/status/992325301882540032?ref_src=twsrc%5Etfw">May 4, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>80 വര്&#x200d;ഷമായി അലിഗഡ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്&#x200d; ആവശ്യപ്പെടുമ്പോഴാണ് യോഗി നിലപാട് വ്യക്തമാക്കിയത്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കാമ്പസില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; നിരവധിപേര്&#x200d;ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉത്തര്&#x200d;പ്രദേശിലെ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ ജിന്നയെ മഹത്വവത്ക്കരിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; 41 പേര്&#x200d;ക്കാണ് പരിക്കേറ്റത്. 28 വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും 13 പൊലീസുകാര്&#x200d;ക്കുമാണ് പരിക്കേറ്റത്.</p>
<p>ജിന്നയുടെ ചിത്രം 1938 മുതല്&#x200d; യൂണിവേഴ്‌സിറ്റിയുടെ ചുവരില്&#x200d; ഉണ്ടെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്&#x200d; പറയുന്നത്. വിദ്യാര്&#x200d;ത്ഥി സംഘടനയായ എഎംയുഎസ് യു ജിന്നക്ക് ആജീവനാന്ത മെമ്പര്&#x200d;ഷിപ്പ് നല്&#x200d;കിയിരുന്നു. ഇതിന്റെ ആദരമായാണ് ചിത്രം സ്ഥാപിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി, ഡോ. ബി ആര്&#x200d; അംബേദ്കര്&#x200d;, നെഹ്‌റു എന്നിവര്&#x200d;ക്കും എഎംഎസ് യു ആജീവനാന്ത അംഗത്വം നല്&#x200d;കുകയും ചുവരില്&#x200d; ചിത്രം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്നും കോളജ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amu-jinnah-row-dm-suspends-internet-services-in-aligarh-till-midnight.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അലിഗഢിലെ ജിന്നയുടെ ചിത്രം നീക്കണമെന്ന് യോഗി ആദിത്യനാഥ്.; പ്രതിഷേധം പുകയുന്നു</title>
		<link>https://www.chandrikadaily.com/jinnah-cannot-be-eulogised-in-india-says-yogi-adityanath.html</link>
					<comments>https://www.chandrikadaily.com/jinnah-cannot-be-eulogised-in-india-says-yogi-adityanath.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 May 2018 06:04:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[Aligarh Muslim University]]></category>
		<category><![CDATA[AMU]]></category>
		<category><![CDATA[JINNAH]]></category>
		<category><![CDATA[yogi]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83177</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്&#x200d; അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്&#x200d;ഥി യൂണിയന്&#x200d; ഹാളില്&#x200d; സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്&#x200d; കഴിയുകയെന്നും അത്തരമൊരു ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; വ്യക്തമാക്കി. 80 വര്&#x200d;ഷമായി അലിഗഡ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്&#x200d; ആവശ്യപ്പെടുമ്പോഴാണ് യോഗി നിലപാട് വ്യക്തമാക്കിയത്. ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കാമ്പസില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുഹമ്മദലി ജിന്നയാണ് രാജ്യത്തെ വിഭജിച്ചതെന്നും അതിനാല്&#x200d; അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്&#x200d;ഥി യൂണിയന്&#x200d; ഹാളില്&#x200d; സ്ഥാപിച്ചിട്ടുള്ള ജിന്നയുടെ ചിത്രം നീക്കംചെയ്യണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ വിഭജിച്ച ജിന്നയുടെ നേട്ടങ്ങളെ എങ്ങനെയാണ് ആഘോഷിക്കാന്&#x200d; കഴിയുകയെന്നും അത്തരമൊരു ചോദ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും അദ്ദേഹം വാര്&#x200d;ത്താസമ്മേളനത്തില്&#x200d; വ്യക്തമാക്കി.</p>
<p>80 വര്&#x200d;ഷമായി അലിഗഡ് യൂണിവേഴ്‌സിറ്റിയിലുള്ള ചിത്രം നീക്കം ചെയ്യണമെന്ന് ഹിന്ദു യുവ വാഹിനി അടക്കമുള്ള സംഘടനകള്&#x200d; ആവശ്യപ്പെടുമ്പോഴാണ് യോഗി നിലപാട് വ്യക്തമാക്കിയത്.<br />
ചിത്രം നീക്കണമെന്നാവശ്യപ്പെട്ട് കാമ്പസില്&#x200d; നടന്ന സംഘര്&#x200d;ഷത്തില്&#x200d; നിരവധിപേര്&#x200d;ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ഉത്തര്&#x200d;പ്രദേശിലെ ബിജെപി മന്ത്രി സ്വാമി പ്രസാദ് മൗര്യ ജിന്നയെ മഹത്വവത്ക്കരിച്ച് രംഗത്തുവന്നിരുന്നു. കഴിഞ്ഞദിവസമുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; 41 പേര്&#x200d;ക്കാണ് പരിക്കേറ്റത്. 28 വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും 13 പൊലീസുകാര്&#x200d;ക്കുമാണ് പരിക്കേറ്റത്.</p>
<p>എ.ബി.വി.പിയുടെയും ഹിന്ദു യുവവാഹിനിയുടെയും നേതൃത്വത്തില്&#x200d; നടന്ന പ്രതിഷേധ മാര്&#x200d;ച്ച് അക്രമസക്തമായിരു ന്നു. ഇവരെ എതിര്&#x200d;ത്ത് മറ്റ് വിദ്യാര്&#x200d;ഥികള്&#x200d; രംഗത്തുവന്നതോടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് സര്&#x200d;വകലാശാലയില്&#x200d; ദ്രുതകര്&#x200d;മസേനയെ വിന്യസിച്ചിരിക്കുകയാണ്. ജിന്ന അലിഗഢ് സര്&#x200d;വശകലാശാലയുടെ സ്ഥാപകകരിലൊരാളാണെന്നും അദ്ദേഹത്തിന് വിദ്യാര്&#x200d;ത്ഥി യൂണിയനില്&#x200d; ആജീവനാന്ത അംഗത്വം നല്&#x200d;കിയിട്ടുണ്ടെന്നുമാണ് സര്&#x200d;വകലാശാല വിശദീകരണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jinnah-cannot-be-eulogised-in-india-says-yogi-adityanath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>താരിഖ് മന്‍സൂര്‍ അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പുതിയ വി.സി</title>
		<link>https://www.chandrikadaily.com/aligar-muslim-university-appointed-new-vc.html</link>
					<comments>https://www.chandrikadaily.com/aligar-muslim-university-appointed-new-vc.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 May 2017 13:44:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[AMU]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28065</guid>

					<description><![CDATA[അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാന്‍സലറായി താരിഖ് മന്‍സൂറിനെ തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി കോര്‍ട്ട് അയച്ചു കൊടുത്ത മൂന്നു പേരുകളില്‍ നിന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിനയച്ചു കൊടുത്ത ലിസ്റ്റില്‍ നിന്ന്ാണ് താരിഖ് മന്‍സൂറിനെ തിരഞ്ഞെടുത്തത്. മെയ് 17ന് വിരമിക്കുന്ന ലെഫ്.ജനറല്‍ സമീറുദ്ദീന്‍ ഷാഹ് യുടെ പിന്‍ഗാമിയായാണ് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായ താരിഖ് മന്‍സൂറനെ പ്രസിഡണ്ട് പ്രണബ് മുഖര്‍ജി നിര്‍ദ്ദേശിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ പുതിയ വൈസ് ചാന്&#x200d;സലറായി താരിഖ് മന്&#x200d;സൂറിനെ തിരഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റി കോര്&#x200d;ട്ട് അയച്ചു കൊടുത്ത മൂന്നു പേരുകളില്&#x200d; നിന്നാണ് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിനയച്ചു കൊടുത്ത ലിസ്റ്റില്&#x200d; നിന്ന്ാണ് താരിഖ് മന്&#x200d;സൂറിനെ തിരഞ്ഞെടുത്തത്.</p>
<p>മെയ് 17ന് വിരമിക്കുന്ന ലെഫ്.ജനറല്&#x200d; സമീറുദ്ദീന്&#x200d; ഷാഹ് യുടെ പിന്&#x200d;ഗാമിയായാണ് അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ ജവഹര്&#x200d;ലാല്&#x200d; നെഹ്‌റു മെഡിക്കല്&#x200d; കോളേജ് പ്രിന്&#x200d;സിപ്പലായ താരിഖ് മന്&#x200d;സൂറനെ പ്രസിഡണ്ട് പ്രണബ് മുഖര്&#x200d;ജി നിര്&#x200d;ദ്ദേശിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aligar-muslim-university-appointed-new-vc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
