<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Angela Merkel &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/angela-merkel/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 24 Sep 2017 17:50:20 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Angela Merkel &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജര്‍മനിയില്‍ അംഗല മെര്‍ക്കല്‍  ചരിത്രം കുറിക്കുന്നു</title>
		<link>https://www.chandrikadaily.com/german-elections-2017-angela-merkel-cdu-spd-afd.html</link>
					<comments>https://www.chandrikadaily.com/german-elections-2017-angela-merkel-cdu-spd-afd.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 24 Sep 2017 17:44:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Angela Merkel]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=45244</guid>

					<description><![CDATA[ബെര്‍ലിന്‍: ജര്‍മനിയില്‍ ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. അംഗല മെര്‍ക്കല്‍ ചരിത്രം കുറിക്കുമെന്ന് കണക്കാക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ ജര്‍മന്‍ ജനത ആവേശത്തോടെയാണ് വോട്ടു രേഖപ്പെടുത്തിയത്. നാലാം തവണയും ജര്‍മനിയെ നയിക്കാന്‍ മെര്‍ക്കലിനെ തന്നെയാണ് വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുകയെന്ന് അഭിപ്രായ സര്‍വേകളെല്ലാം ഒരേസ്വരത്തില്‍ പറയുന്നു. 21-ാം നൂറ്റാണ്ടിലെ ജര്‍മനിയുടെ അമ്മയായി പരിഗണിക്കപ്പെടുന്ന മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ വലിയ പ്രതീക്ഷയിലാണ്. ജര്‍മനിയുടെ വാതിലുകള്‍ അഭയാര്‍ത്ഥികള്‍ക്ക് തുറന്നുകൊടുത്തും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ മെര്‍ക്കല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ബെര്&#x200d;ലിന്&#x200d;: ജര്&#x200d;മനിയില്&#x200d; ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്&#x200d; കനത്ത പോളിങ്. അംഗല മെര്&#x200d;ക്കല്&#x200d; ചരിത്രം കുറിക്കുമെന്ന് കണക്കാക്കപ്പെടുന്ന തെരഞ്ഞെടുപ്പില്&#x200d; ജര്&#x200d;മന്&#x200d; ജനത ആവേശത്തോടെയാണ് വോട്ടു രേഖപ്പെടുത്തിയത്. നാലാം തവണയും ജര്&#x200d;മനിയെ നയിക്കാന്&#x200d; മെര്&#x200d;ക്കലിനെ തന്നെയാണ് വോട്ടര്&#x200d;മാര്&#x200d; തെരഞ്ഞെടുക്കുകയെന്ന് അഭിപ്രായ സര്&#x200d;വേകളെല്ലാം ഒരേസ്വരത്തില്&#x200d; പറയുന്നു.</p>
<p>21-ാം നൂറ്റാണ്ടിലെ ജര്&#x200d;മനിയുടെ അമ്മയായി പരിഗണിക്കപ്പെടുന്ന മെര്&#x200d;ക്കലിന്റെ ക്രിസ്ത്യന്&#x200d; ഡെമോക്രാറ്റിക് യൂണിയന്&#x200d; വലിയ പ്രതീക്ഷയിലാണ്. ജര്&#x200d;മനിയുടെ വാതിലുകള്&#x200d; അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് തുറന്നുകൊടുത്തും യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിനെ പരസ്യമായി വെല്ലുവിളിച്ചും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയ മെര്&#x200d;ക്കല്&#x200d; ജര്&#x200d;മന്&#x200d;കാരെ സംബന്ധിച്ചിടത്തോളം മികച്ച ഭരണാധികാരിയാണ്.</p>
<p>രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കണമെങ്കില്&#x200d; അവര്&#x200d;ക്ക് ഇനിയും അവസരം നല്&#x200d;കണമെന്ന് പൊതുജനാഭിപ്രായം ശക്തമാണ്. സ്വന്തം ജനതക്കിടയില്&#x200d; ഇത്രത്തോളം വിശ്വാസ്യത നിലനിര്&#x200d;ത്താന്&#x200d; സാധിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് യൂറോപ്പിലില്ല. 10 ലക്ഷത്തിലേറെ അഭയാര്&#x200d;ത്ഥികള്&#x200d;ക്ക് തണലൊരുക്കി ദീര്&#x200d;ഘകാലം അധികാരത്തില്&#x200d; തുടരാന്&#x200d; മെര്&#x200d;ക്കലിനല്ലാതെ മറ്റൊരാള്&#x200d;ക്ക് കഴിയില്ലെന്നും രാഷ്ട്രീയ വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു. സോഷ്യല്&#x200d; ഡെമോക്രാറ്റിക് പാര്&#x200d;ട്ടിയുടെ മാര്&#x200d;ട്ടിന്&#x200d; ഷൂള്&#x200d;സാണ് പ്രധാന എതിരാളി. മെര്&#x200d;ക്കലിന്റെ ജനസ്വാധീനത്തിനു മുന്നില്&#x200d; അദ്ദേഹം അടിയറവുപറയുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. അഭിപ്രായ സര്&#x200d;വേകള്&#x200d; പ്രകാരം ഷൂള്&#x200d;സിന് 20 ശതമാനം പേരുടെ പിന്തുണയാണുള്ളത്. മെര്&#x200d;ക്കലിന്റെ അഭയാര്&#x200d;ത്ഥി നയങ്ങളെ ശക്തമായി എതിര്&#x200d;ക്കുന്ന തീവ്ര വലതുപക്ഷ പാര്&#x200d;ട്ടിയായ ആള്&#x200d;ട്ടര്&#x200d;നേറ്റീവ് ഫോര്&#x200d; ജര്&#x200d;മനി(എ.എഫ്.ഡി)യും ശക്തമായി രംഗത്തുണ്ട്.</p>
<p>ഇസ്്‌ലാമിനെ കടന്നാക്രമിച്ചും കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങള്&#x200d; മുഴക്കിയുമാണ് എ.എഫ്.ഡി വോട്ടു ചോദിച്ചിരുന്നത്. 12 ശതമാനം വോട്ടാണ് എ.എഫ്.ഡിക്ക് ലഭിക്കുകയെന്ന് അഭിപ്രായ സര്&#x200d;വേകളില്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/german-elections-2017-angela-merkel-cdu-spd-afd.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുര്‍ഖ നിരോധനം ആവശ്യപ്പെട്ട് ആഞ്ജല മെര്‍ക്കല്‍</title>
		<link>https://www.chandrikadaily.com/merkel-calls-for-burqa-ban-in-germany.html</link>
					<comments>https://www.chandrikadaily.com/merkel-calls-for-burqa-ban-in-germany.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 07 Dec 2016 08:08:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Angela Merkel]]></category>
		<category><![CDATA[burqa]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=12002</guid>

					<description><![CDATA[ബെര്‍ലിന്‍: രാജ്യത്ത് പൊതുസ്ഥലങ്ങളില്‍ ബുര്‍ഖ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ രംഗത്ത്. ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടിയുടെ യോഗത്തില്‍ സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്‍മന്‍ സംസ്‌കാരത്തിന് ബുര്‍ഖ യോജിച്ചതല്ലെന്നായിരുന്നു മെര്‍ക്കലിന്റെ പ്രസ്ഥാവന. എന്നാല്‍ ആഞ്ജലയുടെ നിലപാടിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുസ്്‌ലിം സ്ത്രീകള്‍ ധരിക്കാറുള്ള ബുര്‍ഖകള്‍ ഭാഗികമായി നിരോധിക്കണമെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി തോമസ് ദെ മെയ്‌സിയര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ സുരക്ഷാ നടപടികള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തിലായിരുന്നു തോമസിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ബെര്&#x200d;ലിന്&#x200d;: രാജ്യത്ത് പൊതുസ്ഥലങ്ങളില്&#x200d; ബുര്&#x200d;ഖ ധരിക്കുന്നതിന് നിരോധനമേര്&#x200d;പ്പെടുത്തണമെന്നാവശ്യപ്പെട്ട്് ജര്&#x200d;മന്&#x200d; ചാന്&#x200d;സലര്&#x200d; ആഞ്ജല മെര്&#x200d;ക്കല്&#x200d; രംഗത്ത്. ക്രിസ്ത്യന്&#x200d; ഡമോക്രാറ്റിക് യൂണിയന്&#x200d; പാര്&#x200d;ട്ടിയുടെ യോഗത്തില്&#x200d; സംസാരിക്കവെയാണ് അവര്&#x200d; ഇക്കാര്യം ആവശ്യപ്പെട്ടത്. ജര്&#x200d;മന്&#x200d; സംസ്‌കാരത്തിന് ബുര്&#x200d;ഖ യോജിച്ചതല്ലെന്നായിരുന്നു മെര്&#x200d;ക്കലിന്റെ പ്രസ്ഥാവന. എന്നാല്&#x200d; ആഞ്ജലയുടെ നിലപാടിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമുയര്&#x200d;ന്നിട്ടുണ്ട്.<br />
ആക്രമണങ്ങള്&#x200d; വര്&#x200d;ധിച്ചുവരുന്ന സാഹചര്യത്തില്&#x200d; മുസ്്‌ലിം സ്ത്രീകള്&#x200d; ധരിക്കാറുള്ള ബുര്&#x200d;ഖകള്&#x200d; ഭാഗികമായി നിരോധിക്കണമെന്ന് ജര്&#x200d;മന്&#x200d; ആഭ്യന്തരമന്ത്രി തോമസ് ദെ മെയ്‌സിയര്&#x200d; നേരത്തെ ആവശ്യപ്പെട്ടിരുന്നു. പുതിയ സുരക്ഷാ നടപടികള്&#x200d; ചര്&#x200d;ച്ച ചെയ്യുന്ന യോഗത്തിലായിരുന്നു തോമസിന്റെ നിര്&#x200d;ദേശം. കോടതി, ഭരണകെട്ടിടം, സ്‌കൂളുകള്&#x200d; എന്നിവിടങ്ങള്&#x200d;ക്കു പുറമെ വാഹനം ഓടിക്കുമ്പോഴും പ്രകടനങ്ങളില്&#x200d; പങ്കെടുക്കുമ്പോഴും സ്ത്രീകള്&#x200d; മുഖം മറക്കുന്നത് കുറ്റകരമാണെന്നായിരുന്നു തോമസ് മെയ്‌സിയറിന്റെ നിലപാട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/merkel-calls-for-burqa-ban-in-germany.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
