<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Anil Akkara &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/anil-akkara/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 09 Sep 2023 13:24:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Anil Akkara &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കരുവന്നൂര്&#x200d; കൊള്ളയില്&#x200d; പി.കെ.ബിജുവിനും എ.സി.മൊയ്തീനും തുല്യ പങ്ക്: അനില്&#x200d; അക്കര</title>
		<link>https://www.chandrikadaily.com/equal-role-of-pk-biju-and-ac-moitin-in-karuvannur-robbery-anil-akkara.html</link>
					<comments>https://www.chandrikadaily.com/equal-role-of-pk-biju-and-ac-moitin-in-karuvannur-robbery-anil-akkara.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 09 Sep 2023 13:24:47 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Anil Akkara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273714</guid>

					<description><![CDATA[കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പ് കേസില്&#x200d; മുന്&#x200d; എം പി പി കെ ബിജുവിനെതിരെ കോണ്&#x200d;ഗ്രസ് നേതാവ് അനില്&#x200d; അക്കര.]]></description>
										<content:encoded><![CDATA[<p>കരുവന്നൂര്&#x200d; ബാങ്ക് തട്ടിപ്പ് കേസില്&#x200d; മുന്&#x200d; എം പി പി കെ ബിജുവിനെതിരെ കോണ്&#x200d;ഗ്രസ് നേതാവ് അനില്&#x200d; അക്കര. പണം കൈപ്പറ്റിയെന്ന് ഇ ഡി ആരോപിക്കുന്ന എംപി പി കെ ബിജു ആണെന്ന് അനില്&#x200d; അക്കര പറഞ്ഞു. ഒന്നാംപ്രതി സതീശന്&#x200d; ബിജുവിന്റെ മെന്ററായി പ്രവര്&#x200d;ത്തിച്ചിട്ടുണ്ട്. പി.കെ ബിജുവിനും എസി മൊയ്തീനും കരുവന്നൂര്&#x200d; കൊള്ളയില്&#x200d; തുല്യ പങ്കാളിത്തമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/equal-role-of-pk-biju-and-ac-moitin-in-karuvannur-robbery-anil-akkara.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ്; മുഖ്യമന്ത്രിക്കും പങ്ക്, തെളിവുകള്&#x200d; പരസ്യപ്പെടുത്തുമെന്ന് അനില്&#x200d; അക്കര</title>
		<link>https://www.chandrikadaily.com/nil-akkara-against-pinarayi-vijayan-over-vadakkencherry-life-mission-case.html</link>
					<comments>https://www.chandrikadaily.com/nil-akkara-against-pinarayi-vijayan-over-vadakkencherry-life-mission-case.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 03 Mar 2023 02:38:39 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Anil Akkara]]></category>
		<category><![CDATA[CM Pinarayi Vijayan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240836</guid>

					<description><![CDATA[ലൈഫ് മിഷന്&#x200d; സിഇഒ തയ്യാറാക്കിയ കോണ്&#x200d;ഫിഡന്&#x200d;ഷ്യല്&#x200d; റിപ്പോര്&#x200d;ട്ട് ഇന്ന് പുറത്തുവിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d;കൂടി അറിയിച്ചു]]></description>
										<content:encoded><![CDATA[<p>വടക്കാഞ്ചേരി ഫ്‌ലാറ്റ് തട്ടിപ്പ് കേസില്&#x200d; മുഖ്യമന്ത്രിയ്‌ക്കെതിരെ കോണ്&#x200d;ഗ്രസ് നേതാവ് അനില്&#x200d; അക്കര. ഫോറിന്&#x200d; കോണ്&#x200d;ട്രിബ്യൂഷന്&#x200d; റെഗുലേഷന്&#x200d; ആക്ട് നിയമ ലംഘനം 100 ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനില്&#x200d; അക്കര പറഞ്ഞു.</p>
<p>ലൈഫ് മിഷന്&#x200d; സിഇഒ തയ്യാറാക്കിയ കോണ്&#x200d;ഫിഡന്&#x200d;ഷ്യല്&#x200d; റിപ്പോര്&#x200d;ട്ട് ഇന്ന് പുറത്തുവിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്&#x200d;കൂടി അറിയിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തൃശൂര്&#x200d; ഡിസിസിയില്&#x200d; വിളിച്ചു ചേര്&#x200d;ക്കുന്ന വാര്&#x200d;ത്ത സമ്മേളനത്തില്&#x200d; എല്ലാ തെളിവുകളും പുറത്തുവിടുമെന്ന് അനില്&#x200d; അക്കര വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nil-akkara-against-pinarayi-vijayan-over-vadakkencherry-life-mission-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്‍.എസ്.എസ് ബന്ധം; വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് അനില്‍ അക്കര എം.എല്‍.എ വക്കീല്‍ നോട്ടീസയച്ചു</title>
		<link>https://www.chandrikadaily.com/anil-akkara-sents-vakeel-notice-to-c-ravidnranath.html</link>
					<comments>https://www.chandrikadaily.com/anil-akkara-sents-vakeel-notice-to-c-ravidnranath.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 30 Oct 2017 15:19:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[abvp]]></category>
		<category><![CDATA[Anil Akkara]]></category>
		<category><![CDATA[C Raveendranath]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[education]]></category>
		<category><![CDATA[RSS]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50804</guid>

					<description><![CDATA[വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സംഘ് പരിവാര്‍ പശ്ചാത്തലം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ രംഗത്തുവന്ന അനില്‍ അക്കര എം.എല്‍.എ, സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ പാഡില്‍ മന്ത്രി നല്‍കിയ മറുപടിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. എ.ബി.വി.പിയുമായി തനിക്കൊരു ബന്ധമില്ലെന്നും എം.എല്‍.എയുടെ ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നുമുള്ള രവീന്ദ്രനാഥിന്റെ ഔദ്യോഗിക മറുപടി തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് അനില്‍ അക്കര വക്കീല്‍ നോട്ടീസില്‍ പറയുന്നു. അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ക്ഷമാപണം നടത്തി, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അഡ്വ. സി.ആര്‍. ജെയ്‌സണ്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സംഘ് പരിവാര്&#x200d; പശ്ചാത്തലം വെളിപ്പെടുത്തി ഫേസ്ബുക്കില്&#x200d; രംഗത്തുവന്ന അനില്&#x200d; അക്കര എം.എല്&#x200d;.എ, സര്&#x200d;ക്കാര്&#x200d; മുദ്രയുള്ള ലെറ്റര്&#x200d; പാഡില്&#x200d; മന്ത്രി നല്&#x200d;കിയ മറുപടിക്കെതിരെ വക്കീല്&#x200d; നോട്ടീസയച്ചു. എ.ബി.വി.പിയുമായി തനിക്കൊരു ബന്ധമില്ലെന്നും എം.എല്&#x200d;.എയുടെ ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നുമുള്ള രവീന്ദ്രനാഥിന്റെ ഔദ്യോഗിക മറുപടി തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് അനില്&#x200d; അക്കര വക്കീല്&#x200d; നോട്ടീസില്&#x200d; പറയുന്നു. അപകീര്&#x200d;ത്തികരമായ പരാമര്&#x200d;ശത്തിന് ക്ഷമാപണം നടത്തി, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്&#x200d;കണമെന്നാണ് അഡ്വ. സി.ആര്&#x200d;. ജെയ്‌സണ്&#x200d; വഴി മന്ത്രിക്കയച്ച വക്കീല്&#x200d; നോട്ടീസില്&#x200d; പറയുന്നത്. നോട്ടീസ് എം.എല്&#x200d;.എ ഫേസ്ബുക്കില്&#x200d; പോസ്റ്റ് ചെയ്തു.</p>
<p>രവീന്ദ്രനാഥ് ചെറുപ്പത്തില്&#x200d; ആര്&#x200d;.എസ്.എസ് ശാഖയില്&#x200d; പോയിരുന്നു എന്നും കോളേജ് വിദ്യാര്&#x200d;ത്ഥിയായിരിക്കെ എ.ബി.വി.പിക്കു വേണ്ടി ചെയര്&#x200d;മാന്&#x200d; സ്ഥാനത്തിന് നോമിനേഷന്&#x200d; നല്&#x200d;കിയിരുന്നു എന്നുമുള്ള ആരോപണങ്ങള്&#x200d; മൂന്നു പേജ് നീണ്ട നോട്ടീസില്&#x200d; അനില്&#x200d; അക്കര ആവര്&#x200d;ത്തിക്കുന്നു. ഇത് നിഷേധിച്ച് സര്&#x200d;ക്കാര്&#x200d; മുദ്രയുള്ള ലെറ്റര്&#x200d;പാഡില്&#x200d; നല്&#x200d;കിയ മറുപടി, തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയും തനിക്കെതിരെ സോഷ്യല്&#x200d; മീഡിയയിലും മറ്റും ദുഷ്പ്രചരണങ്ങള്&#x200d; ഉണ്ടാകാന്&#x200d; ഇടയാക്കുകയും ചെയ്തു എന്ന് അനില്&#x200d; അക്കര പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്&#x200d;കി ക്ഷമാപണം നടത്തിയില്ലെങ്കില്&#x200d; ക്രിമിനല്&#x200d; നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്&#x200d; നോട്ടീസില്&#x200d; വ്യക്തമാക്കുന്നു.</p>
<p><strong>വക്കീല്&#x200d; നോട്ടീസിലെ പ്രസക്ത ഭാഗങ്ങള്&#x200d;</strong><br />
&#8216;അമ്മയുടെ വീട് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ ചേരാനെല്ലൂര്&#x200d; എന്ന സ്ഥലത്തെ ആര്&#x200d;.എസ്.എസ് ശാഖയില്&#x200d; കുട്ടിക്കാലത്ത് രവീന്ദ്രനാഥ് പങ്കെടുത്തിരുന്നു എന്ന തന്റെ ആരോപണം ഫെയ്‌സ്ബുക്കിലും ലെറ്റര്&#x200d;പാഡിലും ഉള്ള മറുപടിയില്&#x200d; മന്ത്രി നിഷേധിച്ചിട്ടില്ല.&#8217;</p>
<p>&#8216;1978 ഒക്ടോബര്&#x200d; 27-ന് തൃശ്ശൂര്&#x200d; സെന്റ് തോമസ് കോളേജില്&#x200d; രണ്ടാം വര്&#x200d;ഷ എം.എസ്.സി കെമിസ്ട്രി വിദ്യാര്&#x200d;ത്ഥിയായിരിക്കെ യൂണിയന്&#x200d; തെരഞ്ഞെടുപ്പില്&#x200d; എ.ബി.വി.പിയുടെ കോളേജ് യൂണിയെ ചെയര്&#x200d;മാന്&#x200d; സ്ഥാനത്തേക്ക് രവീന്ദ്രനാഥ് നോമിനേഷന്&#x200d; നല്&#x200d;കി. ഇത് കോളേജിന്റെ നോട്ടീസ് ബോര്&#x200d;ഡില്&#x200d; പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് കെ.എസ്.യുവിന്റെ വിജയ സാധ്യത ഇല്ലാതാക്കുന്നതിനു വേണ്ടിയും മുന്&#x200d; എം.എല്&#x200d;.എ ഇ.കെ മേനോന്റെ മകനും എസ്.എഫ്.ഐ സ്ഥാനാര്&#x200d;ത്ഥിയുമായ എന്&#x200d;. രവീന്ദ്രനാഥിന്റെ വിജയസാധ്യത ഉറപ്പാക്കുന്നതിനു വേണ്ടിയും നോമിനേഷന്&#x200d; പിന്&#x200d;വലിച്ചു. ഇക്കാര്യങ്ങള്&#x200d; സെന്റ് തോമസ് കോളേജിലെ തെരഞ്ഞെടുപ്പ് രേഖകളില്&#x200d; ഉണ്ട്. എസ്.എഫ്.ഐയെ പരാജയപ്പെടുത്തണം എന്ന ആര്&#x200d;.എസ്.എസ്സിന്റെ തീരുമാനത്തെ തുടര്&#x200d;ന്നാണ് എന്&#x200d;. രവീന്ദ്രനാഥിന്റെ സമാന പേരുകാരനായ സി. രവീന്ദ്രനാഥ് എ.ബി.വി.പിക്കു വേണ്ടി പത്രിക നല്&#x200d;കിയും പിന്നീട് പിന്&#x200d;വലിച്ചതും. ഔദ്യോഗിക ലെറ്റര്&#x200d;പാഡില്&#x200d; നല്&#x200d;കിയ നിഷേധക്കുറിപ്പില്&#x200d; ആര്&#x200d;.എസ്.എസ് ശാഖയില്&#x200d; പങ്കെടുത്തിട്ടില്ലെന്നോ എ.ബി.വി.പിക്കു വേണ്ടി നോമിനേഷന്&#x200d; കൊടുത്തിട്ടില്ലെന്നോ മന്ത്രി പറഞ്ഞിട്ടില്ല.&#8217;</p>
<p>&#8216;ഈ പ്രസ്താവനയെ തുടര്&#x200d;ന്ന് മന്ത്രിയുടെ സംഘടനയിലെ അംഗങ്ങള്&#x200d; വളരെ മോശമായ രീതിയില്&#x200d; തന്നെ അപമാനിക്കുന്നതിനും അപകീര്&#x200d;ത്തിപ്പെടുത്തുന്നതിനും വേണ്ടി ഫേസ്ബുക്കില്&#x200d; പ്രചരണം നടത്തുകയാണ്. മന്ത്രിയുടെ അറിവും സമ്മതത്തോടും കൂടിയാണിത്.</p>
<p>&nbsp;</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanil.akkara%2Fposts%2F1429719257146866&amp;width=500" width="500" height="597" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-akkara-sents-vakeel-notice-to-c-ravidnranath.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആര്‍.എസ്.എസ് ബന്ധം: വിദ്യാഭ്യാസ മന്ത്രിയുടെ മറുപടിയെ വെല്ലുവിളിച്ച് അനില്‍ അക്കര എം.എല്‍.എ</title>
		<link>https://www.chandrikadaily.com/anil-akkara-mla-targets-c-raveendranath-again.html</link>
					<comments>https://www.chandrikadaily.com/anil-akkara-mla-targets-c-raveendranath-again.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 28 Oct 2017 14:20:27 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Anil Akkara]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[C Raveendranath]]></category>
		<category><![CDATA[CPM]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50407</guid>

					<description><![CDATA[ആര്‍.എസ്.എസ് ബന്ധം സംബന്ധിച്ചുള്ള താന്‍ ഉന്നയിച്ച ആരോപണത്തോടുള്ള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ മറുപടി, തന്റെ വെളിപ്പെടുത്തലുകള്‍ ശരിവെക്കുന്നതാണെന്ന് അനില്‍ അക്കര എം.എല്‍.എ. രവീന്ദ്രനാഥ് ചെറുപ്പത്തില്‍ ആര്‍.എസ്.എസ് ശാഖയില്‍ പോയിരുന്നു എന്നും സെന്റ് തോമസ് കോളേജിലെ പഠനകാലത്ത് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിക്കു വേണ്ടി നോമിനേഷന്‍ നല്‍കി എന്നും അനില്‍ അക്കര ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. അനില്‍ അക്കരയുടെ &#8216;വ്യാജ ആരോപണത്തില്‍&#8217; ശക്തമായി പ്രതിഷേധിക്കുന്നു എന്നും എ.ബി.വി.പിയുമായി ജീവിതത്തിലൊരിക്കലും ബന്ധപ്പെട്ടിട്ടില്ല എന്നുമാണ് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗിക ലെറ്റര്‍ പാഡിലും [&#8230;]]]></description>
										<content:encoded><![CDATA[<p>ആര്&#x200d;.എസ്.എസ് ബന്ധം സംബന്ധിച്ചുള്ള താന്&#x200d; ഉന്നയിച്ച ആരോപണത്തോടുള്ള വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ മറുപടി, തന്റെ വെളിപ്പെടുത്തലുകള്&#x200d; ശരിവെക്കുന്നതാണെന്ന് അനില്&#x200d; അക്കര എം.എല്&#x200d;.എ. രവീന്ദ്രനാഥ് ചെറുപ്പത്തില്&#x200d; ആര്&#x200d;.എസ്.എസ് ശാഖയില്&#x200d; പോയിരുന്നു എന്നും സെന്റ് തോമസ് കോളേജിലെ പഠനകാലത്ത് യൂണിയന്&#x200d; തെരഞ്ഞെടുപ്പില്&#x200d; എ.ബി.വി.പിക്കു വേണ്ടി നോമിനേഷന്&#x200d; നല്&#x200d;കി എന്നും അനില്&#x200d; അക്കര ഫേസ്ബുക്ക് പോസ്റ്റില്&#x200d; ആരോപിച്ചിരുന്നു. അനില്&#x200d; അക്കരയുടെ &#8216;വ്യാജ ആരോപണത്തില്&#x200d;&#8217; ശക്തമായി പ്രതിഷേധിക്കുന്നു എന്നും എ.ബി.വി.പിയുമായി ജീവിതത്തിലൊരിക്കലും ബന്ധപ്പെട്ടിട്ടില്ല എന്നുമാണ് വിദ്യാഭ്യാസ മന്ത്രി ഔദ്യോഗിക ലെറ്റര്&#x200d; പാഡിലും ഫേസ്ബുക്ക് പേജിലും വ്യക്തമാക്കിയത്.</p>
<p>എന്നാല്&#x200d;, മന്ത്രിയുടെ നിഷേധക്കുറിപ്പിനെതിരെ അനില്&#x200d; അക്കര വീണ്ടും രംഗത്തെത്തി. മന്ത്രി ഇറക്കിയ പത്രക്കുറിപ്പില്&#x200d; താന്&#x200d; പഞ്ഞത് ശരിയാണെന്ന് സമ്മതിക്കുകയാണെന്നും തന്റെ ആരോപണങ്ങളൊന്നും രവീന്ദ്രനാഥ് നിഷേധിക്കുന്നില്ല എന്നും അദ്ദേഹം പറയുന്നു. ആര്&#x200d;.എസ്.എസ് ശാഖയില്&#x200d; പോയിരുന്നു എന്നും എ.ബി.വി.പി സ്ഥാനാര്&#x200d;ത്ഥിയായി നോമിനേഷന്&#x200d; നല്&#x200d;കിയെന്നുമുള്ള ആരോപണങ്ങള്&#x200d; തെറ്റാണെന്നു തെളിയിക്കാനും അനില്&#x200d; അക്കര വിദ്യാഭ്യാസ മന്ത്രിയെ വെല്ലുവിളിക്കുന്നു.</p>
<p><strong>അനില്&#x200d; അക്കരയുടെ പോസ്റ്റ്:</strong></p>
<p>ബഹുമാന്യ വിദ്യാഭ്യാസമന്ത്രി<br />
ശ്രീ രവീന്ദ്രന്&#x200d;മാഷേ,<br />
ഞാന്&#x200d; ഫെയ്സ് ബുക്കില്&#x200d; ഇട്ടകുറിപ്പ് നിഷേധിച്ചുകൊണ്ട് ഇറക്കിയ പത്രകുറിപ്പില്&#x200d; തന്നെ ഞാന്&#x200d; പറഞ്ഞത് ശരിയാണെന്ന് താങ്കള്&#x200d; സമ്മതിക്കുകയാണ്.<br />
ഞാന്&#x200d; പറഞ്ഞത് രവീന്ദ്രന്&#x200d;മാഷ് എബിവിപി യുടെ സ്ഥാനാര്&#x200d;ത്ഥിയായി നോമിനേഷന്&#x200d; നല്&#x200d;കിയെന്നാണ്. താങ്കള്&#x200d; അത് നിഷേധിക്കുന്നില്ല.<br />
ഞാന്&#x200d; പറഞ്ഞത് താങ്കള്&#x200d; കുട്ടിക്കാലത്ത് ചെരനെല്ലോര്&#x200d;<br />
ആര്&#x200d; എസ് എസ് ശാഖയില്&#x200d; പോയിരുന്നു എന്നാണ്.<br />
താങ്കള്&#x200d; അതും നിഷേധിക്കുന്നില്ല.<br />
പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം<br />
അത് ഞാന്&#x200d; സ്വാഗതം ചെയ്യുന്നു.<br />
പിന്നെ എന്താണ് യഥാര്&#x200d;ത്ഥ വസ്തുത?<br />
പറയൂ,മാഷ് തന്നെ പറയൂ<br />
ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്&#x200d; തയ്യാറാണെങ്കില്&#x200d;,, നമുക്ക് നോക്കാം.<br />
ഞാനും ആ കോളേജില്&#x200d; പഠിച്ചതല്ലേ?</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanil.akkara%2Fposts%2F1427299910722134&amp;width=500" width="500" height="767" frameborder="0" scrolling="no"></iframe></p>
<p>നേരത്തെ മറ്റൊരു പോസ്റ്റില്&#x200d; രവീന്ദ്രനാഥ് എ.ബി.വി.പിക്കു വേണ്ടി നാമനിര്&#x200d;ദേശ പത്രിക നല്&#x200d;കിയതിന്റെ വിശദാംശങ്ങള്&#x200d; അനില്&#x200d; അക്കര വ്യക്തമാക്കിയിരുന്നു. അച്യുത മേനോന്&#x200d; മന്ത്രിസഭയിലെ ധനകാര്യമന്ത്രി എന്&#x200d;.കെ ശേഷന്&#x200d; വരണാധികാരിയായ 1978-ലെ യൂണിയന്&#x200d; തെരഞ്ഞെടുപ്പിലാണ് രവീന്ദ്രനാഥ് എ.ബി.വി.പിക്കു വേണ്ടി പത്രിക നല്&#x200d;കുകയും പിന്നീട് പിന്&#x200d;വലിക്കുകയും ചെയ്തതെന്ന് അനില്&#x200d; അക്കര ആരോപിക്കുന്നു.</p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fanil.akkara%2Fposts%2F1426758790776246&amp;width=500" width="500" height="599" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-akkara-mla-targets-c-raveendranath-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
