<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>ar rahman &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/ar-rahman/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Mar 2025 07:13:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>ar rahman &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എ.ആർ. റഹ്‌മാൻ ആശുപത്രി വിട്ടു; ആരോഗ്യനില വഷളായത് നിർജലീകരണം മൂലമെന്ന് റിപ്പോർട്ട്</title>
		<link>https://www.chandrikadaily.com/ar-rahman-discharged-from-hospital-dehydration-is-the-cause-of-his-health-condition-reports-say.html</link>
					<comments>https://www.chandrikadaily.com/ar-rahman-discharged-from-hospital-dehydration-is-the-cause-of-his-health-condition-reports-say.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Mar 2025 07:13:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[discharged]]></category>
		<category><![CDATA[hospital]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334196</guid>

					<description><![CDATA[സ്നേഹാന്വേഷണങ്ങൾക്ക് ആരാധകർക്ക് നന്ദിയറിയിച്ച് മകൻ എ.ആർ. അമീന്റെ പോസ്റ്റുമെത്തി. ]]></description>
										<content:encoded><![CDATA[<p>സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. നെഞ്ച് വേദനയെ തുടർന്നാണ് ഇന്നു രാവിലെ ഏഴു മണിയോടെയാണ് എ.ആർ. റഹ്‌‌മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണമാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നാണ് റിപ്പോർട്ട്. സ്നേഹാന്വേഷണങ്ങൾക്ക് ആരാധകർക്ക് നന്ദിയറിയിച്ച് മകൻ എ.ആർ. അമീന്റെ പോസ്റ്റുമെത്തി.</p>
<p>ലണ്ടനിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഗായകന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. റമദാൻ വ്രതമെടുത്തതിന് പിന്നാലെ നിർജലീകരണം സംഭവിച്ചതാണ് റഹ്‌മാൻ്റെ ആരോഗ്യനില വഷളാവാൻ കാരണമെന്ന് ഗായകൻ്റെ വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. &#8220;ഇന്നലെ ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹത്തിന് അസുഖം അനുഭവപ്പെട്ടു.</p>
<p>അതിനാൽ ഇന്നലെ രാത്രി തന്നെ പരിശോധനയ്ക്കായി ആശുപത്രിയിൽ പോയി. എന്നാൽ റംസാൻ വ്രതം അനുഷ്ഠിച്ച ഗായകന് നിർജ്ജലീകരണമുണ്ടായെന്നും ഇതാണ് ആരോഗ്യനില വഷളാവാൻ കാരണമെന്നും ഡോക്ടർമാർ അറിയിച്ചു,&#8221; എ.ആർ. റഹ്‌മാൻ്റെ വക്താവ് എൻഡിടിവിയോട് പറഞ്ഞു.</p>
<p>തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എ.ആർ. റഹ്‌മാൻ്റെ ആരോഗ്യനിലയെക്കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചിരുന്നു.  &#8220;എ.ആർ. റഹ്‌മാനെ അനാരോഗ്യം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്ന വാർത്ത കേട്ടയുടനെ ഞാൻ ഡോക്ടർമാരെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും ഡോക്ടർമാർ അറിയിച്ചു,&#8221; സ്റ്റാലിൻ എക്സിൽ കുറിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ar-rahman-discharged-from-hospital-dehydration-is-the-cause-of-his-health-condition-reports-say.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നെഞ്ചുവേദനയെ തുടർന്ന് എ.ആർ. റഹ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു</title>
		<link>https://www.chandrikadaily.com/ar-rahman-admitted-to-hospital-after-chest-pain.html</link>
					<comments>https://www.chandrikadaily.com/ar-rahman-admitted-to-hospital-after-chest-pain.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 16 Mar 2025 05:05:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[hospital]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=334165</guid>

					<description><![CDATA[ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന.]]></description>
										<content:encoded><![CDATA[<p>നെഞ്ചുവേദനയെ തുടർന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. ഉച്ചയോടെ ആശുപത്രിയിൽ നിന്ന് മടങ്ങുമെന്നാണ് സൂചന.</p>
<div class="InsidePost">
<div id="div-gpt-ad-1611659841369-0" data-google-query-id="CMHS_bjpjYwDFYMEgwMdzXYSew">
<div id="google_ads_iframe_/132662741/24_In_Article_0__container__">ഇസിജി, എക്കോകാർഡിയോഗ്രാം ഉൾപ്പടെയുളള പരിശോധനകൾ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ലണ്ടനിലായിരുന്ന എ ആർ റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.</div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ar-rahman-admitted-to-hospital-after-chest-pain.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ലോകത്തിലെ ഏറ്റവും മികച്ച പുരുഷൻ, അദ്ദേഹത്തിന്&#x200d;റെ പേര് കളങ്കപ്പെടുത്തരുത്&#8217;: സൈറ ബാനു</title>
		<link>https://www.chandrikadaily.com/the-best-man-in-the-world-dont-tarnish-his-name-saira-banu.html</link>
					<comments>https://www.chandrikadaily.com/the-best-man-in-the-world-dont-tarnish-his-name-saira-banu.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 24 Nov 2024 11:38:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[couple]]></category>
		<category><![CDATA[saira bhanu]]></category>
		<category><![CDATA[singer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318803</guid>

					<description><![CDATA[ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത് സൈറ ബാനു പറഞ്ഞു]]></description>
										<content:encoded><![CDATA[<p>സംഗീത സംവിധായകൻ എ. ആർ റഹ്മാനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു. അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നും മികച്ച വ്യക്തിത്വയാണെന്നും സൈറ മാധ്യമങ്ങൾക്കായി അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞു. നിലവിൽ ചികിത്സയുടെ ഭാഗമായി മുംബൈയിൽ ആണെന്നും ഉടൻ ചെന്നൈയിൽ തിരിച്ചെത്തുമെന്നും സൈറ പറയുന്നു. സൈറ റഹ്മാൻ ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്.</p>
<p>&#8216; ഞാൻ ഇപ്പോൾ മുംബൈയിലാണുള്ളത്. കഴിഞ്ഞ രണ്ടു മാസമായി ശരീരിക ബുദ്ധുമുട്ടുണ്ടായിരുന്നു.മുഴുവൻ യൂട്യൂബർമാരോടും തമിഴ് മാധ്യമങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു, ദയവായി അദ്ദേഹത്തിനെതിരെ മോശമായി ഒന്നും പറയരുത്, ലോകത്തിലെ ഏറ്റവും മികച്ച പുരുഷനാണ്..</p>
<p>ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത്. ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. അദ്ദേഹം വളരെ മികച്ച മനുഷ്യനാണ്. ചികിത്സക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ വരും. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താല്പര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്‌.എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്&#x200d;ത്തങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഇരുവരും സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. അതിനാൽ അദ്ദേഹത്തിന്&#x200d;റെ പേര് കളങ്കപ്പെടുത്തുന്ന പ്രചരണങ്ങൾ ദയവായി നിർത്തണമെന്ന് അഭ്യർഥിക്കുന്നു. അദ്ദേഹമൊരു രത്നമാണ്&#8217;- സൈറ ബാനു പറയുന്നു.</p>
<p>സൈറയുടെ അഭിഭാഷകയാണ് വാർത്തക്കുറിപ്പിലൂടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ റഹ്മാനും വേര്&#x200d;പിരിയല്&#x200d; സംബന്ധിച്ച് പ്രതികരണം നടത്തി. &#8220;മുപ്പത് വര്&#x200d;ഷം പൂര്&#x200d;ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്&#x200d;റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്&#x200d;ന്നത് കൂട്ടിയോജിപ്പിക്കാന്&#x200d; സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി&#8221; എന്നാണ് റഹ്മാന്&#x200d; തന്&#x200d;റെ എക്സിൽ കുറിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-best-man-in-the-world-dont-tarnish-his-name-saira-banu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എആര്&#x200d; റഹ്‌മാന്&#x200d; വിവാഹ മോചനത്തിലേക്ക്</title>
		<link>https://www.chandrikadaily.com/ar-rahman-to-divorce.html</link>
					<comments>https://www.chandrikadaily.com/ar-rahman-to-divorce.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 19 Nov 2024 17:56:51 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[divroce]]></category>
		<category><![CDATA[India]]></category>
		<category><![CDATA[musician]]></category>
		<category><![CDATA[news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318193</guid>

					<description><![CDATA[തമിഴിലെയും ഇന്ത്യയിലെയും മുന്&#x200d;നിര സംഗീതസംവിധായകരില്&#x200d; എആര്&#x200d; റഹ്‌മാന്&#x200d; വിവാഹ മോചനത്തിലേക്ക്. എആര്&#x200d; റഹ്‌മാനെ വിവാഹമോചനം ചെയ്യുകയാണെന്ന് ഭാര്യ സൈറ ബാനു അറിയിച്ചു. 29 വര്&#x200d;ഷത്തെ ദാമ്പത്യത്തിന് ശേഷം ഭര്&#x200d;ത്താവ് എ ആര്&#x200d; റഹ്‌മാനെ ഉപേക്ഷിക്കുന്നതായി ഭാര്യ സൈറ അറിയിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന്&#x200d; ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്. &#8216;വളരെ വര്&#x200d;ഷത്തെ ദാമ്പത്യത്തിന് ശേഷം, എന്റെ ഭര്&#x200d;ത്താവ് എആര്&#x200d; റഹ്‌മാനില്&#x200d; നിന്ന് വേര്&#x200d;പിരിയാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞാന്&#x200d; എടുത്തത്. ഇരുവരും തമ്മില്&#x200d; നികത്താനാവാത്ത വിടവ് നിലനില്&#x200d;ക്കുന്നതിനാലാണ് ഈ [&#8230;]]]></description>
										<content:encoded><![CDATA[<p>തമിഴിലെയും ഇന്ത്യയിലെയും മുന്&#x200d;നിര സംഗീതസംവിധായകരില്&#x200d; എആര്&#x200d; റഹ്‌മാന്&#x200d; വിവാഹ മോചനത്തിലേക്ക്. എആര്&#x200d; റഹ്‌മാനെ വിവാഹമോചനം ചെയ്യുകയാണെന്ന് ഭാര്യ സൈറ ബാനു അറിയിച്ചു. 29 വര്&#x200d;ഷത്തെ ദാമ്പത്യത്തിന് ശേഷം ഭര്&#x200d;ത്താവ് എ ആര്&#x200d; റഹ്‌മാനെ ഉപേക്ഷിക്കുന്നതായി ഭാര്യ സൈറ അറിയിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന്&#x200d; ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.</p>
<p>&#8216;വളരെ വര്&#x200d;ഷത്തെ ദാമ്പത്യത്തിന് ശേഷം, എന്റെ ഭര്&#x200d;ത്താവ് എആര്&#x200d; റഹ്‌മാനില്&#x200d; നിന്ന് വേര്&#x200d;പിരിയാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞാന്&#x200d; എടുത്തത്. ഇരുവരും തമ്മില്&#x200d; നികത്താനാവാത്ത വിടവ് നിലനില്&#x200d;ക്കുന്നതിനാലാണ് ഈ തീരുമാനം. അവരുടെ ബന്ധത്തില്&#x200d; കാര്യമായ വൈകാരിക സമ്മര്&#x200d;ദ്ദത്തിന് ശേഷമാണ് ഈ തീരുമാനം. വളരെ വേദനയോടെയും വേദനയോടെയുമാണ് ഞാന്&#x200d; ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംഗീത ലോകത്തെ ഏറ്റവും പരമോന്നത പുരസ്‌കാരമായ ഓസ്‌കാര്&#x200d; അദ്ദേഹം നേടിയിട്ടുണ്ട്. 2009-ല്&#x200d; സ്ലംഡോഗ് മില്യണയര്&#x200d; എന്ന ചിത്രത്തിന് എആര്&#x200d; റഹ്‌മാന്&#x200d; രണ്ട് ഓസ്‌കാറുകള്&#x200d; നേടി. ഇതേ ചിത്രത്തിന് എആര്&#x200d; റഹ്‌മാന്&#x200d; രണ്ട് ഗ്രാമി അവാര്&#x200d;ഡുകളും നേടിയിട്ടുണ്ട്. ആരാധകര്&#x200d;ക്കിടയില്&#x200d; ഈ വാര്&#x200d;ത്ത വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എ ആര്&#x200d; റഹ്‌മാനും സൈറയും 1995 മാര്&#x200d;ച്ചില്&#x200d; ചെന്നൈയില്&#x200d; വച്ചാണ് വിവാഹിതരായത്. റഹ്‌മാനും ഭാര്യയ്ക്കും ഖദീജ, റഹീമ എന്നീ രണ്ട് പെണ്&#x200d;മക്കളും അമീനെന്ന ഒരു മകനുമാണുള്ളത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ar-rahman-to-divorce.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹോളിവുഡ് മ്യൂസിക് ഇന്&#x200d; മീഡിയ നോമിനേഷന്&#x200d; പട്ടികയില്&#x200d; ഇടം നേടി ആടുജീവിതത്തിലെ &#8216;പെരിയോനെ&#8217; ഗാനം</title>
		<link>https://www.chandrikadaily.com/the-perione-song-from-adujiweet-has-made-it-to-the-hollywood-music-in-media-nomination-list.html</link>
					<comments>https://www.chandrikadaily.com/the-perione-song-from-adujiweet-has-made-it-to-the-hollywood-music-in-media-nomination-list.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 10 Nov 2024 16:03:39 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aadujeevitham]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[film]]></category>
		<category><![CDATA[hmma awards]]></category>
		<category><![CDATA[song]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316981</guid>

					<description><![CDATA[പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടി ആടുജീവിതം. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്. റഫീക്ക് അഹമ്മദും എ.ആർ റഹ്മാനും വരികളെഴുതി, റഹ്മാൻ ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്. ജിതിൻ രാജാണ് ഗാനം ആലപിച്ചത്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടി ആടുജീവിതം. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്.</p>
<p>റഫീക്ക് അഹമ്മദും എ.ആർ റഹ്മാനും വരികളെഴുതി, റഹ്മാൻ ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നത്. ജിതിൻ രാജാണ് ഗാനം ആലപിച്ചത്. ചാലഞ്ചേഴ്സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്റ്റേഴ്സ്, ദ ഐഡിയ ഓഫ് യു, ദ സിക്സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനുപുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-perione-song-from-adujiweet-has-made-it-to-the-hollywood-music-in-media-nomination-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളത്തെ പ്രകീര്&#x200d;ത്തിച്ചതിന് എ.ആര്&#x200d; റഹ്മാനെതിരെ സംഘപരിവാര്&#x200d; സൈബര്&#x200d; ആക്രമണം</title>
		<link>https://www.chandrikadaily.com/sangh-parivar-cyber-attack-against-ar-rahman-for-glorifying-kerala.html</link>
					<comments>https://www.chandrikadaily.com/sangh-parivar-cyber-attack-against-ar-rahman-for-glorifying-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 04 May 2023 15:49:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ar rahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251612</guid>

					<description><![CDATA[ചേരാവള്ളി ജുമാമസ്ജിദ് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തെ സംബന്ധിച്ച വാര്&#x200d;ത്തയാണ് റഹ്മാന്&#x200d; പങ്കുവെച്ചത്.]]></description>
										<content:encoded><![CDATA[<p>ദി കേരള സ്റ്റോറി സിനിമയുമായ ബന്ധപ്പെട്ട വിവാദങ്ങള്&#x200d; ഉയരുന്നതിനിടെ കേരളത്തില്&#x200d; നടന്ന മതസൗഹാര്&#x200d;ദ വിവാഹത്തിന്റെ വീഡിയോ ട്വിറ്ററില്&#x200d; പങ്കുവെച്ച സംഗീത സംവിധായകന്&#x200d; എ ആര്&#x200d; റഹ്മാനെതിരെ സംഘപരിവാര്&#x200d; സൈബര്&#x200d; ആക്രമണം. ചേരാവള്ളി ജുമാമസ്ജിദ് ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തെ സംബന്ധിച്ച വാര്&#x200d;ത്തയാണ് റഹ്മാന്&#x200d; പങ്കുവെച്ചത്.</p>
<p>വീഡിയോ പങ്കുവെച്ചതിന്റെ പിന്നാലെ റഹ്മാനെതിരെ സൈബര്&#x200d; ആക്രമണം സംഘപരിവാര്&#x200d; അണികള്&#x200d; നടത്തുകയുണ്ടായി. റഹ്മാന്&#x200d; ജിഹാദി ആണെന്നും, അദ്ദേഹത്തിന്റെ ജീവിതവും സിനിമയും തമ്മില്&#x200d; വ്യത്യാസമൊന്നുമില്ലെന്നും സംഘപരിവാര്&#x200d; ആക്ഷേപിക്കുന്നു.</p>
<p>അതേസമയം കേരളത്തിന്റെ യഥാര്&#x200d;ത്ഥ മതേതര മനസ്സ് തുറന്നു കാണിക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ലോക പ്രശസ്ത സംഗീത സംവിധായകന്&#x200d;എ .ആര്&#x200d;.റഹ്മാന്&#x200d;. ഇതാ മറ്റൊരു കേരള സ്റ്റോറി എന്ന ടാഗില്&#x200d; കായംകുളം ചേരാവള്ളി മുസ്‌ലിം ജമാഅത്ത് ഹിന്ദു ആചാരപ്രകാരം പള്ളി പരിസരത്ത് വച്ച് നടത്തിക്കൊടുത്ത വിവാഹത്തിന്റെ വീഡിയോയാണ് ട്വിറ്ററിലൂടെ റഹ്മാന്&#x200d; പങ്കുവച്ചിരിക്കുന്നത്.അഭിനന്ദനങ്ങള്&#x200d;, മനുഷ്യസ്‌നേഹം എന്നത് ഉപാധികളില്ലാത്തതും സാന്ത്വനിപ്പിക്കുന്നതുമായിരിക്കണം, വീഡിയോയുടെ തലവാചകമായി റഹ്മാന്&#x200d; കുറിച്ചു.</p>
<p>2020 ജനുവരി 19 ന് ആണ് കായംകുളം ചേരാവള്ളി മസ്ജിദില്&#x200d; വച്ച് ഹൈന്ദവാചാരപ്രകാരമുള്ള ഈ വിവാഹം നടന്നത് . പള്ളിയുടെ സമീപത്ത് വാടകയ്ക്ക് താമസിച്ചിരുന്ന പരേതനായ അശോകന്റെയും ബിന്ദുവിന്റെയും മകളായ അഞ്ജുവിന്റെ വിവാഹമാണ് ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്ത് നടത്തിക്കൊടുത്തത്. അഞ്ജുവിന്റെ വിവാഹം നടത്താന്&#x200d; മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് ബിന്ദു പള്ളിക്കമ്മറ്റിയെ സമീപിച്ചത്. വിവാഹത്തിന്റെ ക്ഷണക്കത്ത് മുതല്&#x200d; ഭക്ഷണവും ആഭരണങ്ങളും ഉള്&#x200d;പ്പെടെഎല്ലാ ചെലവുകളും പള്ളിക്കമ്മറ്റിയാണ് ചെയ്തത്.പത്ത് പവന്&#x200d; സ്വര്&#x200d;ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്&#x200d; ചെലവുകളും പള്ളി കമ്മിറ്റി അഞ്ജുവിനായി ഒരുക്കി നല്&#x200d;കി ഇതുകൂടാതെ വരന്റെയും വധുവിന്റെയും പേരില്&#x200d; രണ്ട് ലക്ഷം രൂപ ബാങ്കില്&#x200d; നിക്ഷേപിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sangh-parivar-cyber-attack-against-ar-rahman-for-glorifying-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്തുകൊണ്ട് ഇസ്‌ലാം സ്വീകരിച്ചു? എആര്&#x200d; റഹ്മാന്&#x200d; നല്&#x200d;കുന്ന മറുപടി</title>
		<link>https://www.chandrikadaily.com/ar-rahman-news.html</link>
					<comments>https://www.chandrikadaily.com/ar-rahman-news.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Wed, 06 Jan 2021 11:08:18 +0000</pubDate>
				<category><![CDATA[Features]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ar rahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175199</guid>

					<description><![CDATA[ആര്&#x200d;കെ ശേഖറിന്റെ ദലീപ് കുമാര്&#x200d; എന്ന മകന്&#x200d; എആര്&#x200d; റഹ്മാന്&#x200d; ആയ കഥ]]></description>
										<content:encoded><![CDATA[<p>ഇന്ത്യന്&#x200d; സംഗീതത്തിന് ആഗോള കേളീ ശൈലി ഉണ്ടാക്കിക്കൊടുത്ത പ്രസിദ്ധനാണ് സംഗീതജ്ഞനായ എആര്&#x200d; റഹ്മാന്&#x200d;. തന്റെ 54ാം പിറന്നാളിന്റെ നിറവിലാണ് അദ്ദേഹമിന്ന്. എ ആര്&#x200d; റഹ്മാന്റെ സംഗീതം പോലെ തന്നെ പ്രസിദ്ധമാണ് അദ്ദേഹത്തിന്റെ ജീവിത കഥയും. ആര്&#x200d;കെ ശേഖറിന്റെ ദലീപ് കുമാര്&#x200d; എന്ന മകന്&#x200d; എആര്&#x200d; റഹ്മാന്&#x200d; ആയ കഥ പല വേദികളില്&#x200d; അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. ആര്&#x200d;ക്കും പ്രചോദനമാകുന്ന ജീവിതമാണ് അദ്ദേഹത്തിന്റേത്.</p>
<p>സംഗീതം കഴിഞ്ഞാല്&#x200d; റഹ്മാന്&#x200d; ഏറ്റവും അധികം വാര്&#x200d;ത്തകളില്&#x200d; നിറഞ്ഞു നിന്നത് ഇസ്‌ലാമിലേക്കുള്ള മതംമാറ്റത്തിന്റെ പേരിലായിരുന്നു. അച്ഛന്റെ മരണ ശേഷമാണ് ഇസ്‌ലാമിലെത്തുന്നത്. തന്റെ ആദ്യ ഹിറ്റ് ചിത്രമായ &#8216;റോജ&#8217;യുടെ റിലീസിന് മുന്നെ ആയിരുന്നു അത്. അന്ന് റഹ്മാന് 23 വയസാണ്. മാതാവായ കസ്തൂരിയും സഹോദരങ്ങളും റഹ്മാനൊപ്പം ഇസ്‌ലാം സ്വീകരിച്ചു.</p>
<p>ഇസ്‌ലാം സ്വീകരിച്ച ശേഷം മാതാവായ കരീമാ ബീഗമാണ് റഹ്മാന്&#x200d; എന്ന പേര് വെക്കാന്&#x200d; അദ്ദേഹത്തെ നിര്&#x200d;ബന്ധിച്ചത്. നോട്ട്‌സ് ഓഫ് എ ഡ്രീം എന്ന റഹ്മാന്റെ ആത്മകഥാപരമായ പുസ്തകത്തില്&#x200d; ഇക്കാര്യത്തെ പറ്റി അദ്ദേഹം പറയുന്നുണ്ട്.</p>
<p>എന്നാല്&#x200d; താന്&#x200d; വിശ്വസിക്കുന്ന മതത്തെ മറ്റുള്ളവരിലേക്ക് അടിച്ചേല്&#x200d;പിക്കാന്&#x200d; ഒരു കാലത്തും അദ്ദേഹം ശ്രമിച്ചിരുന്നില്ല. ഹിന്ദുസ്ഥാന്&#x200d; ടൈംസ് ബ്രഞ്ചിന് നല്&#x200d;കിയ അഭിമുഖത്തിലാണ് റഹ്മാന്&#x200d; തന്റെ മതപരിവര്&#x200d;ത്തനത്തെ കുറിച്ച് വിശദമായി സംസാരിച്ചത്. &#8216;നിങ്ങള്&#x200d;ക്ക് ഒന്നും അടിച്ചേല്&#x200d;പ്പിക്കാനാകില്ല. ചരിത്രം ബോറായതു കൊണ്ട് ഇകണോമിക്‌സോ സയന്&#x200d;സോ എടുത്തോളൂ എന്ന് നിങ്ങളുടെ മകനോടോ മകളോടോ പറയാന്&#x200d; ആകില്ല. അത് വ്യക്തിരമായ ഇഷ്ടമാണ്&#8217; മതം അടിച്ചേല്&#x200d;പ്പിക്കുന്നതിനെ കുറിച്ച് റഹ്മാന്&#x200d; പറഞ്ഞു.</p>
<p>ഒരുപാട് പേര്&#x200d; എന്നോട് ഇസ്ലാം മതം സ്വീകരിച്ചാന്&#x200d; ജീവിതത്തില്&#x200d; ഉയര്&#x200d;ച്ചകള്&#x200d; ഉണ്ടാകുമോ എന്ന് ചോദിച്ചിട്ടുണ്ട്. ഇത് ഒരിക്കലും ഇസ്ലാം മതം സ്വീകരിക്കുക എന്നതല്ല. മറിച്ച് നമുക്ക് വിശ്വസിക്കാനുള്ള ഒരു ഇടം ഉണ്ടാവുക എന്നതാണ്. വളരെ വിശിഷ്ടമായ പല കാര്യങ്ങളും എനിക്കും അമ്മയ്ക്കും സൂഫികള്&#x200d; പറഞ്ഞു തന്നിട്ടുണ്ട്. പക്ഷെ എല്ലാ മതത്തിലും അത്തരത്തിലുള്ള ശ്രേഷ്ടമായ കാര്യങ്ങളുണ്ട്. ഞങ്ങള്&#x200d; തെരഞ്ഞെടുത്തത് ഇതാണ്. അതില്&#x200d; ഞങ്ങള്&#x200d; പൂര്&#x200d;ണ്ണമായും വിശ്വസിക്കുന്നു. പ്രാര്&#x200d;ത്ഥന എന്നത് എനിക്ക് വളരെ സമാധാനം നല്&#x200d;കുന്ന ഒന്നാണ്. മറ്റ് വിശ്വാസങ്ങളിലും ഇതെല്ലാം ഉണ്ടാകും. എന്നാല്&#x200d; എനിക്ക് ഇതിലാണ് വിശ്വാസം-റഹ്മാന്&#x200d; പറഞ്ഞു.</p>
<p>നേരത്തെ മകള്&#x200d; ഖദീജ ബര്&#x200d;ഖ ധരിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലും റഹ്മാന്&#x200d; പ്രതികരിച്ചിരുന്നു. സ്ത്രീയായിരുന്നു എങ്കില്&#x200d; താനും ബുര്&#x200d;ഖ ധരിക്കുമായിരുന്നു. അവര്&#x200d; അതില്&#x200d; സ്വാതന്ത്ര്യം കണ്ടെത്തുന്നു. അത് അവരുടെ ഇഷ്ടമാണ് എന്നാണ് റഹ്മാന്&#x200d; പറഞ്ഞിരുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ar-rahman-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഗീതമാന്ത്രികന്&#x200d; എ.ആര്&#x200d; റഹ്മാന് ഇന്ന് 54ാം പിറന്നാള്&#x200d;</title>
		<link>https://www.chandrikadaily.com/ar-rahman-music-directer-celebrate-birthday.html</link>
					<comments>https://www.chandrikadaily.com/ar-rahman-music-directer-celebrate-birthday.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 06 Jan 2021 04:46:40 +0000</pubDate>
				<category><![CDATA[Art]]></category>
		<category><![CDATA[Culture]]></category>
		<category><![CDATA[Film]]></category>
		<category><![CDATA[Music]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[birthday]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=175136</guid>

					<description><![CDATA[സംഗീതജീവിതത്തില്&#x200d; കാല്&#x200d;നൂറ്റാണ്ടുപിന്നിട്ട വിസ്മയ കലാകാരന്&#x200d; 
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സംഗീതമാന്ത്രികന്&#x200d; എ.ആര്&#x200d; റഹ്മാന് ഇന്ന് 54ാം പിറന്നാള്&#x200d;. സംഗീതജീവിതത്തില്&#x200d; കാല്&#x200d;നൂറ്റാണ്ടുപിന്നിട്ട വിസ്മയ സംഗീതജ്ഞന് ലോകമെമ്പാടുമുള്ള പ്രമുഖര്&#x200d; ആശംസകള്&#x200d; നേര്&#x200d;ന്നു. മലയാളം, തമിഴ് ചിത്രങ്ങള്&#x200d;ക്കു സംഗീതം നല്&#x200d;കിയിരുന്ന ആര്&#x200d;.കെ ശേഖറിന്റെ മകനാണ് എ.ആര്&#x200d; റഹ്മാന്&#x200d;. 1967ജനുവരി ആറിന് ചെന്നൈയിലാണ് ജനനം.കുട്ടിക്കാലത്തുതന്നെ പിതാവിന്റെ റെക്കോഡിംഗ് സ്റ്റുഡിയോയില്&#x200d; റഹ്മാന്&#x200d; കീബോര്&#x200d;ഡ് വായിക്കുമായിരുന്നു. റഹ്മാന്റെ ഒന്&#x200d;പതാംവയസില്&#x200d; പിതാവ് മരിച്ചു.<br />
റോജ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്&#x200d; സംഗീതരംഗത്ത് വരവറിയിച്ചത്. ആദ്യചിത്രത്തിന്റെ സംഗീതത്തിന് ദേശീയ പുരസ്‌കാരം നേടിയ ഇന്ത്യയിലെ ആദ്യ സംഗീത സംവിധായകന്&#x200d; എന്നബഹുമതിയും എ.ആര്&#x200d; റഹ്മാനായിരുന്നു.</p>
<p>ഓസ്‌കാര്&#x200d;, ഗ്രാമി,ബാഫ്ത, നാലുതവണ ദേശീയ പുരസ്‌കാരം എന്നിവയെല്ലാം കലാകാരനെ തേടിയെത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ar-rahman-music-directer-celebrate-birthday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബുര്&#x200d;ഖ ധരിക്കാന്&#x200d; എടുത്ത തീരുമാനത്തില്&#x200d; അഭിമാനം; ഖദീജ റഹ്മാന്&#x200d;</title>
		<link>https://www.chandrikadaily.com/khadeeja-rahman-on-his-dress-choice.html</link>
					<comments>https://www.chandrikadaily.com/khadeeja-rahman-on-his-dress-choice.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Fri, 13 Nov 2020 06:01:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Music]]></category>
		<category><![CDATA[Women]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[burqa]]></category>
		<category><![CDATA[khadeeja rahman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=167273</guid>

					<description><![CDATA[വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്&#x200d;ഖ ധരിക്കാന്&#x200d; ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്&#x200d; റഹ്മാന്&#x200d; വ്യക്തമാക്കിയിരുന്നു.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ബുര്&#x200d;ഖ ധരിക്കാന്&#x200d; എടുത്ത തീരുമാനത്തില്&#x200d; ഇപ്പോഴും അഭിമാനമുണ്ടെന്ന് സംഗീതേതിഹാസം എആര്&#x200d; റഹ്മാന്റെ മകള്&#x200d; ഖദീജ റഹ്മാന്&#x200d;. പൊതുവേദികളില്&#x200d; ബുര്&#x200d;ഖ ധരിച്ച് എത്തുന്ന ഇവര്&#x200d;ക്കെതിരെ വ്യാപകമായ ട്രോളുകളും വിമര്&#x200d;ശനങ്ങളും ഉണ്ടായിരുന്നു. ഇതേക്കുറിച്ചാണ് ഖദീജ റഹ്മാന്&#x200d; മനസ്സു തുറന്നത്. ഖദീജ പാടി പുറത്തിറക്കിയ ഫരിഷ്‌തോ എന്ന മ്യൂസിക് ആല്&#x200d;ബവുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമമായ എന്&#x200d;ഡിടിവിയോട് സംസാരിക്കുകയായിരുന്നു അവര്&#x200d;.</p>
<p>&#8216;മുഖം മറച്ചതിന്റെ പേരില്&#x200d; എനിക്കെതിരെ വിമര്&#x200d;ശനങ്ങളും വിവാദങ്ങളും ട്രോളുകളും ഉണ്ടായപ്പോള്&#x200d; ആദ്യം സങ്കടവും പ്രയാസവും തോന്നിയിരുന്നു. വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. എന്നാല്&#x200d; പിന്നീട് ഞാന്&#x200d; അതിനോടു പൊരുത്തപ്പെടാന്&#x200d; തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവര്&#x200d; നടത്തുന്ന വിധിന്യായങ്ങളും വിലയിരുത്തലുകളും അവരുടെ തന്നെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്. ബുര്&#x200d;ഖ ധരിക്കാന്&#x200d; എടുത്ത തീരുമാനത്തെക്കുറിച്ചോര്&#x200d;ക്കുമ്പോള്&#x200d; ഇപ്പോഴും എനിക്ക് അഭിമാനമുണ്ട്&#8217; &#8211; ഖദീജ പറഞ്ഞു.</p>
<p>നേരത്തെ ഖദീജയ്‌ക്കെതിരെ ബംഗ്ലാദേശ് എഴുത്തുകാരി തസ്‌ലീമ നസ്‌റിന്&#x200d; രംഗത്തുവന്നിരുന്നു. എ ആര്&#x200d; റഹ്മാന്റെ മകളെ കാണുമ്പോള്&#x200d; തനിക്ക് വീര്&#x200d;പ്പുമുട്ടുന്നു എന്നാണ് അവര്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; രാജ്യത്ത് ഇത്രയേറെ പ്രശ്‌നങ്ങളുണ്ടായിട്ടും ഒരു സ്ത്രീയുടെ വസ്ത്രധാരണത്തെ കുറിച്ചാണല്ലോ അവര്&#x200d;ക്ക് പറയാനുള്ളത് എന്നാണ് ഖദീജ മറുപടി നല്&#x200d;കിയിരുന്നത്.</p>
<p>വസ്ത്രധാരണം അവരുടെ ഇഷ്ടമാണെന്നും ബുര്&#x200d;ഖ ധരിക്കാന്&#x200d; ഖദീജ എടുത്ത തീരുമാനം അവളുടേതാണെന്നും എആര്&#x200d; റഹ്മാന്&#x200d; വ്യക്തമാക്കിയിരുന്നു. മകളുടെ ബുര്&#x200d;ഖ ധരിച്ച ചിത്രവും അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്&#x200d; പങ്കുവച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/khadeeja-rahman-on-his-dress-choice.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ഠമിടറി ഇളയരാജ വിളിച്ചു; തിരികെ വരാതെ ബാലു</title>
		<link>https://www.chandrikadaily.com/ilayaraja-praying-video-for-spb-health-viral.html</link>
					<comments>https://www.chandrikadaily.com/ilayaraja-praying-video-for-spb-health-viral.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 25 Sep 2020 11:46:21 +0000</pubDate>
				<category><![CDATA[Film]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#RIPSPB]]></category>
		<category><![CDATA[ar rahman]]></category>
		<category><![CDATA[ILAYARAJA]]></category>
		<category><![CDATA[sp balasubrahmnyam]]></category>
		<category><![CDATA[sp balasubramaniyam]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=156489</guid>

					<description><![CDATA[ഉറ്റ സുഹൃത്തായ സംഗീത സംവിധായകന്&#x200d; ഇളയരാജ കണ്ടമിടറിയാണ് പ്രാര്&#x200d;ഥനയുമായി എത്തിയത്.
നീ എത്രയും പെട്ടെന്ന് തിരിച്ചുവരാന്&#x200d; ഞാന്&#x200d; പ്രാര്&#x200d;ഥിക്കുന്നു. നീ തിരിച്ചുവരുമെന്നു തന്നെ എന്റെ മനസ്സു പറയുന്നു. ബാലൂ... വേഗം വാ...

പക്ഷേ, ഇളയരാജയുടെ ഈ വാക്കുകള്&#x200d;ക്ക് മറുപടി നല്&#x200d;കാതെ ശബ്ദം ലോകത്തിന് ബാക്കിയാക്കി യാത്രയായിരിക്കുകയാണ് എസ് പി ബി.]]></description>
										<content:encoded><![CDATA[<p>കോവിഡ് 19 ബാധിച്ച് ചികിത്സില്&#x200d; കഴിയുന്ന എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യസ്ഥിതി മോശമായെന്ന മെഡിക്കല്&#x200d; ബുള്ളറ്റിന്&#x200d; പുറത്തുവന്നതോടെ അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന പ്രാര്&#x200d;ഥനയിലായിന്നു രാജ്യം മുഴുവന്&#x200d;. എന്നാല്&#x200d; തലമുറകളെ വിസ്മയിപ്പിച്ച ആ അതുല്ല്യ പ്രതിഭ ഇനിയില്ല. അതീവ ഗുരുതരാവസ്ഥയില്&#x200d; എന്ന് ആശുപത്രി വൃത്തങ്ങള്&#x200d; അറിയിച്ചപ്പോഴും അദ്ദേഹത്തിന്റെ തിരിച്ചു വരവിനായി പ്രാര്&#x200d;ഥനയിലായിരുന്നു ആരാധകരും സിനിമാ ലോകവും. ആ പ്രാര്&#x200d;ഥനകളെ അസ്ഥാനത്താക്കിയാണ് അദ്ദേഹത്തിന്റെ ചേതനയറ്റ യാത്ര.</p>
<p>നേരിയ കോവിഡ് ലക്ഷണങ്ങളോടെ ആഗസ്റ്റ് അഞ്ചിനാണ് എസ് പി ബിയെ ചെന്നൈ എം ജി എം കെയര്&#x200d; ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. ആഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അദ്ദേഹംതന്നെ വീഡിയോയും പുറത്തുവിട്ടിരുന്നു. ചെറുതായി കൊറോണ പിടിച്ചിട്ടുണ്ട്, ഭയക്കാനൊന്നുമില്ല. ഡോക്ടര്&#x200d;മാര്&#x200d; പറഞ്ഞത് വീട്ടില്&#x200d; തന്നെ കഴിഞ്ഞാല്&#x200d; മതിയെന്നാണ്. എന്നാലും ആശുപത്രിയിലേക്കു പോന്നു. ഇനി വീട്ടിലുള്ളവര്&#x200d;ക്കു പകരേണ്ടല്ലോ.. ഏതാണ്ട് ഇങ്ങനെയാണ് ആഗസ്റ്റ് അഞ്ചിന് സാമൂഹ്യ മാധ്യമങ്ങളില്&#x200d; പോസ്റ്റ് ചെയ്ത വിഡിയോയില്&#x200d; എസ്പിബി പറഞ്ഞത്.</p>
<p>രണ്ടോ മൂന്നോ ദിവസത്തിനകം മടങ്ങാം എന്നായിരിക്കാം അദ്ദേഹം കരുതിയിരുന്നത്. എന്നാല്&#x200d; ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതിനെ തുടര്&#x200d;ന്ന് അദ്ദേഹത്തെ പിന്നീട് തീവ്രപരിചരണ വിഭാഗത്തില്&#x200d; പ്രവേശിപ്പിക്കുകയും വെന്റിലേറ്റര്&#x200d; സഹായം നല്&#x200d;കുകയും ചെയ്തു. പ്ലാസ്മ തെറാപ്പിക്കും അദ്ദേഹം വിധേയനായിരുന്നു.</p>
<p>ഇതിനിടെ സെപ്റ്റംബര്&#x200d; എട്ടിന് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വസന സംബന്ധമായ പ്രശ്നങ്ങള്&#x200d; അലട്ടുന്നതിനാല്&#x200d; അദ്ദേഹത്തെ വെന്റിലേറ്ററില്&#x200d; നിന്നും മാറ്റിയിരുന്നില്ല. ഇതോടെ എസ് പി ബാലസുബ്രമണ്യത്തിനു വേണ്ടി പ്രാര്&#x200d;ഥിച്ച് എ ആര്&#x200d; റഹ്മാന്&#x200d;, കെ എസ് ചിത്ര, കമല്&#x200d;ഹാസന്&#x200d; അടക്കം നിരവധി പേര്&#x200d; രംഗത്തെത്തിയിരുന്നു.</p>
<p><img loading="lazy" class="alignnone wp-image-156490" src="https://www.chandrikadaily.com/wp-content/uploads/2020/09/Eiv7YhhU4AYDTpA.jpg" alt="" width="966" height="720" /></p>
<p>ഉറ്റ സുഹൃത്തായ സംഗീത സംവിധായകന്&#x200d; ഇളയരാജ കണ്ഠമിടറിയാണ് പ്രാര്&#x200d;ഥനയുമായി എത്തിയത്. എസ് പി ബിയോടു അസുഖം ഭേദമായി പെട്ടെന്നു സംഗീതലോകത്തേക്ക് തിരിച്ചുവരാന്&#x200d; പറയുന്ന ഒരു വീഡിയോയും ഇളയരാജ പുറത്തുവിട്ടിരുന്നു.</p>
<p>https://www.facebook.com/Ilaiyaraaja/posts/3411647065546483</p>
<p>ബാലൂ.. പെട്ടെന്നു തിരിച്ചുവരൂ.. നിനക്കായ് കാത്തിരിക്കുകയാണ്&#8230;നമ്മുടെ ജീവിതം സിനിമയോടെ അവസാനിക്കുന്നതല്ല. സിനിമയിലൂടെയല്ല തുടങ്ങിയതും. കച്ചേരികളിലൂടെയും പാട്ടുവേദികളിലൂടെയും തുടങ്ങിയ സംഗീതമാണ്. അത് നമ്മുടെ ജീവനാണ്. ജീവിച്ചിരിക്കുന്നതിന്റെ കാരണമാണ്. ഈണം സ്വരങ്ങളുമായി കൂടിച്ചേര്&#x200d;ന്ന് പിരിയാതെ നിലകൊള്ളുന്ന പോലെ നമ്മുടെ സൗഹൃദവും ഒരു കാലത്തും മുറിഞ്ഞു പോയിട്ടില്ല. നമ്മള്&#x200d; തമ്മില്&#x200d; വഴക്കിട്ടപ്പോഴും അല്ലാത്തപ്പോഴും നമുക്കുള്ളിലെ സൗഹൃദം എന്നും അവിടെയുണ്ട്. അതിനാല്&#x200d; നീ എത്രയും പെട്ടെന്ന് തിരിച്ചുവരാന്&#x200d; ഞാന്&#x200d; പ്രാര്&#x200d;ഥിക്കുന്നു. നീ തിരിച്ചുവരുമെന്നു തന്നെ എന്റെ മനസ്സു പറയുന്നു. ബാലൂ&#8230; വേഗം വാ&#8230;</p>
<p>പക്ഷേ, ഇളയരാജയുടെ ഈ വാക്കുകള്&#x200d;ക്ക് മറുപടി നല്&#x200d;കാതെ ശബ്ദം ലോകത്തിന് ബാക്കിയാക്കി യാത്രയായിരിക്കുകയാണ് എസ് പി ബി. ഇളയരാജയുടെ സംഗീതത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലിപ്പിച്ച സംഗീതഞ്ജൻ എസ്പിബിയാണ്. രാജ ഇണമിട്ട 2000 ൽ അധികം ഗാനങ്ങളാണ് എസ്പിബി പാടിയത്. ഇവയെല്ലാം എവർഗ്രീൻഹിറ്റ് ഗാനങ്ങളുമാണ്.</p>
<p>പാട്ടിലും ജീവിതത്തിലും കൈകോര്&#x200d;ത്തുനടന്ന ഇരുവര്&#x200d;ക്കുമിടയിലെ രസചരട് ഒരിക്കല്&#x200d;പൊട്ടിയിരുന്നു. പാട്ടുകളുടെ പകര്&#x200d;പ്പവകാശത്തെ ചൊല്ലിയുള്ള ആ വിവാദങ്ങള്&#x200d; വലിയ വാര്&#x200d;ത്തകളുമായിരുന്നു. പക്ഷേ, എസ്പിബിയുടെ സ്‌നേഹത്തിനുമുന്നില്&#x200d; പിണക്കം തുടരാന്&#x200d; ഇളയരാജയ്ക്കുകഴിഞ്ഞിരുന്നില്ല. രണ്ടുവര്&#x200d;ഷത്തോളം നീണ്ട പിണക്കത്തിന് 76ാംപിറന്നാളില്&#x200d; വിരാമമായി. എസ്പിബിയുടെ മടക്കം ഇളയരാജയുടെ ഈണത്തെക്കൂടിയാണ് അനാഥമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ilayaraja-praying-video-for-spb-health-viral.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
