<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>antimuslim &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/antimuslim/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 06 Nov 2024 11:29:53 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>antimuslim &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മുസ്‌ലിംകള്&#x200d;ക്കെതിരെ മിഥുന്&#x200d; ചക്രവര്&#x200d;ത്തിയുടെ വിദ്വേഷ പ്രസംഗം: കൊല്&#x200d;ക്കത്ത പൊലീസ് കേസെടുത്തു</title>
		<link>https://www.chandrikadaily.com/1mithun-chakrabortys-hate-speech-against-muslims-kolkata-police-registered-a-case.html</link>
					<comments>https://www.chandrikadaily.com/1mithun-chakrabortys-hate-speech-against-muslims-kolkata-police-registered-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 06 Nov 2024 11:30:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[hate speech]]></category>
		<category><![CDATA[midhun chakravarthy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316492</guid>

					<description><![CDATA[ബംഗാളില്&#x200d; അധികാരത്തിനുവേണ്ടി പാര്&#x200d;ട്ടി എന്തിനും തയാറാണെന്നും മുസ്‌ലിംകളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്&#x200d; ചക്രവര്&#x200d;ത്തിയുടെ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; രാജ്യസഭാ അംഗവും ബോളിവുഡ് നടനുമായ മിഥുന്&#x200d; ചക്രവര്&#x200d;ത്തി മുസ്‌ലിംകള്&#x200d;ക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്&#x200d; കൊല്&#x200d;ക്കത്ത പൊലീസ് കേസെടുത്തു. ഒക്ടോബര്&#x200d; 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബി.ജെ.പി അംഗത്വ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മിഥുന്&#x200d; ചക്രവര്&#x200d;ത്തിയുടെ വിദ്വേഷ പ്രസംഗം.</p>
<p>ഇതിനെതിരെ ഒരാള്&#x200d; പരാതി നല്&#x200d;കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാല്&#x200d; പരാതി നല്&#x200d;കിയ ആളുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സമൂഹത്തില്&#x200d; വിദ്വേഷം പരത്താന്&#x200d; ശ്രമിച്ച താരത്തിനെതിരെ കേസെടുക്കണമെന്നാണ് പരാതിയില്&#x200d; ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.</p>
<p>ബംഗാളില്&#x200d; അധികാരത്തിനുവേണ്ടി പാര്&#x200d;ട്ടി എന്തിനും തയാറാണെന്നും മുസ്‌ലിംകളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്&#x200d; ചക്രവര്&#x200d;ത്തിയുടെ പരാമര്&#x200d;ശം.</p>
<p>ഞങ്ങളുടെ മരത്തില്&#x200d;നിന്ന് ഒരു പഴം മുറിച്ചാല്&#x200d; പകരം നിങ്ങളുടെ നാല് പഴങ്ങള്&#x200d; മുറിക്കും. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാല്&#x200d; മൃതദേഹം (മുസ്‌ലിംകളുടെ) അവിടെ സംസ്‌കരിക്കില്ല. അതിന് പകരം നിങ്ങളുടെ സ്ഥലത്ത് കുഴിച്ചിടും. അധികാരം ലഭിക്കാന്&#x200d; തങ്ങള്&#x200d; എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മിഥുന്&#x200d; ചക്രവര്&#x200d;ത്തിയുടെ പ്രസംഗത്തെ &#8216;ജയ് ശ്രീറാം&#8217; വിളികളോടെ സദസ്സ് സ്വീകരിക്കുകയായിരുന്നു.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1mithun-chakrabortys-hate-speech-against-muslims-kolkata-police-registered-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശരീഅത്ത്; എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാറിന്റെ രഹസ്യ ചട്ടനീക്കം പരസ്യമാക്കി കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എ; ഒടുവില്&#x200d; തിരുത്ത്</title>
		<link>https://www.chandrikadaily.com/kna-khader-mla-against-shareehath-issue.html</link>
					<comments>https://www.chandrikadaily.com/kna-khader-mla-against-shareehath-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Jan 2019 16:24:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Adv.KNA Khader]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[KNA Khader MLA]]></category>
		<category><![CDATA[muslim personal law board]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115722</guid>

					<description><![CDATA[കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; മുസ്്‌ലിംകള്&#x200d; 50 രൂപയുടെ മുദ്രപേപ്പറില്&#x200d; നൂറു രൂപ നല്&#x200d;കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്&#x200d;ക്കാര്&#x200d; തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്&#x200d; ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്. കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്&#x200d;ക്കാര്&#x200d; നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്&#x200d; ആക്ടിന് വിധേയമായി രൂപീകരിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; മുസ്്‌ലിംകള്&#x200d; 50 രൂപയുടെ മുദ്രപേപ്പറില്&#x200d; നൂറു രൂപ നല്&#x200d;കി അപേക്ഷിക്കണമെന്ന സംസ്ഥാന സര്&#x200d;ക്കാര്&#x200d; തിട്ടൂരം പരസ്യമാക്കിയതോടെ ചട്ടവുമായി കണ്ടംവഴി ഓടി. കേരളത്തിലെ മുസ്്‌ലിംകള്&#x200d; ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; താലൂക്ക് ഓഫീസ് തിണ്ണനിരങ്ങണമെന്ന കമ്മ്യൂണിസ്റ്റ് ദുഷ്ടലാക്കാണ് അഡ്വ. <a href="http://epaper.chandrikadaily.com/viewpage.php?edn=Kannur&amp;isid=CHANDRIKA_KAN_20190109&amp;pid=CHANDRIKA_KAN#Page/12/Article/CHANDRIKA_KAN_20190109_12_2/351px/1620AC5">കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എയുടെ ഇടപെടലോടെ പുറം ലോകമറിഞ്ഞ് ചീറ്റിപ്പോയത്.</a></p>
<p>കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ച് കേരളത്തിലെ മുസ്്‌ലിംകളെ പ്രതിസന്ധിയിലാക്കുന്ന സര്&#x200d;ക്കാര്&#x200d; നീക്കമാണ് മുളയിലെ നുള്ളിയത്. 1937ലെ ശരീഅത്ത് അപ്ലിക്കേഷന്&#x200d; ആക്ടിന് വിധേയമായി രൂപീകരിച്ച ശരീഅത്ത് നിയമത്തിന് ചട്ടം രൂപീകരിക്കണമെന്ന ഹൈക്കോടതി വാദത്തെ ദുര്&#x200d;വ്യാഖ്യാനം ചെയ്താണ് എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാര്&#x200d; കഴിഞ്ഞ ഡിസംബര്&#x200d; 21ന് ഗസറ്റില്&#x200d; വിജ്ഞാപനം പ്രസിദ്ധികരിച്ചത്. ഇസ്്‌ലാമിക ശരീഅത്ത് അനുസരിച്ച് ജീവിക്കാന്&#x200d; സത്യവാങ്മൂലം നല്&#x200d;കി പ്രത്യേകം അപേക്ഷ സമര്&#x200d;പ്പിക്കണമെന്ന ചട്ടം വന്നതോടെ സമുദായത്തിനു അനാവശ്യ കുരുക്കൊരുങ്ങുകയായിരുന്നു.</p>
<p>മുസ്‌ലിം വ്യക്തിനിയമത്തിന്റെ പരിധിയില്&#x200d; വരുന്നതിന് രേഖകള്&#x200d;ക്കായി സര്&#x200d;ക്കാര്&#x200d; കേന്ദ്രങ്ങളില്&#x200d; ക്യൂ നില്&#x200d;ക്കേണ്ട ഗതികേടിലായെന്നു മാത്രമല്ല, മുസ്്‌ലിമാണെന്ന് സ്ഥാപിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; ഓഫീസുകള്&#x200d; കയറിയിറങ്ങേണ്ട അവസ്ഥയുമായി. തൊണ്ണൂറ് ലക്ഷം വരുന്ന മുസ്‌ലിം സമൂഹത്തെ അവഹേളിക്കുന്ന പുതിയ വിജ്ഞാപനത്തിന്റെ അധാര്&#x200d;മ്മികതയും നിയമ വിരുദ്ധതയും ചൂണ്ടിക്കാണിച്ച് കഴിഞ്ഞ് ഏഴിനാണ് കെ.എന്&#x200d;.എ ഖാദര്&#x200d; എം.എല്&#x200d;.എ, മുഖ്യമന്ത്രിക്കും നിയമ വകുപ്പ് മന്ത്രിക്കും നിവേദനം നല്&#x200d;കിയത്. ശരീഅത്ത് വേണ്ടാത്തവര്&#x200d;ക്ക് വിസമ്മത പത്രം എന്ന രീതിയിലേക്ക് ചട്ടം മാറ്റണമെന്ന അദ്ദേഹത്തിന്റെ ആവശ്യമാണ് സര്&#x200d;ക്കാര്&#x200d; ഫലത്തില്&#x200d; അംഗീകരിച്ചത്.</p>
<p>മുസ്‌ലിമാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം നല്&#x200d;കാത്തവര്&#x200d;ക്ക് ശരീഅത്ത് നിയമം ബാധകമാകില്ലെന്നതിനാല്&#x200d; വിവാഹം, ഇഷ്ടദാനം, വഖഫ്, അനന്തരാവകാശം തുടങ്ങി ശരീഅത്ത് നിയമം അടിസ്ഥാനമാകുന്ന എല്ലാ കാര്യങ്ങളിലും പുതിയ വിജ്ഞാപനം കുരുക്കാകുമായിരുന്നു. സത്യവാങ്മൂലത്തില്&#x200d; മുസ്‌ലിമാണെന്ന് തെളിയിക്കുന്ന രേഖകള്&#x200d;ക്കൊപ്പം ശരീഅത്ത് നിയമപ്രകാരം ഭരിക്കപ്പെടാന്&#x200d; താത്പര്യപ്പെടുന്നെന്ന് സമ്മതപത്രവും ഉള്&#x200d;പ്പെടുത്തി. ഇതോടെ നിലവില്&#x200d; മുസ്‌ലിമെന്ന നിലയില്&#x200d; ശരീഅത്ത് നിയമം ബാധകമായവരും അതത് തഹസില്&#x200d;ദാര്&#x200d;ക്ക്് രേഖകള്&#x200d; സഹിതമുള്ള സത്യവാങ്മൂലം നല്&#x200d;കി സര്&#x200d;ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിലയിലായി പുതുതായി ഉണ്ടാക്കിയ ചട്ടം.</p>
<p>നൂറുരൂപ ഫീസ് നല്&#x200d;കിയതിനൊപ്പം മുസ്‌ലിമാണെന്ന് തെളിയിക്കുന്നതിന് മഹല്ല് കമ്മിറ്റിയില്&#x200d;നിന്നുള്ള സര്&#x200d;ട്ടിഫിക്കറ്റ്, റവന്യു അധികൃതരില്&#x200d;നിന്നുള്ള ജാതി സര്&#x200d;ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകള്&#x200d; തുടങ്ങിയവയും ഹാജരാക്കേണ്ടിയിരുന്നു. ഒരു മാസത്തിനകം തഹസില്&#x200d;ദാര്&#x200d; പരിശോധന നടത്തണം, അര്&#x200d;ഹരായവര്&#x200d;ക്ക് 45 ദിവസത്തിനകം സര്&#x200d;ട്ടിഫിക്കറ്റ് നല്&#x200d;കണം. തുടര്&#x200d;ന്ന് സര്&#x200d;ട്ടിഫിക്കറ്റ് 50 രൂപ മുദ്രപത്രത്തില്&#x200d; രേഖപ്പെടുത്തി നല്&#x200d;കും. തഹസില്&#x200d;ദാര്&#x200d; അപേക്ഷ നിരസിക്കുകയാണെങ്കില്&#x200d; അപേക്ഷകനെ നേരിലോ രേഖാമൂലമോ കേള്&#x200d;ക്കണം. അപേക്ഷ നിരസിച്ചാല്&#x200d; എ.ഡി.എമ്മിനാണ് അപ്പീല്&#x200d; നല്&#x200d;കേണ്ടത്. അപ്പീലില്&#x200d; ഒരു മാസത്തിനകം തീരുമാനമെടുക്കണം തുടങ്ങി വ്യവസ്ഥകളാണ് വിജ്ഞാപനത്തില്&#x200d; പറയുന്നത്. വ്യത്യസ്ത രേഖകള്&#x200d;ക്കായി ആളുകള്&#x200d; പരക്കംപായേണ്ട ഗതികേടിനു പുറമെ മഹല്ല് വ്യവസ്ഥയോ മറ്റോ ഇല്ലാത്ത സാഹചര്യങ്ങളില്&#x200d; കഴിയുന്നവരെയും ഈ വിജ്ഞാപനം പ്രതിസന്ധിയിലാക്കുമായിരുന്നു. പുതിയ ചട്ടം വൈകാതെ ഗസറ്റില്&#x200d; പ്രസിദ്ധീകരിക്കുമെന്നാണ് അറിയിപ്പ് ലഭിച്ചതെന്നും ഉറപ്പ് മുഖവിലക്കെടുത്ത് തുടര്&#x200d; നീക്കങ്ങള്&#x200d; തല്&#x200d;ക്കാലം ഒഴിവാക്കുന്നതായും കെ.എന്&#x200d;.എ ഖാദര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kna-khader-mla-against-shareehath-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുസ്‌ലിം പ്രാതിനിധ്യം ചോദ്യം ചെയ്ത് സഞ്ജീവ് ഭട്ട്; മറുപടിയുമായി ഹര്‍ഭജന്‍ സിങ്</title>
		<link>https://www.chandrikadaily.com/why-no-muslims-in-indian-cricket-team-asks-sacked-officer-sanjiv-bhatt-harbhajan-singh-responds.html</link>
					<comments>https://www.chandrikadaily.com/why-no-muslims-in-indian-cricket-team-asks-sacked-officer-sanjiv-bhatt-harbhajan-singh-responds.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 24 Oct 2017 12:46:55 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[bcci]]></category>
		<category><![CDATA[cricket]]></category>
		<category><![CDATA[harbhajan Singh]]></category>
		<category><![CDATA[indian cricket team]]></category>
		<category><![CDATA[Sanjeev bhattu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=49586</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുസ്‌ലിം പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ്‌ലിംകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുണ്ടെന്നാണ് ഭട്ട് ഉന്നയിച്ച ചോദ്യം. ട്വീറ്റിലൂടെയായിരുന്നു മുന്‍ ഐ.പി.എസ് ഓഫീസര്‍ ക്രിക്കറ്റ് ടീമിലെ മത അനുപാതത്തെ സംബന്ധിച്ച സംശയം ഉന്നയിച്ചത്. क्या इस समय भारतीय क्रिकेट टीम में कोई मुस्लिम खिलाड़ी है ? आज़ादी से आज तक ऐसा कितनी बार [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീമിലെ മുസ്‌ലിം പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് മുന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ട്.</p>
<p>സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ്‌ലിംകള്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീമില്&#x200d; കളിച്ചിട്ടുണ്ടെന്നാണ് ഭട്ട് ഉന്നയിച്ച ചോദ്യം. ട്വീറ്റിലൂടെയായിരുന്നു മുന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; ക്രിക്കറ്റ് ടീമിലെ മത അനുപാതത്തെ സംബന്ധിച്ച സംശയം ഉന്നയിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">क्या इस समय भारतीय क्रिकेट टीम में कोई मुस्लिम खिलाड़ी है ?</p>
<p>आज़ादी से आज तक ऐसा कितनी बार हुआ कि भारत की क्रिकेट&#8230; <a href="https://t.co/Nb6ufi71qX">https://t.co/Nb6ufi71qX</a></p>
<p>— Sanjiv Bhatt (IPS) (@sanjivbhatt) <a href="https://twitter.com/sanjivbhatt/status/922160979244343296?ref_src=twsrc%5Etfw">October 22, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
&#8220;സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ് ലിംകള്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് ടീമില്&#x200d; കളിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ടീമില്&#x200d; എത്ര മുസ് ലിംകളുണ്ട്. മുസ് ലിംകള്&#x200d; ക്രിക്കറ്റ് കളിക്കുന്നത് അവസാനിപ്പിച്ചോ. അല്ലെങ്കില്&#x200d; സെലക്ടര്&#x200d;മാര്&#x200d; ക്രിക്കറ്റ് കളിക്കാരെ തെരഞ്ഞെടുക്കുന്നത് വേറെ കളിയുടെ നിയമപ്രകാരമാണോ&#8221;, സഞ്ജീവ് ഭട്ട് ട്വീറ്റ് ചെയ്തു.</p>
<p>അതേസമയം, മറുപടിയുമായി മുന്&#x200d; ഇന്ത്യന്&#x200d; ക്രിക്കറ്റ് താരം ഹര്&#x200d;ഭജന്&#x200d; സിങ് രംഗത്തെത്തി. ക്രിക്കറ്റില്&#x200d; മതത്തിന് പ്രാധാന്യമില്ലെന്നായിരുന്നു, ട്വിറ്ററിലൂടെ തന്നെ ഭാജിയുടെ മറുപടി.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="hi">हिंदू मुस्लिम सिख ईसाई आपस में है भाई। क्रिकेट टीम में खेलने वाला हर खिलाड़ी हिंदुस्तानी है उसकी जात या रंग की बात नहीं होनी चाहिए (जय भारत) <a href="https://t.co/UVvSHaLJdY">https://t.co/UVvSHaLJdY</a></p>
<p>— Harbhajan Turbanator (@harbhajan_singh) <a href="https://twitter.com/harbhajan_singh/status/922332390986358784?ref_src=twsrc%5Etfw">October 23, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
&#8220;ഇന്ത്യന്&#x200d; ക്രിക്കറ്റില്&#x200d; മതത്തിന് പ്രാധാന്യമില്ല. ദേശീയ ടീമില്&#x200d; ഒരാള്&#x200d; കളിക്കുന്നത് ഇന്ത്യക്കാരന്&#x200d; എന്ന പേരിലാണ്. ജാതിയും വര്&#x200d;ണ്ണവും നോക്കിയല്ല സെലക്ഷനെന്നും&#8221;, ഹര്&#x200d;ഭജന്&#x200d; ട്വീറ്ററില്&#x200d; കുറിച്ചു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Shreyas Iyer and Mohammed Siraj have been included in India&#8217;s squad for the T20Is against New Zealand <a href="https://t.co/buDhbNptrT">https://t.co/buDhbNptrT</a> <a href="https://twitter.com/hashtag/INDvNZ?src=hash&amp;ref_src=twsrc%5Etfw">#INDvNZ</a></p>
<p>— ESPNcricinfo (@ESPNcricinfo) <a href="https://twitter.com/ESPNcricinfo/status/922344209478070273?ref_src=twsrc%5Etfw">October 23, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<blockquote class="twitter-video" data-lang="en">
<p dir="ltr" lang="en">Who is Mohammed Siraj? All about India&#8217;s newest call-up <a href="https://t.co/3dH2okHioM">pic.twitter.com/3dH2okHioM</a></p>
<p>— ESPNcricinfo (@ESPNcricinfo) <a href="https://twitter.com/ESPNcricinfo/status/922696328072892417?ref_src=twsrc%5Etfw">October 24, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script><br />
അതേസമയം, ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കും ന്യൂസിലന്&#x200d;ഡിനെതിരായ ട്വന്റി20 മത്സരത്തിനുമായി കഴിഞ്ഞ ദിവസം നിലവില്&#x200d; വന്ന ഇന്ത്യന്&#x200d; ടീമില്&#x200d; രണ്ട് മുസ്‌ലിം അംഗങ്ങളുണ്ട്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെയാണ് പുതുതായി ഉള്&#x200d;പ്പെടുത്തിയത്. എന്നാല്&#x200d; ടീം നിലവില്&#x200d;  വരുന്നതിന് മുന്നേയായിരുന്നു സഞ്ജീവ് ഭട്ട് വിഷയത്തില്&#x200d; ട്വീറ്റ് നടത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-no-muslims-in-indian-cricket-team-asks-sacked-officer-sanjiv-bhatt-harbhajan-singh-responds.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുസ്്‌ലിം നേതാക്കള്‍ക്ക് മുന്നില്‍ പുകവലിച്ചില്ല; ചൈനയില്‍ ഉദ്യോഗസ്ഥനെ തരംതാഴ്ത്തി</title>
		<link>https://www.chandrikadaily.com/chinese-official-demoted-for-not-smoking-in-front-of-muslim-leaders.html</link>
					<comments>https://www.chandrikadaily.com/chinese-official-demoted-for-not-smoking-in-front-of-muslim-leaders.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 11 Apr 2017 16:18:22 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[china]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=25793</guid>

					<description><![CDATA[ബീജിങ്: മുസ്്‌ലിം നേതാക്കള്‍ക്കുമുന്നില്‍ പുകവലിക്കാന്‍ മടികാണിച്ച ചൈനീസ് ഉദ്യോഗസ്ഥനെ കമ്യൂണിസ്റ്റ് ഭരണകൂടം തരംതാഴ്ത്തി. ഉയ്ഗൂര്‍ മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്‍ജിയാങിലാണ് സംഭവം. ഹൊതാനിലെ പാര്‍ട്ടി ഗ്രാമമുഖ്യന്‍ ജലീല്‍ മത്‌നിയാസിനെതിരെയാണ് കമ്യൂണിസ്റ്റ് അധികാരികള്‍ അച്ചടക്ക നടപടി സ്വീകരിച്ചത്. മതനേതാക്കളോടുള്ള ബഹുമാനാര്‍ത്ഥം അവരുടെ മുന്നില്‍വെച്ച് പുകവലിക്കാതെ മാറിനിന്നുവെന്നാണ് ജലീലിനെതിരെ ചൈനീസ് ഭരണകൂടം ചുമത്തിയിരിക്കുന്ന കുറ്റം. സീനിയര്‍ സ്റ്റാഫ് അംഗമായിരുന്ന അദ്ദേഹത്തെ സാധാരണ സ്റ്റാഫായാണ് തരംതാഴ്ത്തിയിരിക്കുന്നത്. മതനേതാക്കള്‍ക്കുമുന്നില്‍ പുകവലിക്കാന്‍ ധൈര്യപ്പെടാത്ത ജലീലിന്റെ പെരുമാറ്റം ഷിന്‍ജിയാങിലെ മത തീവ്രവാദ ചിന്തകളോട് അനുഭാവം പ്രകടിപ്പിക്കുന്നതിന് [&#8230;]]]></description>
										<content:encoded><![CDATA[<p>ബീജിങ്: മുസ്്‌ലിം നേതാക്കള്&#x200d;ക്കുമുന്നില്&#x200d; പുകവലിക്കാന്&#x200d; മടികാണിച്ച ചൈനീസ് ഉദ്യോഗസ്ഥനെ കമ്യൂണിസ്റ്റ് ഭരണകൂടം തരംതാഴ്ത്തി. ഉയ്ഗൂര്&#x200d; മുസ്്‌ലിം ഭൂരിപക്ഷ പ്രദേശമായ ഷിന്&#x200d;ജിയാങിലാണ് സംഭവം. ഹൊതാനിലെ പാര്&#x200d;ട്ടി ഗ്രാമമുഖ്യന്&#x200d; ജലീല്&#x200d; മത്‌നിയാസിനെതിരെയാണ് കമ്യൂണിസ്റ്റ് അധികാരികള്&#x200d; അച്ചടക്ക നടപടി സ്വീകരിച്ചത്.<br />
മതനേതാക്കളോടുള്ള ബഹുമാനാര്&#x200d;ത്ഥം അവരുടെ മുന്നില്&#x200d;വെച്ച് പുകവലിക്കാതെ മാറിനിന്നുവെന്നാണ് ജലീലിനെതിരെ ചൈനീസ് ഭരണകൂടം ചുമത്തിയിരിക്കുന്ന കുറ്റം. സീനിയര്&#x200d; സ്റ്റാഫ് അംഗമായിരുന്ന അദ്ദേഹത്തെ സാധാരണ സ്റ്റാഫായാണ് തരംതാഴ്ത്തിയിരിക്കുന്നത്.<br />
മതനേതാക്കള്&#x200d;ക്കുമുന്നില്&#x200d; പുകവലിക്കാന്&#x200d; ധൈര്യപ്പെടാത്ത ജലീലിന്റെ പെരുമാറ്റം ഷിന്&#x200d;ജിയാങിലെ മത തീവ്രവാദ ചിന്തകളോട് അനുഭാവം പ്രകടിപ്പിക്കുന്നതിന് തുല്യമാണെന്ന് ഹൊതാന്&#x200d; കമ്യൂണിസ്റ്റ് അധികാരികളെ ഉദ്ധരിച്ച് ഗ്ലോബല്&#x200d; ടൈംസ് വ്യക്തമാക്കി. പുകവലി വ്യക്തി താല്&#x200d;പര്യത്തിന്റെ ഭാഗമാണ്. മതനേതാക്കള്&#x200d;ക്കും സാധാരണക്കാര്&#x200d;ക്കും പരസ്പരം ആദരിക്കുകയും ചെയ്യാം. എന്നാല്&#x200d; പാര്&#x200d;ട്ടി തലവനെന്ന നിലയില്&#x200d; ജലീല്&#x200d; മതതീവ്രാദത്തിനെതിരെ പോരാടേണ്ട വ്യക്തിയാണ്. മേഖലയിലെ തീവ്രവാദ ശക്തികളെ പ്രതിരോധിക്കുന്നതില്&#x200d; അദ്ദേഹം പരാജയപ്പെട്ടിരിക്കുകയാണെന്ന് അധികൃതര്&#x200d; പറയുന്നു.<br />
ചൈനീസ് നടപടിക്കെതിരെ സോഷ്യല്&#x200d; മീഡിയകളില്&#x200d; വ്യാപക വിമര്&#x200d;ശനമുയര്&#x200d;ന്നിട്ടുണ്ട്. മതനേതാക്കളുടെയും മുതിര്&#x200d;ന്നുവരുടെയും മുന്നില്&#x200d;വെച്ച് പുകവലിക്കാതിരിക്കുകയെന്നത് പ്രാദേശിക മതരീതിയാണെന്ന് ഴെജിയാങ് നോര്&#x200d;മല്&#x200d; യൂണിവേഴ്‌സിറ്റി പ്രൊഫസര്&#x200d; തുര്&#x200d;ഗുന്&#x200d;ജുന്&#x200d; തുര്&#x200d;സുന്&#x200d; ചൂണ്ടിക്കാട്ടി. തീവ്രവാദ വിരുദ്ധ പോരാട്ടത്തില്&#x200d; പ്രാദേശിക ആചാരങ്ങള്&#x200d;കൂടി അധികാരികള്&#x200d; കണക്കിലെടുക്കണമെന്ന് അദ്ദേഹം നിര്&#x200d;ദേശിച്ചു.<br />
ഷിന്&#x200d;ജിയാങില്&#x200d; മുസ്്‌ലിംകള്&#x200d;ക്കെതിരെ ശക്തമായ അടിച്ചമര്&#x200d;ത്തല്&#x200d; നടപടികളാണ് ചൈനീസ് ഭരണകൂടം പുറത്തെടുക്കുന്നത്. അടുത്തിടെ മേഖലയില്&#x200d; മുസ്്‌ലിം സ്ത്രീകള്&#x200d; ഹിജാബ് ധരിക്കുന്നതും പുരുഷന്മാര്&#x200d; താടി വളര്&#x200d;ത്തുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.<br />
ഉയ്ഗൂര്&#x200d; മുസ്്‌ലിം വംശജരെ സാംസ്‌കാരികമായും മതപരമായും അടിച്ചമര്&#x200d;ത്താനുള്ള ചൈനീസ് നടപടികള്&#x200d; ഷിന്&#x200d;ജിയാങിനെ സംഘര്&#x200d;ഷ ഭൂമിയാക്കിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chinese-official-demoted-for-not-smoking-in-front-of-muslim-leaders.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം;  പശുവിനെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ തല്ലിക്കൊന്നു</title>
		<link>https://www.chandrikadaily.com/adityanath-orders-closure-of-illegal-slaughterhouses-ban-on-cow-smuggling.html</link>
					<comments>https://www.chandrikadaily.com/adityanath-orders-closure-of-illegal-slaughterhouses-ban-on-cow-smuggling.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 22 Mar 2017 15:24:36 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[cow in india]]></category>
		<category><![CDATA[killed]]></category>
		<category><![CDATA[up bjp]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23659</guid>

					<description><![CDATA[മീററ്റ്: ഉത്തര്‍ പ്രദേശില്‍ ഗോ സംരക്ഷണത്തിന്റെ പേരില്‍ വീണ്ടും കൊലപാതകം. ബിജ്‌നോര്‍ ജില്ലയിലെ കല്‍കവാലി ദാഗ്രോളിയില്‍ പശുക്കളെ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം ഗ്രാമത്തില്‍ പശുക്കളെ മോഷ്ടിക്കാനെത്തിയെന്നാരോപിച്ചാണ് ഗ്രാമീണര്‍ ഇവര്‍ക്കെതിരെ അക്രമം നടത്തിയത്. എന്നാല്‍ മൂന്നു പേര്‍ രക്ഷപ്പെട്ടെങ്കിലും ഒരാളെ ജനക്കൂട്ടം പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പ്രദേശത്തെ താമസക്കാരായ ബ്രഹ്മാലും ഭാര്യയും രാവിലെ അസാധാരണ ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ നാലംഗ സംഘം [&#8230;]]]></description>
										<content:encoded><![CDATA[<p>മീററ്റ്: ഉത്തര്&#x200d; പ്രദേശില്&#x200d; ഗോ സംരക്ഷണത്തിന്റെ പേരില്&#x200d; വീണ്ടും കൊലപാതകം. ബിജ്‌നോര്&#x200d; ജില്ലയിലെ കല്&#x200d;കവാലി ദാഗ്രോളിയില്&#x200d; പശുക്കളെ മോഷ്ടിക്കാന്&#x200d; ശ്രമിച്ചെന്നാരോപിച്ച് ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നാലു പേരടങ്ങുന്ന സംഘം ഗ്രാമത്തില്&#x200d; പശുക്കളെ മോഷ്ടിക്കാനെത്തിയെന്നാരോപിച്ചാണ് ഗ്രാമീണര്&#x200d; ഇവര്&#x200d;ക്കെതിരെ അക്രമം നടത്തിയത്. എന്നാല്&#x200d; മൂന്നു പേര്&#x200d; രക്ഷപ്പെട്ടെങ്കിലും ഒരാളെ ജനക്കൂട്ടം പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. പ്രദേശത്തെ താമസക്കാരായ ബ്രഹ്മാലും ഭാര്യയും രാവിലെ അസാധാരണ ശബ്ദം കേട്ട് ഉണര്&#x200d;ന്നപ്പോള്&#x200d; നാലംഗ സംഘം തങ്ങളുടെ പശുക്കളെ വാഹനത്തില്&#x200d; കയറ്റാന്&#x200d; ശ്രമിക്കുന്നതാണ് കണ്ടത്. ഇവര്&#x200d; സഹായത്തിനായി സമീപവാസികളെ സമീപിക്കുകയായിരുന്നു. ജനക്കൂട്ടം എത്തിയതോടെ രക്ഷപ്പെടാന്&#x200d; ശ്രമിച്ച നാലംഗ സംഘത്തിലെ ഒരാളെ ഗ്രാമീണര്&#x200d; പിടികൂടുകയുമായിരുന്നു. ഗ്രാമീണര്&#x200d;ക്കു നേരെ വെടിയുതിര്&#x200d;ത്താണ് മറ്റു മൂന്നു പേര്&#x200d; രക്ഷപ്പെട്ടതെന്നും പൊലീസ് പറയുന്നു. സംഭവത്തില്&#x200d; ആറു പേര്&#x200d;ക്ക് പരിക്കേറ്റു. പിടികൂടിയ നസീര്&#x200d; എന്ന യുവാവിനെ ഗ്രാമീണര്&#x200d; ക്രൂരമായി മര്&#x200d;ദ്ദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഇയാള്&#x200d; മര്&#x200d;ദ്ദനമേറ്റ് കൊല്ലപ്പെട്ടിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്&#x200d; ചെയ്തതായി അംറോഹ പൊലീസ് സൂപ്രണ്ട് ശിവ സിംപി ചെനപ്പ അറിയിച്ചു. രാംപൂര്&#x200d; ജില്ലയിലെ സികാംപൂര്&#x200d; മിലാക് സ്വദേശിയായ നസീറാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/adityanath-orders-closure-of-illegal-slaughterhouses-ban-on-cow-smuggling.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം  വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍</title>
		<link>https://www.chandrikadaily.com/foreign-media-on-yogi-adityanath-he-praised-trump-travel-ban-on-muslims.html</link>
					<comments>https://www.chandrikadaily.com/foreign-media-on-yogi-adityanath-he-praised-trump-travel-ban-on-muslims.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 20 Mar 2017 15:27:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#YogiAdityanath]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[foreign]]></category>
		<category><![CDATA[up bjp]]></category>
		<category><![CDATA[up election]]></category>
		<category><![CDATA[yogi]]></category>
		<category><![CDATA[yogi adityanath]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=23414</guid>

					<description><![CDATA[ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്‍. ദ ഗാര്‍ഡിയന്‍, ന്യുയോര്‍ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്‍ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലീംകളുടെ യാത്ര നിരോധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ ആദിത്യനാഥ് പ്രകീര്‍ത്തിച്ചിരുന്നെന്നും വിദേശ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലും അതുപോലെ വിലക്കുകള്‍ കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു യോഗി ആദിത്യനാഥെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ മുമ്പ് വിവാദമായിരുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ഉത്തര്&#x200d;പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീവ്ര മുസ്‌ലിം വിരുദ്ധനെന്ന് വിദേശ മാധ്യമങ്ങള്&#x200d;. ദ ഗാര്&#x200d;ഡിയന്&#x200d;, ന്യുയോര്&#x200d;ക്ക് ടൈംസ് എന്നീ മാധ്യമങ്ങളാണ് ആദിത്യനാഥിനെ വിമര്&#x200d;ശിച്ച് ലേഖനങ്ങളെഴുതിയത്. ഏഴു രാജ്യങ്ങളിലെ മുസ്‌ലീംകളുടെ യാത്ര നിരോധിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ നടപടിയെ ആദിത്യനാഥ് പ്രകീര്&#x200d;ത്തിച്ചിരുന്നെന്നും വിദേശ മാധ്യമങ്ങള്&#x200d; കുറ്റപ്പെടുത്തി. ഇന്ത്യയിലും അതുപോലെ വിലക്കുകള്&#x200d; കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു യോഗി ആദിത്യനാഥെന്നും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗിയുടെ വര്&#x200d;ഗീയ പ്രസംഗങ്ങള്&#x200d; മുമ്പ് വിവാദമായിരുന്നു. ഒരു ഹിന്ദു പെണ്&#x200d;കുട്ടിയെ മുസ്‌ലിം യുവാവ് വിവാഹം ചെയ്താല്&#x200d; നൂറു മുസ്‌ലീം പെണ്&#x200d;കുട്ടികളെ തങ്ങള്&#x200d; വിവാഹം കഴിക്കുമെന്നും ഒരു ഹിന്ദുവിനെ അവര്&#x200d; (മുസ്‌ലിംകള്&#x200d;) വധിച്ചാല്&#x200d; 100 മുസ്‌ലിംകളെ വധിക്കണമെന്നും പ്രസംഗിച്ചിരുന്നു. ഇന്ത്യയില്&#x200d; മാത്രമല്ല, ലോകത്താകമാനം ഹിന്ദുത്വത്തത്തിന്റെ നൂറ്റാണ്ടാണ് വരുന്നതെന്നും യോഗി പ്രസംഗിച്ചിരുന്നു.<br />
അപ്രതീക്ഷിത നീക്കത്തിലൂടെ യു.പി മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗിയെന്നും മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. 2019ലെ പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് നരേന്ദ്രമോദി നടപ്പാക്കുന്ന വര്&#x200d;ഗീയ ധ്രുവീകരണം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തും ഉറപ്പിക്കാന്&#x200d; ശ്രമിക്കുകയാണ് ഇതിലൂടെയെന്നും വിദേശമാധ്യമങ്ങള്&#x200d; വിലയിരുത്തുന്നു. ഗാര്&#x200d;ഡിയനില്&#x200d; എഡിറ്റോറിയല്&#x200d; പേജിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആദിത്യനാഥ് മുസ്‌ലിം വിരുദ്ധ തീവ്രവാദിയാണെന്നും ഇപ്പോള്&#x200d; ഏറെ ശക്തനായതായും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ന്യൂയോര്&#x200d;ക്ക് ടൈംസും ആദിത്യനാഥിനെ വിമര്&#x200d;ശിച്ച് ലേഖനം തയാറാക്കിയിട്ടുണ്ട്. തിപ്പൊരി ഹിന്ദു ആത്മീയ നേതാവിനെയാണ് ഉത്തര്&#x200d;പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ചിരിക്കുന്നതെന്നും ഇതിനു പിന്നില്&#x200d; ഗൂഢലക്ഷ്യമുണ്ടെന്നും ന്യൂയോര്&#x200d;ക്ക് ടൈംസ് വിമര്&#x200d;ശിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/foreign-media-on-yogi-adityanath-he-praised-trump-travel-ban-on-muslims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യുപി ഗ്രാമങ്ങളില്‍ &#8216;മുസ്‌ലിംകള്‍  ഉടന്‍ നാടുവിടണം&#8217; എന്ന പോസ്റ്റര്‍ പ്രചരണം</title>
		<link>https://www.chandrikadaily.com/leave-immediately-posters-against-muslims-surface-in-uttar-pradesh-just-5-days-after-bjps-massive-win.html</link>
					<comments>https://www.chandrikadaily.com/leave-immediately-posters-against-muslims-surface-in-uttar-pradesh-just-5-days-after-bjps-massive-win.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Mar 2017 18:14:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#naredramodi]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[up bjp]]></category>
		<category><![CDATA[up election]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22949</guid>

					<description><![CDATA[ലക്‌നൗ: ബിജെപിയുടെ വന്‍ വിജയത്തിന് പിന്നാലെ ഉത്തര്‍ പ്രദേശിലെ ഗ്രാമങ്ങളില്‍ മുസ്‌ലിം വിരുദ്ധ പോസ്റ്ററുകള്‍. &#8216; മുസ്‌ലിംകള്‍ ഉടന്‍ നാടുവിടണം&#8217; എന്ന് ആഹ്വാനം ചെയ്താണ് പോസ്റ്റുകള്‍ പ്രത്യക്ഷപെട്ടിരിക്കുന്നത്. യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് വ്യാപകമായ പോസ്റ്റര്‍ പ്രചരണം. ജിയാന്‍ഗ്ലാ ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ ഈ വര്‍ഷമവസാനം വരെ നാടുവിട്ടു പോകാന്‍ മുസ്‌ലിംങ്ങള്‍ക്ക് സമയം നല്‍കിയിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ബിജെപിയാണ് അധികാരത്തില്‍ അതുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് [&#8230;]]]></description>
										<content:encoded><![CDATA[<p>ലക്‌നൗ: ബിജെപിയുടെ വന്&#x200d; വിജയത്തിന് പിന്നാലെ ഉത്തര്&#x200d; പ്രദേശിലെ ഗ്രാമങ്ങളില്&#x200d; മുസ്‌ലിം വിരുദ്ധ പോസ്റ്ററുകള്&#x200d;. &#8216; മുസ്‌ലിംകള്&#x200d; ഉടന്&#x200d; നാടുവിടണം&#8217; എന്ന് ആഹ്വാനം ചെയ്താണ് പോസ്റ്റുകള്&#x200d; പ്രത്യക്ഷപെട്ടിരിക്കുന്നത്.<br />
യുപിയിലെ ബാരിയേലി ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലാണ് വ്യാപകമായ പോസ്റ്റര്&#x200d; പ്രചരണം. ജിയാന്&#x200d;ഗ്ലാ ഗ്രാമത്തില്&#x200d; പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്&#x200d; ഈ വര്&#x200d;ഷമവസാനം വരെ നാടുവിട്ടു പോകാന്&#x200d; മുസ്‌ലിംങ്ങള്&#x200d;ക്ക് സമയം നല്&#x200d;കിയിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. പ്രദേശത്തെ ഭൂരിപക്ഷ സമുദായത്തിന്റെ പേരിലാണ് പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തര്&#x200d;പ്രദേശില്&#x200d; ബിജെപിയാണ് അധികാരത്തില്&#x200d; അതുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് അവിടുത്തെ മുസ്‌ലിംങ്ങളോട് ചെയ്യുന്നത് ഇവിടുത്തെ ഹിന്ദുക്കളും ചെയ്യും എന്ന് പോസ്റ്ററില്&#x200d; എഴുതിയിരിക്കുന്നതായി വാര്&#x200d;ത്താ മാധ്യമങ്ങള്&#x200d; റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. സ്ഥലത്തെ ബിജെപി എംപിയുടെ പേരിലാണ് പോസ്റ്ററുകള്&#x200d;. ഭൂരിപക്ഷ സമുദായക്കാരാണ് ഇതില്&#x200d; ഒപ്പിട്ടിരിക്കുന്നതെന്ന അവകാശവാദവും ഇതിലുണ്ട്. നാടുവിട്ടു പോയില്ലങ്കില്&#x200d; അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും പോസ്റ്ററില്&#x200d; ഭീഷണിപ്പെടുത്തുന്നുണ്ട്.</p>
<p><img loading="lazy" class="alignnone wp-image-22951 size-full" src="https://www.chandrikadaily.com/wp-content/uploads/2017/03/bjp_uttar_pradesh_2_14896.jpg" alt="bjp_uttar_pradesh_2_14896" width="655" height="566" srcset="https://www.chandrikadaily.com/wp-content/uploads/2017/03/bjp_uttar_pradesh_2_14896.jpg 655w, https://www.chandrikadaily.com/wp-content/uploads/2017/03/bjp_uttar_pradesh_2_14896-300x259.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/bjp_uttar_pradesh_2_14896-534x462.jpg 534w, https://www.chandrikadaily.com/wp-content/uploads/2017/03/bjp_uttar_pradesh_2_14896-486x420.jpg 486w" sizes="(max-width: 655px) 100vw, 655px" /><br />
തിങ്കളാഴ്ച രാവിലെയാണ് പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്&#x200d; പ്രചാരണത്തെ തുടര്&#x200d;ന്ന് പൊലീസ് കേസെടുത്തു. പോസ്റ്ററുകളും നീക്കം ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമാധാനപരമായിട്ടാണ് ഇവിടെ എല്ലാവരും കഴിയുന്നതെന്നും അത് തകര്&#x200d;ക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നുമാണ് ഗ്രാമവാസികള്&#x200d; പറയുന്നു.<br />
മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്&#x200d; ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ബിഎസ്പിയും എസ്പിയും ആരോപണം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പോസ്റ്റര്&#x200d; പ്രചരണം. മുസഫര്&#x200d;നഗറും മൊറാദാബാദും ഉള്&#x200d;പെടെ വംശീയ കലാപം നടന്ന ആറ് മണ്ഡലങ്ങളില്&#x200d; ബിജെപി വന്&#x200d; ഭൂരിപക്ഷത്തോടെ വിജയിച്ചത് സംശയങ്ങള്&#x200d;ക്കിടയാക്കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/leave-immediately-posters-against-muslims-surface-in-uttar-pradesh-just-5-days-after-bjps-massive-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.എസില്‍ വീണ്ടും മുസ്‌ലിം വിരുദ്ധത; അഞ്ചു പള്ളികള്‍ക്ക് ബോംബ് ഭീഷണി</title>
		<link>https://www.chandrikadaily.com/us-india-five-mosque.html</link>
					<comments>https://www.chandrikadaily.com/us-india-five-mosque.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Mar 2017 09:00:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[antimuslim]]></category>
		<category><![CDATA[trump]]></category>
		<category><![CDATA[US]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=22121</guid>

					<description><![CDATA[വാഷിങ്ടണ്‍: മുസ്‌ലിംകള്‍ക്ക് പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കു പിന്നാലെ അമേരിക്കയില്‍ വീണ്ടും മുസ്‌ലിം വിരുദ്ധത. യു.എസിലെ അഞ്ചു മുസ്‌ലിം പള്ളികള്‍ക്കു നേരെ ബോംബ് സ്‌ഫോടനം ഉള്‍പ്പെടെ ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയില്‍ വഴിയാണ് അഞ്ചു പള്ളികള്‍ക്കും സന്ദേശം ലഭിച്ചത്. കെന്‍ചുകിയിലെ ലെക്‌സിങ്ടണ്‍ പള്ളിക്കു നേരെയാണ് ബോംബ് ഭീഷണി. കത്തിനൊപ്പം വെളുത്ത കടലാസില്‍ പൊതിഞ്ഞ ഗ്രീന്‍ ഇന്റെക്‌സ് കാര്‍ഡും ലഭിച്ചതായി പള്ളി അധികൃതര്‍ പറഞ്ഞു. പള്ളിയില്‍ സ്‌ഫോടക വസ്തു വൈകാതെ പൊട്ടിത്തെറിക്കുമെന്നായിരുന്നു ഗ്രീന്‍ ഇന്‍ടെക്‌സ് കാര്‍ഡില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: മുസ്‌ലിംകള്&#x200d;ക്ക് പ്രവേശനം നിഷേധിച്ച പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപിന്റെ നടപടിക്കു പിന്നാലെ അമേരിക്കയില്&#x200d; വീണ്ടും മുസ്‌ലിം വിരുദ്ധത. യു.എസിലെ അഞ്ചു മുസ്‌ലിം പള്ളികള്&#x200d;ക്കു നേരെ ബോംബ് സ്‌ഫോടനം ഉള്&#x200d;പ്പെടെ ഭീഷണി സന്ദേശം ലഭിച്ചു. ഇ-മെയില്&#x200d; വഴിയാണ് അഞ്ചു പള്ളികള്&#x200d;ക്കും സന്ദേശം ലഭിച്ചത്.</p>
<p><img loading="lazy" class="alignnone size-full wp-image-22128" src="https://www.chandrikadaily.com/wp-content/uploads/2017/03/mosques.jpeg" alt="mosques" width="660" height="330" srcset="https://www.chandrikadaily.com/wp-content/uploads/2017/03/mosques.jpeg 660w, https://www.chandrikadaily.com/wp-content/uploads/2017/03/mosques-300x150.jpeg 300w" sizes="(max-width: 660px) 100vw, 660px" /></p>
<p>കെന്&#x200d;ചുകിയിലെ ലെക്‌സിങ്ടണ്&#x200d; പള്ളിക്കു നേരെയാണ് ബോംബ് ഭീഷണി. കത്തിനൊപ്പം വെളുത്ത കടലാസില്&#x200d; പൊതിഞ്ഞ ഗ്രീന്&#x200d; ഇന്റെക്‌സ് കാര്&#x200d;ഡും ലഭിച്ചതായി പള്ളി അധികൃതര്&#x200d; പറഞ്ഞു. പള്ളിയില്&#x200d; സ്‌ഫോടക വസ്തു വൈകാതെ പൊട്ടിത്തെറിക്കുമെന്നായിരുന്നു ഗ്രീന്&#x200d; ഇന്&#x200d;ടെക്‌സ് കാര്&#x200d;ഡില്&#x200d; രേഖപ്പെടുത്തിയിരുന്നത്. അതേസമയം മറ്റു പള്ളികള്&#x200d;ക്കു ലഭിച്ച ഇ-മെയിലില്&#x200d; ബോംബ് ഭീഷണിക്കു പകരം കൊലപാതക ഭീഷണിയായിരുന്നു ഉണ്ടായിരുന്നത്. &#8216; നിങ്ങള്&#x200d;ക്കും നിങ്ങളുടെ വിഭാഗത്തില്&#x200d;പ്പെട്ടവര്&#x200d;ക്കും മരണം&#8217; എന്നു തുടങ്ങുന്നതായിരുന്നു സന്ദേശം.</p>
<p><img loading="lazy" class="alignnone size-full wp-image-22129" src="https://www.chandrikadaily.com/wp-content/uploads/2017/03/477.jpg" alt="477" width="800" height="549" srcset="https://www.chandrikadaily.com/wp-content/uploads/2017/03/477.jpg 800w, https://www.chandrikadaily.com/wp-content/uploads/2017/03/477-300x206.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/03/477-768x527.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/03/477-100x70.jpg 100w, https://www.chandrikadaily.com/wp-content/uploads/2017/03/477-218x150.jpg 218w, https://www.chandrikadaily.com/wp-content/uploads/2017/03/477-696x478.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/03/477-612x420.jpg 612w" sizes="(max-width: 800px) 100vw, 800px" /></p>
<p>അമേരിക്കയിലുള്ള മുസ്‌ലിംകള്&#x200d; പൂര്&#x200d;ണമായും രാജ്യത്ത് നിന്നു പുറത്തുപോകുന്നതു വരെ ആക്രമണങ്ങള്&#x200d; തുടര്&#x200d;ന്നുകൊണ്ടിരിക്കുമെന്നും സന്ദേശത്തില്&#x200d; പറയുന്നു. സമാനരീതിയില്&#x200d; മുമ്പും ഇത്തരത്തില്&#x200d; അമേരിക്കയിലെ പള്ളികള്&#x200d;ക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.</p>
<p><img loading="lazy" class="alignnone size-full wp-image-22131" src="https://www.chandrikadaily.com/wp-content/uploads/2017/03/d798bc76-191e-468d-acca-c76c8d7619cd.jpg" alt="d798bc76-191e-468d-acca-c76c8d7619cd" width="650" height="366" srcset="https://www.chandrikadaily.com/wp-content/uploads/2017/03/d798bc76-191e-468d-acca-c76c8d7619cd.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/03/d798bc76-191e-468d-acca-c76c8d7619cd-300x169.jpg 300w" sizes="(max-width: 650px) 100vw, 650px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/us-india-five-mosque.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
