<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>arunachalpradesh &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/arunachalpradesh/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 03 Apr 2024 04:50:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>arunachalpradesh &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുവതികളെ പ്രലോഭിപ്പിച്ചത് നവീൻ; പരലോകത്ത് ജീവിക്കുന്നവരുണ്ടെന്ന് വിശ്വസിപ്പിച്ചു</title>
		<link>https://www.chandrikadaily.com/naveen-seduced-young-women-believing-that-there-are-people-living-in-the-afterlife.html</link>
					<comments>https://www.chandrikadaily.com/naveen-seduced-young-women-believing-that-there-are-people-living-in-the-afterlife.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 03 Apr 2024 04:50:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arunachalpradesh]]></category>
		<category><![CDATA[death]]></category>
		<category><![CDATA[suicide]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294383</guid>

					<description><![CDATA[നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ ആര്യയ്ക്ക് അയച്ചുകൊടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: അരുണാചല്&#x200d; പ്രദേശില്&#x200d; മലയാളി ദമ്പതികളും യുവതിയും ദുരൂഹ സാഹചര്യത്തില്&#x200d; മരിച്ച സംഭവത്തില്&#x200d; കൂടുതല്&#x200d; വിവരങ്ങള്&#x200d; പുറത്ത്. ഭാര്യയേയും സുഹൃത്തായ അധ്യാപികയേയും വിചിത്രവഴികളിലേക്ക് നയിച്ചത് ഭര്&#x200d;ത്താവ് നവീന്&#x200d; ആണ് എന്നാണ് സൂചന. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് നവീന്&#x200d; ഇരുവരെയും വിശ്വസിപ്പിച്ചിരുന്നു.</p>
<p>പരലോകം എന്നത് സത്യമാണെന്നും അവിടെ ജീവിക്കുന്നവരുണ്ടെന്നും നവീൻ യുവതികളെ വിശ്വസിപ്പിച്ചു. മരണശേഷം അവിടേക്ക് പോകാമെന്ന് പറഞ്ഞ് ഇരുവരെയും പ്രലോഭിപ്പിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. നവീൻ മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങൾ ആര്യയ്ക്ക് അയച്ചുകൊടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.</p>
<p>വട്ടിയൂര്&#x200d;ക്കാവ് മേലത്തുമേലെ എംഎംആര്&#x200d;എ 198 ശ്രീരാഗത്തില്&#x200d; ആര്യ ബി നായര്&#x200d; (29), ആയുര്&#x200d;വേദ ഡോക്ടര്&#x200d;മാരായ കോട്ടയം മീനടം നെടുംപൊയ്കയില്&#x200d; നവീന്&#x200d; തോമസ് (39), ഭാര്യ വട്ടിയൂര്&#x200d;ക്കാവ് മൂന്നാംമൂട് അഭ്രകുഴി എംഎംആര്&#x200d;എ സിആര്&#x200d;എ കാവില്&#x200d; ദേവി (41) എന്നിവരാണു മരിച്ചത്. പ്രശസ്ത വൈല്&#x200d;ഡ് ലൈഫ് ഫോട്ടോഗ്രാഫര്&#x200d; ബാലന്&#x200d; മാധവന്റെയും ക്രൈസ്റ്റ് നഗര്&#x200d; സ്‌കൂളിലെ യോഗ അധ്യാപിക ലതയുടെയും മകളാണു ദേവി. ലാറ്റക്‌സ് റിട്ട. ഉദ്യോഗസ്ഥന്&#x200d; അനില്&#x200d;കുമാറിന്റെയും ജിബാലാംബികയുടെയും മകളാണ് ആര്യ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/naveen-seduced-young-women-believing-that-there-are-people-living-in-the-afterlife.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തായ അധ്യാപികയും മരിച്ച നിലയിൽ; മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കം</title>
		<link>https://www.chandrikadaily.com/malayali-couple-and-teacher-friend-found-dead-in-arunachal-the-dead-body-is-three-days-old.html</link>
					<comments>https://www.chandrikadaily.com/malayali-couple-and-teacher-friend-found-dead-in-arunachal-the-dead-body-is-three-days-old.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 02 Apr 2024 12:15:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arunachalpradesh]]></category>
		<category><![CDATA[DEAD BODY]]></category>
		<category><![CDATA[women]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294342</guid>

					<description><![CDATA[അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം∙ കോട്ടയം സ്വദേശികളായ ദമ്പതികളും ഇവരുടെ സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. മീനടം സ്വദേശികളായ നവീൻ, ഭാര്യ ദേവി, സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് മരിച്ചത്.</p>
<p>മൃതദേഹത്തിനു മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു. അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആര്യയെ കഴിഞ്ഞ മാസം 27 മുതൽ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി. പിതാവ് നൽകിയ പരാതിയിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം നടത്തിവരവേയാണ്, കൂട്ടമരണത്തിന്റെ വാർത്ത പുറത്തുവരുന്നത്. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്.</p>
<p>ആര്യ ജോലി ചെയ്തിരുന്ന തിരുവനന്തപുരത്തെ സ്കൂളിൽ ദേവിയും ജോലി ചെയ്തിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കൾ കൂടിയാണ്. മുൻപ് ഇതേ സ്കൂളിൽ ദേവി ജർമൻ പഠിപ്പിച്ചിരുന്നു. ഇന്ന് രാവിലെ ഇറ്റാന​ഗർ പൊലീസാണ് വട്ടിയൂർക്കാവ് പൊലീസിനെ മൂവരും മരിച്ച നിലയിൽ കണ്ടെന്ന വിവരമറിയിച്ചത്. ഇവർ മരണാനന്തര ജീവിതത്തെ കുറിച്ചെല്ലാം ഇന്റർനെറ്റിൽ സെർച്ച് ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-couple-and-teacher-friend-found-dead-in-arunachal-the-dead-body-is-three-days-old.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുണാചൽ പ്രദേശിൽ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്ന് 2 പൈലറ്റുമാരെ കാണാതായി.</title>
		<link>https://www.chandrikadaily.com/arunachalarmyflightcrahmissing.html</link>
					<comments>https://www.chandrikadaily.com/arunachalarmyflightcrahmissing.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Thu, 16 Mar 2023 08:57:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[army]]></category>
		<category><![CDATA[arunachalpradesh]]></category>
		<category><![CDATA[planecrah]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242923</guid>

					<description><![CDATA[രാവിലെ 9.15ന് എയർ ട്രാഫിക് കൺട്രോളറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈന്യം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.]]></description>
										<content:encoded><![CDATA[<p>അരുണാചൽ പ്രദേശിലെ മണ്ഡലയ്ക്ക് സമീപം ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണു. രണ്ട് ജീവനക്കാരെ കാണാതായതായി.ഒരു ലെഫ്റ്റനന്റ് കേണലിനേയും മേജറിനെയുമാണ് കാണാതായതെന്നാണ് റിപ്പോർട്ട്. രാവിലെ 9.15ന് എയർ ട്രാഫിക് കൺട്രോളറുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി സൈന്യം അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arunachalarmyflightcrahmissing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അരുണാചലില്‍ വീണ്ടും കാലുമാറ്റം; 23 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍</title>
		<link>https://www.chandrikadaily.com/arunachal-pradesh-23-congress-councillors-join-bjp-in-itanagar.html</link>
					<comments>https://www.chandrikadaily.com/arunachal-pradesh-23-congress-councillors-join-bjp-in-itanagar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 27 Apr 2017 16:08:59 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arunachalpradesh]]></category>
		<category><![CDATA[congress vs bjp]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27503</guid>

					<description><![CDATA[ഇറ്റാനഗര്‍: കാലുമാറ്റത്തിലൂടെ അരുണാചല്‍പ്രദേശ് ഭരണം പിടിച്ച ബി.ജെ.പി കുതിരക്കച്ചവടം വഴി ഇറ്റാനഗര്‍ മുനിസിപ്പാലിറ്റി ഭരണവും കൈപ്പിടിയിലാക്കി. ഇറ്റാനഗര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 25 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ 23 പേരും ബി.ജെ.പിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ താപിര്‍ ഗോയുടേയും സാന്നിധ്യത്തിലാണ് കൗണ്‍സിലര്‍മാര്‍ ബി.ജെ.പിയില്‍ ചേക്കേറിയത്. 30 അംഗ കൗണ്‍സില്‍ ഭരണം ഇതോടെ ബി.ജെ.പിക്ക് ലഭിക്കും. 26 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിനുണ്ടായിരുന്നത്. ഇതില്‍ ഒരാളെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നേരത്തെ പുറത്താക്കി. ബി.ജെ.പി അംഗത്വമെടുത്ത ചടങ്ങില്‍ ചീഫ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഇറ്റാനഗര്&#x200d;: കാലുമാറ്റത്തിലൂടെ അരുണാചല്&#x200d;പ്രദേശ് ഭരണം പിടിച്ച ബി.ജെ.പി കുതിരക്കച്ചവടം വഴി ഇറ്റാനഗര്&#x200d; മുനിസിപ്പാലിറ്റി ഭരണവും കൈപ്പിടിയിലാക്കി. ഇറ്റാനഗര്&#x200d; മുനിസിപ്പല്&#x200d; കൗണ്&#x200d;സിലിലെ 25 കോണ്&#x200d;ഗ്രസ് കൗണ്&#x200d;സിലര്&#x200d;മാരില്&#x200d; 23 പേരും ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നു. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്&#x200d; താപിര്&#x200d; ഗോയുടേയും സാന്നിധ്യത്തിലാണ് കൗണ്&#x200d;സിലര്&#x200d;മാര്&#x200d; ബി.ജെ.പിയില്&#x200d; ചേക്കേറിയത്. 30 അംഗ കൗണ്&#x200d;സില്&#x200d; ഭരണം ഇതോടെ ബി.ജെ.പിക്ക് ലഭിക്കും. 26 കൗണ്&#x200d;സിലര്&#x200d;മാരാണ് കോണ്&#x200d;ഗ്രസിനുണ്ടായിരുന്നത്.</p>
<p>ഇതില്&#x200d; ഒരാളെ പാര്&#x200d;ട്ടി വിരുദ്ധ പ്രവര്&#x200d;ത്തനത്തിന് നേരത്തെ പുറത്താക്കി. ബി.ജെ.പി അംഗത്വമെടുത്ത ചടങ്ങില്&#x200d; ചീഫ് കൗണ്&#x200d;സിലര്&#x200d; കിപ കാകുവിന്റെ നേതൃത്വത്തിലുള്ള 20 കൗണ്&#x200d;സിലര്&#x200d;മാരും സന്നിഹിതരായിരുന്നു. മറ്റ് മൂന്നുപേരും തങ്ങള്&#x200d;ക്കൊപ്പമുണ്ടെന്നും അസൗകര്യം മൂലമാണ് എത്തിച്ചേരാത്തതെന്നുമാണ് കിപ കാകു പറഞ്ഞു. ഷിംല മുനിസിപ്പല്&#x200d; കോര്&#x200d;പറേഷന്&#x200d; തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മുന്&#x200d; കൗണ്&#x200d;സിലര്&#x200d;മാര്&#x200d; ഉള്&#x200d;പ്പടെ 65 കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ബി.ജെ.പിയില്&#x200d; ചേര്&#x200d;ന്നിരുന്നു. .ഇതിന് പിന്നാലെയാണ് ഇറ്റാനഗറിലെ ചേരിമാറ്റം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/arunachal-pradesh-23-congress-councillors-join-bjp-in-itanagar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വര്‍ഗീയ പരാമര്‍ശം: കേന്ദ്ര മന്ത്രിക്കെതിരെ നടപടിവേണമെന്ന് കോണ്‍ഗ്രസ്</title>
		<link>https://www.chandrikadaily.com/rijiju-s-hindu-population-remark-an-attempt-to-polarise-garner-votes-congress.html</link>
					<comments>https://www.chandrikadaily.com/rijiju-s-hindu-population-remark-an-attempt-to-polarise-garner-votes-congress.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 14 Feb 2017 15:36:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[arunachalpradesh]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20100</guid>

					<description><![CDATA[ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശം നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് രംഗത്ത്. രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുണ്ടെന്നതായിരുന്നു റിജ്ജുവിന്റെ വിവാദ പ്രസ്താവന. അരുണാചല്‍ പ്രദേശിനെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് ആരോപണത്തിനു മറുപടിയായാണ് റിജ്ജു ട്വിറ്ററിലുടെ വിവാദ പരാമര്‍ശം നടത്തിയത്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇലക്ഷന്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. &#8216;നിരവധി സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ധാര്‍മ്മിക മൂല്യങ്ങളെ ലംഘിച്ചുകൊണ്ടാണ് റിജ്ജു ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: വര്&#x200d;ഗീയ പരാമര്&#x200d;ശം നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്&#x200d; റിജ്ജുവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്&#x200d;ഗ്രസ്സ് രംഗത്ത്.<br />
രാജ്യത്ത് ഹിന്ദുക്കളുടെ എണ്ണം കുറയുന്നുണ്ടെന്നതായിരുന്നു റിജ്ജുവിന്റെ വിവാദ പ്രസ്താവന. അരുണാചല്&#x200d; പ്രദേശിനെ ഹിന്ദു ഭൂരിപക്ഷ സംസ്ഥാനമാക്കാന്&#x200d; കേന്ദ്രം ശ്രമിക്കുന്നുവെന്ന കോണ്&#x200d;ഗ്രസ് ആരോപണത്തിനു മറുപടിയായാണ് റിജ്ജു ട്വിറ്ററിലുടെ വിവാദ പരാമര്&#x200d;ശം നടത്തിയത്.</p>
<p>വിഷയത്തില്&#x200d; നടപടിയെടുക്കാന്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടിയായ കോണ്&#x200d;ഗ്രസ് ഇലക്ഷന്&#x200d; കമ്മീഷനോട് ആവശ്യപ്പെട്ടത്. &#8216;നിരവധി സംസ്ഥാനങ്ങളില്&#x200d; തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ധാര്&#x200d;മ്മിക മൂല്യങ്ങളെ ലംഘിച്ചുകൊണ്ടാണ് റിജ്ജു ഇത്തരം പരാമര്&#x200d;ശങ്ങള്&#x200d; നടത്തിയിരിക്കുന്നത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്&#x200d;ദ്ദേശങ്ങള്&#x200d;ക്കെതിരാണ്. കമ്മീഷന്&#x200d; എത്രയും പെട്ടന്ന് മന്ത്രിയില്&#x200d; നിന്നും വിശദീകരണം തേടണം&#8217;- കോണ്&#x200d;ഗ്രസ് നേതാവ് പി സി ചാക്കോ പറഞ്ഞു. ഇതേ അഭിപ്രായവുമായി കോണ്&#x200d;ഗ്രസ് നേതാവ് ദിഗ് വിജയ് സിങും മുന്നോട്ടുവന്നു. യുപി തെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്&#x200d; വോട്ട് നേടാനായി ഹിന്ദു-മുസ്‌ലിം ഐക്യം തകര്&#x200d;ക്കാനാണ് റിജ്ജു ശ്രമിച്ചതെന്നും സിങ് പറഞ്ഞു.</p>
<p>അതേസമയം റിജ്ജുവിന്റെ പരാമര്&#x200d;ശം ഏതെങ്കിലും പ്രത്യേക മത വിഭാഗത്തെ ആക്രമിച്ചുകൊണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞത് ഒരു യാഥാര്&#x200d;ത്ഥ്യമാണെന്നും ബി ജെ പി നേതാവ് ഷൈന എന്&#x200d; സി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rijiju-s-hindu-population-remark-an-attempt-to-polarise-garner-votes-congress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
