<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Anil Chethri &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/anil-chethri/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 06 Feb 2018 18:23:13 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Anil Chethri &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബംഗളൂരുവിന്റെ മധുര പ്രതികാരം</title>
		<link>https://www.chandrikadaily.com/%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf.html</link>
					<comments>https://www.chandrikadaily.com/%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 06 Feb 2018 18:23:13 +0000</pubDate>
				<category><![CDATA[Sports]]></category>
		<category><![CDATA[Anil Chethri]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=68598</guid>

					<description><![CDATA[&#160; ചെന്നൈ: ഹീറോ ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗ് ഫുട്‌ബോളില്&#x200d; ബംഗളുരു എഫ്.സി ഒന്നിനെതിരെ മൂന്നുഗോളുകള്&#x200d;ക്ക് ചെന്നൈയിന്&#x200d; എഫ്.സിയെ തകര്&#x200d;ത്തു. രണ്ടാം മിനിറ്റില്&#x200d; മണിപ്പൂരുകാരനായ മിഡ്ഫീല്&#x200d;ഡര്&#x200d; ബോയിതാങ് ഹാവോകിപ്പിലൂടെ ബംഗളുരു ഗോളടിക്കു തുടക്കം കുറിച്ചു. ചെന്നൈയിന്&#x200d; ഗോവന്&#x200d; മിഡ്ഫീല്&#x200d;ഡര്&#x200d; ഫ്രാന്&#x200d;സിസ് ഫെര്&#x200d;ണാണ്ടസിന്റെ ഗോളില്&#x200d; സമനില കണ്ടെത്തി. സംഭവബഹുലമായ രണ്ടാം പകുതിയില്&#x200d; മിക്കു ബംഗളുരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്&#x200d; ക്യാപ്റ്റന്&#x200d; സുനില്&#x200d; ഛെത്രിയിലൂടെ ബംഗളുരു ചെന്നൈയുടെ നെഞ്ചില്&#x200d; അവസാന പ്രഹരവുമേല്&#x200d;പ്പിച്ചു. 71ാം മിനിറ്റില്&#x200d; ഹെന്റിക്വെ സെറീനോ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ചെന്നൈ: ഹീറോ ഇന്ത്യന്&#x200d; സൂപ്പര്&#x200d; ലീഗ് ഫുട്‌ബോളില്&#x200d; ബംഗളുരു എഫ്.സി ഒന്നിനെതിരെ മൂന്നുഗോളുകള്&#x200d;ക്ക് ചെന്നൈയിന്&#x200d; എഫ്.സിയെ തകര്&#x200d;ത്തു. രണ്ടാം മിനിറ്റില്&#x200d; മണിപ്പൂരുകാരനായ മിഡ്ഫീല്&#x200d;ഡര്&#x200d; ബോയിതാങ് ഹാവോകിപ്പിലൂടെ ബംഗളുരു ഗോളടിക്കു തുടക്കം കുറിച്ചു. ചെന്നൈയിന്&#x200d; ഗോവന്&#x200d; മിഡ്ഫീല്&#x200d;ഡര്&#x200d; ഫ്രാന്&#x200d;സിസ് ഫെര്&#x200d;ണാണ്ടസിന്റെ ഗോളില്&#x200d; സമനില കണ്ടെത്തി. സംഭവബഹുലമായ രണ്ടാം പകുതിയില്&#x200d; മിക്കു ബംഗളുരുവിനെ വീണ്ടും മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്&#x200d; ക്യാപ്റ്റന്&#x200d; സുനില്&#x200d; ഛെത്രിയിലൂടെ ബംഗളുരു ചെന്നൈയുടെ നെഞ്ചില്&#x200d; അവസാന പ്രഹരവുമേല്&#x200d;പ്പിച്ചു.<br />
71ാം മിനിറ്റില്&#x200d; ഹെന്റിക്വെ സെറീനോ ചുവപ്പ് കാര്&#x200d;ഡ് കണ്ടു പോയതിനെ തുടര്&#x200d;ന്നു പത്തുപേരുമായാണ് ചെന്നൈയിനു കളി പൂര്&#x200d;ത്തിയാക്കേണ്ടി വന്നത്. 76ാം മിനിറ്റില്&#x200d; അനുകൂലമായി കിട്ടിയ പെനാല്&#x200d;ട്ടിയും ചെന്നൈയിനു മുതലാക്കാനായില്ല. ജെജെയുടെ കിക്ക് ബംഗളുരു ഗോളി രക്ഷപ്പെടുത്തി.<br />
ബംഗളുരുവില്&#x200d; നടന്ന ആദ്യ പാദത്തില്&#x200d; ചെന്നൈയി്ന്&#x200d; 2-1ന് ബംഗളുരു എഫ്.സിയെ തോല്&#x200d;പ്പിച്ചിരുന്നു.ഇതിനു മധുര പ്രതികാരം നിര്&#x200d;വഹിക്കാന്&#x200d; ബംഗളുരുവിനു കഴിഞ്ഞു. 10 ാം ജയത്തോടെ ബംഗളുരു 30 പോയിന്റുമായി ടേബിളില്&#x200d; ഒന്നാം സ്ഥാനം വീണ്ടും ഭദ്രമായി ഉറപ്പിച്ചു. ചെന്നൈയിന്&#x200d; 23 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.<br />
ബംഗളുരുവിന്റെ മിഡ്ഫീല്&#x200d;ഡര്&#x200d; ഡിമാസ് ഡെല്&#x200d;ഗാഡോയാണ് ഹീറോ ഓഫ് ദി മാച്ച് .<br />
സൂപ്പര്&#x200d; മച്ചാന്&#x200d;സ് കൊല്&#x200d;ക്കത്തക്കെതിരായ മല്&#x200d;സരത്തില്&#x200d; കളിപ്പിച്ചവരെയാണ് രംഗത്തിറക്കിയത്. മറുവശത്ത് ബംഗളൂരു മൂന്നു മാറ്റങ്ങള്&#x200d; വരുത്തി. രാഹുല്&#x200d; ബെക്കയ്ക്കു പകരം ഹര്&#x200d;മന്&#x200d;ജ്യോത് കാബ്രയും ലെനി റോഡ്രിഗസിനു പകരം ബോയിതാങ് ഹാവോകിപ്പും, എഡു ഗാര്&#x200d;ഷ്യയ്ക്കു പകരം ഡിമാസ് ഡെല്&#x200d;ഗാഡോയും ഇറങ്ങി.<br />
കളി തുടങ്ങി രണ്ടാം മിനിറ്റില്&#x200d; തന്നെ ഇന്നലെ ആദ്യ ഇലവനില്&#x200d; എത്തിയ ബോയിതാങ് ഹാവോകിപ് ചെന്നൈയിന്റെ വലയില്&#x200d; ഗോള്&#x200d; നിക്ഷേപിച്ചു. ഉദാന്ത സിംഗിന്റെ കുതിപ്പും തുടര്&#x200d;ന്നു ഹര്&#x200d;മന്&#x200d;ജ്യോത് കാബ്രയിലേക്കു മൈനസ് പാസ്. കാബ്രയുടെ ലോങ് ക്രോസ് ബോക്‌സിനകത്ത് സുനില്&#x200d; ഛെത്രിയിലേക്ക്. സുനില്&#x200d; ഛെത്രി ബാക്ക് ഹെഡ്ഡറിലൂടെ ബോയിതാങിലേക്ക്. പ്രതിരോധനനിരക്കാരുടെ പിടില്&#x200d; നിന്നും അകന്നു ഫ്രീ ആയി നിന്ന ബോയിതാങിനു അനായസാം ഗോള്&#x200d; നേടാന്&#x200d; കഴിഞ്ഞു.. പന്ത് തടയാനായി മുന്നോട്ടു വന്ന ചെന്നൈയിന്&#x200d; ഗോളി കരണ്&#x200d;ജിതിന്റെ കാലില്&#x200d; തട്ടി വലയിലേക്ക് . നാലം മിനിറ്റില്&#x200d; ബംഗളുരുവിനു ലീഡ് ഉയര്&#x200d;ത്താന്&#x200d; അവസരം. പക്ഷേ, ഛെത്രിയ്ക്ക് കിട്ടിയ ഈ അവസരം മെയ്ല്&#x200d;സണ്&#x200d; ആല്&#x200d;വസ് തടഞ്ഞു. ചെന്നൈയിന് 14-ാം മിനിറ്റില്&#x200d; ഗ്രിഗറി നെല്&#x200d;സണിലൂടെയാണ് ആദ്യ അവസരം.<br />
21 ാം മിനിറ്റില്&#x200d; ചെന്നൈയിന്റെ സമനില ഗോള്&#x200d; ശ്രമം ബംഗളുരു ഗോള്&#x200d; കീപ്പര്&#x200d; ഗുരുപ്രീത് സിംഗ് രക്ഷപ്പെടുത്തി. ഗ്രിഗറി നെല്&#x200d;സന്റെ ബുള്ളറ്റ് ഷോട്ടില്&#x200d; ബംഗളുരുവിന്റെ പ്രതിരോധനിരക്കാരന്റെ കാലില്&#x200d; തട്ടി ദിശ അല്&#x200d;പ്പം മാറി വന്ന പന്താണ് ഉശിരന്&#x200d; സേവിലൂടെ ഗുരുപ്രീത് രക്ഷപ്പെടുത്തിയത്.<br />
ചെന്നൈയിന്&#x200d; കാത്തു നിന്ന സമനില ഗോള്&#x200d; 33ാം മിനിറ്റില്&#x200d; പിറന്നു.ഗോളിന്റെ തുടക്കം ഗ്രിഗറി നെല്&#x200d;സന്റെ വിംഗിലേക്കു നല്&#x200d;കിയ പാസിലാണ്. പാസ് സ്വീകരിച്ച ജെറി ഗോള്&#x200d; മുഖത്തുകൂടി നല്&#x200d;കിയ ക്രോസ് ചാടി ഉയര്&#x200d;ന്ന ഫ്രാന്&#x200d;സിസ് ഫെര്&#x200d;ണാണ്ടസ് ഹെഡ്ഡറിലൂടെ രണ്ടാം പോസ്റ്റിനരികിലൂടെ വലയില്&#x200d; എത്തിച്ചു.<br />
രണ്ടാം പകുതിയുടെ തുടക്കത്തില്&#x200d; അനിരുദ്ധ് ഥാപ്പയെ ഫൗള്&#x200d; ചെയ്തതിനു ബംഗളുരു ബോക്‌സിനു മുന്നില്&#x200d; കിട്ടിയ ഫ്രീ കിക്ക് പ്രയോജനപ്പെട്ടില്ല. മെയ്ല്&#x200d;സണ്&#x200d; ആല്&#x200d;വസിന്റെ കിക്ക് ബംഗളുരു മതിലില്&#x200d; തട്ടി അവസാനിച്ചു.<br />
്്അവസരം തുലച്ച ചെന്നൈയിനെതിരെ ബെംഗഌരു 63ാം മിനിറ്റില്&#x200d; രണ്ടാം ഗോള്&#x200d; നേടി. ഡെല്&#x200d;ഗാഡോയെ ചെന്നൈയിന്റെ ഇനിഗോ കാല്&#x200d;ഡറോണ്&#x200d; ഫൗള്&#x200d; ചെയ്തതിനെ തുടര്&#x200d;ന്നു കിട്ടിയ ഫ്രീ കിക്കാണ് ഗോളായി മാറിയത്. കിക്ക് കിട്ടിയ സുനില്&#x200d; ഛെത്രിയുടെ ബാലന്&#x200d;സ് ചെയ്തു പോസ്റ്റിലേക്കു തിരിച്ചുവിട്ട പന്ത് കരണ്&#x200d;ജിത് സിംഗിന്റെ കയ്യില്&#x200d; നിന്നും വഴുതി.ഓടിയെത്തിയ മിക്കു വലയിലേക്കു തട്ടിയിട്ടു . മൊത്തം 11 ഗോളുകള്&#x200d; നേടിയ വെനിസ്വലന്&#x200d; താരം മിക്കുവിന്റെ 10ാ മത്തെ എവേ മത്സര ഗോളാണിത്<br />
71 ാം മിനിറ്റില്&#x200d; കുനിന്മേല്&#x200d; കുരു എന്ന പോലെ ചെന്നൈയിന്റെ ക്യാപ്റ്റന്&#x200d; ഹെന്&#x200d; റിക്വെ സെറീനയ്ക്കു മിക്കുവിനെ ഫൗള്&#x200d; ചെയ്തതിനെ തുടര്&#x200d;ന്നു രണ്ടാമത്തെ മഞ്ഞക്കാര്&#x200d;ഡിനു പ്രതിഫലമായ കിട്ടിയ ചുവപ്പ് കാര്&#x200d;ഡ് കണ്ടു പുറത്തു പോകേണ്ടി വന്നു. തൊട്ടു പിന്നാലെ അനുകൂലമായി കിട്ടിയ പെനാല്&#x200d;ട്ടിയും ചെന്നൈ തുലച്ചു. 76ാം മിനിറ്റില്&#x200d; ധന്&#x200d;പാല്&#x200d; ഗണേഷിനെ ബോക്‌സിനകത്തുവെച്ചു ഹര്&#x200d;മന്&#x200d; ജ്യോത് കാബ്ര ഫൗള്&#x200d; ചെയതതിനായിരുന്നു പെനാല്&#x200d;്ട്ടി .കിക്കെടുത്ത ജെജെയ്ക്കു ഗോളാക്കാനായില്ല. ജെജെയുടെ കിക്ക് മുന്&#x200d;കൂട്ടി കണ്ടതുപോലെ ഗുരുപ്രീത് വലതുവശത്തേക്കു ഡൈവ് ചെയ്തു പെനാല്&#x200d;ട്ടി തടുത്തു. ദുര്&#x200d;ബലമായ പെനാല്&#x200d;്ട്ടി കിക്ക് വളരെ അനായാസമായാണ് ഗുരുപ്രീത് രക്ഷിച്ചത്. മ<br />
അവസാന മിനിറ്റുകളില്&#x200d; റണ്ടു ടീമുകളും തുടരെ സബ്സ്റ്റിറ്റിയൂഷന്&#x200d; നടത്തി. ബെംഗഌരു ബോയിതാങിനു പകരം നിഷുവിനെയും എറിക് പാര്&#x200d;ത്താലുവിനു പകരം നിഷുവിനെയും മിക്കുവിനു പകരം എഡു ഗാര്&#x200d;ഷ്യയും ചെന്നൈയിന്&#x200d; അനിരുദ്ധിനു പകരം ജെര്&#x200d;മന്&#x200d; പ്രീതിനെയും റാഫേല്&#x200d; അഗസ്‌തോയ്ക്കു പകരം ജെയ്മി ഗാവിലാനെയും കൊണ്ടുവന്നു.<br />
അവസാന വിസിലിനു സെക്കന്റ്ുകള്&#x200d; മാത്രം ബാക്കി നില്&#x200d;ക്കെ ബംഗളുരു തങ്ങളുടെ മൂന്നാം ഗോള്&#x200d; നേടി. ഗോള്&#x200d; കീപ്പര്&#x200d; നീട്ടിക്കൊടുത്ത കിക്ക് എഡുഗാര്&#x200d;ഷ്യ ഹെഡ്ഡറിലൂടെ ഉദാന്ത സിംഗിനു നല്&#x200d;കി. പന്തുമായി കുതിച്ച ഉദാന്തയെ കരണ്&#x200d;ജിത് സിംഗ് ചാര്&#x200d;ജ് ചെയ്യാന്&#x200d; ശ്രമിച്ചു .ഇതിനകം ഉദാന്ത പാസിലൂടെ സുനില്&#x200d; ഛെത്രിയിലേക്കു പന്ത് എത്തിച്ചു. ഗോള്&#x200d; കീപ്പര്&#x200d; ഇല്ലാത്ത ഗോള്&#x200d; മുഖത്ത് അവസാന രക്ഷാദൗത്യം നടത്തിയ ജെറിയെ കബളിപ്പിച്ച സുനില്&#x200d; ഛെത്രി വലയിലേക്കു പന്ത് പ്ലേസ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%ac%e0%b4%82%e0%b4%97%e0%b4%b3%e0%b5%82%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%a7%e0%b5%81%e0%b4%b0-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചേത്രി ഗോളില്‍ ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-in-chethris-goal.html</link>
					<comments>https://www.chandrikadaily.com/india-in-chethris-goal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 13 Jun 2017 20:30:54 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Anil Chethri]]></category>
		<category><![CDATA[indian team]]></category>
		<category><![CDATA[soccer]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32180</guid>

					<description><![CDATA[&#160; ബംഗളൂരു: എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തില്‍ കിര്‍ഗിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയേക്കാളും 32 റാങ്ക് താഴെയുള്ള കിര്‍ഗിസ്ഥാനെതിരെ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഗോള്‍ രഹിതമായ ആദ്യ പകുതിക്കു ശേഷം 68-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കു വേണ്ടി ഗോള്‍ സ്‌കോര്‍ ചെയ്തത്. കിര്‍ഗിസ്ഥാന്‍ മധ്യനിരയേയും പ്രതിരോധത്തേയും കബളിപ്പിച്ച് ഛേത്രി ജെജെ ലാല്‌പെക്്‌ലുവക്ക് നല്‍കിയ പാസ് അദ്ദേഹം തിരിച്ച് ഛേത്രിക്കു തന്നെ കൈമാറുകയായിരുന്നു. ഛേത്രിയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബംഗളൂരു: എ.എഫ്.സി കപ്പ് യോഗ്യത മത്സരത്തില്&#x200d; കിര്&#x200d;ഗിസ്ഥാനെതിരെ ഇന്ത്യക്ക് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയേക്കാളും 32 റാങ്ക് താഴെയുള്ള കിര്&#x200d;ഗിസ്ഥാനെതിരെ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യക്ക് കാര്യങ്ങള്&#x200d; അത്ര എളുപ്പമായിരുന്നില്ല. ഗോള്&#x200d; രഹിതമായ ആദ്യ പകുതിക്കു ശേഷം 68-ാം മിനിറ്റില്&#x200d; സുനില്&#x200d; ഛേത്രിയാണ് ഇന്ത്യക്കു വേണ്ടി ഗോള്&#x200d; സ്‌കോര്&#x200d; ചെയ്തത്. കിര്&#x200d;ഗിസ്ഥാന്&#x200d; മധ്യനിരയേയും പ്രതിരോധത്തേയും കബളിപ്പിച്ച് ഛേത്രി ജെജെ ലാല്‌പെക്്‌ലുവക്ക് നല്&#x200d;കിയ പാസ് അദ്ദേഹം തിരിച്ച് ഛേത്രിക്കു തന്നെ കൈമാറുകയായിരുന്നു. ഛേത്രിയുടെ ബുള്ളറ്റ് ഗ്രൗണ്ടറിനു മുന്നില്&#x200d; കിര്&#x200d;ഗിസ്ഥാന്&#x200d; ഗോളിക്ക് നിസ്സഹായനായി നോക്കി നില്&#x200d;ക്കാനെ ആയുള്ളൂ. തീര്&#x200d;ത്തും വിരസമായ ആദ്യ പകുതിയില്&#x200d; എതിര്&#x200d; ഗോള്&#x200d;മുഖത്ത് കാര്യമായ ഭീഷണി ഉയര്&#x200d;ത്താന്&#x200d; ഇന്ത്യക്ക് ആയില്ല. രണ്ടാം പകുതിയില്&#x200d; കിര്&#x200d;ഗിസ്ഥാനായിരുന്നു അവസരങ്ങള്&#x200d;. പക്ഷേ പലപ്പോഴും ഭാഗ്യത്തിനാണ് ഇന്ത്യ ഗോള്&#x200d; വഴങ്ങാതിരുന്നത്. രണ്ട് തവണ ക്രോസ് ബാര്&#x200d; തുണച്ചപ്പോള്&#x200d; ഒരു തവണ അനസ് എടത്തൊടികയുടെ ഇടപെടലാണ് ഗോള്&#x200d; അകറ്റിയത്. അവസാനത്തില്&#x200d; ഇന്ത്യക്ക് ലഭിച്ച സുവര്&#x200d;ണാവസരം ഗോള്&#x200d;ക്കീപ്പര്&#x200d; മാത്രം മുന്നില്&#x200d; നില്&#x200d;ക്കെ റോബിന്&#x200d;സിംഗ് പാഴആക്കിമറ്റു മത്സരങ്ങളില്&#x200d; മ്യാന്&#x200d;മര്&#x200d; 4-0ന് മക്കാവുവിനേയും കംബോഡിയ 1-0ന് അഫ്ഗാനിസ്ഥാനേയും മാലദ്വീപ് 2-0ന് ഭൂട്ടാനേയും ബഹറൈന്&#x200d; 2-1ന് തുര്&#x200d;ക്‌മേനിസ്ഥാനേയും, ലബനന്&#x200d; 2-1ന് മലേഷ്യയേയും തോല്&#x200d;പിച്ചു. നേപ്പാള്&#x200d;-യമന്&#x200d; മത്സരവും ജോര്&#x200d;ദാന്&#x200d; വിയറ്റ്‌നാം മത്സരവും ഗോള്&#x200d;രഹിത സമനിലയില്&#x200d; അവസാനിച്ചപ്പോള്&#x200d; ഉത്തര കൊറിയ-ഹോങ്കോങ് മത്സവും നേപ്പാള്&#x200d;-യമന്&#x200d; മത്സരവും ഗോള്&#x200d;രഹിത സമനിലയില്&#x200d; അവസാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-in-chethris-goal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
