<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>anil antony &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/anil-antony/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 09 Apr 2024 10:28:47 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>anil antony &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പത്തനംതിട്ടയില്&#x200d; അനില്&#x200d; ആന്റണി തോല്&#x200d;ക്കും: എ.കെ ആന്റണി</title>
		<link>https://www.chandrikadaily.com/1anil-antony-will-lose-in-pathanamthitta-ak-antony.html</link>
					<comments>https://www.chandrikadaily.com/1anil-antony-will-lose-in-pathanamthitta-ak-antony.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 09 Apr 2024 10:26:26 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[anil antony]]></category>
		<category><![CDATA[lose]]></category>
		<category><![CDATA[pathanamthitta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294955</guid>

					<description><![CDATA[ആരോഗ്യ കാരണങ്ങളാലാണ് താന്&#x200d; ഒരിടത്തും പ്രചരണത്തിന് പോകാത്തത്. രണ്ടുതവണ കോവിഡ് ബാധിച്ചതിന്റെ പാര്&#x200d;ശ്വഫലങ്ങള്&#x200d; തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വീട്ടില്&#x200d; നിന്ന് കെ.പി.സി.സിയിലേക്കും തിരിച്ചുമല്ലാതെയുള്ള യാത്രകള്&#x200d; പരമാവധി ഒഴിവാക്കി. തിരുവനന്തപുരത്തെ പ്രചരണ പരിപാടികളില്&#x200d; പോലും പങ്കെടുക്കാവുന്ന സ്ഥിതിയല്ലെന്നും അദ്ദേഹം പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി അനില്&#x200d; ആന്റണി തോല്&#x200d;ക്കുമെന്ന് എ.കെ ആന്റണി. മുഖാമുഖം പരിപാടിയില്&#x200d; മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആരോഗ്യ കാരണങ്ങളാലാണ് താന്&#x200d; ഒരിടത്തും പ്രചരണത്തിന് പോകാത്തത്. രണ്ടുതവണ കോവിഡ് ബാധിച്ചതിന്റെ പാര്&#x200d;ശ്വഫലങ്ങള്&#x200d; തന്റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വീട്ടില്&#x200d; നിന്ന് കെ.പി.സി.സിയിലേക്കും തിരിച്ചുമല്ലാതെയുള്ള യാത്രകള്&#x200d; പരമാവധി ഒഴിവാക്കി. തിരുവനന്തപുരത്തെ പ്രചരണ പരിപാടികളില്&#x200d; പോലും പങ്കെടുക്കാവുന്ന സ്ഥിതിയല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കേരളത്തില്&#x200d; ബി.ജെ.പിയുടെ സുവര്&#x200d;ണാവസരം കഴിഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; ശബരിമല വിഷയം ഉണ്ടായിരുന്നത് കൊണ്ടാണ് കുറച്ചു വോട്ടുകള്&#x200d; അവര്&#x200d;ക്ക് അധികം നേടാനായത്. ഇക്കുറി കഴിഞ്ഞ തവണത്തേക്കാള്&#x200d; വോട്ട് കുറയുമെന്നും എല്ലാ മണ്ഡലത്തിലും ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥികള്&#x200d; മൂന്നാംസ്ഥാനത്തേക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>പത്തനംതിട്ടയില്&#x200d; താന്&#x200d; പ്രചരണത്തിന് പോയില്ലെങ്കിലും അവിടെ യു.ഡി.എഫ് സ്ഥാനാര്&#x200d;ത്ഥി ആന്റോ ആന്റണി തിളക്കമാര്&#x200d;ന്ന വിജയം നേടും. അനില്&#x200d; ആന്റണി തോല്&#x200d;ക്കും. കോണ്&#x200d;ഗ്രസ് നേതാക്കളുടെ മക്കള്&#x200d; ബി.ജെ.പിയില്&#x200d; പോകുന്നത് തെറ്റാണെന്ന് പറഞ്ഞ എ.കെ ആന്റണി, മക്കളെ പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. താന്&#x200d; ആ ഭാഷ ശീലിച്ചിട്ടില്ല. കെ.എസ്.യു കാലം മുതല്&#x200d; കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് തന്റെ നിലപാട്. തന്റെ മതം കോണ്&#x200d;ഗ്രസ് ആണെന്നും ബി.ജെ.പി എല്ലായിടത്തും മൂന്നാം സ്ഥാനത്താകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1anil-antony-will-lose-in-pathanamthitta-ak-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്&#x200d; ബി.ജെ.പി നേതാവ് അനില്&#x200d; ആന്റണിക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/case-against-bjp-leader-anil-antony-for-spreading-religious-hatred.html</link>
					<comments>https://www.chandrikadaily.com/case-against-bjp-leader-anil-antony-for-spreading-religious-hatred.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 31 Oct 2023 10:30:46 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[anil antony]]></category>
		<category><![CDATA[BJP LEADER]]></category>
		<category><![CDATA[religious hatred]]></category>
		<category><![CDATA[spreading]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281398</guid>

					<description><![CDATA[കാസര്&#x200d;കോട് സൈബര്&#x200d; പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസിലാണ് അനില്&#x200d; ആന്റണിയെ പ്രതിചേര്&#x200d;ത്തത്.]]></description>
										<content:encoded><![CDATA[<p>മതവിദ്വേഷം പ്രചരിപ്പിച്ചെന്ന കേസില്&#x200d; ബി.ജെ.പി നേതാവ് അനില്&#x200d; ആന്റണിക്കെതിരെ കേസ്. കാസര്&#x200d;കോട് സൈബര്&#x200d; പൊലീസ് രജിസ്റ്റര്&#x200d; ചെയ്ത കേസിലാണ് അനില്&#x200d; ആന്റണിയെ പ്രതിചേര്&#x200d;ത്തത്. കാസര്&#x200d;കോട് കുമ്പളയില്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; ബസ് തടഞ്ഞ ദൃശ്യങ്ങള്&#x200d; വിദ്യേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം. വിദ്യാര്&#x200d;ഥികളും ബസ് യാത്രക്കാരിയും തമ്മിലുണ്ടായ തര്&#x200d;ക്കത്തെ വര്&#x200d;ഗീയനിറം കലര്&#x200d;ത്തി സംഘ്പരിവാര്&#x200d; കേന്ദ്രങ്ങള്&#x200d; പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു അനില്&#x200d; ആന്റണിയുടെ ട്വീറ്റ്. വടക്കന്&#x200d; കേരളത്തില്&#x200d; ബുര്&#x200d;ഖ ധരിക്കാതെ ബസില്&#x200d; യാത്ര ചെയ്യാനാവില്ല&#8217; എന്നാണ് ട്വീറ്റില്&#x200d; പറയുന്നത്.</p>
<p>കേരളത്തില്&#x200d; ബുര്&#x200d;ഖ ധരിക്കാത്ത ഹിന്ദു സ്ത്രീയെ മുസ് ലിം വിദ്യാര്&#x200d;ഥിനികള്&#x200d; ബസില്&#x200d; നിന്ന് ഇറക്കിവിടുന്ന എന്ന തലക്കെട്ടോടെയാണ് കുമ്പളയിലെ വിഡിയോ സംഘ്പരിവാര്&#x200d; കേന്ദ്രങ്ങള്&#x200d; വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. യഥാര്&#x200d;ഥത്തില്&#x200d;, കുമ്പളയിലെ ഒരു കോളേജിലെ വിദ്യാര്&#x200d;ഥിനികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്&#x200d;ക്കമായിരുന്നു വിഡിയോ. ഇതില്&#x200d; ഇടപെട്ട ഒരു യാത്രക്കാരിയും വിദ്യാര്&#x200d;ഥിനികളും തമ്മിലാണ് വാഗ്വാദമുണ്ടായത്. സംഭവത്തില്&#x200d; യാതൊരു വര്&#x200d;ഗീയ ചുവയും ഇല്ലെന്ന് പൊലീസും വ്യക്തമാക്കിയിരുന്നു.</p>
<p>എന്നാല്&#x200d; കേരളത്തിന്റെ മതേതരത്വത്തെ പരിഹസിച്ചുകൊണ്ടായിരുന്നു അനില്&#x200d; ആന്റണിയുടെ ട്വീറ്റ്. ഇതാണ് ഇന്ത്യ മുന്നണിയും കോണ്&#x200d;ഗ്രസും സി.പി.എമ്മും രാജ്യമാകെ നടപ്പാക്കാന്&#x200d; ഉദ്ദേശിക്കുന്ന മതേതരത്വമെന്നായിരുന്നു അനിലിന്റെ പരിഹാസം. ഹമാസിന്റെ നടപടികളെ കോണ്&#x200d;ഗ്രസും സി.പി.എമ്മും സായുധ പ്രതിരോധമായാണ് കാണുന്നത്.ഈ രാഷ്ട്രീയ നേതൃത്വത്തിന് കീഴില്&#x200d; കേരളം മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും വിളനിലമാവുകയാണെന്നും അനില്&#x200d; ആന്റണി പറയുന്നു.</p>
<p>എന്നാല്&#x200d;, കുമ്പളയിലെ സംഭവത്തിന്റെ യാഥാര്&#x200d;ഥ്യം സമൂഹമാധ്യമങ്ങള്&#x200d; തുറന്നുകാട്ടിയതോടെ അനില്&#x200d; ആന്റണി ട്വീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഫാക്ട് ചെക്കര്&#x200d; മുഹമ്മദ് സുബൈര്&#x200d; അനില്&#x200d; ആന്റണിയുടെ വിദ്വേഷ പ്രചാരണത്തെ എക്‌സില്&#x200d; തുറന്നുകാട്ടിയിരുന്നു. മലയാളിയായിരുന്നിട്ട് പോലും യജമാനന്മാരെ പ്രീതിപ്പെടുത്താന്&#x200d; നുണ പ്രചരിപ്പിക്കുകയാണ് അനില്&#x200d; ആന്റണിയെന്നായിരുന്നു സുബൈറിന്റെ ട്വീറ്റ്. ഇതിന് മറുപടിയായി ഡിജിറ്റല്&#x200d; ജിഹാദി ഫാക്ട് ചെക്കര്&#x200d;&#8217; എന്നാണ് സുബൈറിനെ അനില്&#x200d; ആന്റണി വിശേഷിപ്പിച്ചത.്</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/case-against-bjp-leader-anil-antony-for-spreading-religious-hatred.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുതുപ്പള്ളിയില്&#x200d; ബി.ജെ.പി സ്ഥാനാര്&#x200d;ഥി അനില്&#x200d; ആന്റണിയോ?</title>
		<link>https://www.chandrikadaily.com/is-anil-antony-the-bjp-candidate-in-pudupally.html</link>
					<comments>https://www.chandrikadaily.com/is-anil-antony-the-bjp-candidate-in-pudupally.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 03 Aug 2023 06:29:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anil antony]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Candidate]]></category>
		<category><![CDATA[puthuppally]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267999</guid>

					<description><![CDATA[അനിലിന് ശക്തി പകരുന്ന വിധം ചില സി.പി.എം നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും അപ്രത്യക്ഷപ്പെട്ടു.
]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് നോതാവ് ഉമ്മന്&#x200d;ചാണ്ടിയുടെ നിര്യാണത്തോടെ ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്ന പുതുപ്പള്ളി മണ്ഡലവുമായി രാഷ്ട്രീയ അഭ്യൂഹങ്ങള്&#x200d; ബലപ്പെടുന്നു. അനില്&#x200d; ആന്റണിയെ ബി.ജെ.പി പുതുപ്പള്ളിയില്&#x200d; രംഗത്തിറങ്ങുമെന്നതാണ് പുതിയ വാര്&#x200d;ത്ത. അതിന് ശക്തി പകരുന്ന വിധം ചില സി.പി.എം നേതാക്കളുടെ സമൂഹമാധ്യമ പോസ്റ്റുകളും അപ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി ഈ മണ്ഡലത്തില്&#x200d; 11,000ത്തിലധികം വോട്ട് നേടിയിരുന്നു. അനില്&#x200d; വന്നാല്&#x200d; അതില്&#x200d; കൂടുതല്&#x200d; വോട്ട് എന്നതാണ് ബി.ജെ.പി ലക്ഷ്യം. വരുംദിവസങ്ങളില്&#x200d; പുതുപ്പള്ളി കടുത്ത രാഷ്ട്രീയ ചൂടിലേക്കാണെന്നതിന്റെ സൂചനകളായാണ് ഇതെല്ലാം വിലയിരുത്തപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പിന്റെ സംഘടനാപരമായ ഒരുക്കങ്ങളിലേക്കും കോണ്&#x200d;ഗ്രസ് കടന്നിട്ടുണ്ട്.</p>
<p>ജില്ലയിലെ മുതിര്&#x200d;ന്ന നേതാക്കളായ തിരുവഞ്ചൂര്&#x200d; രാധാകൃഷ്ണനും കെ.സി. ജോസഫിനുമാണ് തെരഞ്ഞെടുപ്പ് ചുമതല. ഉമ്മന്&#x200d; ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്&#x200d; പൂര്&#x200d;ത്തിയാകുന്ന നാല്&#x200d;പതാം നാളിനുശേഷം പരസ്യപ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; തുടങ്ങാനും പാര്&#x200d;ട്ടിയില്&#x200d; ധാരണയായിട്ടുണ്ട്. അതേസമയം, മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്&#x200d; ആറെണ്ണവും എല്&#x200d;.ഡി.എഫാണ് ഭരിക്കുന്നത്. ആ പഞ്ചായത്തുകള്&#x200d; കേന്ദ്രീകരിച്ച് പ്രവര്&#x200d;ത്തനം ശക്തമാക്കാനാണ് കോണ്&#x200d;ഗ്രസ് നീക്കം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/is-anil-antony-the-bjp-candidate-in-pudupally.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>125 വർഷം എന്നത് പിശക് : അനിൽ ആൻ്റണി</title>
		<link>https://www.chandrikadaily.com/111anil-antony-mistake-while-speech.html</link>
					<comments>https://www.chandrikadaily.com/111anil-antony-mistake-while-speech.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 26 Apr 2023 14:34:31 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[anil antony]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[speech]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250199</guid>

					<description><![CDATA[5 വർഷം എന്നാണ് ഉദ്ദേശിച്ചതെന്നും പിശക് ആർക്കും പറ്റാമെന്നും ഈയിടെ ബി.ജെ.പിയിൽ ചേക്കേറിയ അനിൽ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>125 വർഷം കൊണ്ട് ഇന്ത്യയെ നരേന്ദ്ര മോദി വികസിത രാജ്യമാക്കുമെന്ന പ്രസ്താവന സ്വയം തിരുത്തി അനിൽ ആൻ്റണി. 25 വർഷം എന്നാണ് ഉദ്ദേശിച്ചതെന്നും പിശക് ആർക്കും പറ്റാമെന്നും ഈയിടെ ബി.ജെ.പിയിൽ ചേക്കേറിയ അനിൽ പറഞ്ഞു.</p>
<p>&#8216;125 വര്&#x200d;ഷം കൊണ്ട് ഇന്ത്യയെ മോദി വികസിപ്പിക്കും&#8217;; അനില്&#x200d; ആന്റണിയെ എയറിലാക്കി ട്രോളന്മാര്&#x200d;. ”നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 140 കോടി ജനങ്ങളെ മുന്നോട്ട് കൊണ്ടുപോയി ഓരോ വ്യക്തിക്കും സാമൂഹികമായിട്ടും സാമ്പത്തികമായിട്ടും മുന്നേറാൻ അവസരങ്ങൾ കൊടുത്ത് ഇന്ത്യയെ അടുത്ത 125 വർഷത്തിൽ വികസിത രാജ്യമാക്കി, ലോകരാജ്യങ്ങളിൽ ഒരു വിശ്വ​ഗുരുവാക്കി മാറ്റാനുള്ള കാഴ്ചപ്പാട് മോദിക്കുണ്ട്. സബ് കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ്, സബ്കാ പ്രയാസ്”- എന്നാ‌യിരുന്നു അനിൽ ആന്റണിയുടെ പ്രസം​ഗം. ഇതിലെ സബ്കാ പ്രയാസ് എന്നതും ട്രോളിന് കാരണമായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111anil-antony-mistake-while-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മകന്&#x200d; മരിച്ചാലും മരുമകളുടെ കണ്ണീര്&#x200d; കാണാന്&#x200d; ഇടതുപക്ഷം ശ്രമിക്കരുത്: അബ്ദുറഹ്മാന്&#x200d; രണ്ടത്താണി</title>
		<link>https://www.chandrikadaily.com/abdurahman-randathani-facebook-post-aganist-anil-antony.html</link>
					<comments>https://www.chandrikadaily.com/abdurahman-randathani-facebook-post-aganist-anil-antony.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 08 Apr 2023 08:44:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[abdurahman randathani]]></category>
		<category><![CDATA[anil antony]]></category>
		<category><![CDATA[congress]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246880</guid>

					<description><![CDATA[വരുന്ന തെരഞ്ഞെടുപ്പില്&#x200d; ബിജെപിക്ക് വിറ്റഴിക്കാനുള്ള രസായന കൂട്ടിന്റെ പരസ്യത്തില്&#x200d; ഇനി എ കെ ആന്റണിയുടെ മകന്&#x200d; അനില്&#x200d; ആന്റണിയുടെ ഛായചിത്രവും നമുക്ക് പ്രതീക്ഷിക്കാം. നേതാവിന്റെ മകനായി ജനിക്കുന്നു എന്നത് കൊണ്ട് ആരും നേതാവായി മാറുന്നില്ല. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാന്&#x200d; രണ്ടത്താണി അഭിപ്രായപ്പെട്ടു. അനുഭവത്തിന്റെ മൂശയില്&#x200d; ഉരുക്കി ശുദ്ധീകരിക്കപ്പെടുമ്പോഴാണല്ലോ കറകളഞ്ഞ നേതാക്കള്&#x200d; പിറവിയെടുക്കുന്നത്. ജനങ്ങള്&#x200d; അവരെ നേതാവായി തെരഞ്ഞെടുക്കണം. എകെ ആന്റണി സമുന്നതനായ നേതാവാണ്. നിത്യജീവിതത്തിലെ വ്യക്തി വിശുദ്ധി കൊണ്ടും കാപട്യമില്ലാത്ത നേതൃഗുണം കൊണ്ടും [&#8230;]]]></description>
										<content:encoded><![CDATA[<p>വരുന്ന തെരഞ്ഞെടുപ്പില്&#x200d; ബിജെപിക്ക് വിറ്റഴിക്കാനുള്ള രസായന കൂട്ടിന്റെ പരസ്യത്തില്&#x200d; ഇനി എ കെ ആന്റണിയുടെ മകന്&#x200d; അനില്&#x200d; ആന്റണിയുടെ ഛായചിത്രവും നമുക്ക് പ്രതീക്ഷിക്കാം. നേതാവിന്റെ മകനായി ജനിക്കുന്നു എന്നത് കൊണ്ട് ആരും നേതാവായി മാറുന്നില്ല. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാന്&#x200d; രണ്ടത്താണി അഭിപ്രായപ്പെട്ടു.</p>
<p>അനുഭവത്തിന്റെ മൂശയില്&#x200d; ഉരുക്കി ശുദ്ധീകരിക്കപ്പെടുമ്പോഴാണല്ലോ കറകളഞ്ഞ നേതാക്കള്&#x200d; പിറവിയെടുക്കുന്നത്.<br />
ജനങ്ങള്&#x200d; അവരെ നേതാവായി തെരഞ്ഞെടുക്കണം. എകെ ആന്റണി സമുന്നതനായ നേതാവാണ്. നിത്യജീവിതത്തിലെ വ്യക്തി വിശുദ്ധി കൊണ്ടും കാപട്യമില്ലാത്ത നേതൃഗുണം കൊണ്ടും അദ്ദേഹം വേറിട്ടു നില്&#x200d;ക്കുന്നു. അനില്&#x200d; ആന്റണിയെ കോണ്&#x200d;ഗ്രസ്സ് കുടുംബത്തില്&#x200d; പിറന്ന സാങ്കേതിക പരിജ്ഞാനമുള്ള ഒരു ചെറുപ്പക്കാരന്&#x200d; എന്ന നിലയില്&#x200d; മാത്രമാണു സമൂഹത്തിനറിയുന്നത്. ഒരു രാഷ്ട്രീയ നേതാവായി അദ്ദേഹത്തെയാരും കണ്ടിട്ടില്ല. ഇപ്പോള്&#x200d; അദ്ദേഹം അല്&#x200d;ഫോന്&#x200d;സ് കണ്ണന്താനവും ടോം വടക്കനുമൊക്കെ വീണ വാരിക്കുഴിയില്&#x200d; വീണപ്പോഴാണു അദ്ദേഹത്തിന്റെ ഉള്ളിലിരുപ്പ് ജനം അറിയുന്നത്. കാരിരുമ്പിനേക്കാള്&#x200d; കടുത്ത ഹൃദയമുള്ളവര്&#x200d;ക്കേ എ കെ ആന്റണിയെന്ന പിതാവിന്റെ കണ്ണു നീരിന്റെ തീഷ്ണത അറിയാതെ പോവുകയുള്ളു. മാതാപിതാക്കളുടെ കണ്ണുനീരിനു നിര്&#x200d;ണ്ണയിക്കാനാവാത്ത സംഹാര ശേഷിയുണ്ടെന്ന് രുചിച്ചറിഞ്ഞ മക്കള്&#x200d; മിക്ക രാഷ്ട്രീയ പാര്&#x200d;ട്ടികളിലുമുണ്ട്.</p>
<p>&#8216;ബി ജെ പിയില്&#x200d; ചേരാനുള്ള അനിലിന്റെ തീരുമാനം വളരെ വേദനയുളവാക്കുന്നതും തികച്ചും തെറ്റായതുമാണു.<br />
അവസാനശ്വാസം വരെ ഞാന്&#x200d; ആര്&#x200d; എസ് എസിന്റേയും ബി ജെ പിയുടേയും വിനാശകരമായ നയത്തിനെതിരെ ശബ്ദമുയര്&#x200d;ത്തും&#8217;. രാഷ്ട്രീയ രംഗത്ത് ഏറെ പരിണിത പ്രജ്ഞനായ കോണ്&#x200d;ഗ്രസ് നേതാവു കൂടിയായ എ കെ ആന്റണിയെന്ന പിതാവിന്റെ ദൃഡനിശ്ചയം മതേതര ഇന്ത്യ തിരിച്ചറിയുന്നുണ്ട്. സംഘ് പരിവാറിന്റെ ആഘോഷത്തില്&#x200d; ഇടതു നേതാക്കള്&#x200d; പങ്കാളികളാകുന്നത് അഭികാമ്യമല്ല. മകന്&#x200d; മരിച്ചെങ്കിലും മരുമകളുടെ കണ്ണുനീര്&#x200d; കാണാന്&#x200d; കൊതിക്കുന്ന അമ്മായിയമ്മയായി ഇടതു കക്ഷികള്&#x200d; അധ:പതിക്കരുതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdurahman-randathani-facebook-post-aganist-anil-antony.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനില്&#x200d; ആന്റണി ബി.ജെ.പിയിലേക്ക്</title>
		<link>https://www.chandrikadaily.com/anil-antony-to-bjp.html</link>
					<comments>https://www.chandrikadaily.com/anil-antony-to-bjp.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 06 Apr 2023 09:10:10 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[Interviews]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[AK ANTONY]]></category>
		<category><![CDATA[anil antony]]></category>
		<category><![CDATA[BJP]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246583</guid>

					<description><![CDATA[മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്&#x200d; അനില്&#x200d; ആന്റണി ബി.ജെ.പിയിക്കെന്ന് സൂചന. അനില്&#x200d; ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും അഭ്യൂഹം. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും. ഇതു സംബന്ധിച്ച് പ്രഖ്യാപനം ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് 3മണിക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്&#x200d;ട്ട്. കേരളത്തില്&#x200d; നിന്ന് ഒരു നേതാവ് കൂടി പാര്&#x200d;ട്ടിയില്&#x200d; ചേരുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. ബി.ജെ.പിയില്&#x200d; ചേരുമെന്ന വാര്&#x200d;ത്തകള്&#x200d; നേരത്തെ അനില്&#x200d; ആന്റണി തള്ളിയിരുന്നു.]]></description>
										<content:encoded><![CDATA[<p>മുതിര്&#x200d;ന്ന കോണ്&#x200d;ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന്&#x200d; അനില്&#x200d; ആന്റണി ബി.ജെ.പിയിക്കെന്ന് സൂചന. അനില്&#x200d; ആന്റണി ബി.ജെ.പിയുടെ ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നും അഭ്യൂഹം. അംഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി നേതാവ് ജെ.പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തും.</p>
<p>ഇതു സംബന്ധിച്ച് പ്രഖ്യാപനം ബി.ജെ.പി ആസ്ഥാനത്ത് ഇന്ന് വൈകീട്ട് 3മണിക്ക് ഉണ്ടാകുമെന്നാണ് റിപ്പോര്&#x200d;ട്ട്. കേരളത്തില്&#x200d; നിന്ന് ഒരു നേതാവ് കൂടി പാര്&#x200d;ട്ടിയില്&#x200d; ചേരുമെന്ന് ബി.ജെ.പി അറിയിച്ചിരുന്നു. ബി.ജെ.പിയില്&#x200d; ചേരുമെന്ന വാര്&#x200d;ത്തകള്&#x200d; നേരത്തെ അനില്&#x200d; ആന്റണി തള്ളിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/anil-antony-to-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
