<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>anil akkara mla &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/anil-akkara-mla/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 12 Jan 2021 06:46:26 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>anil akkara mla &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അഴിമതിക്കെതിരായ പോരാട്ടം ജീവനുള്ള കാലത്തോളം തുടരുമെന്ന് അനില്&#x200d; അക്കര എം.എല്&#x200d;.എ</title>
		<link>https://www.chandrikadaily.com/anilakkare-mla-comment-on-life-mission-highcourt-order.html</link>
					<comments>https://www.chandrikadaily.com/anilakkare-mla-comment-on-life-mission-highcourt-order.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 12 Jan 2021 06:46:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil akkara mla]]></category>
		<category><![CDATA[LIFE MISSION]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=176030</guid>

					<description><![CDATA[ജനങ്ങളുടെ വീടുമുടക്കിയെന്ന ദുഷ്പ്രചരണം നടത്തിയവര്&#x200d;ക്കുള്ള മറുപടിയാണ് കോടതി വിധി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സി.പി.എം എത്രത്തോളം ദുഷ് പ്രചരണങ്ങള്&#x200d; നടത്തിയാലും അഴിമതിക്കെതിരായ പോരാട്ടം ജീവനുള്ള കാലത്തോളം തുടരുമെന്ന് അനില്&#x200d; അക്കര എം.എല്&#x200d;.എ. വടക്കാഞ്ചേരി ലൈഫ് മിഷന്&#x200d; ഇടപാടില്&#x200d; സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേസിലെ പരാതിക്കാരന്&#x200d; കൂടിയായ എം.എല്&#x200d;.എ നിലപാട് വ്യക്തമാക്കിയത്.</p>
<p>ജനങ്ങളുടെ വീടുമുടക്കിയെന്ന ദുഷ്പ്രചരണം നടത്തിയവര്&#x200d;ക്കുള്ള മറുപടിയാണ് കോടതി വിധി. പൊതുജീവിതത്തില്&#x200d; ഏത് സ്ഥാനമാനങ്ങള്&#x200d; നഷ്ടം വന്നാലും തന്റെ മണ്ഡലത്തിലെ അഴിമതിക്കെതിരായ പോരാട്ടത്തില്&#x200d; ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്നും അനില്&#x200d; അക്കര വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anilakkare-mla-comment-on-life-mission-highcourt-order.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതു വന്നില്ല; എംപിയും എംഎല്&#x200d;എയും മടങ്ങി;  നീതു സിപിഎമ്മിന്റെ &#8216;കാപ്‌സ്യൂള്&#x200d;&#8217; തന്ത്രമോ?</title>
		<link>https://www.chandrikadaily.com/anil-akkara-mla-remya-haridas-mp-news.html</link>
					<comments>https://www.chandrikadaily.com/anil-akkara-mla-remya-haridas-mp-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Sep 2020 07:24:55 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil akkara mla]]></category>
		<category><![CDATA[remya haridas mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157315</guid>

					<description><![CDATA[വീടില്ലാത്ത പ്ലസ്ടു വിദ്യാര്&#x200d;ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്&#x200d; ഇന്നു രാവിലെ 9 മുതല്&#x200d; അനില്&#x200d; അക്കര എംഎല്&#x200d;എ എങ്കക്കാട് മങ്കര റോഡില്&#x200d; കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോണ്&#x200d;ഗ്രസ് കൗണ്&#x200d;സിലര്&#x200d; സൈറാ ബാനുവും അനിലിന്റെ കൂടെ ചേര്&#x200d;ന്നു.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;; ലൈഫ് മിഷന്&#x200d; പദ്ധതിയെക്കുറിച്ച് ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ട നീതു ജോണ്&#x200d;സനെ കാണാതെ അനില്&#x200d; അക്കരെ എംപിയും രമ്യഹരിദാസ് എംപിയും മടങ്ങി. മണിക്കൂറുകള്&#x200d; കാത്തിരുന്നിട്ടും നീതു ജോണ്&#x200d;സണ്&#x200d; എത്താത്തതിനെ തുടര്&#x200d;ന്നാണ് ഇരുവരും മടങ്ങിയത്. നീതു ജോണ്&#x200d;സണ്&#x200d; എന്ന കഥാപാത്രം സിപിഎമ്മിന്റെ സൈബര്&#x200d; ക്യാപ്‌സൂള്&#x200d; ആയിരുന്നോ എന്നാണ് നിലവിലെ സംശയം. വിഷയത്തില്&#x200d; സജീവമായി എംഎല്&#x200d;എ ഇടപെട്ടതോടെ അനില്&#x200d; അക്കരയ്‌ക്കെതിരെ നടത്തിയ കാപ്‌സ്യൂള്&#x200d; സൈബര്&#x200d; യുദ്ധം തന്ത്രത്തിനു തിരിച്ചടി നേരിടുകയായിരുന്നു.</p>
<p>വീടില്ലാത്ത പ്ലസ്ടു വിദ്യാര്&#x200d;ഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാന്&#x200d; ഇന്നു രാവിലെ 9 മുതല്&#x200d; അനില്&#x200d; അക്കര എംഎല്&#x200d;എ എങ്കക്കാട് മങ്കര റോഡില്&#x200d; കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോണ്&#x200d;ഗ്രസ് കൗണ്&#x200d;സിലര്&#x200d; സൈറാ ബാനുവും അനിലിന്റെ കൂടെ ചേര്&#x200d;ന്നു.</p>
<p>പുറമ്പോക്കില്&#x200d; താമസിക്കുന്ന ദരിദ്രയായ താനും അമ്മയും ലൈഫ് മിഷന്&#x200d; പദ്ധതിയില്&#x200d; ഉള്&#x200d;പ്പെട്ട വടക്കാഞ്ചേരി ഫ്‌ലാറ്റില്&#x200d; അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്തു ഫ്‌ലാറ്റിനെതിരെ ആരോപണം ഉന്നയിച്ച് അതു പൊളിക്കരുതെന്നും നീതു ജോണ്&#x200d;സന്&#x200d; എന്ന പ്ലസ് ടു വിദ്യാര്&#x200d;ഥിനി എഴുതി എന്നു പറയുന്ന കത്താണു സമൂഹമാധ്യമങ്ങളില്&#x200d; പ്രചരിച്ചത്. സ്ഥലത്തെ കോണ്&#x200d;ഗ്രസ് കൗണ്&#x200d;സിലര്&#x200d; സൈറാ ബാനുവിന്റെ പേരും ഈ കുട്ടിയുടെ പേരിലിട്ട പോസ്റ്റിലുണ്ട്.</p>
<p>ഇതു വ്യാപമായി സിപിഎം അനുകൂല ഗ്രൂപ്പുകള്&#x200d; ഷെയര്&#x200d; ചെയ്തിരുന്നു. കുട്ടി വടക്കാഞ്ചേരി ഹയര്&#x200d;സെക്കന്&#x200d;ഡറി സ്‌കൂളില്&#x200d; പഠിക്കുന്നുവെന്നാണു പരാതിയിലുണ്ടായിരുന്നത്. എന്നാല്&#x200d; ആ പേരിലൊരു കുട്ടി ഈ സ്‌കൂളില്&#x200d; പഠിക്കുന്നില്ലെന്ന് എംഎല്&#x200d;എ പറഞ്ഞു. ഈ കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണു നീതു ജോണ്&#x200d;സന്റെ വിലാസത്തിലെ സ്ഥലമായ മങ്കരയില്&#x200d; 2 മണിക്കൂര്&#x200d; റോഡരികില്&#x200d; കാത്തിരിക്കുമെന്നു അനില്&#x200d; പ്രഖ്യാപിച്ചത്.</p>
<p>കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണു അനിലും രമ്യയും കാത്തിരിപ്പ് അവസാനിപ്പിച്ചത്. കുട്ടിയെ കണ്ടെത്താനായി അനില്&#x200d; പൊലീസില്&#x200d; പരാതി നല്&#x200d;കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-akkara-mla-remya-haridas-mp-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നീതുവിനെ കാത്തിരിയ്ക്കുന്നു, അനില്&#x200d; അക്കരയും രമ്യ ഹരിദാസ് എംപിയും</title>
		<link>https://www.chandrikadaily.com/anil-akkara-remya-haridas-mp-waiting-neethu.html</link>
					<comments>https://www.chandrikadaily.com/anil-akkara-remya-haridas-mp-waiting-neethu.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 29 Sep 2020 06:34:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil akkara mla]]></category>
		<category><![CDATA[LIFE MISSION]]></category>
		<category><![CDATA[remya haridas mp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=157293</guid>

					<description><![CDATA[അനില്&#x200d; അക്കരയോടൊപ്പം പെണ്&#x200d;കുട്ടിയെ കാത്തിരിക്കാന്&#x200d; താനുമുണ്ടാകുമെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യ ഹരിദാസ് അറിയിച്ചത്. ലൈഫ് പദ്ധതി എംഎല്&#x200d;എ മുടക്കുകയാണെന്നാരോപിച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; പെണ്&#x200d;കുട്ടിയുടേതെന്ന പേരില്&#x200d; പ്രചരിക്കുന്ന കത്തിനെ തുടര്&#x200d;ന്നാണ് ഇവര്&#x200d; കത്തെഴുതിയ പെണ്&#x200d;കുട്ടിയെ തേടിയിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്&#x200d;മീഡിയയില്&#x200d; നീതു ജോണ്&#x200d;സണ്&#x200d; എന്ന പെണ്&#x200d;കുട്ടി എംഎല്&#x200d;എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത്.]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്&#x200d; പോസ്റ്റിട്ട നീതു ജോണ്&#x200d;സണെ കണ്ടെത്താന്&#x200d; അനില്&#x200d; അക്കരയും രമ്യ ഹരിദാസ് എംപിയും കാത്തിരിക്കുന്നു. ഇന്ന് രാവിലെ മുതലാണ് കൗണ്&#x200d;സിലര്&#x200d; സൈറാബാനുവിനൊപ്പം ഇരുവരും മങ്കരയില്&#x200d; കാത്തിരിക്കുന്നത്. എന്നാല്&#x200d; ഇതുവരേയും നീതു ജോണ്&#x200d;സണുമായി ബന്ധപ്പെട്ട ആരേയും കണ്ടെത്താനായില്ലെന്നാണ് വിവരം.</p>
<p>അനില്&#x200d; അക്കരയോടൊപ്പം പെണ്&#x200d;കുട്ടിയെ കാത്തിരിക്കാന്&#x200d; താനുമുണ്ടാകുമെന്ന് ഫേസ്ബുക്ക് കുറിപ്പിലാണ് രമ്യ ഹരിദാസ് അറിയിച്ചത്. ലൈഫ് പദ്ധതി എംഎല്&#x200d;എ മുടക്കുകയാണെന്നാരോപിച്ച് സോഷ്യല്&#x200d; മീഡിയയില്&#x200d; പെണ്&#x200d;കുട്ടിയുടേതെന്ന പേരില്&#x200d; പ്രചരിക്കുന്ന കത്തിനെ തുടര്&#x200d;ന്നാണ് ഇവര്&#x200d; കത്തെഴുതിയ പെണ്&#x200d;കുട്ടിയെ തേടിയിറങ്ങിയത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്&#x200d;മീഡിയയില്&#x200d; നീതു ജോണ്&#x200d;സണ്&#x200d; എന്ന പെണ്&#x200d;കുട്ടി എംഎല്&#x200d;എക്കെതിരെ എഴുതിയതെന്ന് അവകാശപ്പെടുന്ന കുറിപ്പ് പ്രചരിച്ചത്.</p>
<p>തങ്ങള്&#x200d;ക്കു കിട്ടാനുള്ള വീട് എംഎല്&#x200d;എ ഇടപെട്ടതോടെ ഇല്ലാതായി എന്നായിരുന്നു പെണ്&#x200d;കുട്ടിയുടെ കുറിപ്പ്. ഇതോടെ കാര്യങ്ങള്&#x200d; വ്യക്തമാക്കാന്&#x200d; എംഎല്&#x200d;എ രംഗത്തെത്തുകയായിരുന്നു.</p>
<p>നീതു ജോണ്&#x200d;സണെ കണ്ടെത്താന്&#x200d; നിരവധി ശ്രമങ്ങള്&#x200d; നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് എംഎല്&#x200d;എ ഫേസ്ബുക്കില്&#x200d; കുറിച്ചു. നാളെ അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി താനും കൗണ്&#x200d;സിലര്&#x200d; സൈറാബാനു ടീച്ചറും എങ്കേക്കാട് മങ്കട റോഡില്&#x200d; രാവിലെ ഒമ്പത് മുതല്&#x200d; 11 വരെ കാത്തിരിക്കുമെന്നും നീതുവിനും നീതുവിനെ അറിയുന്ന ആര്&#x200d;ക്കും ഈ വിഷയത്തില്&#x200d; എന്നെ സമീപിക്കാമെന്നും അനില്&#x200d; അക്കര വ്യക്തമാക്കി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-akkara-remya-haridas-mp-waiting-neethu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പരാമര്&#x200d;ശം; ദീപനിശാന്തിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;ക്ക് പരാതി നല്&#x200d;കി</title>
		<link>https://www.chandrikadaily.com/complaint-against-deepa-nishanth-news.html</link>
					<comments>https://www.chandrikadaily.com/complaint-against-deepa-nishanth-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 27 Mar 2019 06:11:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anil akkara mla]]></category>
		<category><![CDATA[Ramya Haridas]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=122450</guid>

					<description><![CDATA[പാലക്കാട്: കേരളവര്&#x200d;മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;ക്ക് പരാതി നല്&#x200d;കി. ആലത്തൂര്&#x200d; മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പരാമര്&#x200d;ശം നടത്തിയ സംഭവത്തില്&#x200d; അനില്&#x200d; അക്കര എം.എല്&#x200d;.എയാണ് തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;ക്ക് പരാതി നല്&#x200d;കിയത്. സ്ഥാനാര്&#x200d;ത്ഥിയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനില്&#x200d; അക്കരയുടെ പരാതി. രമ്യയെ അപമാനിച്ച ദീപ നിശാന്തിനെതിരെ നടപടി എടുക്കണമെന്ന് പരാതിയില്&#x200d; അനില്&#x200d; അക്കര ആവശ്യപ്പെടുന്നു. നേരത്തെ, ദീപാ നിശാന്ത് രമ്യക്കെതിരെ കടുത്ത രീതിയില്&#x200d; വിമര്&#x200d;ശിച്ചായിരുന്നു പോസ്റ്റ് ചെയ്തത്. &#8216;രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>പാലക്കാട്: കേരളവര്&#x200d;മ്മ കോളേജ് അധ്യാപിക ദീപ നിശാന്തിനെതിരെ തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;ക്ക് പരാതി നല്&#x200d;കി. ആലത്തൂര്&#x200d; മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ച് പരാമര്&#x200d;ശം നടത്തിയ സംഭവത്തില്&#x200d; അനില്&#x200d; അക്കര എം.എല്&#x200d;.എയാണ് തെരഞ്ഞെടുപ്പ് ഓഫീസര്&#x200d;ക്ക് പരാതി നല്&#x200d;കിയത്. സ്ഥാനാര്&#x200d;ത്ഥിയെ വ്യക്തിപരമായും ജാതീയമായും അപമാനിച്ചെന്നാണ് അനില്&#x200d; അക്കരയുടെ പരാതി. രമ്യയെ അപമാനിച്ച ദീപ നിശാന്തിനെതിരെ നടപടി എടുക്കണമെന്ന് പരാതിയില്&#x200d; അനില്&#x200d; അക്കര ആവശ്യപ്പെടുന്നു.</p>



<p>നേരത്തെ, ദീപാ നിശാന്ത് രമ്യക്കെതിരെ കടുത്ത രീതിയില്&#x200d; വിമര്&#x200d;ശിച്ചായിരുന്നു പോസ്റ്റ് ചെയ്തത്. &#8216;രമ്യ തെരഞ്ഞെടുക്കപ്പെട്ടാല്&#x200d; ലോകസഭയിലെത്തുന്ന ആദ്യത്തെ ദളിത് വനിതാ എം.പി ആവും&#8217; എന്നാണ് അവകാശവാദം. ദീര്&#x200d;ഘകാലം കേരളനിയമ സഭാംഗവും എട്ടാം കേരള നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായിരുന്നു ഭാര്&#x200d;ഗവി തങ്കപ്പന്&#x200d; 1971ലെ പൊതു തിരഞ്ഞെടുപ്പില്&#x200d; അടൂര്&#x200d; മണ്ഡലത്തില്&#x200d; നിന്ന് വിജയിച്ച് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി ഓഫ് ഇന്ത്യയുടെ എം.പിയായി ലോകസഭയില്&#x200d; എത്തിയ ചരിത്രം മറന്നിട്ടുണ്ടാകണം എന്നിങ്ങനെ പോവുന്നു ദീപയുടെ പോസ്റ്റ്.</p>



<p>ദീപാ നിശാന്തിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്&#x200d;ന്നിരിക്കുന്നത്. ദീപ നടത്തിയത് വംശീയ അധിക്ഷേപമാണെന്നാണ് പ്രധാന ആരോപണം. ഇന്നസെന്റിനെയും പി.വി അന്&#x200d;വറിനെയും പോലുള്ള സ്ഥാനാര്&#x200d;ത്ഥികളെ നിര്&#x200d;ത്തിയ ഇടതുപക്ഷത്തിനെതിരെ യാതൊന്നും പറയാത്ത ദീപ രമ്യയെ മാത്രം തെരഞ്ഞുപിടിച്ച് വിമര്&#x200d;ശിച്ചത് ദീപയുടെ സവര്&#x200d;ണബോധമാണ് കാണിക്കുന്നതെന്നാണ് പ്രധാന വിമര്&#x200d;ശനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/complaint-against-deepa-nishanth-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതിയുമായി അനില്‍അക്കരെ</title>
		<link>https://www.chandrikadaily.com/anil-akkara-phone-taping-niyamasabha.html</link>
					<comments>https://www.chandrikadaily.com/anil-akkara-phone-taping-niyamasabha.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 13 Mar 2017 09:17:46 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anil akkara mla]]></category>
		<category><![CDATA[pinarayi vijayan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22571</guid>

					<description><![CDATA[തിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തുന്നുവെന്ന ഗുരുതര പരാതിയുമായി അനില്‍അക്കര എം.എല്‍.എ. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള 27രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതി അനില്‍അക്കരയാണ് നിയമസഭയില്‍ ഉന്നയിച്ചത്. ബി.എസ്.എന്‍.എല്ലിനോട് പരാതിപ്പെട്ടിട്ട് നടപടിയൊന്നും ഉണ്ടായില്ല. സി.പി.എം നേതാക്കള്‍ക്കുപോലും ഫോണ്‍ ചോര്‍ത്തലില്‍ നിന്നും രക്ഷയില്ലെന്നും അനില്‍ അക്കരെ പറഞ്ഞു. എന്നാല്‍ ആരാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്ന് അനില്‍ അക്കരെ വ്യക്തമാക്കിയില്ല. ഫോണ്‍ ചോര്‍ത്തുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പരാതി. ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് ഫോണ്‍ ചോര്‍ത്തുന്നുവെന്ന പരാതിയുമായി എം.എല്‍.എ എത്തിയത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഫോണ്&#x200d; ചോര്&#x200d;ത്തുന്നുവെന്ന ഗുരുതര പരാതിയുമായി അനില്&#x200d;അക്കര എം.എല്&#x200d;.എ. മുഖ്യമന്ത്രിയുള്&#x200d;പ്പെടെയുള്ള 27രാഷ്ട്രീയ നേതാക്കളുടെ ഫോണ്&#x200d; ചോര്&#x200d;ത്തുന്നുവെന്ന പരാതി അനില്&#x200d;അക്കരയാണ് നിയമസഭയില്&#x200d; ഉന്നയിച്ചത്.</p>
<p>ബി.എസ്.എന്&#x200d;.എല്ലിനോട് പരാതിപ്പെട്ടിട്ട് നടപടിയൊന്നും ഉണ്ടായില്ല. സി.പി.എം നേതാക്കള്&#x200d;ക്കുപോലും ഫോണ്&#x200d; ചോര്&#x200d;ത്തലില്&#x200d; നിന്നും രക്ഷയില്ലെന്നും അനില്&#x200d; അക്കരെ പറഞ്ഞു. എന്നാല്&#x200d; ആരാണ് ഫോണ്&#x200d; ചോര്&#x200d;ത്തലിന് പിന്നിലെന്ന് അനില്&#x200d; അക്കരെ വ്യക്തമാക്കിയില്ല. ഫോണ്&#x200d; ചോര്&#x200d;ത്തുന്നുവെന്ന് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പരാതി. ധനവിനിയോഗ ബില്ലിന്റെ ചര്&#x200d;ച്ചക്കിടെയാണ് ഫോണ്&#x200d; ചോര്&#x200d;ത്തുന്നുവെന്ന പരാതിയുമായി എം.എല്&#x200d;.എ എത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-akkara-phone-taping-niyamasabha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
