<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>argentina &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/argentina/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 16 Nov 2025 02:30:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>argentina &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മെസി മിന്നി അര്‍ജന്റീനക്ക് ജയം</title>
		<link>https://www.chandrikadaily.com/messi-wins-for-argentina.html</link>
					<comments>https://www.chandrikadaily.com/messi-wins-for-argentina.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 16 Nov 2025 02:30:00 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363763</guid>

					<description><![CDATA[43-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസ്, 82-ാം മിനിറ്റില്‍ ലിയോണല്‍ മെസി എന്നിവരാണ് ടീമിന്റെ ഗോളുകള്‍ നേടിയത്.]]></description>
										<content:encoded><![CDATA[<p>ലുവാണ്ട: അംഗോളക്കെതിരായ സൗഹൃദ മത്സരത്തില്&#x200d; അര്&#x200d;ജന്റീനക്ക് ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകള്&#x200d;ക്കാണ് ലോക ചാമ്പ്യന്&#x200d;മാരുടെ വിജയം. 43-ാം മിനിറ്റില്&#x200d; ലൗട്ടാരോ മാര്&#x200d;ട്ടിനസ്, 82-ാം മിനിറ്റില്&#x200d; ലിയോണല്&#x200d; മെസി എന്നിവരാണ് ടീമിന്റെ ഗോളുകള്&#x200d; നേടിയത്. ഈ വര്&#x200d;ഷത്തെ അര്&#x200d;ജന്റിനയുടെ അവസാന മത്സരമായിരുന്നു ഇത്. രാജ്യത്തിന്റെ അന്&#x200d;പതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്&#x200d; കളറാക്കാനാണ് 115 കോടി രൂപ നല്&#x200d;കി ആഗോള ഫുട്ബോള്&#x200d; ഫെഡറേഷന്&#x200d; അര്&#x200d;ജന്റീനയെ ലുവാണ്ടയില്&#x200d; എത്തിച്ചത്. വെറുതെ പണം നല്&#x200d;കിയെന്ന് പറഞ്ഞ് പത്ര സമ്മേളനം നടത്തി.</p>
<p>ഹെലികോപ്റ്ററുകളുടെ അകമ്പടിയില്&#x200d; മെസിയെ എഴുന്നെള്ളിക്കുമെന്ന ആനിമേഷന്&#x200d; ഇറക്കി സംസ്ഥാന മന്ത്രി വകവീരവാദമൊന്നും ആഗോള നടത്തിയില്ല. പകരം മത്സരത്തിനായി നല്ല സ്റ്റേഡിയമൊരുക്കി, ഫിഫ്‌യില്&#x200d; നിന്നും കൃത്യമായി അനുമതിയും വാങ്ങിയാണ് ആഗോള മത്സരം നടത്തിയത്. ലോക ചാമ്പ്യന്മാരായ അര്&#x200d;ജന്റീന എത്തിയതോടെ ആഗോളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഉത്സവമായി മത്സരം മാറുകയും ചെയ്തു. കേരളത്തിലെ കളി ഉപേക്ഷിച്ചതോടെ അര്&#x200d;ജന്റീനയ്ക്ക് ഈ വര്&#x200d;ഷത്തെ അവസാന മത്സരമായിരുന്നു ഇത്.</p>
<p>ജയത്തോടെ ലോകകപ്പ് വര്&#x200d;ഷത്തിനായി കാത്തിരിക്കുകയാണ് ലിയോണല്&#x200d; സ്‌ക്ലോണിയുടെ സംഘത്തിന്റെ ലക്ഷ്യം. ലൗട്ടാറോ മാര്&#x200d;ട്ടിനസ്, റൊഡ്രീഗോ ഡി പോള്&#x200d;, ലോ സെല്&#x200d;സോ, അല ക്‌സിസ് മാക് അലിസ്റ്റര്&#x200d;, ക്രിസ്റ്റ്യന്&#x200d; റൊമോറോ തുടങ്ങിയ പ്രമുഖരെല്ലാം മെസിക്കൊപ്പം മത്സരത്തില്&#x200d; അണിനിരന്നു. ലോക റാങ്കിങില്&#x200d; രണ്ടാം സ്ഥാനത്തുള്ള അര്&#x200d;ജന്റീനയും 89-ാം റാങ്കിലുള്ള ആഗോളയും തമ്മിലുള്ള മത്സര ഫലം ഏറെക്കുറെ ഉറപ്പായിരുന്നെങ്കിലും മികച്ച മത്സരമായ മത്സരമാണ് ആഗോള കാഴ്ചവെച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/messi-wins-for-argentina.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് വരില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍</title>
		<link>https://www.chandrikadaily.com/11chief-minister-pinarayi-vijayan-confirmed-that-messi-and-argentina-will-not-come-to-kerala.html</link>
					<comments>https://www.chandrikadaily.com/11chief-minister-pinarayi-vijayan-confirmed-that-messi-and-argentina-will-not-come-to-kerala.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 29 Oct 2025 13:34:20 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360978</guid>

					<description><![CDATA[കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം മുഴുവന്‍ സ്പോണ്‍സര്‍ കമ്പനിക്ക് കൈമാറുന്നതല്ലെന്നും, അവര്‍ എത്തിയതത് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അര്&#x200d;ജന്റീന ഫുട്‌ബോള്&#x200d; ടീമും  ലയണല്&#x200d; മെസിയും കേരളത്തിലേക്ക് വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്&#x200d; സ്ഥിരീകരിച്ചു. മെസി എത്തില്ലെന്ന കാര്യം ഇപ്പോഴാണ് മനസിലായതെന്ന്് മുഖ്യമന്ത്രി പറഞ്ഞു.</p>
<p>കലൂര്&#x200d; ജവഹര്&#x200d;ലാല്&#x200d; നെഹ്രു സ്റ്റേഡിയം മുഴുവന്&#x200d; സ്പോണ്&#x200d;സര്&#x200d; കമ്പനിക്ക് കൈമാറുന്നതല്ലെന്നും, അവര്&#x200d; എത്തിയതത് നവീകരണ പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്കായാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. &#8221;സ്റ്റേഡിയം ആരുടെ കയ്യിലാണോ അവരുടെ കയ്യിലായിരിക്കും തുടര്&#x200d;ന്നും,&#8221; എന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>മെസി എത്താത്തതിന് കാരണം ഫിഫയുടെ അംഗീകാരം സ്റ്റേഡിയത്തിന് ലഭിക്കാത്തതാണെന്നതാണ് സ്പോണ്&#x200d;സര്&#x200d; കമ്പനിയുടെ നിലപാട്. സ്റ്റേഡിയത്തിന്റെ ഭാവി തന്നെ ഇപ്പോള്&#x200d; ചോദ്യചിഹ്നത്തിലാകുന്ന അവസ്ഥയിലാണെന്നും, അനിശ്ചിതത്വം നീക്കാന്&#x200d; ജിസിഡിഎ കാര്യങ്ങള്&#x200d; പരസ്യപ്പെടുത്തണമെന്നും ഹൈബി ഈഡന്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11chief-minister-pinarayi-vijayan-confirmed-that-messi-and-argentina-will-not-come-to-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലൂര്‍ സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയത് കരാര്‍ ഒപ്പിടാതെ; ഗുരുതര വീഴ്ച</title>
		<link>https://www.chandrikadaily.com/kalur-stadiumm-handed-over-to-sponsor-without-signing-contract-serious-fall.html</link>
					<comments>https://www.chandrikadaily.com/kalur-stadiumm-handed-over-to-sponsor-without-signing-contract-serious-fall.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 04:21:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[kaloorstadium]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sponser]]></category>
		<category><![CDATA[vabdurahiman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360652</guid>

					<description><![CDATA[: അര്‍ജന്റീന മത്സരത്തിന്റെ പേരില്‍ കൊച്ചിയിലെ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് വിട്ടുനല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കരാര്‍ പോലും ഒപ്പിടാതെയെന്ന് റിപ്പോര്‍ട്ട്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: അര്&#x200d;ജന്റീന മത്സരത്തിന്റെ പേരില്&#x200d; കൊച്ചിയിലെ കലൂര്&#x200d; രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്&#x200d;സര്&#x200d; ആന്റോ അഗസ്റ്റിന് വിട്ടുനല്&#x200d;കി നിര്&#x200d;മാണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ആരംഭിച്ചത് കരാര്&#x200d; പോലും ഒപ്പിടാതെയെന്ന് റിപ്പോര്&#x200d;ട്ട്. കോടികള്&#x200d; ചെലവഴിച്ചുള്ള നിര്&#x200d;മ്മാണ പ്രവൃത്തികള്&#x200d; ചെയ്തിരിക്കുന്നത് ഒരു കരാറും ഇല്ലാതെയാണെന്നാണ് ഇപ്പോള്&#x200d; വരുന്ന ഞെട്ടിക്കുന്ന വിവരം. ഇത് പൊതുമുതല്&#x200d; കൈകാര്യം ചെയ്യുന്നതില്&#x200d; സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d;ക്കും ജിസിഡിഎക്കും (ഗ്രേറ്റര്&#x200d; കൊച്ചിന്&#x200d; ഡവലപ്മെന്റ് അതോറിറ്റി) സംഭവിച്ച ഗുരുതരമായ വീഴ്ചയായി വിലയിരുത്തപ്പെടുന്നു.</p>
<p>മുഖ്യമന്ത്രിയുടെ നേതൃത്വത്തില്&#x200d; ഈ മാസം ഒന്&#x200d;പതിന് നടന്ന യോഗത്തിലാണ് കരാറിനെ കുറിച്ച് ധാരണയായത്. ജിസിഡിഎ, സ്‌പോര്&#x200d;ട്‌സ് കേരള ഫൗണ്ടേഷന്&#x200d;, സ്‌പോണ്&#x200d;സര്&#x200d; എന്നിവര്&#x200d; ചേര്&#x200d;ന്ന് ത്രികക്ഷി കരാറിലേക്ക് പോകാനാണ് യോഗത്തില്&#x200d; ധാരണയായത്. മന്ത്രി പി. രാജീവ് അടക്കമുള്ളവര്&#x200d; ഈ യോഗത്തില്&#x200d; പങ്കെടുത്തിരുന്നു. എന്നാല്&#x200d; കരാറുമായി ബന്ധപ്പെട്ട് ഇതുവരെ ഒപ്പിട്ടിരുന്നില്ല.</p>
<p>24-ാം തീയതിയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്&#x200d; ചേര്&#x200d;ന്ന യോഗത്തിന്റെ മിനിറ്റ്‌സ് പുറത്തുവന്നത്. എന്നാല്&#x200d; അര്&#x200d;ജന്റീന ടീം നവംബറില്&#x200d; എത്തില്ലെന്ന് സൂചനയുണ്ടായിരുന്നു. പിന്നീട് ത്രികക്ഷി കരാറിന്റെ കാര്യത്തില്&#x200d; എന്ത് നടപടി ഉണ്ടായി എന്നതില്&#x200d; വ്യക്തത വന്നിട്ടില്ല. പരിശോധനയ്ക്കായി ഈ കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; നിയമവകുപ്പില്&#x200d; എത്തിയിട്ടില്ല. കരാര്&#x200d; ഒപ്പിടാതെയാണ് സ്റ്റേഡിയത്തിലെ എല്ലാ നിര്&#x200d;മ്മാണ പ്രവൃത്തികളും നടന്നുകൊണ്ടിരിക്കുന്നതെന്നതാണ് ഗുരുതര വീഴ്ച.</p>
<p>കലൂര്&#x200d; സ്റ്റേഡിയത്തിന്റെ പിച്ച് ഉള്&#x200d;പ്പെടെ മുഴുവന്&#x200d; സംവിധാനങ്ങളും പുതുക്കിപ്പണിയുകയാണ്. നവംബര്&#x200d; 30-നകം സ്റ്റേഡിയം നിര്&#x200d;മ്മാണം പൂര്&#x200d;ത്തീകരിക്കുമെന്ന വാഗ്ദാനമാണ് സ്‌പോണ്&#x200d;സര്&#x200d; പറഞ്ഞത്. </p>
<p>ജിസിഡിഎയുടെ ഉടമസ്ഥതയിലുള്ള  പൊതുമുതലാണ് കലൂര്&#x200d; രാജ്യാന്തര സ്റ്റേഡിയം. കൃത്യമായ കരാറുകളും വ്യവസ്ഥകളും വാടകയും നിശ്ചയിച്ചാല്&#x200d; മാത്രമേ ആര്&#x200d;ക്കെങ്കിലും കൈമാറാന്&#x200d; സാധിക്കുകയുള്ളൂ. തദ്ദേശ ഭരണ വകുപ്പിന്റെ തീരുമാനം ഉണ്ടെങ്കിലേ വാടക ഒഴിവാക്കി കൊടുക്കാനും സാധിക്കുകയുള്ളൂ. </p>
<p>അതേസമയം സ്‌പോണ്&#x200d;സര്&#x200d; നിര്&#x200d;മ്മാണ പ്രവൃത്തികള്&#x200d; നിര്&#x200d;ത്തിവെച്ചാല്&#x200d; അതിന്റെ ഉത്തരവാദിത്വം ഈ അവസ്ഥയില്&#x200d; സ്‌പോണ്&#x200d;സര്&#x200d;ക്ക് മേല്&#x200d; ചുമത്താന്&#x200d; കഴിയില്ല.<br />
കരാറില്ലാതെ ഒരു പൊതുമുതല്&#x200d; നിര്&#x200d;മ്മാണത്തിന് വിട്ടുകൊടുത്തതിന്റെ പൂര്&#x200d;ണ്ണമായ ഉത്തരവാദിത്വം ഇപ്പോള്&#x200d; ജിസിഡിഎ, കായിക വകുപ്പ്, സര്&#x200d;ക്കാര്&#x200d; സംവിധാനങ്ങള്&#x200d; എന്നിവയില്&#x200d; പരിമിതപ്പെടുകയാണ്.</p>
<p>മസ്റ്റേഡിയം സ്‌പോണ്&#x200d;സര്&#x200d;ക്ക് കൈമാറിയതിന് പിന്നിലെ കരാറും ഉറപ്പും എന്താണെന്ന് വ്യക്തമാക്കേണ്ടത് കായികമന്ത്രിയാണ്.</p>
<p>അര്&#x200d;ജന്റീന ടീം വന്ന് മത്സരം നടത്തണമെങ്കില്&#x200d; ഫിഫയുടെ അനുമതി വേണം. സ്റ്റേഡിയം മത്സരത്തിന് യോഗ്യമാണോ എന്ന് തീരുമാനിക്കേണ്ടത് ഫിഫയാണ്. ഫിഫയുടെ അംഗീകാരം നേടാതെയാണ് എല്ലാ കാര്യവും നടന്നത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalur-stadiumm-handed-over-to-sponsor-without-signing-contract-serious-fall.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മെസി വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളകളികൾക്ക് കായിക മന്ത്രി മറുപടി പറയണം&#8217;:  പി.കെ ഫിറോസ്</title>
		<link>https://www.chandrikadaily.com/sports-minister-should-answer-for-the-lies-that-were-spread-by-saying-messi-will-come-pk-feroz.html</link>
					<comments>https://www.chandrikadaily.com/sports-minister-should-answer-for-the-lies-that-were-spread-by-saying-messi-will-come-pk-feroz.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 26 Oct 2025 10:17:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[PK Firoz]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360340</guid>

					<description><![CDATA[കോഴിക്കോട് : അർജൻ്റീനൻ ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികൾക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി പറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസിയും ടീമും കേരളത്തിൽ കളിക്കേണ്ട സമയമാണിതെന്നും എന്നാൽ ഇപ്പോൾ വരില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധമായ ചോദ്യങ്ങൾക്ക്, മന്ത്രി വാർത്താ മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു. മെസിയെ കൊണ്ട് വരുന്നതിനായി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : അർജൻ്റീനൻ ഫുട്ബോൾ ടീമും ലയണൽ മെസിയും കേരളത്തിൽ വരുമെന്ന് പറഞ്ഞ് നടത്തിയ കള്ളക്കളികൾക്ക് കായിക മന്ത്രി വി. അബ്ദുറഹ്മാൻ മറുപടി പറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ ആദ്യ പ്രഖ്യാപനം അനുസരിച്ച് മെസിയും ടീമും കേരളത്തിൽ കളിക്കേണ്ട സമയമാണിതെന്നും എന്നാൽ ഇപ്പോൾ വരില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് സംബന്ധമായ ചോദ്യങ്ങൾക്ക്, മന്ത്രി വാർത്താ മാധ്യമങ്ങളോട് ക്ഷുഭിതനാകുന്നത് എന്തിനാണെന്നും ഫിറോസ് ചോദിച്ചു.</p>
<p>മെസിയെ കൊണ്ട് വരുന്നതിനായി മന്ത്രിയും സംഘവും സ്പെയിനിൽ പോയതിന് പതിമൂന്ന് ലക്ഷം രൂപയാണ് ചിലവഴിച്ചത്. മാത്രവുമല്ല ഈ മൽസരത്തിൻ്റെ സ്പോൺസറായി റിപ്പോർട്ടർ ടി.വി യെയാണ് സർക്കാർ തെരഞ്ഞെടുത്തത്. നിരവധി കേസുകളിൽ പ്രതികളായവരുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ടി.വി യെ എന്ത് മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരു സർക്കാർ പരിപാടിയുടെ സ്പോൺസറായി ചുമതലപ്പെടുത്തിയതെന്നും ഫിറോസ് ചോദിച്ചു.</p>
<p>മൂന്ന് ദിവസം വരെ ചാർജ് നിലനിൽക്കുന്ന മാംഗോ ഫോൺ വിപണിയിലറക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച ഇവർ എറണാകുളം ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 2 കോടി 68 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ നിന്നും 13 കോടി രൂപയും വ്യാജ രേഖ ചമച്ച് തട്ടിയ കേസിൽ പ്രതികളാണ്. മുട്ടിൽ മരം മുറി കേസിലും പ്രതികളായ ഇവർക്ക് മീനങ്ങാടി പോലീസ് സ്റ്റേഷനിൽ മാത്രം 11 കേസ് നിലനിൽക്കുകയും പൊലീസ് റിപ്പോർട്ട് പ്രകാരം റൗഡി ലിസ്റ്റിൽ ഉൾപ്പെടുന്നവരുമാണ്. കൂടാതെ വയനാട് ദുരന്തത്തെ തുടർന്ന് 150 കുടുംബങ്ങൾക്ക് ടൗൺഷിപ്പെന്ന കള്ള പ്രഖ്യാപനവും നടത്തിയവരാണെന്നും ഫിറോസ് വ്യക്തമാക്കി.</p>
<p>മെസിയുടെ വരവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയത്തിൽ ദിവസേന 2000 പേർ പണിയെടുക്കുന്നുണ്ടെന്നായിരുന്നു പ്രചാരണം. എന്നാൽ നൂറിൽ താഴെയുള്ളവരാണ് ഈ ദിവസങ്ങളിൽ സ്റ്റേഡിയത്തിനകത്തും പുറത്തുമായി പണിയെടുത്തത്. മെസി വരുമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിൽ ഈ രീതിയിലായിരുന്നോ പണികൾ നടക്കേണ്ടിയിരുന്നതെന്നും ഫിറോസ് അഭിപ്രായപ്പെട്ടു.</p>
<p>സർക്കാർ പരിപാടിയുടെ പേരിൽ നിരവധി കേസിൽ പ്രതികളായവർക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരോടൊപ്പം മീറ്റിങ്ങ് കൂടാൻ അവസരം നൽകിയതിനും സർക്കാർ മറുപടി പറയണം. ഇതുമായി ബന്ധപ്പെട്ട് 139 കോടി രൂപയാണ് അർജൻ്റീന ഫുട്ബോൾ അസോസിയേഷന് അയച്ചതെന്നായിരുന്നു റിപ്പോർട്ടർ ടി.വി ഉടമകളുടെ അവകാവാദം. കേരള സർക്കാറിന് വേണ്ടി ചെയ്തതിനാൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടാൻ മുഖ്യമന്ത്രിയും കായിക മന്ത്രിയും തയ്യാറുണ്ടോയെന്നും ഫിറോസ് വെല്ലുവിളിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമല സ്വർണ്ണം ഏൽപ്പിച്ചത് പോലെയാണ് സർക്കാറിൻ്റെ പ്രൊജക്റ്റ് ചാനൽ ഉടമകളെ ഏൽപ്പിച്ചതെന്നും അദ്ദേഹം പരിഹസിച്ചു.</p>
<p>കോടികളുടെ ഇടപാട് നടന്ന ഈ വിഷയത്തിൽ കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷണം നടത്തി ദുരൂഹത പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടത്തിയ വ്യാജ പ്രചാരണത്തിന് പിന്നിൽ വലിയ നിഗൂഢതകളുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ചിലവഴിക്കേണ്ട കള്ളപ്പണം വെളുപ്പിക്കലാണോ ഇതിൻ്റെ പിന്നിലെന്നും ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഫിറോസ് ആരോപിച്ചു. പി എം ശ്രീ പദ്ധതി ആർ.എസ് എസിൻ്റെ അജണ്ടയാണ്. ഇത് നടപ്പിക്കാൻ കേരളത്തിൽ വേദിയൊരുക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. ഭരണത്തിൻ്റെ അവസാനഘട്ടത്തിൽ ഒപ്പിട്ടത് ആർ.എസ്.എസ്സുമായുള്ള കൃത്യമായ ധാരണയുടെ ഭാഗമാണെന്നും ഇത് കേരള ജനത പൊറുക്കില്ലെന്നും ഫിറോസ് കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sports-minister-should-answer-for-the-lies-that-were-spread-by-saying-messi-will-come-pk-feroz.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;നിന്നോട് വര്‍ത്തമാനം പറയാന്‍ മറ്റേ ഭാഷ വേണ്ടിവരും&#8217;;  മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറി കായിക മന്ത്രി</title>
		<link>https://www.chandrikadaily.com/it-will-take-another-language-to-tell-you-the-news-sports-minister-cheated-on-journalists.html</link>
					<comments>https://www.chandrikadaily.com/it-will-take-another-language-to-tell-you-the-news-sports-minister-cheated-on-journalists.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 25 Oct 2025 16:48:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[messi]]></category>
		<category><![CDATA[vabdurahiman]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360248</guid>

					<description><![CDATA[സ്‌പോണ്‍സറും സര്‍ക്കാറും തമ്മില്‍ സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ മന്ത്രി തയാറായ്യില്ല.
]]></description>
										<content:encoded><![CDATA[<p>അര്&#x200d;ജന്റീന ടീം എന്തുകൊണ്ട് ഇപ്പോള്&#x200d; കേരളത്തിലേക്കില്ലെന്ന് വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവര്&#x200d;ത്തകരോട് കയര്&#x200d;ത്തുകയറി കായിക മന്ത്രി വി. അബ്ദുറഹിമാന്&#x200d;. നിന്നോട് വര്&#x200d;ത്തമാനം പറയാന്&#x200d; മറ്റേ ഭാഷ വേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം.</p>
<p>&#8221;തന്നോട് ഇവിടുന്ന് ഞാന്&#x200d; തര്&#x200d;ക്കിക്കുന്നില്ല. അത് ശരിയാകില്ല. നിന്നോട് വര്&#x200d;ത്തമാനം പറയാന്&#x200d; മറ്റേ ഭാഷ വേണം. ഫിഫയുടെ അനുമതിയുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനില്&#x200d;ക്കുന്നുണ്ട്. അത് പരിഹരിച്ചാല്&#x200d; നവംബറില്&#x200d; കളിക്കും. അല്ലാത്തപക്ഷം അടുത്ത വിന്&#x200d;ഡോയില്&#x200d; ടീം കേരളത്തില്&#x200d; കളിക്കും. അതില്&#x200d; എന്താണിത്ര തെറ്റ്? &#8221; -മന്ത്രി പറഞ്ഞു.</p>
<p>സ്‌പോണ്&#x200d;സറും സര്&#x200d;ക്കാറും തമ്മില്&#x200d; സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്&#x200d; മന്ത്രി തയാറായ്യില്ല.</p>
<p>അതേസമയം മാധ്യമ പ്രവര്&#x200d;ത്തകരുടെ ചോദ്യങ്ങളോട് വളരെ നല്ല നിലയില്&#x200d; പ്രതികരിക്കാറുള്ള കായിക മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ അപമാര്യാദയോടെയുള്ള പെരുമാറ്റം അത്യന്തം ഖേദകരവും പ്രതിഷേധാര്&#x200d;ഹമാണെന്ന് കേരള പത്രപ്രവര്&#x200d;ത്തക യൂനിയന്&#x200d; അഭിപ്രായപ്പെട്ടു. മന്ത്രി മാധ്യമ പ്രവര്&#x200d;ത്തകരോട് മര്യാദയോടെ പെരുമാറണമെന്ന് പത്രപ്രവര്&#x200d;ത്തക യൂനിയന്&#x200d; സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറല്&#x200d; സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.</p>
<p>ചോദ്യം ചോദിച്ച റിപ്പോര്&#x200d;ട്ടറെ ആക്ഷേപിക്കുന്നവിധം സംസാരിച്ച മന്ത്രിയുടെ നടപടിയില്&#x200d; പ്രതിഷേധിക്കുന്നതായി മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്&#x200d;, സെക്രട്ടറി വി.പി. നിസാര്&#x200d; എന്നിവര്&#x200d; പ്രസ്താവനയില്&#x200d; അറിയിച്ചു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-will-take-another-language-to-tell-you-the-news-sports-minister-cheated-on-journalists.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കമാൽ വരദൂരിന് കൈയ്യടിച്ച് സാമുഹ്യമാധ്യമങ്ങൾ</title>
		<link>https://www.chandrikadaily.com/social-media-applauds-kamal-varadur.html</link>
					<comments>https://www.chandrikadaily.com/social-media-applauds-kamal-varadur.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 09:15:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[kamal varadoor]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360207</guid>

					<description><![CDATA[ഇതിഹാസതാരം ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവർത്തകനുമായ കമാൽ വരദുരിൻറെ പോസ്റ്റ്. മെസിയുടെയും അർജൻറീനയുടേയും വരവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സംശയങ്ങൾ പ്രകടിപിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്തംബറിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ അർജൻറീനയെ ക്ഷണിക്കാനെന്ന പേരിൽ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡിൽ പോയതും ഔദ്യോഗികമായി അർജൻറീനാ ഫുട്ബോൾ അസോസിയേഷൻ ഭാഗമല്ലാത്ത ഒരാളുമായി ചേർന്ന് ജഴ്‌സി കൈമാറി ഫോട്ടോ ഷൂട്ട് നടത്തിയതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ മന്ത്രിയുടെ മറുപടി മെസി [&#8230;]]]></description>
										<content:encoded><![CDATA[<p>ഇതിഹാസതാരം ലയണൽ മെസിയും അർജൻറീനയും കേരളത്തിലേക്കില്ലെന്ന് വ്യക്തമാക്കപ്പെട്ടതോടെ സാമുഹ്യമാധ്യമങ്ങളിൽ ചർച്ചയാവുന്നത് ചന്ദ്രിക പത്രാധിപരും രാജ്യാന്തര കായിക മാധ്യമ പ്രവർത്തകനുമായ കമാൽ വരദുരിൻറെ പോസ്റ്റ്.</p>
<p>മെസിയുടെയും അർജൻറീനയുടേയും വരവുമായി ബന്ധപ്പെട്ട് തുടക്കം മുതൽ സംശയങ്ങൾ പ്രകടിപിച്ചിരുന്നു അദ്ദേഹം. കഴിഞ്ഞ സെപ്തംബറിൽ കായികമന്ത്രി വി അബ്ദുറഹ്‌മാൻ അർജൻറീനയെ ക്ഷണിക്കാനെന്ന പേരിൽ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡിൽ പോയതും ഔദ്യോഗികമായി അർജൻറീനാ ഫുട്ബോൾ അസോസിയേഷൻ ഭാഗമല്ലാത്ത ഒരാളുമായി ചേർന്ന് ജഴ്‌സി കൈമാറി ഫോട്ടോ ഷൂട്ട് നടത്തിയതും ചോദ്യം ചെയ്യപ്പെട്ടപ്പോൾ മന്ത്രിയുടെ മറുപടി മെസി വരുമെന്നായിരുന്നു.</p>
<p>എന്നാൽ, രാജ്യാന്തരനിലവാരമുള്ള കളിക്കളങ്ങളുടെ അഭാവവും ഫിഫയുടെ കലണ്ടറുമെല്ലാം ഔദ്യോഗികമായി ചൂണ്ടിക്കാട്ടിയപ്പോഴും മന്ത്രി നിലപാട് മാറ്റിയില്ല. ഇടക്ക് മന്ത്രി തന്നെ പറഞ്ഞിരുന്നു മെസി വരില്ല എന്ന്. എന്നാൽ സ്പോൺസറായ റിപ്പോർട്ടർ ചാനൽ പറഞ്ഞ വഴിയിൽ കഥയറിയാതെ മന്ത്രി നടന്നു. ഇപ്പോൾ അന്തിമമായി മെസി ഇല്ലെന്ന് അർജൻറീനിയൻ ഫുട്ബോൾ അസോസിയേഷൻ തന്നെ സ്ഥീരികരിച്ചപ്പോൾ സോഷ്യൽ മീഡിയ അനുഭവസമ്പന്നനായ ഫുട്ബോൾ റിപ്പോർട്ടറുടെ നീരീക്ഷണപാടവത്തിന് കൈയ്യടിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-media-applauds-kamal-varadur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;പാഴ് വാക്ക്&#8217;; നവംബറില്‍ മെസ്സി വരില്ല; സ്ഥിരീകരിച്ച് സ്‌പോണ്‍സര്‍</title>
		<link>https://www.chandrikadaily.com/wasteful-talk-messi-will-not-be-coming-in-november-sponsor-confirms.html</link>
					<comments>https://www.chandrikadaily.com/wasteful-talk-messi-will-not-be-coming-in-november-sponsor-confirms.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 25 Oct 2025 05:00:17 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360142</guid>

					<description><![CDATA[കോഴിക്കോട്: അര്‍ജന്റീന ടീം നവംബറില്‍ കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. മത്സരത്തിന്റെ സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്‍ വിന്‍ഡോയിലെ കളി മാറ്റി വയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്. നവംബര്‍ 17-ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്‍സര്‍ പ്രഖ്യാപിച്ചത്. നേരത്തേ ലുവാണ്ടയില്‍ അംഗോളയ്ക്കെതിരായ അര്‍ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്‍ സ്ഥിരീകരണം വന്നിരുന്നു. എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: അര്&#x200d;ജന്റീന ടീം നവംബറില്&#x200d; കേരളത്തിലെത്തില്ലെന്ന് ഉറപ്പായി. മത്സരത്തിന്റെ സ്‌പോണ്&#x200d;സര്&#x200d; (റിപ്പോര്&#x200d;ട്ടര്&#x200d; ബ്രോഡ്കാസ്റ്റ് കോര്&#x200d;പറേഷന്&#x200d;) തന്നെയാണ് സോഷ്യല്&#x200d; മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫിഫാ അനുമതി ലഭിക്കുവാനുള്ള കാലതാമസം പരിഗണിച്ച് നവംബര്&#x200d; വിന്&#x200d;ഡോയിലെ കളി മാറ്റി വയ്ക്കാന്&#x200d; അര്&#x200d;ജന്റീന ഫുട്‌ബോള്&#x200d; അസോസിയേഷനുമായുള്ള ചര്&#x200d;ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് വിശദീകരണം. അടുത്ത വിന്&#x200d;ഡോയില്&#x200d; കേരളത്തില്&#x200d; കളിക്കുമെന്നാണ് പറയുന്നത്.</p>
<p>നവംബര്&#x200d; 17-ന് കൊച്ചിയില്&#x200d; അര്&#x200d;ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്&#x200d;സര്&#x200d; പ്രഖ്യാപിച്ചത്. നേരത്തേ ലുവാണ്ടയില്&#x200d; അംഗോളയ്ക്കെതിരായ അര്&#x200d;ജന്റീനയുടെ മത്സരത്തിന്റെ കാര്യത്തില്&#x200d; സ്ഥിരീകരണം വന്നിരുന്നു. എന്നാല്&#x200d; ഇന്ത്യന്&#x200d; പര്യടനം നടക്കാന്&#x200d; സാധ്യതയില്ലെന്ന് നേരത്തേ തന്നെ റിപ്പോര്&#x200d;ട്ടുകള്&#x200d; വന്നപ്പോഴെല്ലാം സ്‌പോണ്&#x200d;സര്&#x200d;മാര്&#x200d; അത് നിഷേധിക്കുകയായിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wasteful-talk-messi-will-not-be-coming-in-november-sponsor-confirms.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫിഫ അണ്ടര്‍ 20 ലോകകപ്പില്‍ കൊളംബിയയെ തീര്‍ത്ത് അര്‍ജന്റീന ഫൈനലില്‍</title>
		<link>https://www.chandrikadaily.com/11argentina-beat-colombia-in-fifa-u-20-world-cup-final.html</link>
					<comments>https://www.chandrikadaily.com/11argentina-beat-colombia-in-fifa-u-20-world-cup-final.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 16 Oct 2025 03:54:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[colombia]]></category>
		<category><![CDATA[FIFA U-20 World Cup]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[sportsnews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358682</guid>

					<description><![CDATA[ഫൈനലില്‍ അര്‍ജന്റീന ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയുമായാണ് മത്സരം.]]></description>
										<content:encoded><![CDATA[<p>ഫിഫ അണ്ടര്&#x200d; 20 ഫുട്ബാള്&#x200d; ലോകകപ്പ് ഫൈനലില്&#x200d;, അര്&#x200d;ജന്റീന കൊളംബിയയെ 1-0ന് തോല്&#x200d;പ്പിച്ച് ഫൈനലില്&#x200d; പ്രവേശിച്ചു. അപരാജിതരായി ഫൈനലിലെത്തിയ അര്&#x200d;ജന്റീനക്കെതിരെ കൊളംബിയ ശക്തമായ പ്രകടനം കാഴ്ചവെച്ചു.</p>
<p>പന്ത് പിടിച്ചുനിര്&#x200d;ത്തിയെങ്കിലും സ്‌കോര്&#x200d; ചെയ്യാനാകാത്തതും തിരിച്ചടിയായി. എങ്കിലും കിട്ടിയ അവസരം ഉപയോഗിച്ച് അര്&#x200d;ജന്റീന മുന്നേറി. 72-ാം മിനിറ്റില്&#x200d; പകരക്കാരനായ മത്തിയോ സവിയറ്റ്റി ടീമിന്റെ വിജയഗോള്&#x200d; നേടി.</p>
<p>ഫൈനലില്&#x200d; അര്&#x200d;ജന്റീന ആഫ്രിക്കന്&#x200d; കരുത്തരായ മൊറോക്കോയുമായാണ് മത്സരം. മൊറോക്കോ, ഫ്രാന്&#x200d;സിനെ 5-4 പെനാല്&#x200d;റ്റി ഷൂട്ട്ഔട്ടില്&#x200d; പരാജയപ്പെടുത്തി, ഫൈനല്&#x200d; ബര്&#x200d;ത്ത് ഉറപ്പിച്ചു.</p>
<p>ആറു തവണ ചാമ്പ്യന്മാരായ അര്&#x200d;ജന്റീന, 2007ന് ശേഷം ആദ്യമായി ഫൈനലിലെത്തി. മൊറോക്കോ, 2009 ലെ ഘാനക്ക് ശേഷം ഫൈനലില്&#x200d; പ്രവേശിക്കുന്ന ആദ്യ ആഫ്രിക്കന്&#x200d; ടീമായും ശ്രദ്ധേയമാണ്. ഫൈനല്&#x200d; തിങ്കളാഴ്ച നടക്കും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11argentina-beat-colombia-in-fifa-u-20-world-cup-final.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെനസ്വേലയെ തോല്‍പ്പിച്ച് അര്‍ജന്റീനക്ക് വിജയം; മെസ്സിയില്ലാതെയും മികവ് കാട്ടി ചാമ്പ്യന്മാര്‍</title>
		<link>https://www.chandrikadaily.com/argentina-beat-venezuela-to-win-champions-excel-even-without-messi.html</link>
					<comments>https://www.chandrikadaily.com/argentina-beat-venezuela-to-win-champions-excel-even-without-messi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 11 Oct 2025 05:21:44 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[sportsnews]]></category>
		<category><![CDATA[Venezuela]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357832</guid>

					<description><![CDATA[ജിയൊവനി ലോ സെല്‍സോയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഏക ഗോള്‍ നേടിയത്.]]></description>
										<content:encoded><![CDATA[<p>അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്&#x200d; അര്&#x200d;ജന്റീനക്ക് വിജയം. വെനസ്വേലയെ 1-0ന് തോല്&#x200d;പ്പിച്ചാണ് ലയണല്&#x200d; സ്‌കലോണിയുടെ ടീം മികവ് തെളിയിച്ചത്. ലയണല്&#x200d; മെസ്സി ഇല്ലാതെയാണ് അര്&#x200d;ജന്റീന കളത്തിലിറങ്ങിയതെങ്കിലും, മത്സരമൊട്ടാകെ ആധിപത്യം പുലര്&#x200d;ത്തി അവര്&#x200d; വിജയം സ്വന്തമാക്കി.</p>
<p>ജിയൊവനി ലോ സെല്&#x200d;സോയാണ് അര്&#x200d;ജന്റീനയ്ക്ക് വേണ്ടി ഏക ഗോള്&#x200d; നേടിയത്. 31-ാം മിനിറ്റില്&#x200d; ലൗത്താറോ മാര്&#x200d;ട്ടിനസിന്റെ അസിസ്റ്റ് വഴിയാണ് സെല്&#x200d;സോയുടെ ഗോളിന് ജന്മം ലഭിച്ചത്.</p>
<p>4-2-2-2 ഫോര്&#x200d;മേഷനില്&#x200d; ഇറങ്ങിയ അര്&#x200d;ജന്റീന മുന്നേറ്റങ്ങളിലൂടെയും പാസ് കണ്&#x200d;ട്രോളിലൂടെയും പന്തിന്റെ പൂര്&#x200d;ണ്ണ നിയന്ത്രണം കൈവശപ്പെടുത്തി. 69 ശതമാനം സമയം പന്ത് നിയന്ത്രിക്കാനും, 11 ഷോട്ടുകള്&#x200d; ഗോള്&#x200d; ലക്ഷ്യമാക്കി അയക്കാനും ടീമിന് സാധിച്ചു. വെനസ്വേല പ്രതിരോധത്തിലൊതുങ്ങിയപ്പോഴും അര്&#x200d;ജന്റീനയുടെ ആക്രമണം നിരന്തരമായി തുടരുകയായിരുന്നു.</p>
<p>അതേസമയം, നവംബറില്&#x200d; കേരളത്തിലെത്തുന്ന അര്&#x200d;ജന്റീന സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഫുട്‌ബോള്&#x200d; അസോസിയേഷന്&#x200d; അറിയിച്ചു. ലോകചാമ്പ്യന്&#x200d;മാരെ നേരില്&#x200d; കാണാന്&#x200d; ആരാധകര്&#x200d; ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/argentina-beat-venezuela-to-win-champions-excel-even-without-messi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>14 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ മെസ്സി; &#8216;ഗോട്ട് ടൂര്‍ 2025&#8217; പ്രഖ്യാപിച്ചു</title>
		<link>https://www.chandrikadaily.com/messi-in-india-after-14-years-goat-tour-2025-announced.html</link>
					<comments>https://www.chandrikadaily.com/messi-in-india-after-14-years-goat-tour-2025-announced.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 02 Oct 2025 10:56:04 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[Goat Tour 2025]]></category>
		<category><![CDATA[messi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=356523</guid>

					<description><![CDATA[ഇന്ത്യ ഫുട്‌ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്‍മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു. ]]></description>
										<content:encoded><![CDATA[<p>ബ്യൂണസ് അയേഴ്സ്: ഏറെ പ്രതീക്ഷയോടെ ഫുട്‌ബോള്&#x200d; ആരാധകര്&#x200d; കാത്തിരിക്കുന്ന &#8216;ഗോട്ട് ടൂര്&#x200d; ഓഫ് ഇന്ത്യ 2025&#8217;ല്&#x200d; അര്&#x200d;ജന്റീനിയന്&#x200d; ഇതിഹാസം ലയണല്&#x200d; മെസ്സി പങ്കെടുക്കും. 14 വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷം ഇന്ത്യ സന്ദര്&#x200d;ശിക്കുന്നതിനെ മെസ്സി വലിയൊരു ബഹുമതിയായാണ് വിശേഷിപ്പിച്ചത്.</p>
<p>&#8216;ഇങ്ങനെയൊരു യാത്ര എനിക്ക് ലഭിക്കുന്നത് ബഹുമതിയാണ്. ഇന്ത്യ ഫുട്‌ബോളിനോടുള്ള അഭിനിവേശം നിറഞ്ഞ രാജ്യമാണ്. ആരാധകരുമായി സ്നേഹവും ഓര്&#x200d;മ്മകളും പങ്കിടാനും പുതിയ തലമുറയെ കാണാനും ആഗ്രഹിക്കുന്നു. 14 വര്&#x200d;ഷം മുമ്പുള്ള അനുഭവങ്ങള്&#x200d; ഇന്നും മനസ്സില്&#x200d; തഴുകിക്കിടക്കുന്നു,&#8217; മെസ്സി പറഞ്ഞു.</p>
<p>ഡിസംബര്&#x200d; 13ന് കൊല്&#x200d;ക്കത്തയില്&#x200d; നിന്നാരംഭിച്ച് മെസ്സി അഹമ്മദാബാദ്, മുംബൈ, ഡല്&#x200d;ഹി നഗരങ്ങളിലേക്ക് പര്യടനം തുടരും. ഡിസംബര്&#x200d; 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയോടെ യാത്ര അവസാനിക്കും. കൊല്&#x200d;ക്കത്തയിലെ സാള്&#x200d;ട്ട് ലേക്ക് സ്റ്റേഡിയത്തില്&#x200d; നടക്കുന്ന &#8216;ഗോട്ട് കോണ്&#x200d;സേര്&#x200d;ട്ട്&#8217;, &#8216;ഗോട്ട് കപ്പ്&#8217; എന്നിവയില്&#x200d; മെസ്സി പങ്കെടുക്കും. സൗരവ് ഗാംഗുലി, ബൈച്ചുങ് ബൂട്ടിയ, ലിയാന്&#x200d;ഡര്&#x200d; പേസ് തുടങ്ങിയ ഇന്ത്യന്&#x200d; ഇതിഹാസങ്ങളോടൊപ്പം കളിക്കളത്തിലിറങ്ങുമെന്നാണ് സൂചന.</p>
<p>പര്യടനത്തില്&#x200d; സംഗീത പരിപാടികള്&#x200d;, മീറ്റ് ആന്&#x200d;ഡ് ഗ്രീറ്റ്, ഭക്ഷ്യമേളകള്&#x200d;, ഫുട്‌ബോള്&#x200d; മാസ്റ്റര്&#x200d;ക്ലാസുകള്&#x200d;, മുംബൈയിലെ ബ്രാബോണ്&#x200d; സ്റ്റേഡിയത്തില്&#x200d; നടക്കുന്ന &#8216;പാഡല്&#x200d; എക്സിബിഷന്&#x200d;&#8217; തുടങ്ങിയവ ഉള്&#x200d;പ്പെടും. ഷാരൂഖ് ഖാന്&#x200d;, സച്ചിന്&#x200d; ടെണ്ടുല്&#x200d;ക്കര്&#x200d;, എം.എസ്. ധോണി, ബോളിവുഡ് താരങ്ങള്&#x200d; എന്നിവര്&#x200d; പങ്കെടുക്കുന്ന വന്&#x200d; സെലിബ്രിറ്റി ഷോയും നടക്കും.</p>
<p>കൊല്&#x200d;ക്കത്തയില്&#x200d; 25 അടി ഉയരമുള്ള മെസ്സിയുടെ ചുവര്ചിത്രവും ഇതുവരെയുള്ളതില്&#x200d; വച്ച് ഏറ്റവും വലിയ പ്രതിമയും അനാച്ഛാദനം ചെയ്യാന്&#x200d; സംഘാടകര്&#x200d; ഒരുങ്ങുന്നു. ടിക്കറ്റുകള്&#x200d; 3,500 രൂപ മുതല്&#x200d; ലഭ്യമാകും.</p>
<p>2011ല്&#x200d; സാള്&#x200d;ട്ട് ലേക്ക് സ്റ്റേഡിയത്തില്&#x200d; വെനിസ്വേലയെതിരെ &#8216;ഫിഫ&#8217; സൗഹൃദ മത്സരം കളിച്ചതിന് ശേഷമുള്ള മെസ്സിയുടെ ആദ്യ ഇന്ത്യാ സന്ദര്&#x200d;ശനമാണിത്. സുരക്ഷാ ക്രമീകരണങ്ങള്&#x200d; അതുല്യമായിരിക്കും.</p>
<p>അതേസമയം, നവംബര്&#x200d; 10 മുതല്&#x200d; 18 വരെ കേരളത്തില്&#x200d; അര്&#x200d;ജന്റീന സൗഹൃദ മത്സരത്തിന് ഒരുങ്ങുകയാണ്. എതിരാളികളെ സംബന്ധിച്ച തീരുമാനം പിന്നീട് പ്രഖ്യാപിക്കും. ഈ സന്ദര്&#x200d;ശനം നടക്കുകയാണെങ്കില്&#x200d; മെസ്സി രണ്ട് മാസത്തിനുള്ളില്&#x200d; രണ്ടുതവണ ഇന്ത്യയിലെത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/messi-in-india-after-14-years-goat-tour-2025-announced.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
