<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>arsho &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/arsho/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 15 Jun 2023 12:52:57 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>arsho &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആര്&#x200d;ഷോയുടെ മാര്&#x200d;ക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ 5 വര്&#x200d;ഷത്തെ മഹാരാജാസിലെ പരീക്ഷ നടത്തിപ്പ് അന്വേഷിക്കണമെന്ന് പരാതി</title>
		<link>https://www.chandrikadaily.com/1complaint-to-investigate-conduct-of-examination-in-maharajas.html</link>
					<comments>https://www.chandrikadaily.com/1complaint-to-investigate-conduct-of-examination-in-maharajas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Jun 2023 12:52:57 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arsho]]></category>
		<category><![CDATA[maharjas]]></category>
		<category><![CDATA[sfi leader]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=259515</guid>

					<description><![CDATA[എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്&#x200d;ഷോയുടേ മാര്&#x200d;ക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ 5വര്&#x200d;ഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്&#x200d;ണര്&#x200d;ക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്&#x200d; കമ്മിറ്റിയാണ് പരാതി നല്&#x200d;കിയത്.ആര്&#x200d;ഷോയുടെ ഒന്നാം സെമസ്റ്ററിലേയും രണ്ടാം സെമസ്റ്ററിലേയും മാര്&#x200d;ക്കുകള്&#x200d; തമ്മില്&#x200d; വലിയ വ്യത്യാസമുണ്ടെന്ന ആക്ഷേപമാണ് പരാതിയിലുള്ളത്. എസ്.എഫ്.ഐ നേതാവ് പി.എം ആര്&#x200d;ഷോ ബിരുദ പരീക്ഷയില്&#x200d; ഒന്നാം സെമസ്റ്ററില്&#x200d; നൂറില്&#x200d; നൂറുമാര്&#x200d;ക്കും നേടിയെങ്കില്&#x200d; അത് രണ്ടാം സെമസ്റ്ററിലായപ്പോള്&#x200d; &#8216;സംപൂജ്യ&#8217;മായെന്ന് കമ്മിറ്റി ആരോപിക്കുന്നു. സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് [&#8230;]]]></description>
										<content:encoded><![CDATA[<p>എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്&#x200d;ഷോയുടേ മാര്&#x200d;ക്ക് ലിസ്റ്റ് അടക്കം, കഴിഞ്ഞ 5വര്&#x200d;ഷത്തെ മഹാരാജാസ് കോളേജിലെ പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്&#x200d;ണര്&#x200d;ക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിന്&#x200d; കമ്മിറ്റിയാണ് പരാതി നല്&#x200d;കിയത്.ആര്&#x200d;ഷോയുടെ ഒന്നാം സെമസ്റ്ററിലേയും രണ്ടാം സെമസ്റ്ററിലേയും മാര്&#x200d;ക്കുകള്&#x200d; തമ്മില്&#x200d; വലിയ വ്യത്യാസമുണ്ടെന്ന ആക്ഷേപമാണ് പരാതിയിലുള്ളത്.</p>
<p>എസ്.എഫ്.ഐ നേതാവ് പി.എം ആര്&#x200d;ഷോ ബിരുദ പരീക്ഷയില്&#x200d; ഒന്നാം സെമസ്റ്ററില്&#x200d; നൂറില്&#x200d; നൂറുമാര്&#x200d;ക്കും നേടിയെങ്കില്&#x200d; അത് രണ്ടാം സെമസ്റ്ററിലായപ്പോള്&#x200d; &#8216;സംപൂജ്യ&#8217;മായെന്ന് കമ്മിറ്റി ആരോപിക്കുന്നു. സ്വയംഭരണ സ്ഥാപനമായ എറണാകുളം മഹാരാജാസ് കോളേജില്&#x200d; അഞ്ച് വര്&#x200d;ഷത്തെ ഇന്റഗ്രേറ്റഡ് ആര്&#x200d;ക്കിയോളജി എന്ന വിഷയത്തിലാണ് ആര്&#x200d;ഷോ പഠനം തുടരുന്നത്.</p>
<p>ആദ്യ സെമസ്റ്ററില്&#x200d; ഒരു വിഷയത്തിന് നൂറില്&#x200d; നൂറുമാര്&#x200d;ക്കും മറ്റ് വിഷയങ്ങള്&#x200d;ക്ക് എ ഗ്രേഡും ബി പ്ലസുമാണ് ലഭിച്ചിട്ടുള്ളത്. 100 മാര്&#x200d;ക്ക് കിട്ടിയ ഒരു വിഷയത്തിന് ഔട്ട്സ്റ്റാന്&#x200d;ഡിങ് ഗ്രേഡ് എന്ന് സൂചിപ്പിക്കുന്ന എസ് ആര്&#x200d;ഷോയുടെ മാര്&#x200d;ക്ക് ലിസ്റ്റില്&#x200d; രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സെമസ്റ്ററിന്റെ ഇന്റെണല്&#x200d; പരീക്ഷകള്&#x200d;ക്ക് മുഴുവന്&#x200d; മാര്&#x200d;ക്കായ 20 വരെ ലഭിച്ച നേതാവിനാണ് എഴുത്ത് പരീക്ഷയില്&#x200d; പൂജ്യം മാര്&#x200d;ക്കായത്. മാര്&#x200d;ക്ക് ലിസ്റ്റില്&#x200d; ഒരു വിഷയത്തിന് ഹാജരായില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും കമ്മറ്റി ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1complaint-to-investigate-conduct-of-examination-in-maharajas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാര്&#x200d;ക്ക് ലിസ്റ്റ് വിവാദം; മാധ്യമപ്രവര്&#x200d;ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്&#x200d; വ്യാപക പ്രതിഷേധം</title>
		<link>https://www.chandrikadaily.com/mark-list-controversy-widespread-protest-over-the-filing-of-a-case-against-journalist-akhila-nandakumar.html</link>
					<comments>https://www.chandrikadaily.com/mark-list-controversy-widespread-protest-over-the-filing-of-a-case-against-journalist-akhila-nandakumar.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Jun 2023 03:07:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[arsho]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[Journalist]]></category>
		<category><![CDATA[mark list]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258840</guid>

					<description><![CDATA[എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്&#x200d;റ് [&#8230;]]]></description>
										<content:encoded><![CDATA[<p>എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.</p>
<p>മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്&#x200d;റ് അലോഷ്യസ് സേവ്യർ മൂന്നാം പ്രതിയും മഹാരാജാസിലെ വിദ്യാർഥി സി.എ ഫാസിൽ നാലാം പ്രതിയുമാണ്. ഇവർക്കു പുറമെയാണ് കെഎസ്‌യു ഉയ&#x200d;ര്&#x200d;ത്തിയ ആരോപണം തത്സമയം റിപ്പോ&#x200d;ര്&#x200d;ട്ട് ചെയ്തു എന്നതിന്റെ പേരിൽ മാത്രം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയത്.</p>
<p>അഖില നന്ദകുമാറിനെതിരെ കേസെടുത്ത സംഭവത്തിൽ ഇടതുമുന്നണിയിൽ തന്നെ ഭിന്നതയുണ്ട്. സിപിഐ നേതാവ് സി. ദിവാകരൻ സർക്കാർ നടപടിയിൽ കനത്ത പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് രം​ഗത്തെത്തിയിരുന്നു. റിപ്പോര്&#x200d;ട്ട&#x200d;ര്&#x200d; അഖില നന്ദകുമാർ ചെയ്ത തെറ്റെന്തെന്ന് മനസിലാകുന്നില്ലെന്നും സര്&#x200d;ക്കാര്&#x200d; നടപടിയിലെ വിയോജിപ്പ് അനുയോജ്യമായ വേദിയിൽ പറയുമെന്നും സി. ദിവാകരൻ തുറന്നടിച്ചിരുന്നു.</p>
<p>മഹാരാജാസ് കോളജിൽ വ്യാജരേഖാ കേസിലെ കെഎസ്‌യു പ്രതിഷേധം കഴിഞ്ഞ ജൂൺ ആറിനാണ് അഖില റിപ്പോർട്ട് ചെയ്തത്. കെഎസ്‌യു പ്രവർത്തകർ പ്രിൻസിപ്പലുമായി സംസാരിക്കുന്ന മുറിയിലേക്ക് അഖില പ്രവേശിക്കുകയും ഇവിടെ വെച്ച് പ്രിൻസിപ്പലിന്റെയും കെഎസ്‌യു പ്രവർത്തകരുടെയും തത്സമയ പ്രതികരണം തേടുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉന്നയിച്ച പി.എം ആർഷോക്കെതിരായ മാർക്ക് ലിസ്റ്റ് ആരോപണം, രാഷ്ട്രീയ ആരോപണമെന്ന തരത്തിൽ അഖില റിപ്പോർട്ട് ചെയ്തത്. ഇതിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mark-list-controversy-widespread-protest-over-the-filing-of-a-case-against-journalist-akhila-nandakumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
